മോഹന സംഗീതം
സംഗീതലോകത്ത് 40 വർഷം പിന്നിട്ട മോഹൻ സിതാരയുടെ വർത്തമാനത്തിനു പോലും മാന്ത്രികമായ ഒരു താളമുണ്ട്. 1986ൽ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്ന് മുതൽ പൂജ്യം വരെയിലെ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം സിനിമാ സംഗീത സംവിധായകനായത്.

നവോദയ അപ്പച്ചൻ ഏതാനും വരികൾ കൊടുത്തയച്ച് അതിന് സംഗീതം കൊടുക്കാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ടെൻഷനടിച്ചു. അതുവരെ സംഗീതം ചെയ്ത് പരിചയമില്ലാത്ത എനിക്ക് ആ ചുമതല വലിയൊരു വെല്ലുവിളിയായിരുന്നു. ഹാർമോണിയവും തബലയും വായിക്കാൻ മാത്രമേ അതുവരെ ഞാൻ അറിഞ്ഞിരുന്നുള്ളൂ.

ആ വരികൾ ഞാൻ വെറുതെയൊന്നു പാടിനോക്കിയപ്പോൾ ഈണം താനെ ഉരുത്തിരിഞ്ഞുവരുന്നതുപോലെ തോന്നി. ഒഎൻവി എഴുതിയതായിരുന്നു ആ ഉറക്കുപാട്ട്. രണ്ടുമൂന്നു ദിവസംകൊണ്ട്, ആ വരികൾക്ക് ഞാൻ സംഗീതം ചിട്ടപ്പെടുത്തി. വല്ല നാടകത്തിനോ മറ്റോ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്, ഞാൻ കൊടുത്ത ഈണം അദ്ദേഹത്തിന്‍റെ പുതിയ സിനിമക്കുവേണ്ടിയാണെന്ന്. രഘുനാഥ് പലേരി സംവിധാനം, ജി. വേണുഗോപാലിന്‍റെ ആലാപനം. ഞങ്ങൾ മൂവരുടെയും അരങ്ങേറ്റം.

രാരീ രാരീരം രാരോ... പാടീ രാക്കിളി പാടീ...
പൂമിഴികൾ പൂട്ടി മെല്ലെ... നീയുറങ്ങി ചായുറങ്ങി...
സ്വപ്നങ്ങൾ പൂവിടും പോലേ, നീളേ...

സ്റ്റുഡിയോയിൽ വേണുഗോപാലിന്‍റെ പുതുമയുള്ള ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും ആവേശത്തിലായിരുന്നു. പടം മാസങ്ങളോളം ഓടി. അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടി. മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷവും ഈ ഗാനം ജനപ്രിയമായി തുടരുന്നതിൽ വളരെ സന്തോഷമുണ്ട്.

തിരക്കിന്‍റെ കാലം

ആ വിജയത്തിനു ശേഷം തിരക്കോടു തിരക്കായിരുന്നു. ഇലകൊഴിയും ശിശിരത്തിൽ... എന്നു തുടങ്ങുന്ന പാട്ട് അടുത്ത വർഷം സെൻസേഷനായി. കുടുംബപുരാണം, ആലിലക്കുരുവികൾ, ചാണക്യൻ, ദേവദാസ്, മുദ്ര, ഈണം മറന്ന കാറ്റ് മുതലായ സിനിമകളിലെ പല ഗാനങ്ങളും ജനപ്രീതി നേടി. ഒരു നാഴികക്കല്ലുപോലെയാണ് തുടർന്ന് ലെനിൻ രാജേന്ദ്രന്‍റെ വചനം എത്തിയത്. വീണ്ടും ഒഎൻവിയുടെ വരികൾ എനിക്ക് എന്തൊക്കെയോ നേടിത്തന്നു.

നീർമിഴിപ്പീലിയിൽ നീർമണി തുളുന്പി
നീയെന്നരികിൽ നിന്നൂ...
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോൽ...
ഉള്ളിലെ സ്നേഹപ്രവാഹത്തിൽനിന്നൊരു
തുള്ളിയും വാക്കുകൾ പകർന്നീലാ...

ഒട്ടേറെ ഗാനങ്ങൾ 1990ൽ എന്നെ തേടിയെത്തി. അതിൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമാണ് സാന്ത്വനത്തിൽ കൈതപ്രം എഴുതിയ ഉണ്ണീ വാവാവോ, പൊന്നുണ്ണീ വാവാവോ നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ കയ്യിൽ പൂഞ്ചേലാടാലോ... എന്നത്. ഈ പാട്ടിന്‍റെ പ്രശസ്തി ഇന്നും നിലകൊള്ളുന്നു.

പ്രണയഗാനങ്ങൾ

നമ്മളിലെ സുഖമാണീ നിലാവ്, എന്തു സുഖമാണീ കാറ്റ്, അരികിൽ നീ വരുന്പോൾ..., ഇഷ്ടത്തിലെ കാണുന്പോൾ പറയാമോ കരളിലെ അനുരാഗം... മുതലായ ഗാനങ്ങൾ സംഗീതപ്രേമികൾ ഇന്നും കേട്ടുകൊണ്ടിരിക്കുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ തുടങ്ങിയവയിലെ ഗാനങ്ങളും ജനപ്രിയമായി തുടരുന്നു. ഇതുവരെ ഇരുനൂറോളം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

പത്മരാജന്‍റെ ഇന്നലെ, ലെനിൻ രാജേന്ദ്രന്‍റെ ദൈവത്തിന്‍റെ വികൃതികൾ, ബ്ലസിയുടെ ഭ്രമരം തുടങ്ങി കുറെയേറെ ചിത്രങ്ങൾക്കു പശ്ചാത്തലസംഗീതവും നല്കി.

പല ന്യൂജെൻ രീതിയിലുള്ള പാട്ടുകളും ഒച്ചപ്പാടുകൾ നിറഞ്ഞതായി തോന്നാറുണ്ട്. ന്യൂജെൻ ഗാനങ്ങൾ മറ്റുള്ളവർക്കുകൂടി ഇഷ്ടമാകണമെങ്കിൽ നാടന്‍റെ കൂടെ വെസ്റ്റേണ്‍ ശ്രദ്ധയോടുകൂടി മിശ്രണം ചെയ്യണം. അല്ലെങ്കിൽ, പാട്ട് ശബ്ദമുഖരിതമായിത്തീരുന്നു. മെലഡി നഷ്ടപ്പെടും. ബീറ്റ്സും, ഇൻസ്ട്രമെന്‍റ്സും ആവശ്യത്തിൽ അധികമാകുന്പോഴാണ് സംഗീതം അരോചകമായിത്തീരുന്നത്.

മീരാ ജാസ്മിനും, ഭാവനയും മറ്റും പാടി അഭിനയിക്കുന്ന, കറുപ്പിനഴക്, ഓ... വെളുപ്പിനഴക്, ഓ... എന്നു തുടങ്ങുന്ന പാട്ടിനു നൽകിയ സ്കോർ ശ്രദ്ധിച്ചു കേട്ടിട്ടുണ്ടോ? കൈതപ്രത്തിന്‍റെ വരികളാണ്! ഇതിലെ ആ ബീറ്റ്സ് പൂർണ്ണമായും പാശ്ചാത്യനാണ്. ഈ ഗാനം നോയ്സിയായി ആർക്കും തോന്നാനിടയില്ല. സംഗതി പാശ്ചാത്യനാണെന്ന യാഥാർത്ഥ്യം പോലും ആരും തിരിച്ചറിഞ്ഞുമില്ല. മിശ്രണം ഏറെ സൂക്ഷ്മമായി ചെയ്താൽ നാടനും വെസ്റ്റേണും ചേർന്നുണ്ടാകുന്ന ഒരു മനോഹര സൃഷ്ടിയാണ് നമുക്ക് ലഭിക്കുക. ഇത്തരത്തിലുള്ള കന്പൊസിഷൻസ് മാത്രമാണ് ഞാൻ ചെയ്യുന്നത്.

അംഗീകാരങ്ങൾ

ഒഎൻവി, ശ്രീകുമാരൻതന്പി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി, കൈതപ്രം, രമേശൻ നായർ, റഫീക്ക് അഹമ്മദ് മുതലായവരുടെ വരികളെ സംഗീതാത്മകമാക്കാൻ അവസരം ലഭിച്ചു. യേശുദാസ്, ജാനകി, ജയചന്ദ്രൻ, ചിത്ര, സുജാത, എം.ജി.ശ്രീകുമാർ, വേണുഗോപാൽ, ഉണ്ണിമേനോൻ മുതലായവർ ഞാൻ ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

എനിക്ക് ഒരു സംസ്ഥാന പുരസ്കാരം എത്തുന്നത് 2010ൽ സൂഫി പറഞ്ഞ കഥയിലെ സംഗീതത്തിനാണ്. അതിനുമുന്നെയുള്ള കാലത്ത് നല്ല കുറെയേറെ പാട്ടുകളും സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. സംഗീത പ്രാധാന്യമുള്ളതും ജനപ്രിയമായതുമെല്ലാമുണ്ട്. പക്ഷെ, എന്നെ വിധികർത്താക്കൾക്ക് സ്വീകാര്യമായിരുന്നില്ല. ഏതായാലും അവരുടെ പട്ടികയിൽ പേരുവരാൻ എനിക്ക് കാൽ നൂറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ദേശീയ തലത്തിലുള്ള ഫിലിംഫെയർ അവാർഡ്, സംസ്ഥാന ഫിലിം ക്രിട്ടിക് അവാർഡ് മുതലായവ പല തവണ ലഭിച്ചിട്ടുണ്ട്.

മോഹൻ സിതാര കോളേജ് ഓഫ് പെർഫോമിംഗ് ആർട്സ് എന്ന സ്ഥാപനം തൃശൂരിൽ നടത്തിവരുന്നു. സംഗീതം അറിയുന്നൊരു പുതുതലമുറയെ വാർത്തെടുക്കുന്നതിന്‍റെ ഭാഗമായി കഴിയുന്നത് ചെയ്തുകൊണ്ടിരിക്കുന്നതിൽ വളരെ സന്തുഷ്ടനാണ്.

വിജയ് സി.എച്ച്.