Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടുകൾക്കായി ഒരു ജീവിതം
1980 ൽ ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗ ഹൃദയത്തിന്റെ അണിയറയും’ എന്ന നിരൂപണലേഖനം എഴുതി ചലച്ചിത്ര ഗാനനിരൂപണ മേഖലയിൽ എത്തിയ ടി.പി. ശാസ്തമംഗലം ഈ രംഗത്ത് 42 വർഷം പൂർത്തിയാക്കുകയാണ്.
വ്യക്തിയെന്ന നിലയിൽ സൗമ്യനും ശാന്ത പ്രകൃതവുമാണ് ടി.പി. ശാസ്തമംഗലം. എന്നാൽ ചലച്ചിത്രഗാന നിരൂപണത്തിലേക്കു കടന്നാൽ സൗമ്യത പലപ്പോഴും വഴിമാറും. അർഥവും ഭാവവും പിഴയ്ക്കുന്ന ഗാനങ്ങളെ ടി.പി. ശാസ്തമംഗലം കടന്നാക്രമിക്കും.
പ്രിയദർശന്റെ സിനിമകളായ ചന്ദ്രലേഖയിലെ ’ഒന്നാം വട്ടം കണ്ടപ്പം, പെണ്ണിനു കിണ്ടാണ്ടം’ എന്ന ഗാനം ഹിറ്റായി മാറിയ കാലം. തിരുവനന്തപുരത്ത് പ്രമുഖ സദസിനു മുന്നിൽ ടി.പി. പറഞ്ഞു.
’എന്താണ് ഈ കിണ്ടാണ്ടം? നിഘണ്ടുവിലും ശബ്ദതാരാവലിയിലും ഇങ്ങനെ ഒരു വാക്കു കാണുന്നില്ല. ’ ഇതുപോലെ വികലമായ ഗാനങ്ങളെ നിശിതമായി വിമർശിച്ചുക്കൊണ്ട് നാലുപതിറ്റാണ്ടുകളായി ടി.പി. ശാസ്തമംഗലം ഇവിടെയുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ ടി.പി.രാജു എന്ന് പറഞ്ഞാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. എന്നാൽ ടി.പി.ശാസ്തമംഗലത്തെ ഗാനാസ്വാദകരെല്ലാവരും തിരിച്ചറിയും.
ശാസ്തമംഗലം എഴുതിത്തുടങ്ങുന്ന കാലത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്മാർക്കു രചന നടത്താൻ അനുവാദമുണ്ടായിരുന്നില്ല. സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണനാണ് മറ്റൊരു പേരിൽ എഴുതാൻ ഉപദേശിച്ചത്. മലയാറ്റൂർ നൽകിയ ധൈര്യമാണ് തന്നെ ടി.പി. ശാസ്തമംഗലം ആക്കിയതെന്ന് നിരൂപകൻ.
ഗാനനിരൂപണം എന്ന ശാഖ ഇല്ലാതിരുന്ന കാലത്താണ് ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അക്കഥ കേൾക്കാം. ‘തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിൽ ബിരുദത്തിനു മലയാളമായിരുന്നു എന്റെ ഐച്ഛിക വിഷയം. ഉച്ചയൂണിന്റെ ഇടവേളയിൽ മലയാളം വിദ്യാർഥികൾ ഒന്നിച്ചുകൂടി സാഹിത്യം ചർച്ച ചെയ്യും.
ചിലപ്പോൾ മറ്റ് ക്ലാസുകളിലെ സുഹൃത്തുക്കളും ചേരും. സാഹിത്യചർച്ച പിന്നീട് വയലാറിന്റെയും പി. ഭാസ്കരന്റെയും ഗാനങ്ങളിലേക്കു വഴിമാറി. കുട്ടിക്കാലം മുതൽ സിനിമാഗാനങ്ങൾ എന്റെ ദൗർബല്യമാണ്. അതുകൊണ്ടുതന്നെ കോളജിലെ ഗാനചർച്ചകളിലെല്ലാം ഞാൻ സജീവമായി.
അക്കാലത്താണ് വയലാർ ആകസ്മികമായി വിട പറയുന്നത്. പിന്നീട് വന്ന പല രചയിതാക്കളുടെയും ഗാനങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. വലയാറിനെയും പി.ഭാസ്കരനെയും ആരാധിച്ചിരുന്ന എനിക്ക് ആതൊരു ആഘാതമായി. അർത്ഥം പിഴയ്ക്കുന്ന പാട്ടുകളുടെ വിമർശകനായി മാറുന്നത് ഇതു മുതലാണ്. പുതിയ ഗാനങ്ങളിലെ ഭാഷാപരമായ തെറ്റുകളെക്കുറിച്ചുള്ള ചർച്ചകളാണ് പിന്നീട് കാന്പസിൽ നടന്നത്.
അന്നത്തെ ചർച്ചകളിൽ പങ്കെടുത്തിരുന്ന ഇക്കണോമിക്സ് വിദ്യാർഥി സുശീലൻ ‘രാഷ്്ട്രപ്രഭ’ എന്ന ഒരു ചെറിയ മാസിക നടത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് പുതിയ സിനിമാഗാനങ്ങളെ വിമർശിച്ച് ലേഖനങ്ങൾ ‘രാഷ്്ട്രപ്രഭ’യിൽ എഴുതിത്തുടങ്ങിയത്. ബിരുദപഠനം കഴിഞ്ഞ സമയത്താണ് ഒരു നിരൂപണ ലേഖനം വളരെ പ്രചാരമുള്ള ഫിലിം മാഗസിനിലേക്ക് അയച്ചുകൊടുക്കുന്നത്.
തപാലിൽ അയച്ച ലേഖനം അച്ചടിച്ചുവരുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നില്ല. ഇന്നത്തെപോലെ ടെലിഫോണ്‍ സൗകര്യങ്ങളൊന്നുമില്ല. വഴിയിൽവച്ച് ഒരു സുഹൃത്താണ് ഫിലിം മാഗസിനിൽ എന്റെ ലേഖനമുണ്ടെന്ന് അറിയിക്കുന്നത്. വളരെയേറെ ആഹ്ലാദം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. നിരൂപണലോകത്തേക്കു യാദൃശ്ചികമായി കടന്നുവന്നതാണെന്ന് ടി.പി. ശാസ്തമംഗലം പറയുന്നുവെങ്കിലും ഈ രംഗത്ത് ഒരു പാരന്പര്യവഴിയുണ്ട് ഇദ്ദേഹത്തിന്.
സാഹിത്യ നിരൂപണ കുലപതി പ്രഫ. എം.കൃഷ്ണൻനായരുടെ അനന്തരവനാണ് ടി.പി. ശാസ്തമംഗലം. താനെഴുതിയ ലേഖനങ്ങൾ അമ്മാവനെ നേരിൽ കാണിക്കാനുള്ള ധൈര്യം ഒരിക്കലും കിട്ടിയിരുന്നില്ല. എന്നാൽ ചില ലേഖനങ്ങളെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞപ്പോൾ വലിയ പുരസ്ക്കാരം കിട്ടിയ അനുഭവമായി തോന്നി.
പാട്ട് കേൾക്കുക എന്നതാണ് ശാസ്തമംഗലത്തിന്റെ അഭിനിവേശം. പാട്ടുതന്നെയാണ് ജീവിതവും. ഈ അടുപ്പമാണ് ഇദ്ദേഹത്തെ ഗാനവിമർശകനാക്കി തീർക്കുന്നതും.
‘എന്റെ കുട്ടിക്കാലത്ത് വീട്ടിൽ റേഡിയോ ഉണ്ടായിരുന്നില്ല. അതിനാൽ അവധിക്കാലത്ത് ബന്ധുക്കളുടെ വീട്ടിൽ പോകുന്പോഴാണ് പാട്ട് കേൾക്കാൻ കഴിഞ്ഞിരുന്നത്. പാട്ട് കേൾക്കാൻ മാത്രമായി ഞാൻ ബന്ധുവീടുകളിൽ പോകുമായിരുന്നു.’
വയലാറിന്റെ കടുത്ത ആരാധകനാണെങ്കിലും വയലാറിനെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. എന്നാൽ പി.ഭാസ്കരനുമായി അടുത്തിടപഴകാൻ കഴിഞ്ഞിട്ടുണ്ട്. പി.ഭാസ്കരന്റെ ചലച്ചിത്ര ഗാനസമാഹാരമായ നാഴിയുരിപ്പാലിന് അവതാരിക എഴുതിയത് അന്ന് 37 വയസുള്ള ടി.പി. ശാസ്തമംഗലമാണ്.
വയലാറിന്റെയും പി.ഭാസ്കരന്റെയും പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ചോദിച്ചാൽ ടി.പി. പറയും ‘തൊണ്ണൂറ്റൊന്പത് ശതമാനം ഗാനങ്ങളും മികച്ചവ തന്നെയാണ്. വലയാറിന്റെ ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു...’ എന്ന ഗാനത്തോട് പ്രത്യേക ഇഷ്ടമുണ്ട്.
ഭാസ്കരൻ മാസ്റ്ററുടെ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഗാനവും അതുപോലെതന്നെ. ഒ.എൻ.വി.യുമായും നല്ല ബന്ധമുണ്ടായിരുന്നു. ഒ.എൻ.വിയുടെ അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്’’.
കുട്ടിക്കാലത്ത് പാട്ട് കേൾക്കാൻ അവസരം കുറവായിരുന്നത് കൊണ്ട് പിന്നീട് വലിയൊരു ഗാനശേഖരം വീട്ടിൽ ടി.പി. ശാസ്തമംഗലം ഒരുക്കി. ആദ്യ ശബ്ദ ചിത്രമായ ബാലൻ മുതൽ പുതിയ കാലത്തെ ഗാനങ്ങൾ വരെ ഇതിൽപ്പെടും.
പഴയകാല പാട്ടുപുസ്തകങ്ങളുടെയും കാസറ്റുകളുടെയും അപൂർവശേഖരവും ഉണ്ട്. ജ്ഞാനാംബിക, നിർമല തുടങ്ങിയ ആദ്യകാല സിനിമകളുടെ പാട്ടുപുസ്തകങ്ങൾ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി എം.കെ.മാധവൻ നായർ സമ്മാനിച്ചതാണ്. പല പ്രമുഖരും സമ്മാനിച്ച പാട്ടു ശേഖരങ്ങൾ ടി.പി. ശാസ്തമംഗലം നിധിപോലെ സൂക്ഷിക്കുന്നു.
എസ്. മഞ്ജുളാദേവി
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
മരണം തോറ്റു, മാത്യു നേടി
സ്വന്തം വീട്ടിലോ നാട്ടിലോ ജീവനൊടുക്കിയാൽ അത് വീട്ടുകാർക്കു മാനക്കേടാകാതിരിക്കാനാണ് എറണാകുളത്തുപോയി ഏതു വിധേന
പരമരഹസ്യമായി എഴുതിയ നാടകം
1952 ൽ ബ്രദർ ജോസഫ് വടക്കന്റെ നേതൃത്വത്തിൽ ഫാദർ സഖറിയാസ് വാഴപ്പിള്ളിയുടെ പിന്തുണയിലും ഫാദർ ജേക്കബ് ചെമ്മണ്ണൂരിന്
ഭാർഗവീനിലയം വീണ്ടും തുറന്ന് ആഷിഖ് അബു
റീമേക്കുകൾ അടിതെറ്റുന്ന കാലത്ത് ക്ലാസിക് സിനിമയുടെ റീമേക്കുമായി ഇത്തവണയെത്തുന്നത് ആഷിഖ് അബുവാണ്. വൈക്കം മുഹമ്മദ
മങ്ങാതെ മായാതെ രവിവർമ ചിത്രങ്ങൾ
രാജാ രവിവർമയുടെ അമൂല്യമായ സൃഷ്ടികളാണ് തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിലുള്ളത്. രാജാക്കന്മാർക്കിടയിലെ ച
വിജയരാഘവൻ വിസ്മയിപ്പിച്ചു
ഇണക്കങ്ങളും പിണക്കങ്ങളുമായി ദാന്പത്യത്തിന്റെ 80 പൂക്കാല വർഷങ്ങൾ തീർത്ത ഇട്ടൂപ്പിന്റെയും കൊച്ചുത്രേസ്യായുടെയും മക്ക
കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
ഇക്കൊല്ലം ഏപ്രിൽ 18നു ബാലചന്ദ്രമേനോൻ മറ്റൊരു സർപ്രൈസുമായി മുന്നിൽ എത്തുകയാണ്. ‘ബാലചന്ദ്രമേനോൻ - കാണാത്ത കാഴ്ചക
ട്യൂലിപ് പൂക്കളുമായി സല്ലപിച്ച് അഹാന
എനിക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾ കിട്ടാൻ സമയമെടുത്തതുകൊണ്ടാണ് കുറച്ചു സിനിമകൾ മാത്രം ചെയ്യാനായത്. മുന്നോട്
കരുത്തുള്ള വില്ലനാകാന്‍ റെഡി
ബാബു ആന്റണി പ്രധാന വേഷത്തിലെത്തുന്ന മദനോത്സവം തിയറ്ററുകളില്‍. മണിരത്നം സിനിമ പൊന്നിയന്‍ ശെല്വന് 2, വിജയ്-ലോ
ഇന്നസെന്റ് ജയിൽപുള്ളിയായി
ഞാനെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് കറുത്തവെളിച്ചം. സിനിമാതാരം തൃശൂർ ഫിലോമിന, സി.ഐ. പോൾ, ഡോ. ഇമ്മട്ടി ലോനപ്പൻ, ക
ഹൂഗ്ലീതീരത്തെ ഗുസ്തി വിശേഷം
പ്രസിദ്ധമായ ഹൗറ പാലത്തിന് എതിർവശം ഹൂഗ്ലീതീരത്താണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ പുഷ്പമാർക്കറ്റുള്ളത്. അതിനോടു ചേർന
Latest News
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Latest News
കർണാടകയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണം; പോലീസിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിർദേശം
യുപിയിൽ വിവാഹചടങ്ങിനിടെ പെൺകുട്ടികൾ പീഡനത്തിനിരയായി
പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പാറ്റ്നയിൽ
വടക്കുകിഴക്കൻ മേഖലയിലും കുതിച്ചെത്താൻ വന്ദേ ഭാരത്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top