Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തങ്കത്താഴിക കുടമല്ല...
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന് നോക്കുന്പോൾ ചന്ദ്രബിംബത്തിൽ കാണുന്ന കറുത്ത വർണത്തെയും ഒരുപാട് വർണിച്ചിട്ടുണ്ട് വയലാർ.
കാലത്തിനുമുൻപേ സഞ്ചരിക്കുന്നവരാണ് കവികളെന്നു പറയാറുണ്ട്. ഗന്ധർവ്വ കവി വയലാറും അങ്ങനെയൊരു കവിയായിരുന്നു. ചാന്ദ്രയാൻ 3 ചന്ദ്രനിലെത്തി ഉപരിതലത്തിലെ ചിത്രങ്ങൾ അയക്കുന്നതിന് അരനൂറ്റാണ്ട് മുന്‍പുതന്നെ സമാനമായ ഒരു ചന്ദ്രപ്രതലത്തെ ‘തങ്കത്താഴികക്കുടമല്ല...’എന്ന ഗാനത്തിലൂടെ വയലാർ അവതരിപ്പിച്ചു.
1970ൽ റിലീസായ പേൾവ്യൂവിലാണ് ജി.ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ഈ ഗാനം. 1969 ജൂലൈ 21നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തുന്നത്. നീൽ ആംസ്ട്രോങിന്റെ ആദ്യ കാൽവയ്പ് അദ്ഭുതത്തോടെയാണ് ലോകം കേട്ടത്. പുരോഗമന മനസുള്ള സൗന്ദര്യാത്മക കവിയായിരുന്നു വയലാർ.
ചന്ദ്രനെ സുന്ദരിയായ നായികയുടെ മുഖബിംബവുമായി ഉപമിച്ച് എത്രയോ ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. ഭൂമിയിൽനിന്ന് നോക്കുന്പോൾ ചന്ദ്രബിംബത്തിൽ കാണുന്ന കറുത്ത വർണത്തെയും ഒരുപാട് വർണിച്ചിട്ടുണ്ട് വയലാർ.
1965ൽ ശകുന്തളയിൽ വയലാർ എഴുതിയത്
‘മാനത്തെ വനജ്യോത്സന നനയ്ക്കുവാൻ
പൗർണമി മണ്‍കുടം കൊണ്ട് നടക്കുന്പോൾ......’
എന്നാണ്. ചന്ദ്രിക അരയിൽ കൊണ്ടുനടക്കുന്ന മണ്കുടമായാണ് ചന്ദ്രനിലെ കളങ്കത്തെ കവി കണ്ടത്. ചന്ദ്രൻ എന്ന ഉപഗ്രഹത്തിൽ മനുഷ്യൻ എത്തിയ നിമിഷങ്ങളിൽ വയലാറിലെ ശാസ്ത്രബോധം ഉണർന്നിരിക്കാം. അതുകൊണ്ട് എന്നേ പേൾവ്യൂവിനുവേണ്ടി വയലാർ എഴുതി.
‘തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ
സ്വർണമയൂരമല്ലാ...’
താൻ ഉൾപ്പെടുന്ന കവികളെ പരാമർശിച്ചാണ് ഈ വരി എന്നോർക്കുക. നീൽ ആംസ്ട്രോങിലൂടെ അമേരിക്ക ആദ്യം ചന്ദ്രനിലെത്തുന്ന കാലത്ത് ഇന്നത്തെപോലുള്ള അത്യാധുനിക റോക്കറ്റ് ശാസ്ത്ര സംവിധാനമില്ല. റോവറിലെ നാവിഗേഷൻ ക്യാമറ എടുക്കുന്ന ഫോട്ടോ ചിത്രങ്ങളും ലഭ്യമല്ല. ഭാവനയിൽ വയലാർ കണ്ട ചിത്രങ്ങൾ ഇന്ന് സത്യമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കൗതുകം.
‘കസ്തൂരിമാനില്ല കല്ലോലിനിയില്ല
കല്പകത്തളിർമരത്തണലില്ല
ഏതോ വിരഹത്തിൻ
ഇരുൾവന്നു മൂടുമോരേകാന്ത
ശൂന്യതയല്ലോ...
അവിടെയൊരേകാന്തശൂന്യതയല്ലോ...’
ചന്ദ്രോപരിതലത്തിൽ കദളീവനമില്ലെന്നും അരുവികളും കസ്തൂരിമാനും കാറ്റിന്റെ ചിറകടിയും ഇല്ലെന്നും അവിടെ കനത്ത ഏകാന്ത ശൂന്യതയാണെന്നുമാണ് വയലാർ എഴുതിയത്.
ഉൗഷരമായ കാലവസ്ഥയും വിഹ്വലത കലർന്ന ഏകാന്തതയുമുള്ള ചന്ദ്രന്റെ അന്തരീക്ഷത്തെ ഈണവും പശ്ചാത്തല സംഗീതവും ഹമ്മിംഗുംകൊണ്ട് അന്വർത്ഥമാക്കുകയാണ് ജി.ദേവരാജൻ എന്ന് ചലച്ചിത്ര ഗാനസംഗീത നിരൂപകനായ പി.വി പ്രമോദ് പറയുന്നു. “സാധാരണ പ്രകൃതിഗാനങ്ങളിൽ നിറയുന്ന മധുരസംഗീതമല്ല ദേവരാജൻ മാസ്റ്റർ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
വയലാർ തന്റെ വരികളിലൂടെ പകർന്ന പ്രകൃതിയുടെ സുന്ദരമല്ലാത്ത ഒരവസ്ഥയ്ക്കു സംഗീതഭാവം നൽകുകയാണ് മാസ്റ്റർ. പല്ലവിക്കും (ആദ്യനാല് വരികൾ) അനുപല്ലവിക്കും (രണ്ടമത്തെ നാലുവരികൾ) ഇടയിലും പല്ലവിക്കും ചരണത്തിനും (അവസാനത്തെ വരികൾ) ഇടയ്ക്കും ഇതേ സംഗീത അന്തരീക്ഷം തന്നെയാണ്. അനുപല്ലവിയുടെയും ചരണത്തിന്റെയും അവസാനത്തിൽ വരുന്ന
‘അവിടെയൊരേകാന്ത
ശൂന്യതയല്ലോ.....’
‘അവിടെയൊരേകാന്ത
മൂകതയല്ലോ.....’
എന്നീ വരികൾ ശ്രദ്ധിച്ചാൽ ചാന്ദ്ര അന്തരീക്ഷത്തിന്റെ ഏകാന്തതയും ശൂന്യതയും മൂകതയും വെളിവാകും. ഏകാന്ത ശൂന്യതയല്ലോ എന്ന ആലാപനത്തിനുശേഷം ഒരുമാത്ര സംഗീതം നിശ്ചലമാവുകയാണ്. ഏകാന്ത മുക്തയല്ലോ എന്നതിനുശേഷവും ഇതേ നിശ്ചലതയുണ്ട്. തങ്കത്താഴികക്കുടമല്ല എന്ന് തുടങ്ങുന്ന പല്ലവിയിലെ വരികളോരോന്നും ശാസ്ത്രസത്യം ഉറപ്പിക്കുന്നതാണ്. ഈ സത്യം സംഗീതംകൊണ്ട് അരക്കിട്ടുറപ്പിക്കുകയാണ് ദേവരാജൻ മാസ്റ്റർ.’’
വയലിൻ നാദത്തിലൂടെയാണ് ഗാനത്തിന്റെ പശ്ചാത്തല സംഗീതം തുടങ്ങുന്നത്. ചന്ദ്രന്റെ മൂകമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുവാൻ തുടർന്ന് പുല്ലാങ്കുഴലും താർഷഹനായിയും ഒന്നിച്ച് ദേവരാജൻ പ്രയോഗിച്ചിട്ടുണ്ട്.
ഗാനഗന്ധർവ്വന്റെ പ്രത്യേക രീതിയിലെ ആലാപനവും പേൾവ്യൂവിൽ ഈ ഗാനം ആലപിക്കുന്ന പ്രേം നസീറിന്റെ മുഖത്തെ നിർവികാരമായ ഭാവവും ഗാനത്തിന്റെ ഭംഗി ഏറ്റുന്നുണ്ട് എന്നതും ശ്രദ്ധയം.
എസ്. മഞ്ജുളാദേവി
സിസ്റ്റർ ഹെലൻ പ്രെയ്ഷോണിന്റെ രക്ഷാദൗത്യം
ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മി
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥയാണ് ചിത്രം. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാര
ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു
എന്‍ജിനിയറിംഗിന്റെ സംഗീതം!
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കു
വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ച
നല്ലതു പറഞ്ഞു നാടറിഞ്ഞു
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന
ഞാൻ നടുങ്ങിയ നിമിഷം!
അന്ന് ഏകദേശം അന്‍പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോ
അസ്ത്ര ഡിസംബർ ഒന്നിന്
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് നിർമിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര ഡിസംബർ ഒന്നിനു പ്ര
ചിന്ന സംവിധായിക ചിന്മയി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ
പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ
ഒന്നര മണിക്കൂറെടുത്തായിരുന്നു ടോവിനോയുടെ മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴിക്കാനും വേണം ഏറെ സമയം. ടോവിനോ കേന്ദ്ര
ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്
രത്നഗിരി : ശില്പങ്ങളുടെ ഭൂമി
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാ
ഊരും പേരും : പാതാളം
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേ
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയ
സിനിമയോട് ഇഷ്ടം കൂടി : ഹന്ന
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനി
റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവ
മനം നിറയെ സന്തോഷം : ഫേസ് ഓഫ് ദ് ഫേസ്ലെസ് സിനിമയ്ക്കു മികച്ച പ്രതികരണം
‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോ
ഗുസ്തിയും പാട്ടും തമ്മില്‍...
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ
സിസ്റ്റർ ഹെലൻ പ്രെയ്ഷോണിന്റെ രക്ഷാദൗത്യം
ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മി
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥയാണ് ചിത്രം. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാര
ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു
എന്‍ജിനിയറിംഗിന്റെ സംഗീതം!
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കു
വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ച
നല്ലതു പറഞ്ഞു നാടറിഞ്ഞു
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന
ഞാൻ നടുങ്ങിയ നിമിഷം!
അന്ന് ഏകദേശം അന്‍പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോ
അസ്ത്ര ഡിസംബർ ഒന്നിന്
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് നിർമിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര ഡിസംബർ ഒന്നിനു പ്ര
ചിന്ന സംവിധായിക ചിന്മയി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ
പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ
ഒന്നര മണിക്കൂറെടുത്തായിരുന്നു ടോവിനോയുടെ മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴിക്കാനും വേണം ഏറെ സമയം. ടോവിനോ കേന്ദ്ര
ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്
രത്നഗിരി : ശില്പങ്ങളുടെ ഭൂമി
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാ
ഊരും പേരും : പാതാളം
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേ
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയ
സിനിമയോട് ഇഷ്ടം കൂടി : ഹന്ന
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനി
റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവ
മനം നിറയെ സന്തോഷം : ഫേസ് ഓഫ് ദ് ഫേസ്ലെസ് സിനിമയ്ക്കു മികച്ച പ്രതികരണം
‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോ
ഗുസ്തിയും പാട്ടും തമ്മില്‍...
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ
കായലും കാഴ്ചയും
നെൽകൃഷി കാലത്തു പച്ചപുതച്ചു കിടക്കുന്ന ഏക്കറുകണക്കിന് നെൽപാടങ്ങൾ, ഒഴുകിയെത്തുന്ന കുളിർകാറ്റ് എല്ലാം മനസിനും ശര
മാന്തുക
മാന്തുക എവിടെനിന്നു വന്നു എന്നതിൽ വ്യക്തതയില്ല. സ്കൂളും പോസ്റ്റ് ഓഫീസുമെല്ലാം ഈ മേൽവിലാസത്തിലാണ്. ഇടയ്ക്ക് നാട്ടിൽ
വയലാ എന്റെ മാന്യ സുഹൃത്ത്
ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവർത്തിക്കും. പ്രവർത്തിക്കാൻ പറ്റാത്തതു പറയില്ല. ഗാന്ധിയൻ ചിന്തയും ദർശനങ്ങളുമ
വരുന്നു ദീലീപിന്റെ ഭ.ഭ.ബ.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറി
മഞ്ഞിൽവിരിഞ്ഞ പനിനീർപ്പൂവിന്റെ ഓർമ!
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്കു കാലെടുത്തു കുത്തുന്പോൾ യുദ്ധം വന്നതോടെ അവൾ ഒരു നഴ്സായി റെഡ്ക്രോസിൽ ചേർന്നു യുദ്
ഇവൾ പറഞ്ഞു, ഞാൻ നടനായി!
ചേട്ടന് മിമിക്രിക്ക് അല്ലാതെ ഇനി വേറെ വല്ല പണിക്കും പോയാല്‍ ഞാന്‍ ചത്തുകളയുമെന്നു പറഞ്ഞ് അവളെന്നെ ഭീഷണിപ്പെടുത്തി.
ഫീനിക്സ് താരം നിൽജ
ഫീനിക്സ് താരം നിൽജ
മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റെഴുതിയ ഫീനിക്സ്, ഐഎഫ്എഫ്കെ ഇന്റര്‍നാഷണല്‍ മത്സരവിഭാഗ
ഇവിടെ വന്നാൽ ആരും മതിമറന്നുപോകും!
കോടമഞ്ഞും 24 മണിക്കൂറും വീശിയടിക്കുന്ന കുളിർക്കാറ്റും. യാത്ര: തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽനിന്നു വണ്ടന്‍
താരതമ്യമില്ല, കിഷോർ കുമാറുമായി! അച്ഛനാരാ മോൻ!
അതിപ്രശസ്തനായ ഗായകന്റെ മകനായി ചലച്ചിത്രഗാനരംഗത്തുവന്ന് അതേപോലെ വിജയം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമ
മെലഡിയും ന്യൂജെനും!
ഞാൻ ദാസേട്ടനിൽനിന്നാണ് അർപ്പണ മനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെകൂടെ സിംഗപ്
Latest News
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായത്: മുഖ്യമന്ത്രി
കാനം അനിഷേധ്യ നേതാവ്; ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് മാധ്യമസൃഷ്ടി: കെ.ഇ. ഇസ്മായിൽ
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
Latest News
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് നഷ്ടമായത്: മുഖ്യമന്ത്രി
കാനം അനിഷേധ്യ നേതാവ്; ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് മാധ്യമസൃഷ്ടി: കെ.ഇ. ഇസ്മായിൽ
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top