Fifa U 17 World cup
  Back to Home
കളറാകട്ടെ...


ബിർമിങാം: നീല പട ഇന്ന് ഓറഞ്ച് നിറത്തിൽ ഇറങ്ങും. ജഴ്സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് നടന്നടുക്കുന്നതിനായി ആരാധകർ കാത്തിരിക്കുന്നു. എല്ലാം കളറാകട്ടെയെന്ന ആശംസയോടെ...

ഈ ലോകകപ്പിൽ തുടർച്ചയായ ഏഴാം ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെങ്കിൽ രണ്ട് തോൽവിക്കുശേഷമൊരു വിജയത്തിലൂടെ സെമി ഫൈനൽ സാധ്യത സജീവമാക്കാനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോകകപ്പിൽ ലോക ഒന്നാം നന്പറായി തുടങ്ങിയ ഇംഗ്ലണ്ട് 64 റണ്‍സിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ രണ്ടാം റാങ്കിലേക്ക് താഴ്ത്തപ്പെട്ടു. ഇന്ത്യ ആകട്ടെ വെസ്റ്റ് ഇൻഡീസിനോടുള്ള ജയത്തോടെ ഒന്നാംസ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു.

അപരാജിതർ

ആറ് മത്സരങ്ങളിൽ തോൽവി അറിയാതെ 11 പോയിന്‍റുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. എന്നാൽ, മധ്യനിരയുടെ പ്രശ്നം ഇന്ത്യയെ അലട്ടുന്നു. ഇന്നത്തെ മത്സരത്തിലും ഇന്ത്യക്കാണ് വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്. കാരണം, ഇംഗ്ലണ്ട് നിർണായകമായ മത്സരങ്ങളിൽ ഓസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് പരാജയപ്പെട്ടാൽ ഇംഗ്ലണ്ടിന്‍റെ കാര്യം ദയനീയമാകും. കാരണം, അടുത്ത മത്സരത്തിൽ ന്യൂസിലൻഡ് ആണ് അവരുടെ എതിരാളികൾ. ലോകകപ്പ് ഫേവറിറ്റുകളായി പോരാട്ടം ആരംഭിച്ച ഇംഗ്ലണ്ടിന് സെമിയിൽ പ്രവേശിക്കാൻ കടുത്ത പരീക്ഷണം നേരിടേണ്ട അവസ്ഥയാണെന്ന് ചുരുക്കം.

വിജയ് ശങ്കർ തുടരുമോ

നാലാം നന്പറിൽ ഇറങ്ങുന്ന വിജയ് ശങ്കർ ഫോം കണ്ടെത്താത്താണ് ഇന്ത്യയുടെ പരിഹരിക്കപ്പെടാത്ത പ്രശ്നം. വിജയ് ശങ്കറെ പുറത്തിരുത്തി പകരം ഋഷഭ് പന്തിനെയോ ദിനേശ് കാർത്തിക്കിനെയോ രവീന്ദ്ര ജഡേജയേയോ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്‍റ് ഇതുവരെ തയാറായിട്ടില്ല. വിജയ കോന്പിനേഷനിൽ മാറ്റം വരുത്താൻ ഇന്ത്യ ആഗ്രഹിക്കാത്തതാണ് വിജയ് ശങ്കർ അവസാന പതിനൊന്നിൽ തുടരാൻ കാരണമെന്നാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ നിരീക്ഷണം.

ബൗളിംഗിൽ പരിക്ക് ഭേദമായി ഭുവനേശ്വർ കുമാർ ഇന്നു ടീമിലുണ്ടാകുമോയെന്നതും മറ്റൊരു പ്രശ്നമാണ്. മുഹമ്മദ് ഷാമി കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. രണ്ട് മത്സരത്തിലും ഇന്ത്യയുടെ വിജയത്തിൽ ഷാമിയുടെ പങ്ക് നിർണായകമായിരുന്നു.

സ്പിൻ അനുകൂലം

മഴയുടെ ഭീഷണി ഇല്ലാത്തതും തെളിഞ്ഞ ആകാശവും പിച്ചിന്‍റെ സ്വഭാവവും സ്പിന്നിനെ തുണയ്ക്കുന്നതാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സമാനമായ സ്വഭാവമാകും എഗ്ബാസ്റ്റണിലെ പിച്ചിനും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും നിർണായക സാന്നിധ്യങ്ങളാകും.

‘തോൽവിക്കായി കാത്തിരിക്കുന്നു’

ഇംഗ്ലണ്ടിന്‍റെ തോൽവിക്കായാണ് ആളുകൾ കാത്തിരിക്കുന്നതെന്ന് ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ പറഞ്ഞു. മുൻ ഇംഗ്ലീഷ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ബെയർസ്റ്റോയുടെ പ്രതികരണം. ഇംഗ്ലണ്ടിന്‍റെ തോൽവിക്കുകാരണം മോശവും ദയനീയവുമായ മാനസികാവസ്ഥയാണെന്ന് മുൻ താരം മൈക്കിൾ വോണ്‍ പറഞ്ഞിരുന്നു.

ക്യാപ്റ്റൻ ഇയോൻ മോർഗൻ, ജോസ് ബട്‌ലർ, ബെയർസ്റ്റോ, ബെൻ സ്റ്റോക്, ജോഫ്ര ആർച്ചർ എന്നിവരുടെ പ്രകടനമാകും ഇന്ന് ഇംഗ്ലണ്ടിന്‍റെ തലവര നിശ്ചയിക്കുക. ആർച്ചറും ഇന്ത്യൻ മുൻനിര ബാറ്റ്സ്മാന്മാരും തമ്മിലുള്ള പോരാട്ടവും ജസ്പ്രീത് ബുംറ - ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ ഏറ്റുമുട്ടലുമാണ് ഇന്നത്തെ ഹൈലൈറ്റ്.


പ്രിയപ്പെട്ട ശാസ്ത്രീ, വിജയ് ശങ്കറെ മാറ്റരുത്...

ഇംഗ്ലണ്ടിനെതിരേ ലോകകപ്പ് പോരാട്ടത്തിന് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ്‍ ചുളുവിലൊരു ഉപദേശം നല്കുന്നു. അത് ഇങ്ങനെ: പ്രിയപ്പെട്ട വിരാടിനും രവി ശാസ്ത്രിക്കും, നിങ്ങൾ വിജയ് ശങ്കറെ ടീമിൽ നിന്ന് ഒഴിവാക്കരുത്. അദ്ദേഹം കഴിവിന്‍റെ പരമാവധിയിലേക്ക് വരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയെ വിജയിപ്പിക്കാൻ അയാൾക്ക് സാധിക്കും. പന്തിനെ കുറിച്ച് ചിന്തിക്കുകയേ അരുത്. ലോകകപ്പ് ടീമിൽ കയറാൻ അദ്ദേഹത്തിന് മൂന്നാഴ്ചത്തെ പരിശീലനം കൂടി വേണം.

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതോടെ ടീമിലെത്തിയതാണ് യുവതാരം ഋഷഭ് പന്ത്. എന്നാൽ, ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ചിട്ടും പറയത്തക്ക മികച്ച പ്രകടനമൊന്നും വിജയ് ശങ്കറിനു കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. പന്തിന് മൂന്ന് ആഴ്ചകൂടി പരിശീലനം നല്കണമെന്ന് നിർദേശിക്കുന്ന പീറ്റേഴ്സണ്‍, പരിഹസിക്കുന്നത് ഈ ലോകകപ്പിൽ യുവതാരത്തിന് കളിക്കാൻ സാധിക്കില്ലെന്നതാണ്. മൂന്നാഴ്ച കൂടി കഴിയുന്പോൾ ലോകകപ്പ് അവസാനിക്കും.

വണ്‍ ഡേ 4 ചിൽഡ്രൻ

യുണിസെഫിന്‍റെ കുട്ടികൾക്കായി ഒരു ദിനം എന്ന പദ്ധതിയുടെ ഭാഗം കൂടിയായാണ് ഇന്ത്യൻ ടീം ഇന്ന് ഓറഞ്ച് ജഴ്സി അണിയുന്നത്. ഈ ലോകകപ്പിൽ ഏവേ ജഴ്സി പ്രാവർത്തികമാക്കിയെങ്കിലും ഇന്ത്യ ഇതുവരെ എവേ ജഴ്സി അണിഞ്ഞിരുന്നില്ല. ക്രിക്കറ്റ് ഫോർ ഗുഡ് എന്ന ഐസിസിയുടെ പരിപാടിയുടെ ഭാഗംകൂടിയാണ് വണ്‍ ഡേ ഫോർ ചിൽഡ്രൻ. ഇന്ത്യൻ ടീമിന്‍റെ ഏവേ ജഴ്സിയിൽ വണ്‍ ഡേ ഫോർ ചിൽഡ്രൻ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
കിരീടം ക്രിക്കറ്റിന്‍റെ തറവാട്ടിലേക്ക്; ഇംഗ്ലണ്ട് ലോകചാമ്പ്യന്മാർ
ലോഡ്സ്: ക്രിക്കറ്റിന്‍റെ മെക്കയിലെ ത്രസിപ്പിക്കുന്ന മത്സരത്തിൽ ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തിൽ
ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടത്തിലേക്ക് 242 റൺസ് ദൂരം മാത്രം
ലോർഡ്സ്: ഇംഗ്ലണ്ടിന് ആദ്യമായൊരു ലോക കിരീടം ചൂടാൻ 242 റണ്‍സിന്‍റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. 55
കന്നിക്കിരീടത്തിനായി ഇംഗ്ലണ്ടും ന്യൂസിലൻഡും
ലണ്ടൻ: ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോഡ്സിൽ ഇന്ന് ഏകദിന ലോക രാജാക്കന്മാരുടെ കിരീട ധാരണം. പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഫൈനലിൽ
ലോകകപ്പ് റിവ്യൂ മീറ്റിംഗിന് സിഒഎ; കോഹ്‌ലിയും ശാസ്ത്രിയും ചോദ്യങ്ങൾ നേരിടേണ്ടിവരും
മുംബൈ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അപ്രതീക്ഷിത തോൽവിയിലൂടെ പുറത്തായ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചോദ്യശരങ്ങളുടെ
ഇംഗ്ലണ്ട് കൂളായി ഫൈനലിൽ; ഇക്കുറി പുതിയ അവകാശികൾ
ബർമിംഗാം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ കലാശപോരിന്‍റെ ചിത്രം തെളിഞ്ഞു. ബർമിംഗാം നടന്ന രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അനായാസം
എറിഞ്ഞൊതുക്കി ഇംഗ്ലീഷ് ബൗളർമാർ; ഓസീസ് 223ന് പുറത്ത്
ബർമിംഗാം: ഏകദിന ലോകകപ്പിന്‍റെ കലാശപോര് കളിക്കാൻ ഇംഗ്ലണ്ടിന് 224 റൺസ് വേണം. സെമിയിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന്
ക്ഷമിക്കുക ജഡേജ... കറുത്ത കുതിരകൾക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യ
മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്‌ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്‍റെ മണ്ണിൽ പൊലിഞ്ഞു വീണു.
രോഹിതും കോഹ്ലിയും രാഹുലും പുറത്ത്
മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിൻഡിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവിൽ വിവരം കിട്ടുന്പോൾ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റിന് ആറ് റണ്‍സ് എന്ന
മഴ ജയിച്ചു; ക്രിക്കറ്റ് തോറ്റു!
മാഞ്ചസ്റ്റർ: ക്രിക്കറ്റ് ആവേശത്തിനുമേൽ മഴ കലിതുള്ളിയപ്പോൾ ഇന്ത്യ x ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനലിന്‍റെ രസച്ചരട് പൊട്ടി. ടോസ് ജയിച്ച ന്യൂസിലൻഡ് 46.1 ഓവറിൽ
ക്ലാസിക് സെമി
മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനൽ ഇന്ന്. റൗണ്ട് റോബിൻ രീതിയിലാണെങ്കിലും ഈ ലോകകപ്പിൽ
സൂപ്പർ ഹിറ്റ്മാൻ 5
ലീഡ്സ്: രോഹിത് ശർമ മാസ് ആണ്, വെറും മാസല്ല മരണമാസ്... കാരണം, രോഹിത് ശർമ എന്ന ക്ലാസ് ഓപ്പണർക്കു മുന്നിൽ ഏകദിന ലോകകപ്പ് റിക്കാർഡുകൾ കടപുഴകുന്നു. 12-ാം
ഗ്രൂപ്പ് ചാന്പ്യൻമാരാകാൻ ഇന്ത്യ; ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ലീഡ്സ്: ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടം. മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം
ടോസ് ഭീഷണി മറികടന്നു പാക്കിസ്ഥാൻ; ഇനി വേണ്ടത് യമണ്ടൻ വിജയം
ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാൽ ലോകകപ്പിനു പുറത്തെന്ന നിലയിൽ ഗ്രൗണ്ടിലെത്തിയ പാക് നായകൻ സർഫ്രാസ്
ഒരു യമണ്ടൻ ജയത്തിന്!
ലണ്ടൻ: ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കിലാണെന്ന് സിനിമയിലെ ഡയലോഗ്. ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ആ ഡയലോഗിൽ ചെറിയൊരു
അഫ്ഗാന്‍ പൊരുതി വീണു; വിൻഡീസിന് 23 റൺസ് ജയം
ലീഡ്സ്: കന്നി ലോകകപ്പിൽ സമ്പൂർണ പരാജയത്തോടെ അഫ്ഗാനിസ്ഥാനു നാട്ടിലേക്ക് മടങ്ങാം. അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 23 റൺസിനു തോറ്റു. വിൻഡീസിന്‍റെ 312
അഭിമാന ജയത്തിലേക്ക് അഫ്ഗാന് 312 റൺസ് ദൂരം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാനു 312 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ്
ആധികാരിക ജയത്തോടെ ആതിഥേയർ സെമിയിൽ
ചെസ്റ്റർ ലീ സ്ട്രീറ്റ്: ന്യൂസിലൻഡിനെ 119 റൺസിന് പരാജയപ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ കടന്നു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം
ലക്ഷ്യം മൂന്നു നൂറും ഒരാറും; നാലിലൊന്നിലെത്താൻ വെള്ളക്കാരും കിവികളും
ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയും (106) ജേസൺ റോയിയുടെ (60) അർധ
ഭാഗ്യം + ക്ലാസ്= ഹിറ്റ്മാൻ
ഫോമിലാണെങ്കിൽ രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്ര സുന്ദരമായ ഒരു വിരുന്ന് നല്കാൻ ഇന്ത്യൻ ടീമിൽ ഇപ്പോൾ മറ്റാരുമില്ല. രോഹിത്തിന്‍റെ
ബംഗ്ലാദേശ് പൊരുതിവീണു; ഇന്ത്യ ആറാം ജയത്തോടെ സെമി ഉറപ്പിച്ചു
ബർമിംഗ്ഹാം: ബംഗ്ലാ പോരാട്ടത്തെ മറികടന്ന് ഇന്ത്യ ലോകകപ്പ് സെമി ഉറപ്പിച്ചു. ബംഗ്ലാദേശിനെ 28 റൺസിനു പരാജയപ്പെടുത്തിയാണ് നീലപ്പട ലോകകപ്പിന്‍റെ നാലിലൊന്നിൽ
ലക്ഷ്യം സെമി; ഇന്ത്യയ്ക്ക് ബാറ്റിംഗ്
ബർമിംഗ്ഹാം: ലോകകപ്പിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിനും വിജയം അനിവാര്യമായതിനാൽ ബർമിംഗ്ഹാമിൽ പോരാട്ടം
ലക്ഷ്യം ജയം
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്‍റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും.
നിക്കോളാസിന്‍റെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല: ലങ്കയ്ക്കെതിരേ വിൻഡീസിന് തോൽവി
ലണ്ടൻ: ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ശ്രീലങ്കയ്ക്ക് 23 റൺസിന്‍റെ ജയം. ലങ്കയുടെ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ ഒമ്പതു
ആവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി: വിൻഡീസിന് 339 റണ്‍സ് വിജയലക്ഷ്യം
ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആവിഷ്ക ഫെർണാണ്ടോയുടെ സെഞ്ചുറി മികവിൽ ലങ്ക നിശ്ചിത അന്പതോവറിൽ ആറു
വിജയ് ശങ്കർ ലോകകപ്പിന് പുറത്ത്; മായങ്ക് അഗർവാൾ പകരക്കാരനാകും
ലണ്ടൻ: പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ഓൾറൗണ്ടർ വിജയ് ശങ്കറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കർണാടകയുടെ ഓപ്പണർ മായങ്ക് അഗർവാൾ പകരക്കാരനായി ടീമിലെത്തുമെന്ന് പിടിഐ റിപ്പോർട്ട്
ഇന്ത്യയ്ക്ക് ആദ്യ തോൽവി; ഇംഗ്ലണ്ടിന് 31 റൺസ് ജയം
ബിർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തോൽവി. 31 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറിയും
ബെയർസ്റ്റോയ്ക്കു സെഞ്ചുറി, ഇന്ത്യയുടെ ലക്ഷ്യം 338 റണ്‍സ്, ഷമിക്ക് അഞ്ചു വിക്കറ്റ്
ബിർമിംഗ്ഹാം: ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന്‍റെ മികവിൽ ഇന്ത്യക്കെതിരേ മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴു
സെമി ലക്ഷ്യമാക്കി കിവീസ്; ഓസീസിന് ബാറ്റിംഗ്
ലോർഡ്സ്: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. 12 പോയിന്‍റുമായി സെമി ബർത്ത് ഉറപ്പിച്ച ഓസീസിന് ഇന്ന് സമ്മർദ്ദങ്ങളേതുമില്ല. എന്നാൽ
തീപ്പൊരി പാറും ; ലോകകപ്പ് സെമിക്കായി പോരാട്ടം ശക്തം
പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന
ശ്രീലങ്കയ്ക്ക് തകർച്ച; ദക്ഷിണാഫ്രിക്കയ്ക്കു 204 റൺസ് വിജയലക്ഷ്യം
ചെസ്റ്റർ-ലീ-സ്ട്രീറ്റ്: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായക മത്സരത്തിൽ വൻ സ്കോർ കണ്ടെത്താനാകാതെ ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ
Standings

Group A

 

Group B

 

Group C

 

Group D

 

Group E

 

Group F

   
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.