ADVERTISEMENT
ADVERTISEMENT
Before The Honourable District Family Court Kottayam At Ettumanoor
DIV OP No. 188/2025
In
IA No. 2/2025
G&W OP No. 222/2025
In
IA No. 2/2025

Petitioner
Jinimol Thomas, Aged 33 years, D/o V.J. Thomas, Vettickal House, Monippally P.O, Monippally Village, Meenachil Taluk, Kottayam District, Pincode 686636, Mobile No. 7510458816.

Respondent
Albert Francis, Aged 34 years, S/o Joychan C.A, Polackal House, Perumpanachy P.O, Madappally Village, Changana cherry Taluk, Kottayam District, Pincode 686536.

Notice to the Opposite Party

Your wife Jinimol Thomas filed an original petition bearing DIV.OP No. 188/2025 & G&W OP No. 222/2025 before Hon'ble District family court at Ettumanoor, Kottayam District, Kerala. The said case is posted to for next hearing. If you have any objection or claims against the petition, you are required to present and submit your part before the Hon'ble District family court at Ettumanoor on said date 7/11/2025 at 11 AM either in person or through Advocate, else the case will be heard without you and will be decreed exparte. This is for your attention and notice.

Advocate: (Sd/-) Siby Vettoor
ഏറ്റുമാനൂർ മുൻസിഫ് കോടതി മുന്പാകെ
2011-ൽ സിവിൽ നന്പർ 179
Restor: Petn: 27/2024

ഹർജിക്കാരി (5-ാം പ്രതി): തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട വില്ലേജിൽ ഇരിങ്ങാലക്കുട കരയിൽ പള്ളായിൽ വീട്ടിൽ വിൻസന്‍റ് ഭാര്യ 63 വയസുള്ള ഫിലോമിന.

കൂടുതൽ 7-ാം പ്രതി: Malabar Provinance O.C.D Sabha, Represented by Provincial, Karmalit Provinancial House, Dichaonkalan Road, Najab Garf, NewDelhi.

കൂടുതൽ 9-ാം പ്രതി: കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരന്പുഴ വില്ലേജിൽ പടിഞ്ഞാറ്റുംഭാഗം കരയിൽ കിളിയംപുരയ്ക്കൽ വീട്ടിൽ K.L. ലൂക്കാ മകൻ 45 വയസുള്ള റോജൻ K.L.

കൂടുതൽ 10-ാം പ്രതി: കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അതിരന്പുഴ വില്ലേജിൽ പടിഞ്ഞാറ്റുംഭാഗം കരയിൽ കിളിയംപുരയ്ക്കൽ വീട്ടിൽ K.L. ലൂക്കാ മകൾ 40 വയസുള്ള ആസിയ മറിയം.

ടി കൂടുതൽ 7 ഉം, 9ഉം, 10ഉം പ്രതികളെ തെര്യപ്പെടുത്തുന്നത്.

ഈ നന്പർ കേസിലെ 5-ാം പ്രതി(ഹർജിക്കാരി)യെ എക്സ്പാർട്ടി ആക്കി 31-1-2017 തീയതി എക്സ് പാർട്ടി ഡിക്രി ആക്കി ഉണ്ടായ ഉത്തരവ് അസ്ഥിരപ്പെടുത്തി ഉത്തരവുണ്ടാകണം എന്നാവശ്യപ്പെട്ടു ബോധിപ്പിച്ച Restor: Petn: 27/2024 -ാം നന്പർ ഹർജിയും എക്സ്പാർട്ടി ഡിക്രി അസ്ഥിരപ്പെടുത്തുന്നതിനുള്ള ഹർജി ബോധിപ്പിക്കുവാനുണ്ടായ 2466 ദിവസത്തെ കാലതാമസം മാപ്പുചെയ്യുന്നതിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബോധിപ്പിച്ച 1A 1/2024-ാം നന്പർ ഹർജിയും കൂടുതൽ 8ഉം, 9ഉം, 10ഉം പ്രതികളെ കക്ഷിചേർക്കുന്നതിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബോധിപ്പിച്ച 1A 3/2024-ാം നന്പർ ഹർജിയും 17-11-25 തീയതിയിലേക്ക് അവധി വച്ചിട്ടുള്ളതാണ്. മേൽവിവരിച്ച 3 ഹർജികളും സംബന്ധിച്ച് ഈ കേസിലെ കൂടുതൽ 7ഉം 9ഉം 10ഉം പ്രതികളായ നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ഈ കേസിന്‍റെ അടുത്ത അവധി ദിവസമായ 17-11-25 തീയതി രാവിലെ 11 മണിക്ക് കോടതി മുന്പാകെ നേരിട്ടോ നിങ്ങൾ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ കോടതി മുന്പാകെ ഹാജരായി ആയത് ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ഈ കേസ് സംബന്ധിച്ചും മേൽ വിവരിച്ച 3 ഹർജികൾ സംബന്ധിച്ചും കൂടുതൽ 7ഉം കൂടുതൽ 9ഉം കൂടുതൽ 10ഉം പ്രതികളായ നിങ്ങൾക്ക് യാതൊരുവിധ തർക്കവും ഇല്ല എന്നു കണ്ട് തീർപ്പുകൽപിക്കുന്നതാണെന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിൻ പ്രകാരം

ഹർജിക്കാരി (5-ാം പ്രതി)
ഭാഗം അഡ്വക്കേറ്റ്
(ഒപ്പ്) ബാലു.V

ഏറ്റുമാനൂർ
4-10-2025
ബഹുമാനപ്പെട്ട പാലാ സബ് കോടതി മുന്പാകെ
EA /2025 IN
EP 145/2022 IN
ARC 2242/2018

ഹർജിക്കാരൻ/വിധിയുടമസ്ഥൻ: മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നന്പർ കെ.163, മൂന്നിലവ് പി.ഒ, ടിയ്ക്കുവേണ്ടി സെക്രട്ടറി ഇൻ ചാർജ് കോട്ടയം ജില്ലയിൽ മൂന്നിലവ് വില്ലേജിൽ തലപ്പലം കരയിൽ മാറാമറ്റത്തിൽ വീട്ടിൽ ജോർജ്കുട്ടി എം.സി. മകൻ അഖിൽ ജോർജ്

എതിർകക്ഷികൾ/ വിധിക്കടക്കാർ: 3) ജോസി മാത്യു, S/o ജോർജ്ജ് മാത്യു, തേക്കുംകാട്ടിൽ വീട്, മങ്കൊന്പ് കര, മൂന്നിലവ് വില്ലേജ്, മീനച്ചിൽ താലൂക്ക്, 4) മഞ്ചു മാത്യു, D/o Late ജോർജ്ജ് മാത്യു, തേക്കുംകാട്ടിൽ വീട്, മങ്കൊന്പ് കര, മൂന്നിലവ് വില്ലേജ്, മീനച്ചിൽ താലൂക്ക്, 5) ജോർജി മാത്യു, S/o Late ജോർജ്ജ് മാത്യു, തേക്കുംകാട്ടിൽ വീട്, മങ്കൊന്പ് കര, മൂന്നിലവ് വില്ലേജ്, മീനച്ചിൽ താലൂക്ക്

മേൽ 3, 4, 5 എതിർകക്ഷികൾ/ വിധിക്കടക്കാരെ തെര്യപ്പെടുത്തുന്നതിന്

വിധിക്കടക്കാരിൽ നിന്നും ഈടാകുവാനുള്ള മുതൽ പലിശ സംഖ്യകൾക്കും മറ്റുമായി പാലാ സബ്ബ് കോടതി മുന്പാകെ വിധി ഉടമസ്ഥൻ ഭാഗത്തുനിന്നും ബോധിപ്പിച്ചിരിക്കുന്ന മേൽനന്പർ കേസിൽ കോടതിയിൽ നിന്നും അയച്ച നോട്ടീസ് ടി എതൃകക്ഷികളെ കണ്ടെത്താനാവാതെ മടങ്ങിയിട്ടുള്ളതാണ്.

മേൽ നന്പർ വിധി നടത്തുഹർജി സംഗതിയ്ക്ക് ടി വിധിക്കടക്കാർക്ക് എന്തെങ്കിലും തർക്കമോ ആക്ഷേപമോ ഉള്ളപക്ഷം ടി കേസിന്‍റെ അടുത്ത വിചാരണ തീയതിയായ ഒക്ടോബർ 2025, 6-ാം തീയതി പകൽ 11 മണിയ്ക്ക് താങ്കൾ നേരിട്ടോ, അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തർക്കമില്ലെന്നു കണ്ട് ഹർജിസംഗതി തീർച്ച ചെയ്യുന്നതാണെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഉത്തരവിൻപ്രകാരം
(ഒപ്പ്) പി.എ. മുഹമ്മദ് ഷെഫീഖ്, വിധിഉടമസ്ഥൻ ഭാഗം അഡ്വക്കേറ്റ്
19/09/2025
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT