NEWS
പ്രളയദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകൾ ഇന്നും നിഴലിക്കുന്നുണ്ട് എന്‍റെ സ്കൂൾ മുറ്റത്ത്. പ്രളയത്തിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകിയപ്പോൾ താഴ്ന്ന പ്രദേശത്തുള്ള ഞങ്ങളുടെ കായനാട് ഗവ. എൽപി സ്കൂളും മുങ്ങി. മൂവാറ്റുപുഴ നഗരത്തിൽനിന്ന് ഒന്പതു കിലോമീറ്റർ അകലെ മാറാടി പഞ്ചായത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഒന്നാം വാർഡിലാണ് കായനാട്. സ്കൂളിന്‍റെ മുൻവശം പാടവും പുറകുവശം പുഴയുമാണ്.

പ്രളയജലം കുത്തിയൊഴുകി എത്തിയപ്പോൾ പിടിച്ചുനിൽക്കാൻ ഞങ്ങളുടെ സ്കൂളിനും കഴിഞ്ഞില്ല. നാലു ദിവസമാണു സ്കൂളിൽ വെള്ളം കെട്ടിനിന്നത്. ലൈബ്രറിയിലെ പുസ്തകങ്ങൾ നശിച്ചു. സ്കൂൾ ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. പച്ചക്കറിത്തോട്ടം, ഔഷധോദ്യാനം, പാർക്ക് എന്നിവയൊക്കെ ഉണ്ടായിരുന്നു. എല്ലാം പ്രളയം കവർന്നു.

പഞ്ചായത്ത് എൻജിനിയർ സ്കൂൾ പ്രവർത്തനയോഗ്യമല്ല എന്ന സർട്ടിഫിക്കറ്റ് നല്കുകകൂടി ചെയ്തതോടെ ഞങ്ങൾ തീരാസങ്കടത്തിലായി. എ
student reports contact address