ADVERTISEMENT

Close
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
Special Banner
Videos

Deepika Editorial

Editorial

06-06-2026

പത്തനംതിട്ടയിലുമെത്തി കെഎസ്ഇബി വാൾസംഘം

Editorial

05-06-2026

രോഗനിർണയമായി, ചികിത്സ തുടങ്ങാം

Editorial

04-06-2026

കറക്കുകമ്പനിയെ രക്ഷിച്ചു വിദ്യാർഥികളെ ശിക്ഷിച്ചു

Editorial

03-06-2026

‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല

Editorial

02-06-2026

ആഭ്യന്തരവകുപ്പറിയാൻ 51 തിരുമുറിവുകൾ

Editorial

01-06-2026

പ്രവേശനം ഉത്സവമാക്കാം, മൂല്യഖനനം ലക്ഷ്യവും

Popular Sections

ad

ADVERTISEMENT

View All

നാട്ടുവിശേഷം

Malappuram

ഭൂമിയെ ഹരിതാഭമാക്കാൻ തൈകൾ നട്ട് ജില്ലയിലെങ്ങും പരിസ്ഥിതി ദിനാചരണം

മലപ്പുറം: വൃക്ഷതൈകൾ നട്ടും മരങ്ങൾ സംരക്ഷിച്ചും തൈകൾ വിതരണം ചെയ്തും ജില്ലയിലെങ്ങും ലോക പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, സംഘടനകൾ, നാട്ടുകാർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ പരിസ്ഥിതിദിനാചരണത്തിൽ പങ്കാളികളായി.

മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം എഡിഎം സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ സീനിയർ ചേംബർ ഇന്‍റർനാഷണൽ മഞ്ചേരി ലീജിയനും ലക്സോണ്‍ ടാറ്റ മലപ്പുറവും ഹരിത കേരള മിഷനും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ മലപ്പുറം ജില്ലയിൽ 627 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചതിന്‍റെ ഭാഗമായി 627 വൃക്ഷത്തൈ നടുന്ന ഉദ്യമത്തിന്‍റെ തുടക്കമാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ ഫലവൃക്ഷ കാന്പയിനിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാർഹാജി പൂക്കോട്ടൂർ പികെഎംഐസി സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ട് നിർവഹിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് അനീസ കോടാലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജുല പെലത്തൊടി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് കെ.പി. സുരേഷ്, ഹെഡ്മാസ്റ്റർ എം. അബ്ദുൾ സമദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് ഷൗക്കത്ത് കടന്പോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് ജംഷാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. സൈഫുന്നിസ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹാരിഫ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെംബർ സാജിത അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെംബർ റാഷിദ, മലപ്പുറം കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ എം.ഡി. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.

മത്സര വിജയികളായകുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ സമ്മാനിച്ചു.
ജില്ലാ സാക്ഷരതാമിഷന്‍റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് പ്രതിജ്ഞചൊല്ലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആലിപ്പറ്റ ജമീല നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, അസിസ്റ്റന്‍റ് കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, ഓഫീസ് ജീവനക്കാരായ കെ.ശരണ്യ, കെ. മൊയ്തീൻകുട്ടി, ജസീല എം.കെ, പ്രീനകുമാരി എന്നിവർ പങ്കെടുത്തു.

Thiruvananthapuram

കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പൂവാർ: പൊഴിക്കരയിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലംങ്കോട് മാർത്താണ്ഡൻതുറ ചർച്ചിന് സമീപം ക്രിസ്റ്റ്യൻ - സുനിത ദമ്പതികളുടെ മകൻ മെസ്സി (16) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ പൊഴിക്കര തീരത്ത് ഒഴുകി നടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്.

തുടർന്ന് കോസ്റ്റൽ പോലീസും കോസ്റ്റ് ഗാർഡും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് പൊഴിയൂർ പോലീസിനു കൈമാറി. പോസ്റ്റ്മോർട്ടത്തനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചോടെ പൊഴിക്കരയിൽ കളിച്ചശേഷം കൂട്ടുക്കാരോടൊപ്പം പൊഴിമുഖത്ത് കുളിക്കാനാനിറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുക്കാർ നിലവിളിച്ച് നാട്ടുക്കാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അടിയൊഴിക്കൽപ്പെട്ട് മുങ്ങി പോവുകയായിരുന്നു.

പത്താം ക്ലാസിൽ വിജയിച്ച മെസ്സി ഉപരിപഠനത്തിന് അഡ്‌മിഷൻ കാത്തിരിക്കുകയായിരുന്നു അപകടം. സഹോദങ്ങൾ മെസീന, ഹെലന.

Kollam

തീരദേശത്ത് വറുതിയുടെ നാളുകൾ

കൊല്ലം: ജില്ലയിലെ തീരദേശങ്ങള്‍ വറുതിയുടെ നാളുകളിലേക്ക്. കാലവര്‍ഷം കടന്നെത്തിയപ്പോള്‍ മഴയേയും കനത്ത കാറ്റിനെയും തുടര്‍ന്നു മത്സ്യത്തൊഴിലാളികൾ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം 10ന് അര്‍ധരാത്രി മുതല്‍ തുടങ്ങുന്നതോടെ തീരദേശം ദുരിതത്തിലാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം.

തെരഞ്ഞെടുപ്പിനു മുന്നോടിയായി നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെ എത്താത്തതിനാല്‍ ബോട്ടുടമകളും അനുബന്ധതൊഴിലാളികളും അടക്കമുള്ള മേഖല പ്രതിസന്ധിയിലായിരുന്നു.

അതിനു പിന്നാലെയാണ് ട്രോളിംഗ് നിരോധനവും എത്തുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഒരാഴ്ചയായി നാട്ടുകാരായ ബോട്ട് തൊഴിലാളികളും കടലില്‍ പോകുന്നില്ല.
ഈ സാഹചര്യത്തില്‍ ട്രോളിംഗ് നിരോധനം നീങ്ങുന്നതുവരെ അനുബന്ധ തൊഴിലാളികളുടെയും ബോട്ടിലെ തദ്ദേശീയ തൊഴിലാളികളുടെയും കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കും.
നിരോധനകാലത്ത് വള്ളങ്ങള്‍ക്കു കടലില്‍ പോകുന്നതിനു സൗകര്യമുണ്ടെങ്കിലും കടലില്‍ മീന്‍ ലഭ്യത വളരെ കുറവായതിനാല്‍ വള്ളങ്ങളും കടലില്‍ ഇറങ്ങാന്‍ സാധ്യത കുറവാണ്.

അതിനിടെ നിരോധനത്തിനുള്ള ഒരുക്കം തുടങ്ങി. തങ്കശേരി, നീണ്ടകര, അഴീക്കല്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഈ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് മൂന്ന് പട്രോളിംഗ് ബോട്ടുകള്‍ക്കു വാടകയ്ക്ക് എടുക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സീ റസ്‌ക്യൂ ഗാര്‍ഡുകളുടെയടക്കം സേവനവും ഉണ്ടാകും.

അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ എട്ട് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കും. നിലവില്‍ നാല് ലൈഫ് ഗാര്‍ഡുമാരുമുണ്ട്. ഇവരെ വിവിധ ഹാര്‍ബറുകളിലായി നിയോഗിക്കും.

ഇതര സംസ്ഥാനത്തു നിന്നും ജില്ലകളില്‍ നിന്നുമുള്ള യാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടിയും ഊര്‍ജിതമാണ്. ആഴക്കടല്‍ മീന്‍പിടിത്തം നടത്തുന്ന ബോട്ടുകള്‍ പത്തിന് നീണ്ടകരപ്പാലത്തിനു കിഴക്കുഭാഗത്തായി നിര്‍ത്തിയിട്ടശേഷം അര്‍ധരാത്രി 12ന് പാലത്തിന്‍റെ സ്പാനുകള്‍ ചങ്ങലയിട്ട് പൂട്ടുന്നതോടെയാണ് ട്രോളിങ് നിരോധനത്തിന് തുടക്കമാകുക. ഇതിനു മുന്നോടിയായി കരയിലും കടലിലും ബോധവത്കരണത്തിനു മൈക്ക് പ്രചാരണം നടത്തും.

 

Pathanamthitta

കാലവര്‍ഷം ശക്തമായി; ജാഗ്രതാ നിര്‍ദേശവുമായി ജില്ലാഭരണകൂടം

പത്തനംതിട്ട: കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാഭരണകൂടം. ഇന്നലെ മുതൽ ജില്ലയിൽ മഴ ശക്തമായിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.

കിഴക്കൻ മേഖലയിൽ മഴ ശക്തമായതിനാൽ നദികളിൽ ജലനിരപ്പ് ഉയരാനിടയുണ്ട്. കക്കിയിൽ 78 മില്ലിമീറ്ററും പന്പയിൽ 104 മില്ലിമീറ്ററും മഴയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. പകൽ മഴ ശക്തവുമായിരുന്നു.

ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.
ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്തുതന്നെ അവിടേക്കു മാറിത്താമസിക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.

ഇതിനായി തദ്ദേശ സ്ഥാപന, റവന്യു അധികാരികളുമായി ബന്ധപ്പെടാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നില്‍ക്കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി മാറിത്താമസിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടം ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.

വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്ര മഴ മുന്നറിയിപ്പ് മാറുന്നതുവരെ പൂര്‍ണമായി ഒഴിവാക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത വെണമെന്നും നിർദേശമുണ്ട്.

ജില്ല, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍


കളക്ടറേറ്റ്- 0468 2322515, 1077
കോഴഞ്ചേരി- 0468 2222221
മല്ലപ്പള്ളി- 0469 2682293
അടൂര്‍- 04734 224826
റാന്നി- 04735 227442
തിരുവല്ല- 0469 2601303
കോന്നി- 0468 2240087

Idukki

അപകടക്കെണിയായി മലയിഞ്ചി-ബൗണ്ടറി റോഡ്

ഉടുമ്പന്നൂര്‍: വശങ്ങള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് മലയിഞ്ചി - ബൗണ്ടറി റോഡ് അപകടാവസ്ഥയിൽ. മലയിഞ്ചി, ആള്‍ക്കല്ല് മേഖലകളിലെ നൂറുകണക്കിന് ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗമാണ് മലയിഞ്ചി - ബൗണ്ടറി റോഡ്. റോഡിന്‍റെ സംരക്ഷണ ഭിത്തി നിര്‍മിക്കാത്തതുമൂലമാണ് ഇപ്പോള്‍ വശങ്ങള്‍ ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.

ശക്തമായ മഴവെള്ളപ്പാച്ചിലില്‍ റോഡിന്‍റെ ഒരു വശം പൂര്‍ണമായും ഇടിയുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് കാലവര്‍ഷം ശക്തമാകുന്നതോടെ കൂടുതല്‍ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞദിവസം രാത്രി ഇരുചക്ര വാഹന യാത്രക്കാരന്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് കാര്യമായ പരിക്കേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടത്.

റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ അവധി ദിവസങ്ങളിലും മറ്റും നിരവധി വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തുന്ന മലയിഞ്ചി പ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Alappuzha

കാലവർഷം എത്തി: വെള്ളപ്പൊക്ക ഭീഷണിയിൽ ആറ്റുവ നിവാസികൾ

ചാരുംമൂട്: കാലവർഷം എത്തിയതോടെ വെള്ളപ്പൊക്കത്തിന്‍റെ ഭയപ്പാടിലാണ് നൂറനാട് പഞ്ചായത്തിലെ ആറ്റുവ നിവാസികൾ. മഴയെത്തുടർന്ന് വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും ആറ്റുവ മേഖലയിൽ വെള്ളം കയറാറുണ്ട്.

മൂന്നുവശവും അച്ചൻകോവിലാറിനാൽ ചുറ്റപ്പെട്ട സ്ഥലമാണ് ആറ്റുവ. ചേന്നാത്തുകടവിന്‍റെ ഇരുഭാഗത്തും ഭൂവസ്ത്രം വിരിച്ച ആറ്റുബണ്ട് ഒന്നരക്കിലോമീറ്റർ ദൂരത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ചുവെങ്കിലും വെള്ളപ്പൊക്കത്തിനു ശാശ്വതപരിഹാരമായില്ല. അച്ചൻകോവിലാറ്റിലെ ചേന്നാത്തുകടവിൽ അമ്പതു മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടണം. അതിനുശേഷം ചീപ്പ് നിർമിച്ച് അരീത്തോടുവഴി ആറ്റുവയിലേക്കു വെള്ളം കയറുന്നതു തടയുകയാണ് ഇതിനുള്ള ഏകപരിഹാരം. ഇതിനുവേണ്ട സത്വരനടപടികൾ ജനപ്രതിനിധികളും മേജർ ഇറിഗേഷൻവകുപ്പും സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ആറ്റുവയിൽനിന്നുള്ള വെള്ളം മഴക്കാലത്ത് ആറ്റിലേക്ക് ഒഴുകിപ്പോകാനുള്ള തോടാണ് അരീത്തോട്. എന്നാൽ, ആറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആറ്റുവയിലേക്കും ഇതുവഴിതന്നെ വെള്ളം കയറുന്നു. മഴക്കാലത്ത് കിഴക്കൻവെള്ളത്തിന്‍റെ ശക്തമായ വരവിൽ അച്ചൻകോവിലാറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആറ്റുവയിലെ നൂറോളം വീടുകളിലാണ് വെള്ളം കയറുന്നത്. റോഡുകളിലെല്ലാം വെള്ളംകയറി ആറ്റുവ ഒറ്റപ്പെടുന്നു. കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് ചെയ്യാറുള്ളത്.


ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും വീടുകൾക്ക് ലക്ഷക്കണക്കിനു രൂപയുടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതായി പ്രദേശ വാസികൾ പറയുന്നു. വീട്ടുപകരണങ്ങളും സാധനങ്ങളും നശിക്കുന്നു. വളർത്തുമൃഗങ്ങളും ദുരിതത്തിലാകുന്നു. കൃഷികൾക്കും വ്യാപകനാശമാണ് ഉണ്ടാകുന്നത്. പുരയിടങ്ങൾ ഇടിഞ്ഞ് ആറ്റിലേക്കു വീഴുന്നു. ആറ്റുവയിലേക്കു കയറുന്ന വെള്ളം രണ്ടു കിലോമീറ്റർ ദൂരത്തുള്ള മാവേലിക്കര-പന്തളം റോഡിൽ വരെ എത്താറുണ്ട്. കാലവർഷം ശക്തമാവുന്നതോടെ ഏതു നിമിഷവും ആറ്റുവ പ്രദേശം വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

 

Kottayam

ലഹരി നിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം: എം.ജെ. സെബാസ്റ്റ്യൻ

അരുവിത്തുറ: സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്‍റ് ജോർജ് കോളജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.ഡി. പ്രസാദ് മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ റാലിയുടെ ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു.

കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് സന്ദേശം നൽകി. പാലാ റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ, ഈരാറ്റുപേട്ട റേഞ്ച് പ്രിവെന്‍റീവ് ഓഫീസർ ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.

അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ കെ.എസ്. സുമോദ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ റാലിയും കോളജ് അങ്കണത്തിൽ സംഘടിപ്പിച്ചു.

ചടങ്ങുകൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ചു തോമസ് എന്നിവർ നേതൃത്വം നൽകി.

Ernakulam

കുമ്പളങ്ങിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

പള്ളുരുത്തി: ബസുകളുടെ മരണപ്പാച്ചിലിൽ അപകടങ്ങൾ തുടർക്കഥയാകുന്ന കുമ്പളങ്ങിയിൽ ഉച്ചസമയങ്ങളിലും രാത്രിയിലും സർവീസ് നിർത്തിവയ്ക്കുന്നതും പതിവ് സംഭവങ്ങളാകുന്നു.
ഇന്നലെ പൂപ്പന കുന്നിനു സമീപം ബൈക്ക് യാത്രക്കാരായ രണ്ടു പേർ ബസിന്‍റെ അമിത വേഗതയിൽ അപകടത്തിൽപെട്ടതാണ് ഒടുവിലത്തെ സംഭവം. ഭാഗ്യം കൊണ്ടാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം മാളാട്ട് ബേക്കറിക്ക് സമീപം വെച്ചുണ്ടായ അപകടത്തിൽ ബൈക്കിന്‍റെ പിൻ സീറ്റിൽ സഞ്ചരിച്ചിരുന്ന പ്ലസ്ടു വിദ്യാർഥി ജോയൽ ജോൺ മരിച്ചിരുന്നു.സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചതോടെ സൈക്കിളിലും മറ്റു വാഹനങ്ങളിലുമായി വരുന്ന വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും ബസുകളുടെ അമിത വേഗത പരിശോധിച്ച് വേണ്ട ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ജോൺ അലോഷ്യസ് മാളാട്ട് ബദ്ധപ്പെട്ടവർക്ക് പരാതി നല്കിയിട്ടുണ്ട്.

ഉച്ചസമയങ്ങളിലും രാത്രി സമയങ്ങളിലും കുമ്പളങ്ങിയുടെ തെക്കേ അറ്റം വരെ സർവീസ് നടത്തേണ്ട പല സ്വകാര്യ ബസുകളും പെരുമ്പടപ്പ് പാലം സ്‌റ്റോപ്പിൽ ട്രിപ്പ് അവസാനിപ്പിച്ചും യാത്രക്കാരെ ഇറക്കിവിടുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി വരുന്നവരും ബസ് ജീവനക്കാരുടെ നെറികേടിന് ഇരയായിടുണ്ടെന്നും അലോഷ്യസ് മാളാട്ട് കുറ്റപ്പെടുത്തി.

Thrissur

വെയിലിൽ ഉരുകില്ല ഈ വഴി... റോഡരികിൽ ഒരു ‘പച്ചക്കുട’

തൃശൂർ: കത്തുന്ന വേനലിൽ നഗരത്തിലൂടെ യാത്ര ചെയ്യുന്പോൾ ഒരു ചെറുതണൽ കൊതിക്കാത്തവരുണ്ടാകില്ല. എന്നാൽ, ചിയ്യാരം മുനയം ബണ്ട് റോഡിലേക്കു കയറിയാൽ ചൂടൊക്കെ പന്പകടക്കും. റോഡരികിൽ നിരനിരയായി പച്ചക്കുട നിവർത്തിനിൽക്കുന്ന മരങ്ങളും കണ്‍കുളിർപ്പിക്കുന്ന ചെടികളും യാത്രക്കാരെ വരവേൽക്കും. പരിസ്ഥിതിദിനം വെറും പ്രസംഗത്തിൽ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സ്വന്തം അധ്വാനംകൊണ്ട് ഒരു നാടിനെ കുളിരണിയിച്ച ചിയ്യാരത്തെ വിശ്വകല ആർട്സ് ക്ലബിന്‍റെ ഈ ഹരിതമാതൃക.

ഇത് ആറുവർഷത്തെ കെയറിംഗ്’

കൃത്യം ആറുവർഷംമുൻപ്, 2019 ജൂണ്‍ അഞ്ചിലെ ഒരു പരിസ്ഥിതിദിനത്തിലാണ് വിശ്വകല ആർട്സ് ക്ലബ് അംഗങ്ങൾ ഈ വഴിയിൽ വൃക്ഷത്തൈകൾ നടാൻ ഇറങ്ങിത്തിരിച്ചത്. പാടശേഖരത്തിനു നടുവിലൂടെ കടന്നുപോകുന്ന 700 മീറ്റർ വരുന്ന തുറസായ റോഡിന്‍റെ വശങ്ങളിലാണ് അന്ന് 70 മരങ്ങൾ നട്ടത്. ഫോട്ടോ എടുത്തു പിരിയുന്ന പതിവുരീതി അവർക്കില്ലായിരുന്നു. ചിട്ടയായ പരിചരണവും വളവുംനൽകി മക്കളെപ്പോലെ നോക്കിയതോടെ റോഡരികിലെ ഈ മരങ്ങൾ വളർന്നുപന്തലിച്ച് തണൽ വിരിച്ചുതുടങ്ങി.

മാവ്, അശോകം, ഇലഞ്ഞി, ഞാവൽ, ആര്യവേപ്പ്, പേര, ആൽ തുടങ്ങിയ മരങ്ങളാണ് ഇന്നു റോഡരികിൽ തണലൊരുക്കുന്നത്. ഇതുകൂടാതെ റോഡരികിലെ വാക് വേയോട് ചേർന്ന് 700 മീറ്റർ നീളത്തിൽ പ്രത്യേകം തയാറാക്കിയ 610 നന്ത്യാർവട്ടച്ചെടികളും പൂത്തുലഞ്ഞുനിൽക്കുന്നു. ഇവ ഉണങ്ങിപ്പോകാതിരിക്കാൻ ദിവസവും നനയ്ക്കാൻ പ്രത്യേക ജലവിതരണസംവിധാനവും ക്ലബ് ഒരുക്കിയിട്ടുണ്ട്.

സിസിടിവി കാവലിൽ സൂര്യാസ്തമയം

സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാനായി റോഡിൽ 11 സിസിടിവി കാമറകളാണ് ക്ലബിന്‍റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ഇതോടെ തൃശൂർക്കാരുടെ പ്രിയപ്പെട്ട സായാഹ്നകേന്ദ്രമായി ഈ ബണ്ട് റോഡ് മാറി. ദിവസവും നിരവധിപേരാണ് ഇവിടെയെത്തി സൂര്യാസ്തമയഭംഗി ആസ്വദിക്കുന്നതെന്ന് വിശ്വകല ആർട്സ് ക്ലബ് പ്രസിഡന്‍റ് ജയപ്രകാശ് പറഞ്ഞു.

കൈയിൽനിന്നു പണമെടുത്തു, ഒടുവിൽ കോർപറേഷൻ ഒപ്പംകൂടി

45 അംഗങ്ങളുള്ള ക്ലബിലെ അംഗങ്ങൾ സ്വന്തം കൈയിൽനിന്നു പണമെടുത്തും പരിസ്ഥിതിസ്നേഹികളുടെ സംഭാവനകൾ സ്വീകരിച്ചുമാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ കോർപറേഷന്‍റെ ഭാഗത്തുനിന്നു യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. എന്നാൽ, ഇവരുടെ കഠിനാധ്വാനവും നാടിനുണ്ടായ മാറ്റവും കണ്ടതോടെ ഇപ്പോൾ കോർപറേഷനും പദ്ധതിയുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായി ഇന്നും ക്ലബ് ചെടികളും വൃക്ഷത്തൈകളും നടാനുള്ള ഒരുക്കത്തിലാണ്.
ഒരു പരിസ്ഥിതിദിനത്തിൽ റോഡരികിൽ നട്ട തൈകൾകൊണ്ട് ഒരു നാടിന്‍റെ കാലാവസ്ഥ തന്നെ മാറ്റിയെഴുതാം എന്നു തെളിയിക്കുകയാണ് ഈ കൂട്ടായ്മ. സോഷ്യൽമീഡിയയിലും ഈ വഴി ഇപ്പോൾ വൈറലാണ്.

Palakkad

പുഴയോരവും കുളക്കരയും സംരക്ഷിച്ച് മുളങ്കൂട്ടത്തുരുത്തുകൾ

വടക്കഞ്ചേരി: പുഴയോരത്തിനും കുളത്തിനും പച്ചപ്പും സംരക്ഷണവുമായി മുളങ്കൂട്ടതുരുത്തുകൾ. മംഗലം പാലത്തിനു താഴെയുള്ള മംഗലം പുഴയോരമാണ് മുളങ്കൂട്ടങ്ങളിൽ പച്ചപ്പണിഞ്ഞു നിൽക്കുന്നത്.

വടക്കഞ്ചേരി ശ്രീരാമ തിയറ്ററിനടുത്തെ പുതുക്കുളവും മുളങ്കൂട്ടങ്ങളാൽ സമൃദ്ധമാണ്. നവകേരളം പദ്ധതിയിൽ ഹരിതകേരള മിഷൻ എട്ടുവർഷംമുമ്പ് നട്ടുവളർത്തിയ വിവിധയിനം മുളംതൈകളാണ് ഇപ്പോൾ പ്രദേശമാകെ ഹരിതാഭചൂടി നിൽക്കുന്നത്. കാടുമൂടി ആളുകൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന പ്രദേശങ്ങൾ ഇന്നിപ്പോൾ പല നിറങ്ങളിലുള്ള മുളകളുടെ കൗതുക പ്രദേശങ്ങളായി മാറി. സായാഹ്ന സവാരിക്കും സായാഹ്നതെന്നലേൽക്കാനുമെല്ലാം പ്രായമായവർ ഉൾപ്പെടെ ഈ പ്രദേശങ്ങളിലെത്തുന്നുണ്ട്.

സാമൂഹ്യ വിരുദ്ധരുടെയും മദ്യപസംഘങ്ങളുടെയും കടന്നുകയറ്റം ഇല്ലാതാക്കാനുള്ള കർശന നടപടികളോടെയാണ് പച്ചതുരുത്തുകളുടെ പരിപാലനം നടക്കുന്നത്.

എട്ടുവർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന അനിത പോൾസനും മുൻ മെംബറും ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റുമായ സി. പ്രസാദും മംഗലം മെംബർ വിശ്വനാഥനും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് മുളങ്കൂട്ടതുരുത്ത് എന്ന ആശയത്തിൽ ശ്രീരാമ തീയറ്ററിനടുത്ത് പുതുകുളത്തും മംഗലം പുഴയോരത്തും പുതു ആശയം നടപ്പിലാക്കിയത്.

പുതുകുളത്ത് 140 മഞ്ഞ മുളകൾ നട്ടത് ഇപ്പോൾ അത് 3500 മുളകളായി വളർന്ന് വലിയമുളങ്കാടായി മാറി. കുളവും വശങ്ങൾ കെട്ടി സംരക്ഷിച്ചതോടെ പുതുകുളം അക്ഷരാർഥത്തിൽ ഏറെ നവീനവും മനോഹരവുമായി.

നിരവധിയാളുകൾ കുളിക്കാനും കുട്ടികൾ നീന്തൽ പഠിക്കാനും എത്തുന്നത് ഈ കുളത്തിലാണ്. മംഗലം പാലത്തിനടുത്ത് മുളങ്കൂട്ടതുരുത്തിൽ 200 തൈ നട്ടത് ഇപ്പോൾ മൂവായിരത്തിലധികമായതായി തുരുത്തുകളുടെ പരിപാലകനായ ഹരിത കേരള മിഷൻ കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ് പേഴ്സനും ജൈവവൈവിധ്യ പരിപാലന സമിതി മുൻ കൺവീനറുമായിരുന്ന കെ.എം.രാജു പറഞ്ഞു.

ജില്ലയിലെ മികച്ച മുളങ്കൂട്ടതുരുത്തുകളായി മംഗലം പുഴയോരത്തെ മുളങ്കൂട്ട പച്ചത്തുരുത്തിനേയും പുതുക്കുളം പച്ച ത്തുരുത്തിനേയും കഴിഞ്ഞ വർഷം തെരഞ്ഞെടുത്തിരുന്നു. 2018 ലും 2019 ലും പ്രളയമുണ്ടായി മംഗലംഡാമിൽ നിന്നും ഉരുൾപൊട്ടിയുള്ള കലക്കുവെള്ളം ഉൾപ്പെടെ പുഴയിലൂടെ കുത്തിയൊഴുകിയപ്പോഴും പുഴയോരം മണ്ണിടിയാതെ സംരക്ഷിച്ചത് ഈ മുളങ്കാടുകളുടെ വേരുപിടുത്തങ്ങൾ തന്നെ.

വേനലിൽ പുഴ വറ്റിയാലും ഈർപ്പം നിറഞ്ഞ പുഴയോരത്തെ മുളങ്കാുകൾ നിരവധി ജലജീവികളും പറവകളും ആവാസ കേന്ദ്രമാക്കും. നാടൻ മത്സ്യസമ്പത്തും അന്യം നിന്നുപോകുന്ന നീർക്കോലിപാമ്പ് ഉൾപ്പെടെയുള്ള കർഷകമിത്ര ജീവികളും മുളങ്കാടിനു താഴെ വെള്ളമുള്ളയിടങ്ങളിൽ താമസക്കാരായുണ്ട്.

Malappuram

ഭൂമിയെ ഹരിതാഭമാക്കാൻ തൈകൾ നട്ട് ജില്ലയിലെങ്ങും പരിസ്ഥിതി ദിനാചരണം

മലപ്പുറം: വൃക്ഷതൈകൾ നട്ടും മരങ്ങൾ സംരക്ഷിച്ചും തൈകൾ വിതരണം ചെയ്തും ജില്ലയിലെങ്ങും ലോക പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, സംഘടനകൾ, നാട്ടുകാർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ പരിസ്ഥിതിദിനാചരണത്തിൽ പങ്കാളികളായി.

മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം എഡിഎം സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ സീനിയർ ചേംബർ ഇന്‍റർനാഷണൽ മഞ്ചേരി ലീജിയനും ലക്സോണ്‍ ടാറ്റ മലപ്പുറവും ഹരിത കേരള മിഷനും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ മലപ്പുറം ജില്ലയിൽ 627 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചതിന്‍റെ ഭാഗമായി 627 വൃക്ഷത്തൈ നടുന്ന ഉദ്യമത്തിന്‍റെ തുടക്കമാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ ഫലവൃക്ഷ കാന്പയിനിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാർഹാജി പൂക്കോട്ടൂർ പികെഎംഐസി സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ട് നിർവഹിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്് അനീസ കോടാലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജുല പെലത്തൊടി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് കെ.പി. സുരേഷ്, ഹെഡ്മാസ്റ്റർ എം. അബ്ദുൾ സമദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് ഷൗക്കത്ത് കടന്പോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് ജംഷാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. സൈഫുന്നിസ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹാരിഫ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെംബർ സാജിത അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെംബർ റാഷിദ, മലപ്പുറം കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ എം.ഡി. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.

മത്സര വിജയികളായകുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ സമ്മാനിച്ചു.
ജില്ലാ സാക്ഷരതാമിഷന്‍റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് പ്രതിജ്ഞചൊല്ലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആലിപ്പറ്റ ജമീല നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, അസിസ്റ്റന്‍റ് കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, ഓഫീസ് ജീവനക്കാരായ കെ.ശരണ്യ, കെ. മൊയ്തീൻകുട്ടി, ജസീല എം.കെ, പ്രീനകുമാരി എന്നിവർ പങ്കെടുത്തു.

Kozhikode

ഇനിയും മരിക്കാത്ത ഭൂമിക്കായി നിലക്കൊണ്ട് അബ്ദുള്‍ റഷീദും നൂറ സൈനബും

കോഴിക്കോട്: ചുട്ടു പഴുത്തുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാന്‍ അബ്ദുള്‍ റഷീദും മകള്‍ നൂറ സൈനബും ചേര്‍ന്ന് ആരംഭിച്ച എളിയ സംരംഭം നാടാകെ പടര്‍ന്നുപന്തലിച്ച് കൂറ്റന്‍ ആല്‍മരങ്ങള്‍ പോലെ ഭൂമിക്ക് തണലും ജീവശ്വാസവുമേകുകയാണ്. ജീവശ്വാസം നല്ലതും സുഗന്ധപൂരിതവുമാകണം. ആ ഉദ്ദേശത്തില്‍ പുതിയ ഒരു പദ്ധതി കൂടി ആരംഭിച്ചിരിക്കുകയാണ് അബ്ദുള്‍റഷീദ്. 1000 കാട്ടുചെമ്പകങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്കാണ് ഈ പരിസ്ഥിതി ദിനത്തില്‍ അദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. 2017 ല്‍ താമരശേരി കേന്ദ്രീകരിച്ച് അബ്ദുള്‍ റഷീദും നൂറയും ചേര്‍ന്ന് ആരംഭിച്ച "പ്ലാന്‍റ്സ് ഔവര്‍ പാഷന്‍' എന്ന കൂട്ടായ്മ പ്രവര്‍ത്തനത്തിലെ വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഏകദേശം 50 മീറ്റര്‍ ചുറ്റളവില്‍ സുഗന്ധം പരത്തുന്ന കാട്ടുചെമ്പകത്തിന്‍റെ 167 തൈകള്‍ ഇതിനകം അബ്ദുള്‍റഷീദ് വിവിധ സ്ഥാപനങ്ങളിലും വീടുകളിലും നട്ടുപിടിപ്പിച്ചു കഴിഞ്ഞു.

ഒരു ചെടി നട്ട് കൈയും കഴുകി സ്ഥലം കാലിയാക്കുന്നതിനു പകരം ചെടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ ക്യു ആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യാനും സംവിധാനമൊരുക്കിയാണ് പ്ലാന്‍റ്സ് ഔവര്‍ പാഷന്‍ ശ്രദ്ധേയമാകുന്നത്. 250 മുതല്‍ 500 രൂപ വരെ വിലയുള്ള കാട്ടുചെമ്പകത്തിന്‍റെ തൈകള്‍ അബ്ദുള്‍റഷീദ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി നട്ടുനല്‍കും. ചെടിയുടെ സംരക്ഷണത്തിന് ട്രീ ഗാര്‍ഡ് സ്ഥാപിക്കുകയും ചെയ്യും. ചെടി പരിപാലനത്തില്‍ വൈദഗ്ധ്യം നേടിയ ജോലിക്കാരാണ് അബ്ദുള്‍റഷീദിന്‍റെ സഹായത്തിനുള്ളത്.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മയ്ക്കായി ചെടികള്‍ നട്ടുപിടിപ്പിക്കുന്നതിന് പരിസ്ഥിതി സ്‌നേഹികള്‍ അബ്ദള്‍ റഷീദിന് ചെറിയൊരു തുക സംഭാവനയായി നല്‍കും. യാതൊരു ലാഭവും ഈടാക്കാതെയാണ് ചെടികള്‍ നട്ടുനല്‍കുന്നതെന്ന് അബ്ദുള്‍റഷീദ് പറയുന്നു. വഴിയോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ അബ്ദുള്‍റഷീദ് മെനക്കെടാറില്ല. ചെടി നടുന്നതല്ലാതെ പലരും പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കാറില്ലാത്തതു തന്നെ കാരണം.

പ്ലാന്‍റ്സ് ഔവര്‍ പാഷൻ കൂട്ടായ്മ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം വൃക്ഷതൈകള്‍ സൗജന്യമായി നട്ടുപിടിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും 10 രാഷ്ട്രങ്ങളിലും അരയാല്‍ മരത്തിന്‍റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു 2024 ലെ പ്രധാന ലക്ഷ്യം. ഓക്‌സിജന്‍റെ കലവറയായ അരയാല്‍ മരങ്ങളെ ലോകവ്യാപകമായി സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു പിന്നില്‍.

ദീര്‍ഘകാലം നിലനില്‍ക്കുന്നതും വലിയ അളവില്‍ ഓക്‌സിജന്‍ പുറത്തു വിടുന്നതുമായ വൃക്ഷം അരയാല്‍ ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചത്. യുഎഇ, അജ്മാന്‍, ഷാര്‍ജ, ദുബായ്, മുസഫ, ഖത്തര്‍, മദീന തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിന് പുറത്ത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി, ബേസ് യൂണിവേഴ്‌സിറ്റി, പ്രസിഡന്‍സി കോളജ്, ഗ്രീന്‍ ഫീല്‍ഡ് പബ്ലിക് സ്‌കൂള്‍, ജെയിന്‍ ഹെറിറ്റേജ് സ്‌കൂള്‍, മൈസൂര്‍ ജെഎസ്എസ് കോളജ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലും അരയാല്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ കഴിഞ്ഞു.

കേരളത്തില്‍ ഫറൂഖ് കോളജ്, പിഎസ്എംഒ കോളജ് തിരുരങ്ങാടി, എന്‍ഐടി കോഴിക്കോട്, കക്കോടി തപോവനം എന്നിവിടങ്ങളിലും നിരവധി ക്ഷേത്രങ്ങള്‍, പള്ളികള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളിലും അരയാല്‍ മരങ്ങള്‍ നടാന്‍ സാധിച്ചു. അരയാല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചവരില്‍ ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ വര്‍ഷംതോറും റിപ്പബ്ലിക് ദിനത്തില്‍ 10000 രൂപയുടെ കാഷ് അവാര്‍ഡും പ്ലാന്‍റ്സ് ഔവര്‍ പാഷന്‍ നല്‍കാറുണ്ട്. വര്‍ഷങ്ങളോളം പ്രവാസിയായിരുന്ന അബ്ദുള്‍ റഷീദ് നിലവില്‍ നാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ബിഎസ്‌സി ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ നൂറ സൈനബാണ് നാടും നഗരവും മരുഭൂമിയും വരെ പച്ചപിടിപ്പിക്കാന്‍ അബ്ദുള്‍റഷീദിന് താങ്ങും തണലുമായി കൂടെയുള്ളത്.

Wayanad

തെരുവുനായ ആക്രമണം: ഇടപെടലുമായി മൃഗസംരക്ഷണ വകുപ്പ്

കൽപ്പറ്റ: അന്പലവയലിലെയും സമീപപ്രദേശങ്ങളിലെയും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടലുമായി മൃഗസംരക്ഷണ വകുപ്പ്. ബത്തേരിയിലെ എബിസി കേന്ദ്രം മുഖേന നായ്ക്കളെ പിടിക്കാനും വന്ധ്യംകരണം നടത്താനും ജില്ലാതല ടെക്നിക്കൽ കമ്മിറ്റിയിൽ തീരുമാനമായി. വരും ദിവസങ്ങളിൽ ഡോഗ് ക്യാച്ചർമാരുടെ സഹായത്തോടെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നായ്ക്കളെ പിടികൂടി സ്റ്റെറിലൈസേഷന് വിധേയമാക്കും.

തെരുവുനായ്ക്കളുടെ വംശവർധന തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകും. ആദ്യഘട്ടത്തിൽ അന്പലവയൽ സ്കൂളിലെ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 500 ഓളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും അന്പലവയൽ മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ ബോധവത്കരണം നടത്തി. തെരുവുനായ്ക്കളുമായി ഇടപെടുന്ന സന്ദർഭങ്ങളിൽ പാലിക്കേണ്ട സുരക്ഷാരീതികൾ, നായകളുടെ സ്വഭാവ വിശേഷതകൾ, അവ ആക്രമണകാരികളാകുന്ന ഘട്ടത്തിൽ സ്വീകരിക്കേണ്ട കരുതലുകൾ, കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്നിവയിൽ കുട്ടികൾക്ക് ക്ലാസ് നൽകി.

അന്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകർ, വെറ്ററിനറി സർജൻ ഡോ. റാണി ജോസഫ്, അന്പലവയൽ വെറ്ററിനറി സർജൻ ഡോ. കെ.വി. അമൽരാജ് എന്നിവർ നേതൃത്വം നൽകി.

Kannur

കണ്ടൽക്കാടിനെ പ്രണയിച്ചു, പോരാടി സ്വന്തമാക്കി

പയ്യന്നൂര്‍: എഴുപതിന്‍റെ നിറവിലെത്തിയ കുഞ്ഞിമംഗലത്തെ പി.പി. രാജന് പ്രണയം പച്ചപ്പിനോടാണ്.തീരത്തിന്‍റെ ജൈവമതിലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന കണ്ടല്‍ക്കാടുകളുടെ ഉത്പാദനത്തിലും വ്യാപനത്തിലും സംരക്ഷണത്തിലും രാജൻ നല്‍കിയ സംഭാവനകള്‍ കേരളം മുഴുവന്‍ ചര്‍ച്ചയാവുകയാണ്.

ചെറു മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും പ്രജനന കേന്ദ്രമായ കണ്ടല്‍വനങ്ങള്‍ക്ക് ഉഷ്ണ മേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനേക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നതാണ് പ്രത്യേകത.

കണ്ടല്‍ കാടുകളുടെ വിസ്തൃതിയില്‍ കണ്ണൂര്‍ ജില്ലക്ക് ഒന്നാം സ്ഥാനവും എറണാകുളം, കാസര്‍ഗോഡ് ജില്ലകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങളുമാണുള്ളത്. ഇതില്‍ 43 എക്കറുകളിലായി കുഞ്ഞിമംഗലത്ത് നിലനില്‍ക്കുന്ന കണ്ടല്‍ സമൃദ്ധിക്ക് കാരണം അരനൂറ്റാണ്ടായി കണ്ടലുകള്‍ക്കായി രാജന്‍ ഉഴിഞ്ഞു വെച്ച ജീവിതമാണ്.

ഇതില്‍ ശ്രദ്ധേയമായത് കണ്ടല്‍ നശിപ്പിക്കുന്ന ഭൂമാഫിയകള്‍ക്കെതിരേ രാജൻ നടത്തിയ നിയമ യുദ്ധവും അതിന്‍റെ വിജയവുമാണ്.പയ്യന്നൂര്‍ കോളജില്‍ പഠിക്കുമ്പോള്‍ കാമ്പസിനുളളില്‍ ഒരേക്കര്‍ സ്ഥലത്ത് വനം നട്ടുപിടിപ്പിച്ച
പയ്യന്നൂര്‍ കോളജിലെ മുന്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തനുമായ ജോണ്‍സി ജേക്കബില്‍നിന്നും ലഭിച്ച പ്രചോദനമാണ് കണ്ടലുകളോടുള്ള പ്രണയം രാജനിലുണ്ടാക്കിയത്. ജോണ്‍സി മാഷ് കാണിച്ച നിനിമകള്‍ പരിസ്ഥിതി സ്നേഹവും വളര്‍ത്തി.

അവിടം മുതലാണ് രാജന്‍ കണ്ടല്‍ പച്ചപ്പിന്‍റെ കൂട്ടുകാരനായത്. പെരുമ്പ മുതലുള്ള പുഴയോരത്ത് തോണിയിലെത്തി കണ്ടലുകള്‍ നട്ടുപിടിപ്പിക്കലായിരുന്നു ആദ്യ ദൗത്യം. ഇത് അവേശമായി മാറിയപ്പോള്‍ 1998ല്‍ മൂന്ന് സെന്‍റെ സ്ഥലം വാങ്ങി അതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹകരത്തോടെ കണ്ടലുകള്‍ വെച്ചുപിടിപ്പിച്ചു. ഇത് വിജയമായപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീക്കുമായി സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് സംഘടിപ്പിച്ചത്. കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ടിന്‍റെ തോണിയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന ക്ലാസുകള്‍ സംഘടിപ്പിച്ചും ഗവേഷണ വിദ്യാര്‍ഥികളെ സഹായിച്ചും മുന്നേറുന്നതിനിടയിലാണ് കണ്ടല്‍ സംരക്ഷണത്തിനായുള്ള നിയമയുദ്ധമാരംഭിച്ചത്.

കണ്ടലുകള്‍ക്ക് തുണയായി കോടതി ഉത്തരവ്

കണ്ടലുകള്‍ക്കാകെ നിയമ പരിരക്ഷ ഉറപ്പാക്കാനായി രാജൻ നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായ ഒന്നാണ്. കുഞ്ഞിമംഗലം പൊരുണിവയലിന് സമീപം 2023ല്‍ ഏക്കര്‍ കണക്കിന് പ്രദേശത്തെ കണ്ടലുകള്‍ മണ്ണിട്ട് നശിപ്പിച്ചവര്‍ക്കെതിരേയായിരുന്നു ഒറ്റയാള്‍ പോരാട്ടം. ഇതിനൊടുവിലാണ് തീരദേശ പരിപാലന ചട്ടപ്രകാരം കണ്ടല്‍ നശീകരണം നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ കണ്ടെത്തലുണ്ടായത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 13നാണ് കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

കണ്ടല്‍ വനഭൂമിയില്‍ തള്ളിയ മണ്ണും കെട്ടിടാവശിഷ്ടങ്ങളും പൂര്‍ണമായും നീക്കം ചെയ്യാനും നശിപ്പിക്കപ്പെട്ട കണ്ടലുകള്‍ക്ക് പകരമായി മൂന്നിരട്ടി കണ്ടലുകള്‍ നട്ടുപിടിപ്പിക്കാനുമായിരുന്നു കോടതിയുത്തരവ്. കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ക്കാടുകളുടെ നാശം തടയാന്‍ നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു.

കൂടാതെ കണ്ടല്‍ കാടുകളില്‍ നിക്ഷേപിച്ച മണ്ണും മറ്റും നീക്കി പുതിയ കണ്ടലുകള്‍ വെച്ച് പിടിപ്പിക്കാനുള്ള ചെലവ് ഭൂവുടമകളില്‍ നിന്നീടാക്കാനും സുപ്രധാനമായ ഉത്തരവിലുണ്ടായിരുന്നു. വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് കണ്ടല്‍ ചെടികള്‍ ഇവിടെ നട്ടു പരിപാലിക്കുന്നത്. രാജന്‍ നേടിയ കോടതി ഉത്തരവ് സംസ്ഥാനമൊട്ടുക്കുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സഹായകമായിട്ടുണ്ടെന്നതാണ് പ്രത്യേകത. ഈ ഉത്തരവ് കണ്ടല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതും കേരളത്തിലെ കണ്ടലുകള്‍ക്ക് ഉണര്‍ത്തുപാട്ടുമായി മാറിയിരിക്കുകയാണ്.

Kasaragod

ആര്‍ടി ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന: പണം ഒളിപ്പിച്ചത് വരാന്തയിലെ ചെടിച്ചട്ടിയില്‍ !

കാസര്‍ഗോഡ്: ജില്ലയിലെ വിവിധ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ വിജിലന്‍സ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണനും സംഘവും മിന്നല്‍ പരിശോധന നടത്തി. പണവും രേഖകളും പിടികൂടുകയും ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു.

കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് വരാന്തയില്‍ ചെടിച്ചട്ടികളില്‍ സൂക്ഷിച്ച നിലയില്‍ 17,150 രൂപ കണ്ടെടുത്തു. കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് സ്റ്റാഫിന്‍റെ കൈയില്‍ നിന്നു വാഹന സംബന്ധമായ അപേക്ഷകള്‍, രേഖകള്‍, ഏജന്‍റുമാര്‍ നല്‍കേണ്ട 24 ഓളം സമ്മതപത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.


ജില്ലയിലെ ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്‍റുമാര്‍ മുഖേന നല്‍കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതായുമുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉണ്ണികൃഷ്ണന്‍ കാസര്‍ഗോട്ടെയും ഇന്‍സ്‌പെക്ടര്‍ നാരായണന്‍ കാഞ്ഞങ്ങാട്ടെയും കണ്ണൂര്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ വെള്ളരിക്കുണ്ടിലെയും റെയ്ഡിനു നേതൃത്വം നല്‍കി.

ad

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

In Memory

All

Obituary

റജീന

പരിയാരം: കാഞ്ഞിരപ്പിള്ളി തൂമ്പാക്കോട് മൂത്തേടൻ റജീന (97, റിട്ട അധ്യാപിക) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് തൂമ്പാക്കോട് സെന്‍റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പിഞ്ചപ്പൻ (റിട്ട. അധ്യാപകൻ, സെന്‍റ് ജോർജ്സ് ഹൈസ്കൂൾ, പരിയാരം). മക്കൾ: വത്സ (റിട്ട. അധ്യാപിക, ഡോൺബോസ്കോ ഗേൾസ് ഹൈസ്‌കൂൾ, കൊടകര), വിനയൻ (റിട്ട. ഡ്രഗ്‌സ് ഇൻസ്പെക്ട‌ർ), സത്യൻ (യുഎസ്എ). മരുമക്കൾ: അലക്സ് ചിറപ്പണത്ത് (റിട്ട. മദുര കോട്സ്, കൊരട്ടി), വിനി അക്കര, ജെനി മംഗലൻ (യുഎസ്എ).

ടിസാ ലോപ്പസ്

തിരുവനന്തപുരം: വെള്ളയന്പലം കെസ്റ്റൻ എൻക്ലേവ് കീർത്തനയിൽ ടിസാ ലോപ്പസ്(94) അന്തരിച്ചു. സംസ്കാരം ഇന്ന് പതിനൊന്നിന് വെള്ളയന്പലം സെന്‍റ് തെരാസാസ് ലിസ്യു ചർച്ചിൽ. ഭർത്താവ്: പരേതനായ ജോസഫ് ലോപ്പസ്(റിട്ട. കെഎസ്ഇബി ചീഫ് എൻജിനിയർ). മക്കൾ: ഡോ.ബീന പോൾ(റിട്ട.പ്രഫ. തിരുവനന്തപുരം മെഡിക്കൽ കോളജ്), ബിനോയ് ജോസഫ്( റിട്ട.പ്രോജക്ട് ഡയറക്ടർ, ഐഎസ്ആർഒ). മരുമക്കൾ: ഡോ.ബേബി പോൾ(റിട്ട.പ്രഫ. തിരുവനന്തപുരം മെഡിക്കൽ കോളജ്), സുനിത ബിനോയ്(എജിഎം, ബിഎസ്എൻഎൽ).

സി. മത്തായി

മുഖത്തല: റിട്ട.സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ തുണ്ടുവിള വീട്ടില്‍ സി. മത്തായി (78) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11 ന് മുഖത്തല മാര്‍ത്തോമ്മാ പള്ളിയിൽ. ഭാര്യ: അമ്മിണി കുട്ടി കല്ലട കൂടതെങ്ങില്‍ കുടുംബാഗം. മക്കള്‍: ജോഷ്വാ മത്തായി( സ്‌ക്കോട്ട്‌ലൻഡ് ) ജോളി പ്രമോദ് (എച്ച്എംഎസ് കെവിഎല്‍പിഎസ്, കുണ്ടറ ) ഡോ. ജോബ് മത്തായി (അസി. പ്രഫ, സെന്‍റ് തോമസ് കോളജ്, കോഴഞ്ചേരി). മരുമക്കള്‍: ഷിജി സാറാ ജോയി ( സ്‌ക്കോട്ട്‌ലൻഡ് ), പ്രമോദ് പി. മാത്യൂസ് (പ്രിന്‍സ് ഈവന്‍റ്സ്, കുരീപ്പള്ളി ) ഡോ.സിമി തോമസ് (അസി. പ്രഫ സിഇടി, തിരുവനന്തപുരം)

വർക്കി കുട്ടപ്പൻ

ഹരിപ്പാട്: അകംകുടി തെക്കേകരിപ്പുറത്ത് വർക്കി കുട്ടപ്പൻ (85) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് ഭവനത്തിൽ ആരംഭിച്ച് 1.30ന് അകംകുടി ബഥേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ മാവേലിക്കര പുന്നമൂട് കന്നിമേൽ കുറ്റിവിളയിൽ കുടുംബാംഗം. മക്കൾ: ഡോ. ടി.കെ. മാത്യു വർക്കി (പ്രിൻസിപ്പൽ, മാർത്തോമ്മാ കോളജ് തിരുവല്ല), ടി.കെ. മറിയാമ്മ വർക്കി (സിഇഎഫ്, ആലപ്പുഴ), ഡോ. അന്നമ്മ വർക്കി (അധ്യാപിക, ബഥനി സെൻട്രൽ സ്കൂൾ നങ്ങ്യാർകുളങ്ങര). മരുമകൾ: ഫാൻസി മാത്യു (അസോസിയറ്റ് പ്രഫസർ, ക്രിസ്ത്യൻ കോളജ്, ചെങ്ങന്നൂർ).

സാറാമ്മ ഏബ്രഹാം

പടിഞ്ഞാറ്റിന്‍കര: പുറക്കാട്ട് പി.എം. ഏബ്രഹാമിന്‍റെ (റിട്ട. അധ്യാപകന്‍, ഗവ. പോളിടെക്‌നിക് കോളജ് പാലാ) ഭാര്യ സാറാമ്മ ഏബ്രാഹം (75) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചെറുകര സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത കടുത്തുരുത്തി തെക്കേക്കുറ്റ് (മഠത്തിമ്യാലില്‍ ) കുടുംബാംഗം. മക്കള്‍: നിഷ, നിധി, നിഖില്‍. മരുമക്കള്‍: ബിജോ കുന്നത്തുപറമ്പില്‍ (ഇരവിമംഗലം), ഷാജന്‍ ഇലയ്ക്കാട്ട് കൈപ്പുഴ (യുകെ), ജിന്‍സി ചിറ്റേട്ട് പടിഞ്ഞാറ്റിന്‍കര (ഓസ്‌ടേലിയ).

സെബാസ്റ്റ്യൻ ജോസഫ്

പെരിങ്ങുളം: വള്ളിയാംതടത്തിൽ ജോസഫിന്‍റെ (അപ്പച്ചൻ) മകൻ സെബാസ്റ്റ്യൻ ജോസഫ് (സണ്ണി-59, റിട്ട. അധ്യാപകൻ, തീക്കോയി ഗവ. പോളിടെക്‌നിക്) അന്തരിച്ചു. അമ്മ പരേതയായ ഏലിക്കുട്ടി അടിവാരം അറയ്ക്കക്കുന്നേൽ കുടുംബാംഗം. സഹോദരങ്ങൾ: ജോസ്, ജെസി സണ്ണി കാർബേൽ (പാളയം), മേഴ്‌സി ഒട്ടലാങ്കൽ (പൂവത്തോട്), സജി, സന്തോഷ്, വിൻസന്‍റ്, ജെയ്‌സൺ(വേലത്തുശേരി), പരേതനായ ടോമി (എലിക്കുളം). സംസ്‌കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ പള്ളിയിൽ.

വി.സി. ജോണ്‍

കട്ടപ്പന: നരിയമ്പാറ വഞ്ചിപുരയ്ക്കല്‍ വി.സി. ജോണ്‍ (ജോണ്‍ സാര്‍-79, റിട്ട. ഹെഡ്മാസ്റ്റർ) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് വള്ളക്കടവ് സെന്‍റ് ആന്‍റണീസ് പള്ളിയില്‍. ഭാര്യ വല്‍സമ്മ (റിട്ട. അധ്യാപിക) ഭരണങ്ങാനം മീനാട്ടൂര്‍ കുടുംബാംഗം. മക്കള്‍: മിജോ, കിരണ്‍. മരുമക്കള്‍: അനു കളരിപ്പറമ്പില്‍ (കുറുപ്പന്തറ), അമൂല്യ കുത്തനാപിള്ളില്‍ (തടിയമ്പാട് ). പരേതന്‍ കേരള കോണ്‍ഗ്രസ്-എം കാഞ്ചിയാര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്‍റായിരുന്നു. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.

തോമസ് ഐപ്പ്

തഴുവംകുന്ന് : ചാരനാൽ (ഏഴാനിക്കാട്ട്) തോമസ് ഐപ്പ് (തോമക്കുഞ്ഞ്-95) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് തഴുവംകുന്ന് സെന്‍റ് ജോർജ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി തോമസ് വണ്ടമറ്റം മാങ്കുളത്തിൽ കുടുംബാംഗം. മക്കൾ: എൽസി, ജോളി, ജോൺ, സി.ടി. ഫ്രാൻസിസ് (റിട്ട. പ്രഫസർ, സെന്‍റ് ജോസഫ് കോളജ് മൂലമറ്റം, രാജഗിരി കോളജ്), മേരി, അഗസ്റ്റിൻ, ടോമി (ഹെഡ്മാസ്റ്റർ, സെന്‍റ് ജോസഫ് എൽപിഎസ് പാറപ്പുഴ). മരുമക്കൾ: തോമസ് കുന്നേൽ (ചിറ്റൂർ), പരേതയായ ലിസി മണിയചേലിൽ (പെരുന്പാവൂർ), മിനി പുത്തൻപുരയ്ക്കൽ (ആവേലി), ഷാലി (അധ്യാപിക) ഇലഞ്ഞിക്കുഴിയിൽ കടുത്തുരുത്തി, ഷാജു പട്ടേരിപ്പറന്പിൽ (കരിമണ്ണൂർ), ടിന്‍റു (സംസ്ഥാന വികലാംഗ കമ്മീഷണറേറ്റ്, ഇടുക്കി) വെട്ടിയാങ്കൽ പെരുമണ്ണൂർ. ഫാ. ജോസഫ് ചാരനാൽ (അസി. വികാരി, മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളി) കൊച്ചുമകനാണ്.

തോമസ് ഐപ്പ്

തഴുവംകുന്ന്: ചാരനാല്‍ (ഏഴാനിക്കാട്ട്) തോമസ് ഐപ്പ് (തോമകുഞ്ഞ്-95) അന്തരിച്ചു. സംസ്‌കാരം ഇന്നു 10.30ന് തഴുവംകുന്ന് സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി തോമസ് വണ്ടമറ്റം മാങ്കുളത്തില്‍ കുടുംബാംഗം. മക്കള്‍: എല്‍സി, ജോളി, ജോണ്‍, സി.ടി. ഫ്രാന്‍സീസ് (റിട്ട. പ്രഫസര്‍, സെന്‍റ് ജോസഫ് കോളജ് മൂലമറ്റം, പ്രഫ. രാജഗിരി കോളജ്), മേരി, അഗസ്റ്റിന്‍, ടോമി (പ്രധാനാധ്യാപകന്‍ സെന്‍റ് ജോസഫ്‌സ് എല്‍പി സ്‌കൂള്‍ പാറപ്പുഴ). മരുമക്കള്‍: തോമസ് കുന്നേല്‍ ചിറ്റൂര്‍, പരേതയായ ലിസി മണിയചേലില്‍ പെരുമ്പാവൂര്‍, മിനി പുത്തന്‍പുരയ്ക്കല്‍ ആവോലി, ഷാലി ഇലഞ്ഞികുഴിയില്‍ കടുത്തുരുത്തി (അധ്യാപിക), ഷാജു പട്ടേരിപറമ്പില്‍ കരിമണ്ണൂര്‍, ടിന്‍റു വെട്ടിയാങ്കല്‍ പെരുമണ്ണൂര്‍ (ടിഒടി, സംസ്ഥാന വികലാംഗ കമ്മീഷണറേറ്റ് ഇടുക്കി ജില്ല). ഫാ. ജോസഫ് ചാരനാല്‍ (മുതലക്കോടം സെന്‍റ് ജോര്‍ജ് ഫൊറോന പള്ളി അസിസ്റ്റന്‍റ് വികാരി) കൊച്ചുമകനാണ്.

റജീന

പരിയാരം: കാഞ്ഞിരപ്പിള്ളി തൂമ്പാക്കോട് മൂത്തേടൻ റജീന (97, റിട്ട അധ്യാപിക) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന് തൂമ്പാക്കോട് സെന്‍റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ പിഞ്ചപ്പൻ (റിട്ട. അധ്യാപകൻ, സെന്‍റ് ജോർജ്സ് ഹൈസ്കൂൾ, പരിയാരം). മക്കൾ: വത്സ (റിട്ട. അധ്യാപിക, ഡോൺബോസ്കോ ഗേൾസ് ഹൈസ്‌കൂൾ, കൊടകര), വിനയൻ (റിട്ട. ഡ്രഗ്‌സ് ഇൻസ്പെക്ട‌ർ), സത്യൻ (യുഎസ്എ). മരുമക്കൾ: അലക്സ് ചിറപ്പണത്ത് (റിട്ട. മദുര കോട്സ്, കൊരട്ടി), വിനി അക്കര, ജെനി മംഗലൻ (യുഎസ്എ).

വീരാൻകുട്ടി

കൊണ്ടോട്ടി : കൊടിമരത്തിങ്ങൽ പുത്തൻ മാളിയേക്കൽ സ്വദേശി പറക്കുത്ത് വീരാൻകുട്ടി എന്ന ബാപ്പുട്ടി (82) അന്തരിച്ചു. കൊണ്ടോട്ടി തങ്ങളുടെ പട്ടക്കാരനും സജീവ മുസ്‌ലിംലീഗ് പ്രവർത്തകനുമായിരുന്നു. ഏറെക്കാലം കൊണ്ടോട്ടിയിൽ രാഷ്‌്‌ട്രദീപിക പത്രത്തിന്‍റെ ഏജന്‍റായിരുന്നു. ഭാര്യ: സൈനബ പനയപ്പുറത്ത്. മക്കൾ : മുന്നാസ്, ശിഹാബ് (ഖത്തർ), ഫൈസൽ, അയ്യൂബ് (ഖത്തർ), ദിൽഷീദ, കദീജ, സീനത്ത്, മുംതസ്, യാസിറ. മരുമക്കൾ: മുജീബ് അലി, സുബൈർ, അർഷാദ്, മുജീബ് റഹ്മാൻ, ഫൈജില, സുൽഫത്ത്, കദീജ, റഹ്ന.

ചിന്നമ്മ

ചക്കിട്ടപാറ: പള്ളൂരുത്തി ചിന്നമ്മ ജോസഫ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് പള്ളിയിൽ. പൂഴിത്തോട് മണിമലക്കുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പള്ളൂരുത്തി ജോസഫ്. മക്കൾ: ലൈസമ്മ ബേബി കൂനന്താനത്ത് (റിട്ട. അധ്യാപിക ചക്കിട്ടപാറ സെന്‍റ് ആന്‍റണീസ് എൽപി സ്കൂൾ), സന്ദേശൻ (റിട്ട. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ബേബി സെബാസ്റ്റ്യൻ കൂനന്താനത്ത് ചക്കിട്ടപാറ (റിട്ട. സീനിയർ മാനേജർ കേരള ഗ്രാമീൺ ബാങ്ക്), ജിൻസി സന്ദേശൻ അമ്പാട്ട് (ചക്കിട്ടപാറ വനിതാ കോ ഓപറേറ്റീവ് സൊസൈറ്റി). സഹോദരങ്ങൾ: മേരിക്കുട്ടി (വിലങ്ങാട്‌), ആലീസ് (പയ്യമ്പള്ളി), ലിസി (ആലക്കോട്), ജോസ് (പൂഴിത്തോട്‌), പരേതരായ മാത്യു, ജോയി, തോമാച്ചൻ (മൂവരും പൂഴിത്തോട്).

മേരിക്കുട്ടി

പൂഴിത്തോട്: കുംബ്ളാനിക്കൽ മേരിക്കുട്ടി (94) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് പൂഴിത്തോട് അമലോത്ഭവ മാതാ ദേവാലയത്തിൽ. പരേത കൂരാച്ചുണ്ട് ചാലിക്കോട്ടയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കുംബ്ളാനിക്കൽ ഡൊമിനിക് (പാപ്പച്ചൻ). മക്കൾ: പരേതനായ ജോയി, ജോസ്, ബേബി, മാത്യു, തങ്കച്ചൻ, സജി, ലീലാമ്മ, ലിസി, പരേതരായ ഡയന, മിനി. മരുമക്കൾ: പരേതയായ ഗ്രേസി ഞെഴുവൻകാട്ടിൽ കുണ്ടുതോട്, അപ്പച്ചൻ വാഴേക്കടവത്ത് പൂഴിത്തോട്, ഗ്രേസി മാരക്കപ്പള്ളിൽ വയനാട്, മേഴ്‌സി കുമ്പുക്കൽ പൂഴിത്തോട്, പുഷ്പ പുല്ലാട്ട് ഇരിട്ടി, ഉഷ പൂഴിത്തോട്, ജിബി ഇടുക്കി, മാത്യു കണ്ണമുണ്ടയിൽ പൊയിലോംചാൽ, ജോയി പുളിക്കയിൽ പൊയിലോംചാൽ, ബെന്നി തലയിണക്കണ്ടത്തിൽ കരിയാത്തുംപാറ.

സിസ്റ്റർ ഫ്രാൻസിസ്ക വടശേരിൽ എസ്‌സിവി

മാനന്തവാടി: കോണ്‍ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്‍റ് വിൻസന്‍റ് ഡി പോൾ(വിൻസൻഷ്യൻ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റർ ഫ്രാൻസിസ്ക വടശേരിൽ എസ്‌സിവി(85)അന്തരിച്ചു. സംസ്കാരം ഇന്ന് (6) രാവിലെ 11ന് വിൻസന്‍റ്ഗിരി ജനറലേറ്റ് ചാപ്പലിൽ. വിൻസൻഷ്യൻ സിസ്റ്റേഴ്സിന്‍റെ ഇന്ത്യയിലെ ആദ്യകാല അംഗമാണ്. ജർമനിയിലെ ഫൈബുർഗ്, മധ്യപ്രദേശിലെ ബാറ്റ്കി, ആന്ധ്രപ്രദേശിലെ മേദ്രാമെറ്റ്ല എന്നിവിടങ്ങളിലും മാനന്തവാടിയിലും നഴ്സായി സേവനം ചെയ്തിട്ടുണ്ട്. കാസർഗോഡ് വടശേരിൽ പരേതരായ ഫ്രാൻസിസ്-കുരുവൻപ്ലാക്കൽ മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതയായ മറിയക്കുട്ടി പനന്താനത്ത്(ചെറുപുഴ), നിർമല എസ്ആർഎ (വാരാണസി), പരേതനായ കുട്ടിയച്ചൻ(പാലാ), അച്ചാമ്മ വട്ടക്കുന്നേൽ(ഭീമനടി), അസീസി(പാലാ), ബേബി (മൂവാറ്റുപുഴ), സണ്ണി (പാലാ), ബോസ്കോ(തിരുവനന്തപുരം), ജോസ്(കാസർഗോഡ്).

സിസ്റ്റർ മരീന എംഎസ്എംഐ

പരിയാരം: എംഎസ്എംഐ സാൻജോസ് പ്രോവിൻസ് അംഗമായ സിസ്റ്റർ മരീന (84) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്‍റണി മുതുകുന്നേലിന്‍റെ മുഖ്യകാർമികത്വത്തിൽ നെല്ലിക്കുറ്റി സിയോൺ കോൺവെന്‍റ് സെമിത്തേരിയിൽ. ചെന്പേരി പുളിയംപറന്പിൽ പരേതരായ ജോസഫ്-ത്രേസ്യാമ്മ ദന്പതികളുടെ മകളാണ്. കോളയാട്, മരുതോങ്കര, ചന്ദനക്കാംപാറ, ചമൽ, നിരവിൽപുഴ, ചെന്പനോട, പെരുവണ്ണാമുഴി, ഗൂഡല്ലൂർ, കുണ്ടുതോട്, ശാന്തിനഗർ, ചരൾ, കുളത്തുവയൽ, കണ്ണിവയൽ, രയറോം, ചുള്ളി, മേരിഗിരി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍

കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് സ്വര്‍ഗമഠം ശ്രീമന്ദിരത്തിലെ സി.കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (87) അന്തരിച്ചു. കുഞ്ഞിമംഗലം ജിഎല്‍പിഎസ് റിട്ട. മുഖ്യാധ്യാപകനാണ്. ഭാര്യ: പരേതയായ പി. കൈരളി (റിട്ട. അധ്യാപിക). മക്കള്‍: ജ്യോതിലക്ഷ്മി (അധ്യാപിക, യുഎസ്എ), ജയലക്ഷ്മി (അധ്യാപിക, എറണാകുളം), ജിതേന്ദ്രന്‍ (പ്രോഡക്ട് മാനേജര്‍, ഇന്‍ഫോസിസ്, യുഎസ്എ). മരുമക്കള്‍: മനോജ് (ഐടി മാനേജര്‍, ബയോറാഡ്, യുഎസ്എ), പ്രമോദ് രാമന്‍ (എഡിറ്റര്‍, മീഡിയാവണ്‍ ചാനല്‍, കഥാകൃത്ത്), അശ്വിനി ജിതേന്ദ്രന്‍ (പൂനെ).

ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ

കോയമ്പത്തൂർ : പ്രേഷിത പ്രോവിൻസിലെ പ്രേഷിത കോളജ് (ലിസ്യു ഭവൻ) ശരവണംപട്ടി അംഗമായ ഫാ. റാഫേൽ കാഞ്ഞിരത്തിങ്കൽ സിഎംഐ (75) അന്തരിച്ചു. മൃതദേഹം ഇന്നുരാവിലെ ഏഴിനു മണ്ണുത്തിയിലെ പ്രേഷിതാരാമിൽ കൊണ്ടുവരും. രാവിലെ ഒന്പതിനുപാലക്കാട് ഭാരതമാതാ ആശ്രമത്തിൽ എത്തിക്കും. രാവിലെ 10.30 നു സംസ്കാരചടങ്ങുകൾ ആരംഭിക്കും. 1950 ജൂലൈ 14നു തൃശൂർ പടവരാടാണ് ജനനം. 1974 മേയ് 16ന് ആദ്യവ്രതവാഗ്ദാനവും1979 മേയ് 16ന് നിത്യവ്രതവാഗ്ദാനവും 1983 മേയ് 13ന് പൗരോഹിത്യസ്വീകരണവും നടത്തി. കെനിയൻ മിഷനിലടക്കം വിവിധ മേഖലകളിൽ പ്രവർത്തിച്ചു. പ്രിയോർ, സുപ്പീരിയർ, യോഗാർഥികളുടെ റെക്ടർ, നവസന്യാസഭവനാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖങ്ങൾമൂലം ഏഴുവർഷത്തിലേറെയായി കിടപ്പിലായിരുന്നു.

സിസ്റ്റർ വിക്‌ടോറിയ കോയിക്കക്കുടി എസ്ഡി

ന്യൂഡൽഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ, പുഷ്‌പധാം പ്രോവിൻസ് അംഗമായ സിസ്റ്റർ വിക്ടോറിയ എസ്ഡി (അന്നക്കുട്ടി - 95) അന്തരിച്ചു. സംസ്കരം ഇന്ന് രാവിലെ 10.30 ന് പുഷ്പധാം പ്രോവിൻഷ്യൽ ഹൗസിൽ. കോതമംഗലം, കുത്തുകുഴി കോയിക്കക്കുടി പരേതരായ ജോസഫ് - ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ ഫാ. ജോസഫ് കോയിക്കക്കുടി (വടവാതൂർ സെമിനാരി മുൻ റെക്ടർ), മേരി പുളിന്തടം, ജോളി, തങ്കച്ചൻ. പരേത കേരളത്തിലും വടക്കേ ഇന്ത്യയിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിസ്റ്റർ ഫിദലിസ് പിഎസ്എ

അജ്മീർ : പ്രഭുദാസിസ് ഓഫ് അജ്മീർ സഭയിലെ സിസ്റ്റർ ഫിദലിസ് പിഎസ്എ പുതിയവീട്ടിൽ (91) അജ്മീറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് അജ്മീർ ബിഷപ് റവ. ഡോ. ജോൺ കാർവിലോയുടെ കർമികത്വത്തിൽ അജ്മീർ ക്രൈസ്റ്റ് രാജ് ആശ്രമത്തിൽ. പരേത മണിമല ചിറ ക്കടവ് കളത്തൂർ കുടും ബാംഗമാണ്. സഹോദരങ്ങൾ: മാത്യു ഏബ്രഹാം (കുട്ടപ്പൻ) സുള്ളിയ, അന്നമ്മ മച്ചിക്കാട്ട് (പുളിങ്ങോം). ഫാ. ബാബു പുതിയവീട്ടിൽ ടിഒആർ (ഭഗൽപുർ, ബീഹാർ), സിസ്റ്റർ ഡിവീന ഡിഎം (ചന്ദനക്കാംപാറ), സിസ്റ്റർ ഡോ. മേഴ്‌സി മച്ചിക്കാട്ട് എഫ്സിസി (ഹൈദരാബാദ്), സിസ്റ്റർ ഡോ. ലൂസി മച്ചിക്കാട്ട് എസ്എൻഡി (ബീഹാർ) എന്നിവർ സഹോദര മക്കളാണ്.

ad

ADVERTISEMENT

Snapshots

ad

ADVERTISEMENT

All

Movies

05-06-2026

മെർലിൻ മൺറോ; ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ

ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി... പ്രേക്ഷകരെ തന്‍റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്‍റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്.

സബ്‌വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്‍റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച പെഴ്സണൽ ബ്രാൻഡിങ്- ആയിരുന്നു. ഹോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ മിഥ്യ- എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ ജാലവിദ്യ- ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..!

നോർമ ജീൻ ബാക്കർ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ

1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. നോർമ ജീൻ ബാക്കർ- എന്നായിരുന്നു അവളുടെ യഥാർഥ പേര്. കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന സ്ത്രീയായിരുന്നു നോർമയുടെ അമ്മ. അതുകൊണ്ട്, കുട്ടിക്കാലം നോർമയ്ക്ക് ദുരിതപൂർണമായിരുന്നു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ വീടുകളിലുമായി ദുരിതം നിറഞ്ഞതായിരുന്നു ആ നാളുകൾ. ഒടുവിൽ, വീണ്ടുമൊരു അനാഥാലയത്തിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ, തന്‍റെ പതിനാറാമത്തെ വയസിൽ അയൽക്കാരന്‍റെ മകനെ അവൾ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു വെടിമരുന്ന് നിർമാണശാലയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ അവളെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. അത് നോർമയുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്‍റെ തുടക്കമായിരുന്നു.

ഹോളിവുഡിന്‍റെ അച്ചിൽ വാർത്തെടുത്ത ബ്ലോണ്ട് ലുക്ക്

മോഡലിംഗ് രംഗത്തേക്കു കടന്നതോടെ നോർമ തന്‍റെ കറുത്ത മുടി പൂർണമായും ബ്ലോണ്ട് (സ്വർണനിറം) നിറത്തിലേക്ക് മാറ്റി. 1930-കളിലെ പ്രശസ്ത നടി ജീൻ ഹാർലോ ആയിരുന്നു അവളുടെ മാതൃക. 1940-കളിലും 50-കളിലും ഹോളിവുഡ് സ്റ്റുഡിയോകൾ ചില പ്രത്യേക വാർപ്പുമാതൃകകളിലാണ് നടിമാരെ പരുവപ്പെടുത്തിയിരുന്നത്. റീത്ത ഹേവർത്ത്, കിം നൊവാക് തുടങ്ങിയ നടിമാരെപ്പോലെ, മെർലിൻ മൺറോയും ഈ വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു.
മുഖത്തിന്‍റെ ഭംഗി കൂട്ടാൻ മൂക്കിന്‍റെ അഗ്രത്തിലും താടിയിലും ചെറിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായിട്ടുണ്ടെന്ന് ജീവചരിത്രങ്ങളിൽ വെളിപ്പെടുത്തുന്നു. യാഥാർഥ്യത്തേക്കാൾ ഹോളിവുഡ് ആവശ്യപ്പെടുന്നത് പൂർണമായ ഒരു മിഥ്യയാണെന്ന് മെർലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

ഹൃദയം കീഴടക്കിയ ബ്രെത്ത്‌ലെസ് വോയ്‌സ്

മെർലിന്‍റെ പ്രശസ്തമായ ബ്രെത്ത്ലെസ് വോയ്‌സ് (ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരം) വെറുമൊരു ഭാവപ്രകടനമായിരുന്നില്ല. കുട്ടിക്കാലം മുതലുണ്ടായിരുന്ന നേരിയ വിക്കിനെ മറികടക്കാൻ അവർ ബോധപൂർവം വികസിപ്പിച്ചെടുത്ത ശൈലിയായിരുന്നു അത്. ഈ തന്ത്രം അവരെ കൂടുതൽ ആകർഷകയാക്കുകയും അതേസമയം നിഷ്കളങ്കയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സഹായകമായി.

അതുപോലെ തന്നെയായിരുന്നു അവരുടെ നടത്തവും. മുട്ടുകളുടെ ഹൈപ്പർമൊബിലിറ്റി കാരണം മെർലിന്‍റെ സ്വാഭാവിക നടത്തത്തിന് ചെറിയൊരു മുടന്തുപോലെ തോന്നിച്ചിരുന്നു. എന്നാൽ കഠിനമായ പരിശീലനത്തിലൂടെ ആ പരിമിതിയെ അവർ ലോകത്തെ മയക്കിയ ടൈറ്റ്റോപ്പ് വോക്ക്- ആക്കി മാറ്റി. ശാന്തമായി, ശരീരമാകെ ഇളകിയാടിയുള്ള ആ നടത്തം പിൽക്കാലത്ത് മെർലിന്‍റെ ഏറ്റവും വലിയ സിഗ്നേച്ചർ- ശൈലിയായി മാറി.

നിഷ്കളങ്കയായ സുന്ദരി

Gentlemen Prefer Blondes (1953), The Seven Year Itch (1955), Some Like It Hot (1959) തുടങ്ങിയചിത്രങ്ങളിലൂടെ മെർലിൻ മൺറോ ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമായി വളർന്നു. സിനിമകളിൽ എപ്പോഴും നിഷ്കളങ്കയായ സുന്ദരി- എന്ന വേഷം കെട്ടിയാടുമ്പോഴും, ഉള്ളിന്‍റെയുള്ളിൽ അവർ ആ പ്രതിച്ഛായയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നു. അഭിനയത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ അവർ പ്രശസ്തമായ ആക്ടേഴ്സ് സ്റ്റുഡിയോയിൽ- ചേർന്ന് മെതേഡ് ആക്ടിംഗ് അഭ്യസിച്ചു. തന്‍റെ ദുരന്തപൂർണമായ കുട്ടിക്കാല അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാൻ പരിശീലനം അവരെ സഹായിച്ചു. വെറുമൊരു മനോഹര വ്യാവസായിക ഉത്പന്നം- മാത്രമായി ഒതുങ്ങാതെ മികച്ച നടിയായി അംഗീകരിക്കപ്പെടാനായിരുന്നു അവളുടെ ശ്രമം.

ബാഹ്യസൗന്ദര്യത്തിനപ്പുറം വലിയ ബുദ്ധിശക്തിയും വായനാശീലവുമുള്ള സ്ത്രീയായിരുന്നു മെർലിൻ. ജെയിംസ് ജോയ്സ്, ദസ്തയേവ്സ്കി തുടങ്ങിയവരുടെ പുസ്തകങ്ങൾ അവർ ഷൂട്ടിംഗ് സെറ്റുകളിൽ കൂടെക്കരുതുമായിരുന്നു. കലയെ സ്നേഹിക്കുകയും രാഷ്ട്രീയമായി ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിനും വാർപ്പുമാതൃകകൾക്കുമെതിരേ പ്രതികരിച്ചുകൊണ്ട് 1955-ൽ അവർ മെർലിൻ മൺറോ പ്രൊഡക്ഷൻസ്- എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചു. സിനിമകളിൽ കൂടുതൽ സർഗാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി അവർ വമ്പൻ സ്റ്റുഡിയോകളോടു പോരാടിയ ചരിത്രം കൂടി മെർലിനുണ്ട്.

ആരാധകർ എപ്പോഴും അവരെ സുന്ദരിയായി മാത്രം കാണാൻ ആഗ്രഹിച്ചപ്പോൾ, നോർമ എന്ന പച്ചയായ യുവതി അവർക്കുള്ളിലുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷങ്ങളും വിഷാദരോഗവും വേട്ടയാടിയ മെർലിൻ, 36-ാം വയസിൽ നിഗൂഢസാഹചര്യത്തിൽ ലോകത്തോടു വിടപറഞ്ഞു. ഇന്ന് ആധുനിക പോപ്പ് താരങ്ങളും ഇൻഫ്ളുവൻസർമാരും ഉപയോഗിക്കുന്ന പെഴ്സണൽ ബ്രാൻഡിംഗ്- എന്നതിന്‍റെ ആദ്യകാല മാതൃകയായിരുന്നു മെർലിൻ മൺറോ. ഒരു പൊതുവ്യക്തിത്വത്തിന്‍റെ ബോധപൂർവമായ ിർമിതിയും അതിന്‍റെ തകർച്ചയും തമ്മിലുള്ള വൈരുധ്യമാണ് മെർലിൻ എന്ന പ്രതിഭാസം. കൃത്രിമമായി അണിയിച്ചൊരുക്കിയ നക്ഷത്രമായിരിക്കുമ്പോൾ തന്നെ, ഇന്നും ലോകസിനിമയിലെ ഏറ്റവും തിളക്കമാർന്ന ഐക്കണായി മെർലിൻ മൺറോ നിലകൊള്ളുന്നു.

ഞാൻ പൂർണമായും യഥാർഥമല്ലെന്നും, മറിച്ച് വളരെ മനോഹരമായി നിർമിക്കപ്പെട്ട വ്യാജവസ്തുവാണെന്നും എനിക്കെപ്പോഴും തോന്നിയിരുന്നു... 1960-ൽ നൽകിയ അഭിമുഖത്തിൽ മെർലിൻ മൺറോ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. നടനത്തിനും ജീവിതത്തിനുമിടയിലെ പച്ചയായ യാഥാർഥ്യങ്ങൾ നക്ഷത്രത്തിളത്തിലും ആ യുവതിക്കുള്ളിലുണ്ടായിരുന്നു.

05-06-2026

മെർലിൻ മൺറോ; ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ

ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി... പ്രേക്ഷകരെ തന്‍റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്‍റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്.

സബ്‌വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്‍റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച പെഴ്സണൽ ബ്രാൻഡിങ്- ആയിരുന്നു. ഹോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ മിഥ്യ- എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ ജാലവിദ്യ- ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..!

നോർമ ജീൻ ബാക്കർ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ

1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. നോർമ ജീൻ ബാക്കർ- എന്നായിരുന്നു അവളുടെ യഥാർഥ പേര്. കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന സ്ത്രീയായിരുന്നു നോർമയുടെ അമ്മ. അതുകൊണ്ട്, കുട്ടിക്കാലം നോർമയ്ക്ക് ദുരിതപൂർണമായിരുന്നു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ വീടുകളിലുമായി ദുരിതം നിറഞ്ഞതായിരുന്നു ആ നാളുകൾ. ഒടുവിൽ, വീണ്ടുമൊരു അനാഥാലയത്തിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ, തന്‍റെ പതിനാറാമത്തെ വയസിൽ അയൽക്കാരന്‍റെ മകനെ അവൾ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു വെടിമരുന്ന് നിർമാണശാലയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ അവളെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. അത് നോർമയുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്‍റെ തുടക്കമായിരുന്നു.

ഹോളിവുഡിന്‍റെ അച്ചിൽ വാർത്തെടുത്ത ബ്ലോണ്ട് ലുക്ക്

മോഡലിംഗ് രംഗത്തേക്കു കടന്നതോടെ നോർമ തന്‍റെ കറുത്ത മുടി പൂർണമായും ബ്ലോണ്ട് (സ്വർണനിറം) നിറത്തിലേക്ക് മാറ്റി. 1930-കളിലെ പ്രശസ്ത നടി ജീൻ ഹാർലോ ആയിരുന്നു അവളുടെ മാതൃക. 1940-കളിലും 50-കളിലും ഹോളിവുഡ് സ്റ്റുഡിയോകൾ ചില പ്രത്യേക വാർപ്പുമാതൃകകളിലാണ് നടിമാരെ പരുവപ്പെടുത്തിയിരുന്നത്. റീത്ത ഹേവർത്ത്, കിം നൊവാക് തുടങ്ങിയ നടിമാരെപ്പോലെ, മെർലിൻ മൺറോയും ഈ വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു.
മുഖത്തിന്‍റെ ഭംഗി കൂട്ടാൻ മൂക്കിന്‍റെ അഗ്രത്തിലും താടിയിലും ചെറിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായിട്ടുണ്ടെന്ന് ജീവചരിത്രങ്ങളിൽ വെളിപ്പെടുത്തുന്നു. യാഥാർഥ്യത്തേക്കാൾ ഹോളിവുഡ് ആവശ്യപ്പെടുന്നത് പൂർണമായ ഒരു മിഥ്യയാണെന്ന് മെർലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

ഹൃദയം കീഴടക്കിയ ബ്രെത്ത്‌ലെസ് വോയ്‌സ്

മെർലിന്‍റെ പ്രശസ്തമായ ബ്രെത്ത്ലെസ് വോയ്‌സ് (ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരം) വെറുമൊരു ഭാവപ്രകടനമായിരുന്നില്ല. കുട്ടിക്കാലം മുതലുണ്ടായിരുന്ന നേരിയ വിക്കിനെ മറികടക്കാൻ അവർ ബോധപൂർവം വികസിപ്പിച്ചെടുത്ത ശൈലിയായിരുന്നു അത്. ഈ തന്ത്രം അവരെ കൂടുതൽ ആകർഷകയാക്കുകയും അതേസമയം നിഷ്കളങ്കയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സഹായകമായി.

അതുപോലെ തന്നെയായിരുന്നു അവരുടെ നടത്തവും. മുട്ടുകളുടെ ഹൈപ്പർമൊബിലിറ്റി കാരണം മെർലിന്‍റെ സ്വാഭാവിക നടത്തത്തിന് ചെറിയൊരു മുടന്തുപോലെ തോന്നിച്ചിരുന്നു. എന്നാൽ കഠിനമായ പരിശീലനത്തിലൂടെ ആ പരിമിതിയെ അവർ ലോകത്തെ മയക്കിയ ടൈറ്റ്റോപ്പ് വോക്ക്- ആക്കി മാറ്റി. ശാന്തമായി, ശരീരമാകെ ഇളകിയാടിയുള്ള ആ നടത്തം പിൽക്കാലത്ത് മെർലിന്‍റെ ഏറ്റവും വലിയ സിഗ്നേച്ചർ- ശൈലിയായി മാറി.

നിഷ്കളങ്കയായ സുന്ദരി

Gentlemen Prefer Blondes (1953), The Seven Year Itch (1955), Some Like It Hot (1959) തുടങ്ങിയചിത്രങ്ങളിലൂടെ മെർലിൻ മൺറോ ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമായി വളർന്നു. സിനിമകളിൽ എപ്പോഴും നിഷ്കളങ്കയായ സുന്ദരി- എന്ന വേഷം കെട്ടിയാടുമ്പോഴും, ഉള്ളിന്‍റെയുള്ളിൽ അവർ ആ പ്രതിച്ഛായയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നു. അഭിനയത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ അവർ പ്രശസ്തമായ ആക്ടേഴ്സ് സ്റ്റുഡിയോയിൽ- ചേർന്ന് മെതേഡ് ആക്ടിംഗ് അഭ്യസിച്ചു. തന്‍റെ ദുരന്തപൂർണമായ കുട്ടിക്കാല അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാൻ പരിശീലനം അവരെ സഹായിച്ചു. വെറുമൊരു മനോഹര വ്യാവസായിക ഉത്പന്നം- മാത്രമായി ഒതുങ്ങാതെ മികച്ച നടിയായി അംഗീകരിക്കപ്പെടാനായിരുന്നു അവളുടെ ശ്രമം.

ബാഹ്യസൗന്ദര്യത്തിനപ്പുറം വലിയ ബുദ്ധിശക്തിയും വായനാശീലവുമുള്ള സ്ത്രീയായിരുന്നു മെർലിൻ. ജെയിംസ് ജോയ്സ്, ദസ്തയേവ്സ്കി തുടങ്ങിയവരുടെ പുസ്തകങ്ങൾ അവർ ഷൂട്ടിംഗ് സെറ്റുകളിൽ കൂടെക്കരുതുമായിരുന്നു. കലയെ സ്നേഹിക്കുകയും രാഷ്ട്രീയമായി ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിനും വാർപ്പുമാതൃകകൾക്കുമെതിരേ പ്രതികരിച്ചുകൊണ്ട് 1955-ൽ അവർ മെർലിൻ മൺറോ പ്രൊഡക്ഷൻസ്- എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചു. സിനിമകളിൽ കൂടുതൽ സർഗാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി അവർ വമ്പൻ സ്റ്റുഡിയോകളോടു പോരാടിയ ചരിത്രം കൂടി മെർലിനുണ്ട്.

ആരാധകർ എപ്പോഴും അവരെ സുന്ദരിയായി മാത്രം കാണാൻ ആഗ്രഹിച്ചപ്പോൾ, നോർമ എന്ന പച്ചയായ യുവതി അവർക്കുള്ളിലുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷങ്ങളും വിഷാദരോഗവും വേട്ടയാടിയ മെർലിൻ, 36-ാം വയസിൽ നിഗൂഢസാഹചര്യത്തിൽ ലോകത്തോടു വിടപറഞ്ഞു. ഇന്ന് ആധുനിക പോപ്പ് താരങ്ങളും ഇൻഫ്ളുവൻസർമാരും ഉപയോഗിക്കുന്ന പെഴ്സണൽ ബ്രാൻഡിംഗ്- എന്നതിന്‍റെ ആദ്യകാല മാതൃകയായിരുന്നു മെർലിൻ മൺറോ. ഒരു പൊതുവ്യക്തിത്വത്തിന്‍റെ ബോധപൂർവമായ ിർമിതിയും അതിന്‍റെ തകർച്ചയും തമ്മിലുള്ള വൈരുധ്യമാണ് മെർലിൻ എന്ന പ്രതിഭാസം. കൃത്രിമമായി അണിയിച്ചൊരുക്കിയ നക്ഷത്രമായിരിക്കുമ്പോൾ തന്നെ, ഇന്നും ലോകസിനിമയിലെ ഏറ്റവും തിളക്കമാർന്ന ഐക്കണായി മെർലിൻ മൺറോ നിലകൊള്ളുന്നു.

ഞാൻ പൂർണമായും യഥാർഥമല്ലെന്നും, മറിച്ച് വളരെ മനോഹരമായി നിർമിക്കപ്പെട്ട വ്യാജവസ്തുവാണെന്നും എനിക്കെപ്പോഴും തോന്നിയിരുന്നു... 1960-ൽ നൽകിയ അഭിമുഖത്തിൽ മെർലിൻ മൺറോ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. നടനത്തിനും ജീവിതത്തിനുമിടയിലെ പച്ചയായ യാഥാർഥ്യങ്ങൾ നക്ഷത്രത്തിളത്തിലും ആ യുവതിക്കുള്ളിലുണ്ടായിരുന്നു.

23-05-2026

ധുരന്ധർ 'റോ ആൻഡ് അൺദേഖാ': അൺകട്ട് പതിപ്പിലെ പുതിയ മാറ്റങ്ങൾ ?

ഒടിടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സിലും ജിയോ ഹോട്ട്സ്റ്റാറിലും ഒരേസമയം റിലീസ് ചെയ്തിരിക്കുന്ന 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്ന പുതിയ പതിപ്പ് സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

റൺടൈമിൽ ഒടിടി പതിപ്പിന് സമാനമാണെങ്കിലും, പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും തീവ്രവുമായ ഒരു അനുഭവമാണ് ഈ അൺകട്ട് പതിപ്പ് സമ്മാനിക്കുന്നത്. ഈ പുതിയ പതിപ്പിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കഥയൊന്നാണ്, എന്നാൽ മൂർച്ചയേറി!

ആദ്യം തന്നെ വ്യക്തമാക്കേണ്ട കാര്യം, ഈ പുതിയ പതിപ്പിൽ അധികമായി ഒരു സീനുകളും കൂട്ടിച്ചേർത്തിട്ടില്ല എന്നതാണ്. കഥയുടെ ഘടനയിലോ കഥാപാത്രങ്ങളുടെ ആർക്കുകളിലോ യാതൊരു മാറ്റവുമില്ല. എന്നാൽ ചിത്രത്തിന്‍റെ വിഷ്വൽ ടെക്സ്ചറിലാണ് പ്രധാന മാറ്റം വന്നിരിക്കുന്നത്.

ആർ മാധവൻ അഭിനയിച്ച കാണ്ഡഹാർ വിമാന അപഹരണ രംഗം തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. കളർ ഗ്രേഡിംഗിലും വിഷ്വൽ തീവ്രതയിലും വരുത്തിയ മാറ്റങ്ങൾ കാരണം ഈ രംഗങ്ങൾ കൂടുതൽ ക്രൂരവും ഭയപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു. മുറിവുകളും ചോരയൊഴുകുന്ന രംഗങ്ങളും കൂടുതൽ വ്യക്തതയോടെയും തീക്ഷ്ണതയോടെയും ഇതിൽ കാണാം.

ഫിൽട്ടർ ചെയ്യാത്ത സംഭാഷണങ്ങൾ

ഈ സിനിമയിലെ ഏറ്റവും വലിയ 'റോ' എലമെന്‍റ് എന്നത് അതിലെ ഒട്ടും സെൻസർ ചെയ്യാത്ത സംഭാഷണങ്ങളാണ്. തിയേറ്റർ പതിപ്പിൽ മ്യൂട്ട് ചെയ്യപ്പെട്ട വലിയൊരു വിഭാഗം തെറികളും പരുക്കൻ വാക്കുകളും ഈ പതിപ്പിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംസ അലി മസാരി ലിയാരിയിൽ പ്രവേശിക്കുന്ന രംഗം മുതൽ തന്നെ ഈ മാറ്റം പ്രകടമാണ്. ബാബു ഡക്കൈറ്റിന്‍റെ ആളുകളുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളിൽ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ തികച്ചും അഗ്രസീവ് ആണ്.

പ്രേക്ഷകർ ഇതിനകം ചിത്രത്തിന്‍റെ രണ്ടാം ഭാഗം കണ്ടുകഴിഞ്ഞതിനാൽ, ചില കഥാപാത്രങ്ങളുടെ ഭാവമാറ്റങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ ഈ പതിപ്പ് സഹായിക്കുന്നുണ്ട്. ജമീൽ ജമാലിയുടെ നിശബ്ദതകളും നോട്ടങ്ങളും ഇപ്പോൾ കൂടുതൽ അർഥവത്തായി തോന്നുന്നു.

അതുപോലെ ഉസൈർ ബലൂച്ചിന്‍റെ കഥാപാത്രവും കൂടുതൽ വന്യമായി മാറിയിരിക്കുന്നു. മുൻപ് ശാന്തനായി കണ്ടിരുന്ന ഉസൈർ, ഈ പതിപ്പിൽ കടുത്ത തെറിവിളികളിലൂടെ തന്‍റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തുന്നു. റഹ്മാൻ ഡക്കൈറ്റിന്‍റെ മൂത്ത മകൻ മരിക്കുന്ന രംഗത്തിൽ ഉസൈർ പ്രകടിപ്പിക്കുന്ന കോപവും സങ്കടവും കലർന്ന ഡയലോഗുകൾ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നതാണ്.

കൂടുതൽ സ്വാധീനിക്കുന്ന രംഗങ്ങൾ

മേജർ ഇഖ്ബാൽ (അർജുൻ രാംപാൽ): 26/11 ആക്രമണത്തിന് ശേഷം മേജർ ഇഖ്ബാൽ നടത്തുന്ന പ്രസംഗം അതിന്‍റെ യഥാർഥ ക്രൂരതയോടെ ഇതിൽ കേൾക്കാം. സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആരെയും വെറുതെ വിടരുത് എന്ന് പറയുന്ന ഭാഗം മ്യൂട്ടുകൾ ഇല്ലാതെ വരുമ്പോൾ കഥാപാത്രത്തിന്‍റെ കടുത്ത പ്രത്യയശാസ്ത്രം കൂടുതൽ ഭയമുണർത്തുന്നു.

എസ്പി ചൗധരി അസ്ലം (സഞ്ജയ് ദത്ത്): ഈ അൺകട്ട് പതിപ്പ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിനാണ്. അസ്ലമിന്‍റെ ഇൻട്രോ സീനിലെ മാസ് ഡയലോഗുകളും തോക്കുകളും ഉപയോഗിച്ചുള്ള തെറിവിളികളും തിയേറ്ററിൽ എന്തുകൊണ്ട് മ്യൂട്ട് ചെയ്യപ്പെട്ടു എന്ന് ഈ പതിപ്പ് കാണുമ്പോൾ മനസിലാകും. (എങ്കിലും 'ബലൂച്' എന്ന വാക്ക് ഇപ്പോഴും മ്യൂട്ട് ചെയ്ത് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്).

റഹ്മാൻ ഡക്കൈറ്റ് (അക്ഷയ് ഖന്ന): ഹംസയുമായുള്ള ഏറ്റുമുട്ടലിൽ റഹ്മാൻ ഡക്കൈറ്റിന്‍റെ ക്രൂരതയും അഹങ്കാരവും നിറഞ്ഞ ഡയലോഗുകൾ കൂടുതൽ വ്യക്തമാണ്. ക്ലൈമാക്സിൽ എസ്പി അസ്ലമും റഹ്മാനും തമ്മിലുള്ള ശാരീരികവും മാനസികവുമായ പോരാട്ടം പ്രേക്ഷകരെ മുൾമുനയിൽ നിർത്തും.

ചുരുക്കത്തിൽ, 'ധുരന്ധർ: റോ ആൻഡ് അൺദേഖാ' എന്നത് തികച്ചും പുതിയൊരു സിനിമയല്ല, മറിച്ച് മുൻപ് സെൻസർ ചെയ്യപ്പെട്ടതും മ്യൂട്ട് ചെയ്യപ്പെട്ടതുമായ യഥാർഥ ശബ്ദങ്ങളെയും തീവ്രതയെയും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാട്ടുന്ന ഒരു മികച്ച അൺകട്ട് പതിപ്പാണ്.

05-06-2026

റിയാസിന്‍റെ 'ദൃശ്യ' വിശേഷങ്ങള്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ വിസ്മയം "ദൃശ്യം 3'ലെ കാരക്ടര്‍ വേഷം ബ്രോക്കര്‍ മത്തായിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണ് നടന്‍ റിയാസ് നര്‍മകല. "മറിമായം', "അളിയന്‍സ്' ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കു പരിചിതനായ റിയാസിന്‍റെ കലാജീവിതത്തിനു മിമിക്രിയിലാണു തുടക്കം.

അമ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തുവെങ്കിലും സിനിമ കണ്ടവര്‍ ഇങ്ങോട്ടു വിളിച്ച് കഥാപാത്രം ഗംഭീരമായി എന്നു പറഞ്ഞുകേള്‍ക്കുന്ന അനുഭവം ഇതാദ്യമെന്നു റിയാസ്. മിമിക്രി, ടെലിവിഷന്‍, സിനിമ... റിയാസ് സംസാരിക്കുന്നു.

സിനിമയിലെത്തിയത്..?

തിരുവനന്തപുരം നെടുമങ്ങാടാണു സ്വദേശം. ഉത്സവപ്പറമ്പുകളിലെ മിമിക്രി-സ്റ്റേജ് പരിപാടികള്‍ക്കു നാട്ടുകാരില്‍ നിന്നുണ്ടായ വലിയ പിന്തുണയില്‍ നിന്നാണു തുടക്കം. 1998ല്‍ "നര്‍മകല' എന്ന പേരില്‍ മിമിക്രി ട്രൂപ്പ് തുടങ്ങി. 10-15 വര്‍ഷം സ്റ്റേജ് ഷോയില്‍ സജീവമായിരുന്നു. നിരൂപകനായ വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ദൂരദര്‍ശന്‍ സീരിയല്‍ "ടേക്ക് ഫോര്‍ ഓകെ'യിലൂടെ മിനിസ്‌ക്രീനിലെത്തി. പിന്നീടു കൈരളി ടിവിയിലെ "ജഗപൊഗ'എന്ന അപരന്മാരുടെ കോമഡി പരമ്പരയില്‍ നടന്‍ മധുവിന്‍റെ ഡ്യൂപ്പായി.

ad

ADVERTISEMENT

ad

ADVERTISEMENT

ADVERTISEMENT

ad
All

International

ad

ADVERTISEMENT

All

NRI

05-06-2026

സ്വിറ്റ്‌സർലൻഡിൽ വാഹനമോടിച്ച ഇന്ത്യൻ യുവതിക്ക് വൻ ട്രാഫിക് പിഴ; അടച്ചില്ലെങ്കിൽ വീസയ്ക്ക് തിരിച്ചടി

ബെർലിൻ: സ്വിറ്റ്‌സർലൻഡ് സന്ദർശിക്കുന്നതിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഇന്ത്യൻ യുവതിക്ക് ഒരു വർഷത്തിന് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് പിഴ ലഭിച്ചു.

പിഴത്തുക അടച്ചില്ലെങ്കിൽ ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ അപേക്ഷകൾക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ലഭിച്ചതോടെ യുവതി സോഷ്യൽ മീഡിയയിൽ സഹായം തേടിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം സ്വിറ്റ്‌സർലൻഡ് സന്ദർശിച്ച യുവതി അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കാർ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ പലതവണ സ്പീഡ് പരിധി ലംഘിച്ചതും തെറ്റായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതുമാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവച്ചത്.

റോഡുകളിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സ്വിസ് അധികൃതർ പിഴ ചുമത്തുകയായിരുന്നു. വിവിധ നിയമലംഘനങ്ങൾ ഒന്നിച്ച് കണക്കാക്കി വലിയ തുകയാണ് പിഴയായി ഈടാക്കിയത്. ഈ പിഴ നോട്ടീസ് സംഭവത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് യുവതിയുടെ ഇന്ത്യയിലെ വിലാസത്തിലേക്ക് എത്തിയത്.

ഒറ്റത്തവണയായി ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സഹായം അഭ്യർഥിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഭാവിയിൽ സ്വിറ്റ്‌സർലൻഡിലേക്കോ മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കോ ഉള്ള വീസ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെ കർശനമായ ട്രാഫിക് നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും കാരണം വിദേശ സഞ്ചാരികൾ നടത്തിയ നിയമലംഘനങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. വാടക കാർ കമ്പനികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും നിയമലംഘകരെ കണ്ടെത്തുകയും പിഴ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്.

വിദേശരാജ്യങ്ങളിൽ വാഹനം ഓടിക്കാൻ പദ്ധതിയിടുന്നവർ അവിടത്തെ ട്രാഫിക് നിയമങ്ങൾ, സ്പീഡ് പരിധികൾ, പാർക്കിംഗ് നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി വ്യക്തമായ ധാരണ നേടേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.

05-06-2026

മേയ് മാസവായന സംഘടിപ്പിച്ച് ചില്ല

റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മേയ് മാസവായന.

മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്‍റ്: ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്.

ഇന്ത്യൻ ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്.

രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത്‌ നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം, ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.

കെ.ആർ. മീര രചിച്ച "കലാച്ചി' എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്‍റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്.

ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച "യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.

എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി.

യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട്‌ ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.

15-05-2026

ടാൻസാനിയയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്‍റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.

സംസ്കാരം ന‌ടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.

10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.

05-06-2026

കാൻജ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് മസാല കോഫി ശനിയാഴ്ച

ന്യൂജഴ്‌സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജ്) അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് സ്പെക്‌ട്രം ഓട്ടോ മസാല കോഫി പവേർഡ് ബൈ സീകാർസ് ആൻഡ് ഡെയ്‌ലി ഡിലൈറ്റ് സംഗീത വിസ്മയം തീർക്കുവാൻ എത്തുന്നു.

കേരളത്തിന്‍റെ പ്രിയപ്പെട്ട ഫ്യൂഷൻ ബാൻഡും യുവജനങ്ങളുടെ ഹൃദയസ്പന്ദനവുമായ മസാല കോഫി ശനിയാഴ്ച ന്യൂജഴ്‌സിയിൽ ലൈവ് സംഗീത വിരുന്നുമായി എത്തുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്‍റ് സംഗീതാസ്വാദകർക്ക് ഒരു അപൂർവ അനുഭവമായിരിക്കും.

നാടൻ പാട്ടുകളും ആധുനിക സംഗീതവും സമന്വയിപ്പിച്ച് സ്വന്തം ശൈലി സൃഷ്‌ടിച്ച മസാല കോഫി, അവരുടെ അതുല്യമായ വേദി പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ സംഘമാണ്.

കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാവുന്ന ഈ സംഗീതരാവ്, ന്യൂജഴ്‌സിയിലെ ഈ വർഷത്തെ ഏറ്റവും വലിയ മലയാളി കലാസാംസ്കാരിക ആഘോഷങ്ങളിലൊന്നായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

സംഗീതവും ആവേശവും ആഘോഷവും ഒരുമിക്കുന്ന ഈ വേദിയിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

മസാല കോഫിയുടെ തകർപ്പൻ ലൈവ് പ്രകടനം, ആവേശം നിറഞ്ഞ സംഗീത രാത്രി, കുടുംബസമേതം ആസ്വദിക്കാവുന്ന മെഗാ ആഘോഷം ഇതെല്ലാം ശനിയാഴ്ച ഒരേ വേദിയിൽ നടക്കും.

ടിക്കറ്റുകൾ പരിമിതമാണ്. ഉ‌ടൻ തന്നെ ബുക്ക് ചെയ്ത് ഈ സംഗീതോത്സവത്തിന്‍റെ ഭാഗമാകണമെന്ന് സംഘാടകർ അറിയിച്ചു.

വേദി: Livingston High School 30 Robert H Harp Drive Livingston, NJ 07039. ടിക്കറ്റ് ബുക്കിംഗ്: www.kanj.org.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക: Vijay Nambiar (President) - (732) 789-3032, Georgi Samuel (General Secretary) - (201) 359-7289, Khurshid Basheer (Treasurer) - (917) 572-2811, Tom Nettikkadan (Vice President) - (201) 873-6083.

05-06-2026

സ്വിറ്റ്‌സർലൻഡിൽ വാഹനമോടിച്ച ഇന്ത്യൻ യുവതിക്ക് വൻ ട്രാഫിക് പിഴ; അടച്ചില്ലെങ്കിൽ വീസയ്ക്ക് തിരിച്ചടി

ബെർലിൻ: സ്വിറ്റ്‌സർലൻഡ് സന്ദർശിക്കുന്നതിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഇന്ത്യൻ യുവതിക്ക് ഒരു വർഷത്തിന് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് പിഴ ലഭിച്ചു.

പിഴത്തുക അടച്ചില്ലെങ്കിൽ ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ അപേക്ഷകൾക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ലഭിച്ചതോടെ യുവതി സോഷ്യൽ മീഡിയയിൽ സഹായം തേടിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം സ്വിറ്റ്‌സർലൻഡ് സന്ദർശിച്ച യുവതി അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കാർ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ പലതവണ സ്പീഡ് പരിധി ലംഘിച്ചതും തെറ്റായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതുമാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവച്ചത്.

റോഡുകളിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സ്വിസ് അധികൃതർ പിഴ ചുമത്തുകയായിരുന്നു. വിവിധ നിയമലംഘനങ്ങൾ ഒന്നിച്ച് കണക്കാക്കി വലിയ തുകയാണ് പിഴയായി ഈടാക്കിയത്. ഈ പിഴ നോട്ടീസ് സംഭവത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് യുവതിയുടെ ഇന്ത്യയിലെ വിലാസത്തിലേക്ക് എത്തിയത്.

ഒറ്റത്തവണയായി ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സഹായം അഭ്യർഥിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഭാവിയിൽ സ്വിറ്റ്‌സർലൻഡിലേക്കോ മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കോ ഉള്ള വീസ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.

യൂറോപ്യൻ രാജ്യങ്ങളിലെ കർശനമായ ട്രാഫിക് നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും കാരണം വിദേശ സഞ്ചാരികൾ നടത്തിയ നിയമലംഘനങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. വാടക കാർ കമ്പനികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും നിയമലംഘകരെ കണ്ടെത്തുകയും പിഴ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്.

വിദേശരാജ്യങ്ങളിൽ വാഹനം ഓടിക്കാൻ പദ്ധതിയിടുന്നവർ അവിടത്തെ ട്രാഫിക് നിയമങ്ങൾ, സ്പീഡ് പരിധികൾ, പാർക്കിംഗ് നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി വ്യക്തമായ ധാരണ നേടേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.

01-06-2026

റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു

ന്യൂഡൽഹി: പരേതനായ കുണ്ടറ പള്ളിയാവിള വീട്ടിൽ പി. ജി. മത്തായിയുടെ ഭാര്യ റോസമ്മ മത്തായി ഡൽഹിയിൽ അന്തരിച്ചു. ആർഎംഎൽ ആശുപത്രിയിലെ എഎൻഎസ് ആയി സേവനമനുഷ്ഠിച്ചിരുന്നു.

മക്കൾ: ഷീബ ജിമ്മി ജോർജ്, ഷീജ ബിജു ജോർജ്, ഷീമാ ജോൺ, ഷിഖാ റോണി. മരുമക്കൾ: പരേതനായ ജിമ്മി ജോർജ് (കോട്ടയം), ബിജു ജോർജ്, ജോൺകുട്ടി, റോണി വി. സ്കറിയ (മൂവരും ഡൽഹി).

സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: 9810427740 (റോണി വി. സ്കറിയ).

30-04-2026

മലയാളി നഴ്‌സിംഗ് വിദ്യാർഥി ബംഗളൂരുവിൽ മരിച്ചനിലയിൽ

ബംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥിയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്‍റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

BUY NOW

Buy Publications

Deepika

Deepika
E-Paper

മലയാളത്തിലെ ആദ്യ ദിനപത്രം.

Deepika
വായിക്കൂ എല്ലാ എഡിഷനുകളിലെയും ദീപിക, രാഷ്ട്രദീപിക ഇ-പത്രം
Kuttikalude Deepika
Childrens Digest
E-Paper
Karshakan
All

Health News

05-06-2026

എന്താണ് തലസീമിയ, എങ്ങനെ പ്രതിരോധിക്കാം; അറിയേണ്ടതെല്ലാം

ആരോഗ്യ സാക്ഷരതയിൽ ഇന്ത്യയിൽ ഒന്നാമതാണെന്ന് നാം അഭിമാനിക്കുമ്പോഴും ജനിതക രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളം ഇന്നും ബാലപാഠങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലസീമിയ.

ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയും കഠിനമായ ശാരീരിക-സാമ്പത്തിക ക്ലേശങ്ങളും സമ്മാനിക്കുന്ന ഈ രക്തരോഗത്തെ പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി "കാരിയർ സ്ക്രീനിംഗ്' അഥവാ വാഹക പരിശോധനയാണ്.

ഇത് വെറുമൊരു വ്യക്തിഗത തീരുമാനമല്ല, മറിച്ച് നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ മുൻഗണനയാകേണ്ട ഒന്നാണ്.

പ്രതിരോധിക്കാൻ കഴിയുന്ന രോഗം

പല മാരക രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി തലസീമിയ നൂറു ശതമാനവും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ്.

മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് ജനിതകമായി പകരുന്ന ഈ രോഗം, വിവാഹത്തിന് മുൻപോ ഗർഭധാരണത്തിന് മുൻപോ നടത്തുന്ന ലളിതമായ ഒരു രക്തപരിശോധനയിലൂടെ പൂർണമായും ഒഴിവാക്കാം.

രോഗം ബാധിച്ച ഒരു കുട്ടി ജനിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ എത്രയോ എളുപ്പവും യുക്തിസഹവുമാണ് ആ കുട്ടിക്ക് രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുന്നത്.

വാഹകർ എന്ന നിശബ്ദ ഭീഷണി

തലസീമിയയുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്‍റെ വാഹകരാണ് (Carriers). ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും പുറമെ പൂർണ ആരോഗ്യവാന്മാരുമായിരിക്കും.

അതുകൊണ്ടുതന്നെ താൻ ഒരു തലസീമിയ വാഹകനാണെന്ന് ഭൂരിഭാഗം പേരും അറിയുന്നില്ല. രണ്ട് വാഹകർ തമ്മിൽ വിവാഹിതരാകുമ്പോഴാണ് ഗൗരവകരമായ "തലസീമിയ മേജർ' എന്ന അവസ്ഥയോടെ കുട്ടി ജനിക്കാൻ സാധ്യതയുള്ളത്.

പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വ്യാപകമായ സ്ക്രീനിംഗ് നടപ്പിലാക്കിയാൽ മാത്രമേ ഈ നിശബ്ദ വാഹകരെ കണ്ടെത്താനും വരുംതലമുറയെ സംരക്ഷിക്കാനും സാധിക്കൂ.

എന്തുകൊണ്ട് ഇതൊരു പൊതുജനാരോഗ്യ മുൻഗണനയാകണം?

സാമ്പത്തിക ആഘാതം: ഒരു തലസീമിയ രോഗിയുടെ ആജീവനാന്ത ചികിത്സാ ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സ്ക്രീനിംഗിനായി ചിലവാക്കുന്ന തുക ചികിത്സാ ചെലവിനെ അപേക്ഷിച്ച് തുച്ഛമാണ്.

സാമൂഹിക ആഘാതം: രോഗിക്ക് പുറമെ, അവരെ പരിചരിക്കുന്ന മാതാപിതാക്കളുടെയും തൊഴിൽ ദിനങ്ങളും മാനസികാരോഗ്യവും ഈ രോഗം മൂലം നഷ്ടമാകുന്നു.

നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

സൈപ്രസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കൃത്യമായ സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ തലസീമിയ ബാധിതരായ കുട്ടികളുടെ ജനനം ഏകദേശം പൂജ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരമൊരു മാറ്റം സാധ്യമാണ്.

വിവാഹപൂർവ പരിശോധന: വിവാഹത്തിന് മുൻപുള്ള രക്തപരിശോധനകളിൽ എച്ച്ബി ഇലക്ട്രോഫോറെസിസ് (Hb Electrophoresis) കൂടി നിർബന്ധമാക്കണം.

ഗർഭകാല പരിശോധന: ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ തന്നെ സ്ക്രീനിംഗ് നടത്തുകയും മാതാപിതാക്കൾ വാഹകരാണെന്ന് കണ്ടാൽ വിദഗ്ധ ജനിതക കൗൺസിലിംഗ് നൽകുകയും വേണം.

ബഹുജന ബോധവത്കരണം: മത-സാമൂഹിക സംഘടനകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ ജനിതക പരിശോധനയുടെ പ്രാധാന്യം താഴെത്തട്ടിൽ എത്തിക്കണം.

ചികിത്സയും അതിജീവനവും

തലസീമിയയുടെ തീവ്രതയനുസരിച്ചാണ് ചികിത്സാ രീതികൾ നിശ്ചയിക്കുന്നത്. ഈ രോഗത്തെ പൂർണമായും ഭേദമാക്കാൻ പ്രയാസമാണെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

പ്രധാന ചികിത്സാ രീതികൾ താഴെ പറയുന്നവയാണ്:

1. രക്തം മാറ്റിവയ്ക്കൽ (Blood Transfusion)

തലസീമിയ മേജർ ബാധിച്ചവർക്ക് ക്രമമായ ഇടവേളകളിൽ രക്തം നൽകേണ്ടി വരും. ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിനും ചുവന്ന രക്താണുക്കളും കൃത്രിമമായി നൽകുന്ന രീതിയാണിത്.

രോഗത്തിന്‍റെ അവസ്ഥ അനുസരിച്ച് ഓരോ രണ്ടാഴ്ചയിലോ നാലാഴ്ചയിലോ ഒരിക്കൽ രക്തം മാറ്റിവയ്ക്കേണ്ടി വരാം.

2. ഇരുമ്പിന്‍റെ അംശം നീക്കം ചെയ്യൽ (Chelation Therapy)

തുടർച്ചയായി രക്തം സ്വീകരിക്കുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്‍റെ (Iron) അളവ് അമിതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കും.

ശരീരത്തിലെ ഈ അമിതമായ ഇരുമ്പിനെ പുറന്തള്ളാൻ മരുന്നുകൾ നൽകുന്ന രീതിയാണ് കീലേഷൻ തെറാപ്പി. ഇത് ഗുളിക രൂപത്തിലോ കുത്തിവെപ്പായോ നൽകാറുണ്ട്.

3. ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ (Bone Marrow Transplant)

തലസീമിയക്ക് നിലവിലുള്ള ഏക ശാശ്വത പരിഹാരമാണിത്. രോഗിയുടെ തകരാറിലായ അസ്ഥിമജ്ജയ്ക്ക് പകരം ആരോഗ്യവാനായ ഒരാളുടെ (പ്രത്യേകിച്ച് സഹോദരങ്ങൾ) അസ്ഥിമജ്ജ മാറ്റിവയ്ക്കുന്നു.

എന്നാൽ ഇത് സങ്കീർണവും ചെലവേറിയതുമായ പ്രക്രിയയാണ്.

4. ഫോളിക് ആസിഡ് സപ്ലിമെന്‍റുകൾ

ശരീരത്തിന് ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ സഹായിക്കുന്ന വിറ്റാമിനാണ് ബി-9 അഥവാ ഫോളിക് ആസിഡ്. തലസീമിയ രോഗികളിൽ ഇതിന്‍റെ കുറവ് കണ്ടുവരാറുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് ഗുളികകൾ നൽകാറുണ്ട്.

5. ശസ്ത്രക്രിയ (Splenectomy)

ചില സാഹചര്യങ്ങളിൽ പ്ലീഹയുടെ (Spleen) വലിപ്പം അമിതമായി വർധിക്കുകയും അത് രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്ലീഹ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഡോക്‌ടർമാർ നിർദേശിക്കാറുണ്ട്.

6. ജീൻ തെറാപ്പി (Gene Therapy)

ഈ രംഗത്തെ ഏറ്റവും പുതിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയാണിത്. രോഗിയുടെ തന്നെ കോശങ്ങളിൽ ജനിതക മാറ്റം വരുത്തി തകരാറിലായ ഹീമോഗ്ലോബിൻ ഉത്പാദനം പുനഃസ്ഥാപിക്കാൻ ഈ രീതിയിലൂടെ ശ്രമിക്കുന്നു.

തലസീമിയ വിമുക്തമായ ഒരു കേരളം എന്നത് കേവലമൊരു സ്വപ്നമല്ല, മറിച്ച് ശാസ്ത്രീയമായ മുൻകരുതലുകളിലൂടെ നമുക്ക് നേടിയെടുക്കാവുന്ന ലക്ഷ്യമാണ്.

രോഗം വരാതിരിക്കാനുള്ള ജാഗ്രതയാണ് ഏറ്റവും വലിയ മരുന്ന്. അറിവാണ് ഇതിന്‍റെ ആദ്യ ചുവടുവയ്പ്പ്.

കൂടുതൽ വിവരങ്ങൾ: ഡോ. ദീപക് ഗോപിനാഥ്
സീനിയർ സ്പെഷ്യലിസ്റ്റ് പാത്തോളജി ആസ്റ്റർ മിംസ് കോട്ടക്കൽ

 

05-06-2026

എന്താണ് തലസീമിയ, എങ്ങനെ പ്രതിരോധിക്കാം; അറിയേണ്ടതെല്ലാം

ആരോഗ്യ സാക്ഷരതയിൽ ഇന്ത്യയിൽ ഒന്നാമതാണെന്ന് നാം അഭിമാനിക്കുമ്പോഴും ജനിതക രോഗങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേരളം ഇന്നും ബാലപാഠങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലസീമിയ.

ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയും കഠിനമായ ശാരീരിക-സാമ്പത്തിക ക്ലേശങ്ങളും സമ്മാനിക്കുന്ന ഈ രക്തരോഗത്തെ പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി "കാരിയർ സ്ക്രീനിംഗ്' അഥവാ വാഹക പരിശോധനയാണ്.

ഇത് വെറുമൊരു വ്യക്തിഗത തീരുമാനമല്ല, മറിച്ച് നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ മുൻഗണനയാകേണ്ട ഒന്നാണ്.

പ്രതിരോധിക്കാൻ കഴിയുന്ന രോഗം

പല മാരക രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി തലസീമിയ നൂറു ശതമാനവും പ്രതിരോധിക്കാൻ കഴിയുന്ന ഒന്നാണ്.

മാതാപിതാക്കളിൽ നിന്ന് മക്കളിലേക്ക് ജനിതകമായി പകരുന്ന ഈ രോഗം, വിവാഹത്തിന് മുൻപോ ഗർഭധാരണത്തിന് മുൻപോ നടത്തുന്ന ലളിതമായ ഒരു രക്തപരിശോധനയിലൂടെ പൂർണമായും ഒഴിവാക്കാം.

രോഗം ബാധിച്ച ഒരു കുട്ടി ജനിച്ച ശേഷം ചികിത്സിക്കുന്നതിനേക്കാൾ എത്രയോ എളുപ്പവും യുക്തിസഹവുമാണ് ആ കുട്ടിക്ക് രോഗം വരാനുള്ള സാഹചര്യം ഒഴിവാക്കുന്നത്.

വാഹകർ എന്ന നിശബ്ദ ഭീഷണി

തലസീമിയയുടെ ഏറ്റവും വലിയ വെല്ലുവിളി അതിന്‍റെ വാഹകരാണ് (Carriers). ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരും പുറമെ പൂർണ ആരോഗ്യവാന്മാരുമായിരിക്കും.

അതുകൊണ്ടുതന്നെ താൻ ഒരു തലസീമിയ വാഹകനാണെന്ന് ഭൂരിഭാഗം പേരും അറിയുന്നില്ല. രണ്ട് വാഹകർ തമ്മിൽ വിവാഹിതരാകുമ്പോഴാണ് ഗൗരവകരമായ "തലസീമിയ മേജർ' എന്ന അവസ്ഥയോടെ കുട്ടി ജനിക്കാൻ സാധ്യതയുള്ളത്.

പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വ്യാപകമായ സ്ക്രീനിംഗ് നടപ്പിലാക്കിയാൽ മാത്രമേ ഈ നിശബ്ദ വാഹകരെ കണ്ടെത്താനും വരുംതലമുറയെ സംരക്ഷിക്കാനും സാധിക്കൂ.

എന്തുകൊണ്ട് ഇതൊരു പൊതുജനാരോഗ്യ മുൻഗണനയാകണം?

സാമ്പത്തിക ആഘാതം: ഒരു തലസീമിയ രോഗിയുടെ ആജീവനാന്ത ചികിത്സാ ചെലവ് സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സ്ക്രീനിംഗിനായി ചിലവാക്കുന്ന തുക ചികിത്സാ ചെലവിനെ അപേക്ഷിച്ച് തുച്ഛമാണ്.

സാമൂഹിക ആഘാതം: രോഗിക്ക് പുറമെ, അവരെ പരിചരിക്കുന്ന മാതാപിതാക്കളുടെയും തൊഴിൽ ദിനങ്ങളും മാനസികാരോഗ്യവും ഈ രോഗം മൂലം നഷ്ടമാകുന്നു.

നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

സൈപ്രസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കൃത്യമായ സ്ക്രീനിംഗ് പ്രോഗ്രാമുകളിലൂടെ തലസീമിയ ബാധിതരായ കുട്ടികളുടെ ജനനം ഏകദേശം പൂജ്യത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കേരളത്തിലും ഇത്തരമൊരു മാറ്റം സാധ്യമാണ്.

വിവാഹപൂർവ പരിശോധന: വിവാഹത്തിന് മുൻപുള്ള രക്തപരിശോധനകളിൽ എച്ച്ബി ഇലക്ട്രോഫോറെസിസ് (Hb Electrophoresis) കൂടി നിർബന്ധമാക്കണം.

ഗർഭകാല പരിശോധന: ഗർഭാവസ്ഥയുടെ ആദ്യ ആഴ്ചകളിൽ തന്നെ സ്ക്രീനിംഗ് നടത്തുകയും മാതാപിതാക്കൾ വാഹകരാണെന്ന് കണ്ടാൽ വിദഗ്ധ ജനിതക കൗൺസിലിംഗ് നൽകുകയും വേണം.

ബഹുജന ബോധവത്കരണം: മത-സാമൂഹിക സംഘടനകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായത്തോടെ ജനിതക പരിശോധനയുടെ പ്രാധാന്യം താഴെത്തട്ടിൽ എത്തിക്കണം.

ചികിത്സയും അതിജീവനവും

തലസീമിയയുടെ തീവ്രതയനുസരിച്ചാണ് ചികിത്സാ രീതികൾ നിശ്ചയിക്കുന്നത്. ഈ രോഗത്തെ പൂർണമായും ഭേദമാക്കാൻ പ്രയാസമാണെങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ രോഗികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

പ്രധാന ചികിത്സാ രീതികൾ താഴെ പറയുന്നവയാണ്:

1. രക്തം മാറ്റിവയ്ക്കൽ (Blood Transfusion)

തലസീമിയ മേജർ ബാധിച്ചവർക്ക് ക്രമമായ ഇടവേളകളിൽ രക്തം നൽകേണ്ടി വരും. ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിനും ചുവന്ന രക്താണുക്കളും കൃത്രിമമായി നൽകുന്ന രീതിയാണിത്.

രോഗത്തിന്‍റെ അവസ്ഥ അനുസരിച്ച് ഓരോ രണ്ടാഴ്ചയിലോ നാലാഴ്ചയിലോ ഒരിക്കൽ രക്തം മാറ്റിവയ്ക്കേണ്ടി വരാം.

2. ഇരുമ്പിന്‍റെ അംശം നീക്കം ചെയ്യൽ (Chelation Therapy)

തുടർച്ചയായി രക്തം സ്വീകരിക്കുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്‍റെ (Iron) അളവ് അമിതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കും.

ശരീരത്തിലെ ഈ അമിതമായ ഇരുമ്പിനെ പുറന്തള്ളാൻ മരുന്നുകൾ നൽകുന്ന രീതിയാണ് കീലേഷൻ തെറാപ്പി. ഇത് ഗുളിക രൂപത്തിലോ കുത്തിവെപ്പായോ നൽകാറുണ്ട്.

3. ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ (Bone Marrow Transplant)

തലസീമിയക്ക് നിലവിലുള്ള ഏക ശാശ്വത പരിഹാരമാണിത്. രോഗിയുടെ തകരാറിലായ അസ്ഥിമജ്ജയ്ക്ക് പകരം ആരോഗ്യവാനായ ഒരാളുടെ (പ്രത്യേകിച്ച് സഹോദരങ്ങൾ) അസ്ഥിമജ്ജ മാറ്റിവയ്ക്കുന്നു.

എന്നാൽ ഇത് സങ്കീർണവും ചെലവേറിയതുമായ പ്രക്രിയയാണ്.

4. ഫോളിക് ആസിഡ് സപ്ലിമെന്‍റുകൾ

ശരീരത്തിന് ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ സഹായിക്കുന്ന വിറ്റാമിനാണ് ബി-9 അഥവാ ഫോളിക് ആസിഡ്. തലസീമിയ രോഗികളിൽ ഇതിന്‍റെ കുറവ് കണ്ടുവരാറുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം ഫോളിക് ആസിഡ് ഗുളികകൾ നൽകാറുണ്ട്.

5. ശസ്ത്രക്രിയ (Splenectomy)

ചില സാഹചര്യങ്ങളിൽ പ്ലീഹയുടെ (Spleen) വലിപ്പം അമിതമായി വർധിക്കുകയും അത് രക്തകോശങ്ങളെ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്ലീഹ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഡോക്‌ടർമാർ നിർദേശിക്കാറുണ്ട്.

6. ജീൻ തെറാപ്പി (Gene Therapy)

ഈ രംഗത്തെ ഏറ്റവും പുതിയ പരീക്ഷണാടിസ്ഥാനത്തിലുള്ള ചികിത്സയാണിത്. രോഗിയുടെ തന്നെ കോശങ്ങളിൽ ജനിതക മാറ്റം വരുത്തി തകരാറിലായ ഹീമോഗ്ലോബിൻ ഉത്പാദനം പുനഃസ്ഥാപിക്കാൻ ഈ രീതിയിലൂടെ ശ്രമിക്കുന്നു.

തലസീമിയ വിമുക്തമായ ഒരു കേരളം എന്നത് കേവലമൊരു സ്വപ്നമല്ല, മറിച്ച് ശാസ്ത്രീയമായ മുൻകരുതലുകളിലൂടെ നമുക്ക് നേടിയെടുക്കാവുന്ന ലക്ഷ്യമാണ്.

രോഗം വരാതിരിക്കാനുള്ള ജാഗ്രതയാണ് ഏറ്റവും വലിയ മരുന്ന്. അറിവാണ് ഇതിന്‍റെ ആദ്യ ചുവടുവയ്പ്പ്.

കൂടുതൽ വിവരങ്ങൾ: ഡോ. ദീപക് ഗോപിനാഥ്
സീനിയർ സ്പെഷ്യലിസ്റ്റ് പാത്തോളജി ആസ്റ്റർ മിംസ് കോട്ടക്കൽ

 

27-04-2026

പ്രഭാതഭക്ഷണത്തിനു രുചിയേറും പ്രോട്ടീന്‍ സമ്പുഷ്‌ടമായ തക്കാളി ചട്ണി

പ്രഭാതഭക്ഷണത്തിനു രുചികരമായ പ്രോട്ടീന്‍ സമ്പുഷ്ടമായ തക്കാളി ചട്ണി തയാറാക്കാം. സാധാരണ തക്കാളി ചട്ണിയില്‍നിന്നു വ്യത്യസ്തമായി നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്താണ് ഈ സ്‌പെഷല്‍ തക്കാളി ചട്ണി തയാറാക്കുന്നത്.

രുചികരം എന്നതുപോലെ, ആരോഗ്യകരവുമാണ് ഈ ചട്ണി. ഇഡലി, ദോശ, വട, അല്ലെങ്കില്‍ പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാവുന്ന മികച്ച കോമ്പിനേഷനാണിത്.

കടലപ്പരിപ്പും നിലക്കടലയും ചേര്‍ക്കുന്നത് ചട്ണിക്ക് കൊഴുപ്പും പ്രത്യേക രുചിയും നല്‍കുന്നതോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും.

ചേരുവകള്‍

  • തക്കാളി: 4-5 എണ്ണം (അരിഞ്ഞത്)
  • നിലക്കടല: 1/2 കപ്പ്
  • കടലപ്പരിപ്പ്: 2 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്: 3-4 എണ്ണം
  • ഇഞ്ചി: 1/2 ടീസ്പൂണ്‍
  • വെളുത്തുള്ളി: 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
  • ജീരകം: 1/2 ടീസ്പൂണ്‍
  • മല്ലി: 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക്: 2 എണ്ണം
  • കറിവേപ്പില: 4-5 എണ്ണം
  • മല്ലിയില: 1 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
  • എണ്ണ: 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്: പാകത്തിനു ചേര്‍ക്കുക

തയാറാക്കുന്ന വിധം

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകവും മല്ലിയും ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക. ശേഷം നിലക്കടലയും കടലപ്പരിപ്പും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക.

ഇതിലേക്ക് അരിഞ്ഞ തക്കാളിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. (ആവശ്യമെങ്കില്‍ സവാളയും ചേര്‍ക്കാം). പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് 2-3 മിനിറ്റ് കൂടി വേവിക്കുക. ഇവ നന്നായി തണുത്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കറിവേപ്പില, വറ്റല്‍ മുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന ചട്ണിക്ക് മുകളിലേക്ക് ഒഴിക്കുക.

അവസാനമായി അല്പം മല്ലിയില കൂടി വിതറുന്നതോടെ രുചികരമായ തക്കാളി ചട്ണി റെഡി!

27-08-2025

അടുത്തറിയാം മഞ്ഞൾ മാഹാത്മ്യം

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദം. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്യൂമിൻ എന്ന ആന്‍റി ഓക്സി ഡന്‍റാണ് ഗുണങ്ങൾക്കു പിന്നിൽ. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരുന്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും മഞ്ഞളിലുണ്ട്.

മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാ ടാൻ മഞ്ഞൾ സഹായക മെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണ ങ്ങൾ തുടരുന്നു. മഞ്ഞൾ ആന്‍റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.

ചർമത്തിന്‍റെ അഴകിന്

ചർമത്തിലെ മുറിവുകൾ, പാടുകൾ എന്നിവ മാറാൻ മഞ്ഞൾ സഹായകം. മുറിവുകൾ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചർമത്തിനു പകരം പുതിയ ചർമം രൂപപ്പെടുന്നതിനും മഞ്ഞൾ ഗുണപ്രദം. ചർമരോഗങ്ങളെ ചെറുക്കാൻ മഞ്ഞൾ ഫലപ്രദം.

മഞ്ഞളും തൈരും ചേർത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടർച്ചയായി ചെയ്താൽ ചർമത്തിന്‍റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും, സ്ട്രച്ച് മാർക്കുകൾ മായും.

വിളർച്ച കുറയ്ക്കുന്നു

മഞ്ഞൾപ്പൊടി തേനിൽ ചേർത്തു കഴിച്ചാൽ വിളർച്ച മാറും. മഞ്ഞളിൽ ഇരുന്പ് ധാരാളം. കരളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കുന്നതിനും മഞ്ഞൾ സഹായകം.

വിഷാദം കുറയ്ക്കുന്നതിന്

മാനസികപിരിമുറുക്കവും വിഷാദവും അകറ്റുന്നതിനും മഞ്ഞൾ ഫലപ്രദമെന്നു ഗവേ ഷകർ. ഡിപ്രഷൻ ലക്ഷണങ്ങൾ കുറയ്ക്കു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു

കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.

കൃമികടിക്കു പരിഹാരം

കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.

എല്ലുകളുടെ കരുത്തിന്

മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.

നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം

നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻമഞ്ഞൾ വാങ്ങി കഴുകി യുണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.

28-03-2026

സോഷ്യൽ മീഡിയ വലിയ വെല്ലുവിളി; 15 വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവ്

പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.

സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്‍റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.

മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്‌ട്രേലിയ എടുത്ത തീരുമാനം ഇതിന്‍റെ ഭാഗമായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.

സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .

ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.

എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

28-04-2026

സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം

കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും മൂന്ന്-നാല് ഡിഗ്രി സെൽഷസ് വരെ ചൂട് കൂടുതാലാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ഏവരും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

ശക്തമായ വെയിലേ റ്റാൽ ശരീരത്തിന്‍റെ താപനിലയുടെ നിയന്ത്രണം സാധ്യമാകാതെ വരികയും ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കഠിനമായ തലവേദന, ഹൃദയമിടിപ്പ് വർധിക്കുക, ചർമത്തിലെ നിറം വ്യത്യാസം, ഓക്കാനം, ഛർദി, ബോധക്ഷയം തുടങ്ങിയവ ലക്ഷണങ്ങളാകാം. ചിലരിൽ ശരീരം ചുവന്നു തടിച്ചു വരും. വെള്ളം നിറഞ്ഞ് കുമിളകൾ പോലെ വന്ന് തൊലി പൊളിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. സൂര്യാഘാതം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇങ്ങനെ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. രോഗിയെ തണലുള്ള സ്ഥലത്തേക്ക് മാറ്റുക, തണുത്ത വെള്ളം കുടിക്കാൻ നൽകുക തുടങ്ങിയ പ്രഥമശുശ്രൂഷകളും ഉടൻ ലഭ്യമാക്കണം.

സൂര്യരശ്മികൾ പതിച്ചാൽ മറ്റ് പ്രശ്നങ്ങളും

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് അൾട്രാവയലറ്റ് രശ്മിയോടുള്ള അലർജി അഥവാ പോളിമോറസ് ലൈറ്റ് ഇറപ്ഷൻ. പുറത്തുനിന്നുള്ള കനത്ത വെയിൽ ഏറ്റവരിൽ കുറച്ചു സമയത്തിനകം ചൊറിച്ചിലോടുകൂടിയ ചുവന്ന തടിപ്പുകളോ കുരുക്കളോ കാണപ്പെടും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റവരിൽ മാത്രമല്ല ജനാലകളിൽകൂടി ശക്തമായ സൂര്യപ്രകാശം ഏൽക്കുന്ന ആളുകളിലും കാണപ്പെടാറുണ്ട്. പോളിമോറസ് ലൈറ്റ് ഇറപ്ഷൻ വരാതിരിക്കാൻ ശരീരം പൂർണമായി മൂടുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.

കൂടുതലായി ചൊറിച്ചിലും അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ ഓയിന്‍റ്മെന്‍റുകളോ ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളോ കഴിക്കണം. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലം ടാനിംഗ് ഉണ്ടാകാനും സാധ്യതയുണ്ട്. പുറത്തുനിന്നു സൂര്യപ്രകാശം ഏറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത നിറത്തിലുള്ള കരുവാളിപ്പ് ആണ് ടാനിംഗ്. ഇത് വരാതിരിക്കാൻ മികച്ച സൺസ്ക്രീൻ ഉപയോഗിക്കുകയോ ശരീരം പൂർണമായി കവർ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. ടാനിംഗ് വന്നുകഴിഞ്ഞാൽ ചിലർക്ക് തനിയെ മാറും. ഇങ്ങനെ മാറിയില്ലെങ്കിൽ വൈദ്യസഹായം തേടി ഡി-ടാൻ ക്രീമുകൾ ഉപയോഗിച്ചു തുടങ്ങണം. ക്രീമുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിച്ച ശേഷവും ടാനിംഗ് മാറിയില്ലെങ്കിൽ കെമിക്കൽ പീലിംഗ് എന്ന ലേസർ ചികിത്സാമാർഗത്തിലൂടെ ടാനിംഗ് കുറയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യാഘാതം ഏൽക്കാതിരിക്കാൻ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെവെയിൽകൊണ്ട് വിവിധ ജോലികളിൽ ഏർപ്പെടുന്നവരും പുറത്തു പോകുന്നവരും അതീവ ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശരീരം കവർ ചെയ്തുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കുട ഉപയോഗിക്കുക, തലയിൽ തൊപ്പി ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവയും ശീലമാക്കണം. അയവുള്ള കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം.

ശരീരത്തിനു ഹാനികരമായ അൾട്രാവയലറ്റ് റേഡിയേഷനിൽനിന്നു സംരക്ഷണം ലഭിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കാം. കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കണം.

സൺസ്ക്രീൻ ഉപയോഗിക്കുന്നവർ മൂന്നു-നാല് മണിക്കൂറിനുള്ളിൽ വീണ്ടും മാറി ഉപയോഗിക്കണം. മിനിമം എസ്പിഎഫ് 30 ഉള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്. പുറത്തു പോകുന്നതിന്‍റെ 20 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിൽ വെയിൽ ഏൽക്കുന്ന എല്ലാ ഭാഗങ്ങളിലും സൺസ്ക്രീൻ ഉപയോഗിക്കണം. കനത്ത വേനലിൽ ശരീരത്തിൽ ജലാംശം വേഗത്തിൽ നഷ്ടപ്പെടുമെന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും സാലഡുകളും ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.

07-08-2025

കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എന്ത്...?

നിങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരാണോ...? സ്ഥിരമായി കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് സന്തോഷ വാര്‍ത്ത, നിങ്ങളുടെ ലൈംഗിക ശേഷിക്ക് ഇത് ഉത്തേജനം പകരം... കാപ്പി പ്രേമികളായ പുരുഷന്മാര്‍ക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം എന്തുവേണം...

കാപ്പി കുടിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക കരുത്ത് വര്‍ധിക്കാറുണ്ടെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ ഇതില്‍പ്പരം എന്തുകാരണം വേണം? കാപ്പിയും പുരുഷ ലൈംഗികതയും തമ്മില്‍ എങ്ങനെ ഇഴചേര്‍ന്നിരിക്കുന്നു എന്നു നോക്കാം...

ഉദ്ധാരണക്കുറവിനു പരിഹാരം

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്‍റര്‍ നടത്തിയ ഒരു പഠനത്തില്‍ കാപ്പി കുടിക്കുന്നവര്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാപ്പിയില്‍ മധുരമിട്ട് കുടിച്ചാല്‍ പ്രമേഹം ഉണ്ടാകും എന്നതു മറ്റൊരു പ്രശ്‌നമാണ്.

അതുകൊണ്ട് കാപ്പി കഴിക്കുമ്പോള്‍ പരമാവധി മധുരവും പെയ്സ്റ്റുകളും ഇല്ലാതെ വേണം എന്നതും മറക്കരുത്. പ്രതിദിനം 2 മുതല്‍ 3 കപ്പ് വരെ കാപ്പി കുടിച്ച ആളുകള്‍ക്ക് ഉദ്ധാരണക്കുറവ് വളരെ വിരളമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങള്‍ക്ക് കഫീന്‍ പരിഹാരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്ക് ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കും. ആന്‍റിഓക്‌സിഡന്‍റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഉദ്ധാരണക്കുറവിന്‍റെ കാര്യത്തില്‍ ഒരു പ്രധാന പരിഹാര മാര്‍ഗമാണ്.

സ്റ്റാമിന വര്‍ധിപ്പിക്കുന്നു

ബെഡ്‌റൂമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ സ്റ്റാമിന ആവശ്യമാണ്. മറ്റെല്ലാ വ്യായാമങ്ങളെയും പോലെ കലോറി കത്തിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ലൈംഗികതയ്ക്കും ഉണ്ട്. അതായത് നല്ല സ്റ്റാമിനയുണ്ടെങ്കില്‍ നല്ലരീതിയില്‍ ലൈംഗികത ആസ്വദിക്കാം.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ പുരുഷന്മാരില്‍ സ്റ്റാമിന വര്‍ധിപ്പിക്കും. ഒപ്പം ക്ഷീണം കുറയ്ക്കാനും സഹായിക്കും. കഫീന്‍റെ സ്റ്റാമിന ബൂസ്റ്റിംഗ് കായിക താരങ്ങള്‍ കൃത്യമായി ഉപയോഗിക്കാറുണ്ട്. 75 ശതമാനം കായിക താരങ്ങളും മത്സരത്തിനു തൊട്ടുമുമ്പ് കഫീന്‍ കഴിക്കാറുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കും

കാപ്പിയിലെ കഫീന് സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് കാപ്പിയും സുഗന്ധത്തിന്. സമ്മര്‍ദ്ദം കുറയുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ ലൈംഗികത ആസ്വദിക്കാന്‍ സാധിക്കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലിബിഡോ കുറയുന്നതിലേക്ക് നയിക്കുന്നു.

ഇത് ലൈംഗിക പരാജയത്തിനും ഉദ്ധാരണക്കുറവിനും കാരണമാകാറുണ്ട്. ദീര്‍ഘകാല സമ്മര്‍ദ്ദം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയുന്നതുള്‍പ്പെടെ ജൈവപരമായ മാറ്റങ്ങള്‍ക്കു കാരണമാകും.

ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ കുറവ് താല്‍പര്യം കുറയ്ക്കുകയും ഉദ്ധാരണക്കുറവിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമാര്‍ഗമാണ് കഫീന്‍.

ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കും

കാപ്പിയിലെ കഫീന്‍ ലൈംഗിക ആഗ്രഹം വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാരണം, ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ കഫീന്‍ ഉദ്ധാരണക്കുറവ് പരിഹരിക്കും. അതോടെ ലൈംഗിക ആഗ്രഹം ഓട്ടോമാറ്റിക്കായി ഉണരും.

അതുപോലെ സ്റ്റാമിന വര്‍ധിക്കുന്നതോടെ ലൈംഗികത കൂടുതല്‍ ആസ്വദിക്കാനും സാധിക്കും. കാപ്പിയുടെ മണം പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

ad

ADVERTISEMENT

ad

ADVERTISEMENT

ad

ADVERTISEMENT

All

Videos

ഡൽഹിയിലെ തീപിടിത്തം; മരിച്ചവരിൽ വിദേശികളും
ദമ്പതികളുടെ കാർ ആക്രമിച്ച് അരക്കോടി കവർന്നു, ഇന്നത്തെ പ്രധാനവാർത്തകൾ
ദീപിക ഉന്നയിക്കുന്ന കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാർ പരിഹരിക്കും: മുഖ്യമന്ത്രി
ad

ADVERTISEMENT

All

Shorts

ad

ADVERTISEMENT

ad

ADVERTISEMENT

All

Out Of Range

ad

ADVERTISEMENT

Don't Miss Reading

ad

ADVERTISEMENT

Corehub Up