• Logo

Allied Publications

Australia & Oceania
കെ.ജെ ജോർജിന്‍റെ സംസ്കാരം ശനിയാഴ്ച പെർത്തിൽ
Share
പെർത്ത്: പെർത്തിലെ സർ ചാൾസ് ഗാർഡനെർ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കുന്പളങ്ങി സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കുന്പളങ്ങി കോച്ചേരിൽ കെ.ജെ ജോർജ്(തങ്കച്ചൻ69) സംസ്കാരം ശനിയാഴ്ച പെർത്തിലെ ഷെൻണ്ടൻ പാർക്ക് സെൻറ് അലോഷ്യസ് പള്ളിയിൽ നടക്കും. ( St. Aloysius Church, 84 Keightley Road West, Shenton park 6008 ) രാവിലെ 8.15ന് പൊതുദർശനവും ഒന്പതിന് വിശുദ്ധ കുർബാനയോടുകൂടി മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.30ന് കാരക്കാട്ടാ സെമിത്തേരി ചാപ്പലിൽ ( Karrakatta Cemetery chapel Railway Rd, Karrakatta WA 6010 ) ശുശ്രൂഷകളോടെ സംസ്കരിക്കും.

പെർത്തിലെ സർ ചാൾസ് ഗാര്ഡനെർ ഹോസ്പിറ്റലിൽ കഴിഞ്ഞ മേയ് 30നാണ്് ഹൃദയാഘാതത്തെ തുടർന്ന്മരണമടഞ്ഞത് മൂന്ന് മാസത്തേക്ക് Joondalup Edith Cowan (ECU)യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ മകൾ നിർമ്മല നിബിന്‍റെ അടുത്തെത്തിയതായിരുന്നു. കോവിഡ് വ്യാപനംമൂലം തിരികെ നാട്ടിലേക്കു പോകാൻ സാധിക്കാതെ വരുകയായിരുന്നു. വളരെ ആരോഗ്യവനായിരുന്ന ഇദ്ദേഹം പെട്ടന്ന് ബ്ലഡ് പ്രഷർ കൂടുകയും ഹൃദയാഘാതം ഉണ്ടാകുകയും മുന്നു ദിവസമായി ഐസിയുവിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

ഭാര്യ: പേരതയായ മേരി. മക്കൾ: ഷാലിമ (ഒഎൽസിജിഎച്ച്എസ്, തോപ്പുംപടി), ഷാലിയ (മഞ്ജു) (കിറ്റ് കോ, എറണാകുളം), നിർമല (പെർത്ത്) , ശ്വേത (സിഡ്നി). മരുമക്കൾ: അരൂർ കൈതവേലിക്കകത്ത് ഗിൽബർട്, ചുണങ്ങംവേലി കണിയോടിക്കൽ ലോയ്ഡ്, ഇടപ്പള്ളി മലമേൽ നിബിൻ (പെർത്ത്), ഇലഞ്ഞി പുത്തൻപറന്പിൽ അനൂപ് (സിഡ്നി).

റിപ്പോർട്ട്: ബിജു നടുകാണി

ആലിസ് സ്പ്രിംഗ്സ് സെന്‍റ് മേരീസ്‌ പള്ളിയിൽ തിരുനാൾ.
ആലിസ് സ്പ്രിംഗ്സ്: സെന്‍റ് മേരീസ്‌ സീറോമലബാർ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്‍റെയും വി. തോമശ്ലീഹയുടെയും വി.
ഓസ്ട്രേലിയന്‍ മലയാളികളുടെ മലയാളീപത്രം ഡോട് കോം ഡോട് എയു എം. മുകുന്ദന്‍ പ്രകാശിപ്പിച്ചു.
കാൻബറ: ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ രാജ്യങ്ങളിലെ മലയാളികള്‍ക്കായി സിഡ്‌നി ആസ്ഥാനമായി 15 വര്‍ഷമായി പ്രസിദ്ധീകര
മലയാളി നഴ്സ് ന്യൂസിലൻഡിൽ അന്തരിച്ചു.
ഓക്‌ലൻഡ്: മലയാളി നഴ്സ് ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ന്യൂസിലൻഡിൽ അന്തരിച്ചു.
ബ്രിസ്ബെണിൽ കരിംങ്കുന്നം സംഗമം അവിസ്മരണീയമായി.
ബ്രിസ്ബെൺ: കരിംങ്കുന്നം പ്രദേശത്തു നിന്നും ഓസ്ട്രേലിയയിലെ ബ്രിസ്ബണിലേക്ക് കുടിയേറിയ കരിംങ്കുന്നംകാർ അക്കേഷ്യറിഡ്ജിലെ വെ
എയർ ന്യൂസിലൻഡ് മേധാവിയായി ഇന്ത്യൻ വംശജൻ.
വെല്ലിംഗ്ടൺ: എയർ ന്യൂസിലൻഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വം