• Logo

Allied Publications

Australia & Oceania
കെ.ജെ ജോർജിന്‍റെ സംസ്കാരം ശനിയാഴ്ച പെർത്തിൽ
Share
പെർത്ത്: പെർത്തിലെ സർ ചാൾസ് ഗാർഡനെർ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കുന്പളങ്ങി സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കുന്പളങ്ങി കോച്ചേരിൽ കെ.ജെ ജോർജ്(തങ്കച്ചൻ69) സംസ്കാരം ശനിയാഴ്ച പെർത്തിലെ ഷെൻണ്ടൻ പാർക്ക് സെൻറ് അലോഷ്യസ് പള്ളിയിൽ നടക്കും. ( St. Aloysius Church, 84 Keightley Road West, Shenton park 6008 ) രാവിലെ 8.15ന് പൊതുദർശനവും ഒന്പതിന് വിശുദ്ധ കുർബാനയോടുകൂടി മൃത സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.30ന് കാരക്കാട്ടാ സെമിത്തേരി ചാപ്പലിൽ ( Karrakatta Cemetery chapel Railway Rd, Karrakatta WA 6010 ) ശുശ്രൂഷകളോടെ സംസ്കരിക്കും.

പെർത്തിലെ സർ ചാൾസ് ഗാര്ഡനെർ ഹോസ്പിറ്റലിൽ കഴിഞ്ഞ മേയ് 30നാണ്് ഹൃദയാഘാതത്തെ തുടർന്ന്മരണമടഞ്ഞത് മൂന്ന് മാസത്തേക്ക് Joondalup Edith Cowan (ECU)യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ മകൾ നിർമ്മല നിബിന്‍റെ അടുത്തെത്തിയതായിരുന്നു. കോവിഡ് വ്യാപനംമൂലം തിരികെ നാട്ടിലേക്കു പോകാൻ സാധിക്കാതെ വരുകയായിരുന്നു. വളരെ ആരോഗ്യവനായിരുന്ന ഇദ്ദേഹം പെട്ടന്ന് ബ്ലഡ് പ്രഷർ കൂടുകയും ഹൃദയാഘാതം ഉണ്ടാകുകയും മുന്നു ദിവസമായി ഐസിയുവിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

ഭാര്യ: പേരതയായ മേരി. മക്കൾ: ഷാലിമ (ഒഎൽസിജിഎച്ച്എസ്, തോപ്പുംപടി), ഷാലിയ (മഞ്ജു) (കിറ്റ് കോ, എറണാകുളം), നിർമല (പെർത്ത്) , ശ്വേത (സിഡ്നി). മരുമക്കൾ: അരൂർ കൈതവേലിക്കകത്ത് ഗിൽബർട്, ചുണങ്ങംവേലി കണിയോടിക്കൽ ലോയ്ഡ്, ഇടപ്പള്ളി മലമേൽ നിബിൻ (പെർത്ത്), ഇലഞ്ഞി പുത്തൻപറന്പിൽ അനൂപ് (സിഡ്നി).

റിപ്പോർട്ട്: ബിജു നടുകാണി

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.