• Logo

Allied Publications

Europe

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം

ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ഐ​റീ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ഗോ​ള മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി ഡ​ബ്ലി​നി​ലെ സെ​ന്‍റ് ഡോ​മി​നി​ക്സ് കോ​ള​ജ് കാ​ബ​റ​യി​ലെ​യും ക്ലെ​യ​റി​ലെ സെ​ന്‍റ് ഫ്ലാ​ന​ൻ​സ് കോ​ള​ജ് എ​ന്നി​സ്‌​ലെ​യും സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി. ഈ ​വി​ജ​യം മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​ന​ക​ര​മാ​ണ്. വി​ജ​യി​ച്ച സെ​ന്‍റ് ഡോ​മി​നി​ക്സ് കോ​ള​ജ് കാ​ബ​റ ടീ​മി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രേ​യ മ​രി​യ സാ​ജു​വും നി​യ നെ​ജു​വും മ​ല​യാ​ളി​ക​ളാ​ണ്. ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ജീ​വ​ൻ നി​ല​നി​ല്പി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, ജ​ലം, ഓ​ക്സി​ജ​ൻ എ​ന്നി​വ​യു​ടെ പു​ന​രു​പ​യോ​ഗം ന​ട​ത്തു​ന്ന ക്ളോ​സ്ഡ്​ലൂ​പ്പ് സി​സ്റ്റം ആ​ണ് ഈ ​വി​ദ്യാ​ർ​ത്ഥി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. "Inis Beatha' അ​ഥ​വാ "Island of Life' എ​ന്നാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​രു​ടെ ഡി​സൈ​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ആ​ക​ർ​ഷ​ണം ഇ​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്പേ​സ് ഹാ​ബി​റ്റാ​റ്റ്, മ​റ്റ് ഗ്ര​ഹ​ങ്ങ​ളും ആ​സ്ട്രോ​യി​ഡു​ക​ളും പ​രി​വേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മാ​സം ഫ്ലോ​റി​ഡ​യി​ലെ ഓ​ർ​ലാ​ൻ​ഡോ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പേ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ൺ​ഫ​റ​ൻ​സി​ൽ സ്പേ​സ് ഇ​ൻ​ഡ​സ്ട്രി​യി​ലെ പ്ര​മു​ഖ​ർ, ശാ​സ്ത്ര​ജ്ഞ​ർ, ബ​ഹി​രാ​കാ​ശ പ്രേ​മി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ർ ത​ങ്ങ​ളു​ടെ ഡി​സൈ​ൻ അ​വ​ത​രി​പ്പി​ക്കും.


ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു

സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക​യി​ലെ എ​ല്ലാ പി​താ​ക്ക​ന്മാ​രും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ നി​ത്യ​സ​ഹാ‌​യ​മാ​താ​വി​ന്‍റെ ലോ​ഗോ​യു​ടെ കൂ​ടി​യു​ള്ള വെ​ള്ള ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കു​കൊ​ണ്ട​ത്. ഇ​ട​വ​ക​യി​ലെ വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ പി​താ​ക്ക​ന്മാ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം പാ​ട്ടു​ക​ളും ത​യാ​റാ​ക്കി​യ അ​വ​ത​രി​പ്പി​ച്ചു. കു​ർ​ബാ​ന​യ്ക്കി​ടെ റ​വ.​ഫാ. ജോ​ര്‍​ജ് എ​ട്ടു​പ​റ​യി​ൽ ഓ​രോ വ്യ​ക്തി​യു​ടേ​യും ജീ​വി​തം പൂ​ർ​ണ​മാ​കു​ന്ന​തി​ൽ പി​താ​ക്ക​ന്മാ​ർ വ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം, പി​താ​ക്ക​ന്മാ​രു​ടെ സ്‌​നേ​ഹ​വും ത്യാ​ഗ​വും അ​ധ്വാ​ന​വു​മാ​ണ് മ​ക്ക​ള്‍​ക്ക് ന​ല്ല ജീ​വി​തം സ​മ്മാ​നി​ക്കു​ന്ന​ത് എ​ന്നും ഓ​ർ​മി​പ്പി​ച്ച് ഫാ​ദേ​ഴ്സ് ഡേ ​ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നാ​വി​ന് രു​ചി​യേ​റു​ന്ന വി​വി​ധ ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി ഫു​ഡ് കൗ​ണ്ട​റു​ക​ളും മ​ന​സി​നു ഉ​ല്ലാ​സ​മേ​കു​ന്ന വി​വി​ധ​ങ്ങ​ളാ​യ ഗെ​യി​മു​ക​ളും ഫ്രീ ​റാ​ഫി​ൾ ടി​ക്ക​റ്റ്സും മെ​ൻ​സ് ഫോ​റം ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജി​ജോ​മോ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ബെ​ന്നി പാ​ലാ​ട്ടി, ട്ര​ഷ​റ​ർ ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നോ​ര്‍​ക്ക റൂ​ട്ട്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ടി. ​ര​ശ്മി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ദേ​വ​പ്ര​സാ​ദി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. കോ​യി​ക്ക​മ​ണ്ണി​ല്‍ പു​ത്ത​ന്‍​വീ​ട് (ദേ​വ​രാ​ഗം) കെ.​പി. പ്ര​സാ​ദി​ന്‍റെ​യും പ​രേ​ത​യാ​യ ലേ​ഖ​പ്ര​സാ​ദി​ന്‍റെ​യും (ന​ഴ്സ്) ഏ​ക​മ​ക​നാ​ണ്. ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് ബോ​ഹും റൂ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ജി​യോ​ള​ജി​ മാ​സ്റ്റേ​ഴ്സ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ ദേ​വ​പ്ര​സാ​ദ് മ​രി​ച്ച​ത്. 2024 മാ​ര്‍​ച്ചി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യാ​ണ് ദേ​വ​പ്ര​സാ​ദ് ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​യ​ത്. കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റും മു​ഖേ​ന നോ​ര്‍​ക്ക റൂ​ട്ട്സ്, ലോ​ക​കേ​ര​ള സ​ഭ, ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​കകേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ എ​ന്നി​വ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​യ​ത്.


ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം

ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന്നാ​മ​തെ​ത്തി. പാ​പ്പ​ൻ​സ് ഫി​സ്ബ​റോ, ചീ​യേ​ഴ്സ് നീ​നാ, ഡി​ഫ​ന്റേ​ഴ്സ് ഡ​ൻ​ഗാ​ർ​വ​ൻ എ​ന്നീ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. റ​റി​മ്മ്സ് ( Tug of war IrelandIndia Malayali Segment)ന്‍റെ ഗൈ​ഡ്ലൈ​ൻ​സും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ഫാ. ​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. Irish Tug of War Association Secretary നോ​യ​ൽ സ​മ്മാ​ന ദാ​നം നി​ർ​വ​ഹി​ച്ചു. അ​യ​ർ​ല​ൻ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.


ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്

നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി​ൽ വച്ച് ഓ​ക്സ്ഫോ​ർ​ഡ് മേ​ഖ​ലാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ഭി​വ​ന്ദ്യ അ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ച്ചു, സ​ന്ദേ​ശം ന​ൽ​കും. കോ​ഴി​ക്കോ​ട് മേ​രി​മാ​താ പ്രോ​വി​ൻ​ന്‍റെ വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലും, അ​ഭി​ഷി​ക്ത ധ്യാ​ന ഗു​രു​വു​മാ​യ സി​സ്റ്റ​ർ എ​ൽ​സീ​സ് മാ​ത്യു (MSMI) നോ​ർ​ത്താം​പ്ട​ണി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​താ​ണ്. നോ​ർ​ത്താം​പ്ട​ൺ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ പ്രീ​സ്റ്റും, റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും, പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ട്ട​നാ​നി​യി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു, ശു​ശ്രു​ഷ​ക​ൾ ന​യി​ക്കും. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ തി​രു​ര​ക്ത വ​ണ​ക്ക​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ജൂ​ലൈ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വി​ശേ​ഷാ​ൽ തി​രു​വ​ച​ന ശു​ശ്രു​ഷ മാ​ന​സാ​ന്ത​ര​ത്തി​നും, വി​ശു​ദ്ധീ​ക​ര​ണ​ത്തി​നും, ന​വീ​ക​ര​ണ​ത്തി​നും ഏ​റെ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും. നോ​ർ​ത്താം​പ്ട​ണി​ലെ സെ​ ഗ്രി​ഗ​റി ദി ​ഗ്രെ​യ്റ്റ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ സ​മാ​പി​ക്കും. കു​മ്പ​സാ​ര​ത്തി​നും, സ്പി​രി​ച്യു​ൽ ഷെ​യ​റിംഗിനും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക്ക​ർമ​ങ്ങ​ളി​ലും, തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലും പ​ങ്കു​ചേ​ർ​ന്ന് ദൈ​വീ​ക കൃ​പ​ക​ളും, അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും സ്നേ​ഹ​പൂ​ര്‍​വം ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: Fr. Sebastian Pottananiyil 07918266277 Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS


ജര്‍മനിയില്‍ സീറോമലങ്കര കത്തോലിക്കാ സഭാസംഗമം വെള്ളിയാഴ്ച മുതല്‍

ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഭാ​സം​ഗ​മം ന​ട​ത്തു​ന്നു. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ (ജൂ​ണ്‍ 20, 21,22) ബോ​ണി​ല്‍ വ​ച്ചാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ഭാ​സം​ഗ​മ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി സീ​റോ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ മോ​റ​ന്‍ മോ​ര്‍ ബ​സേ​ലി​യോ​സ് ക​ര്‍​ദി​നാ​ള്‍ ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ പ​ങ്കെ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​യ്ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ യൂ​ത്ത് സെ​മി​നാ​ര്‍ (20/21, Haus Annberg,Annaberg Strasse 400 Bonn) ഞായറാഴ്ച ​രാ​വി​ലെ 9.30 മു​ത​ല്‍ 12.30 വ​രെ പൊ​തു​സെ​മി​നാ​റും Hl.Geist Kirche, Venusberg, Bonn) ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മ​ണി​യ്ക്ക് വി. ​കു​ര്‍​ബാ​ന​യോ​ടു​കൂ​ടി സം​ഗ​മ​ത്തി​ന് തി​ര​ശീ​ല വീ​ഴും. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര മു​ത​ല്‍ സാം​സ്കാ​രി​ക പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രിക്കും.


വേൾഡ് മലയാളി കൗൺസിലിന്‍റെ ഇന്‍റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ആരോഗ്യ സെമിനാർ 22ന്

ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം​ഓ​ൺ​ലൈ​നി​ലൂ​ടെ ആ​രോ​ഗ്യ സെ​മി​നാ​ർ സംഘടിപ്പിക്കുന്നു. ജൂൺ 22ന് ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന സൂം ​മീ​റ്റി​ങ്ങി​ൽ പു​ന​ര​ധി​വാ​സ വൈ​ദ്യ​ശാ​സ്ത്രം, ന​ഷ്ട​പ്പെ​ട്ട പ​ല്ലു​ക​ൾ, ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മ​റ​ഞ്ഞി​രി​ക്കു​ന്ന പ​ക്ഷ​പാ​ത​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ സം​സാ​രി​ക്കും. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​ജി​മി ജോ​സ് ന്ധ​പു​ന​ര​ധി​വാ​സ വൈ​ദ്യ​ശാ​സ്ത്രം: ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നി​ലേ​ക്കു​ള്ള ഒ​രു ആ​മു​ഖം​ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും. കോ​ട്ട​യ​ത്തെ പ്രീ​മി​യ​ർ ഡെ​ന്റ​ൽ സ്പെ​ഷാ​ലി​റ്റീ​സി​ലെ ഡോ. ​മി​ല​ൻ മ​റി​യം രാ​ജീ​വ് ന്ധ​ന​ഷ്ട​പ്പെ​ട്ട പ​ല്ല് എ​ത്ര​യും വേ​ഗം മാ​റ്റി​സ്ഥാ​പി​ക്കു​ന്നു​വോ അ​ത്ര​യും ന​ല്ല​ത്ന്ധ എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ സൈ​ക്കോ​ള​ജി​സ്റ്റ് ദി​യ തെ​രേ​സ് ജോ​സ് ന്ധ​നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ മ​റ​ഞ്ഞി​രി​ക്കു​ന്ന പ​ക്ഷ​പാ​ത​ങ്ങ​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൂം ​മീ​റ്റിം​ഗ് ഐ​ഡി: 803 423 5854, പാ​സ്കോ​ഡ്: 2ഖ​ഴ​സേ9. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ഫോ​റ​ത്തി​ന്റെ പ്ര​സി​ഡ​ന്റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ​ല​നെ (യു​കെ) വാ​ട്ട്സ്ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: 00447470605755.


ഇം​ഗ്ല​ണ്ടി​ലെ "ന​സ്രേ​ത്ത്’ മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​മൊ​രു​ങ്ങി; വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 19ന്

കേം​ബ്രി​ഡ്ജ്: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ ജൂ​ബി​ലി വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ, പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ന​ത്തി​ൽ മ​രി​യ ഭ​ക്ത​രാ​യ ആ​യി​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കു​വാ​ൻ വാ​ൽ​സിം​ഗ്ഹാം ഒ​രു​ങ്ങി. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന വാ​ൽ​സിം​ഗ്ഹാം മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും തി​രു​നാ​ളും ജൂ​ലൈ 19ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യി കൊ​ണ്ടാ​ടും. തീ​ർ​ഥാ​ട​ന ശു​ശ്രു​ഷ​ക​ളു​ടെ​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ​യും സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 19 ന് ​ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക് സ​പ്രാ യാ​മ​പ്രാ​ർ​ത്ഥ​ന​യോ​ടെ തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തീ​ർ​ഥാ​ട​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ക്കു​ന്ന​താ​ണ്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ് തീ​ർ​ഥാ​ട​നം ന​ട​ക്കു​ന്ന​ത്. യു​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ മ​രി​യ​ൻ സം​ഗ​മ​വേ​ദി​യാ​യാ​ണ് വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ സീ​റോ മ​ല​ബാ​ർ ത​ന​യ​രാ​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും, മ​രി​യ ഭ​ക്തി​യു​ടെ പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും അ​ത്യാ​ഘോ​ഷ​പൂ​ർ​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ മ​രി​യ​ൻ സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. തീ​ർ​ത്ഥാ​ട​ന​ത്തി​ന്റെ സ​മ​യ​ക്ര​മം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 9:30 ആ​രാ​ധ​ന 10:15 മ​രി​യ​ൻ പ്ര​ഘോ​ഷ​ണം 11:00 കൊ​ടി​യേ​റ്റ് 11:30 ഉ​ച്ച​ഭ​ക്ഷ​ണം ,അ​ടി​മ​വ​ക്ക​ൽ . 12:15 പ്ര​സു​ദേ​ന്തി വാ​ഴി​യ്ക്ക​ൽ . 12:30 ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം . 13:45 SMYM മ്യൂ​സി​ക് മി​നി​സ്ട്രി ഒ​രു​ക്കു​ന്ന ’സ​മ​യം ബാ​ൻ​ഡ്’ 14:15 മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി 16:30 ന​ന്ദി പ്ര​കാ​ശ​നം, തീ​ർ​ഥാ​ട​ന സ​മാ​പ​നം . തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine of Our Lady Walshingham, Houghton St. Giles Norfolk,NR22 6AL


ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു

ബ്രസൽസ്: യൂറോപ്പിന്‍റെ അതിർത്തി രഹിത മേഖലയായ ഷെംഗൻ ഉടമ്പടിക്ക് 40 വയസ് പിന്നിട്ടു. അതിർത്തികളില്ലാത്ത ഈ പ്രദേശം ദശലക്ഷക്കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കുന്നു 1985 ജൂൺ 14 ന് ലക്സംബർഗിലെ ഷെംഗൻ എന്ന ചെറിയ പട്ടണത്തിൽ വച്ച് അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ (ബെൽജിയം, ഫ്രാൻസ്, ജർമനി, ലക്സംബർഗ്, നെതർലാൻഡ്‌സ്) തങ്ങളുടെ ആഭ്യന്തര അതിർത്തി പരിശോധനകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാനും പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. യൂറോപ്പിലെ ആദ്യത്തെ സൗജന്യ യാത്രാ ക്രമീകരണമായിരുന്നില്ല ഷെംഗൻ. ബെനെലക്സ് രാജ്യങ്ങളും നോർഡിക് രാജ്യങ്ങളും ഇതിനകം സമാനമായ യാത്രാ മേഖലകൾ സ്ഥാപിച്ചിരുന്നു.1990ൽ, ഷെംഗൻ കൺവൻഷൻ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങളില്ലാത്ത ഒരു പ്രദേശം സ്ഥാപിക്കുന്നതിനുള്ള വിശദാംശങ്ങൾ നൽകുന്ന ഒരു കരാറിലൂടെ പൂർത്തീകരിക്കപ്പെട്ടു. 1997ൽ ഒപ്പുവച്ച ആംസ്റ്റർഡാം ഉടമ്പടി 1999ൽ യൂറോപ്യൻ യൂണിയൻ നിയമ ചട്ടക്കൂടിലേക്ക് ഷെംഗനെ ഉൾപ്പെടുത്തി. ഇന്ന്, ഷെംഗൻ മേഖലയിൽ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 25 ഉം യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനിലെ നാല് രാജ്യങ്ങളും (ഐസ്‌ലൻഡ്, ലിക്റ്റൻസ്റ്റൈൻ, നോർവേ, സ്വിറ്റ്സർലൻഡ്) ഉൾപ്പെടുന്നു. 2025 ജനുവരി ഒന്നിന് റൊമാനിയയും ബൾഗേറിയയും ഈ കൂട്ടായ്മയിൽ ഏറ്റവും ഒടുവിൽ ചേർന്ന രാജ്യങ്ങളാണ്. 2026 മുതൽ സൈപ്രസും ഷെംഗൻ പ്രദേശത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.യൂറോപ്യൻ കൗൺസിൽ വെബ്സൈറ്റ് അനുസരിച്ച്, ഷെംഗൻ പ്രദേശം 4.5 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്നു, ഇതിലെ മൊത്തം ജനസംഖ്യ ഏകദേശം 450 ദശലക്ഷമാണ്. ഓരോ ദിവസവും ഏകദേശം 3.5 ദശലക്ഷം ആളുകൾ ജോലി, പഠനം അല്ലെങ്കിൽ സന്ദർശനം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഷെംഗൻ അതിർത്തികൾ കടക്കുന്നു. വിനോദത്തിനായി യൂറോപ്യൻ യൂണിയൻ സന്ദർശിക്കാൻ വീസ ആവശ്യമുള്ള ഇയു ഇതര പൗരന്മാർക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കാം. ഇത് 180 ദിവസത്തെ കാലയളവിൽ 90 ദിവസം വരെ അതിർത്തി രഹിത മേഖലയിൽ താമസിക്കാനും യാത്ര ചെയ്യാനും അവരെ അനുവദിക്കുന്നു. യൂറോപ്യൻ സംയോജനത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് ആഭ്യന്തര അതിർത്തി പരിശോധനകൾ ഇല്ലാതാക്കിയത്. അതേസമയം, ബാഹ്യ അതിർത്തി നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊലീസ് സഹകരണം വർധിപ്പിക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു. ഷെംഗൻ ഇൻഫർമേഷൻ സിസ്റ്റം (SIS), യൂറോപ്യൻ ബോർഡർ ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസി (Frontex), യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ ലോ എൻഫോഴ്‌സ്‌മെൻ്റ് കോഓപ്പറേഷൻ (Europol) എന്നിവ ഇതിനായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഷെംഗൻ ബോർഡേഴ്സ് കോഡ് അനുസരിച്ച്, പൊതുനയത്തിനോ ആഭ്യന്തര സുരക്ഷയ്‌ക്കോ ഭീഷണിയുണ്ടെങ്കിൽ, അംഗരാജ്യങ്ങൾക്ക് താൽക്കാലികമായി ആഭ്യന്തര അതിർത്തി പരിശോധനകൾ പുനഃസ്ഥാപിക്കാൻ കഴിയും. ജർമനിയും ഓസ്ട്രിയയും അനധികൃത കുടിയേറ്റം തടയുന്നതിനായി അതിർത്തി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഷെംഗൻ പ്രദേശത്തിന്‍റെ അടുത്ത ഘട്ടം ഡിജിറ്റലൈസേഷനാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അടുത്തിടെ വീസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനും ഡിജിറ്റൽ വീസ നൽകാനും സമ്മതിച്ചു. കൂടാതെ, ഷെംഗൻ പ്രദേശത്ത് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരെ റജിസ്റ്റർ ചെയ്യുന്ന എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വർഷം ഒക്ടോബറിൽ നിലവിൽ വരും. ഇതിനുശേഷം, വീസയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇയു ഇതര പൗരന്മാർ യാത്രയ്ക്ക് മുമ്പ് യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) വഴി യാത്രാ അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്.


വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബ്‌ റോ​മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

റോം: ​അ​ന്ത​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബ് ഇ​റ്റ​ലി​യി​ൽ ആ​ദ്യ​മാ​യി ത​ല​സ്ഥാ​ന​മാ​യ റോ​മി​ൽ ആ​രം​ഭി​ച്ചു. അ​തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ട​ന​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​ഷാ​ന​വാ​സ് ഖാ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​സ് വ​ർ​ഗീ​സ്, സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഷാ​ജി എം. ​മാ​ത്യു, സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ഇ​ല​ക്ട് ഡോ.​തോ​മ​സ് ജോ​ർ​ജ്‌ എ​ന്നി​വ​ർ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച് അ​നു​ഗ്ര​ഹം തേ​ടി. ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​നേ​യും വ​ത്തി​ക്കാ​നി​ലെ​ത്തി സം​ഘം സ​ന്ദ​ർ​ശി​ച്ചു.​അ​ദ്ദേ​ഹ​വും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും പ്രാ​ർ​ഥ​നാ​ശം​സ​ക​ളും അ​നു​ഗ്ര​ഹ​വും ന​ൽ​കു​ക​യും ചെ​യ്തു. റോ​മി​ലെ മോ​ന്തേ അ​ർ​സീ​ചി​യോ ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ബെ​റ്റ്സി ജോ​ർ​ജ്‌ വൈ​സ്മെ​ൻ​പ്രാ​ർ​ഥ​ന ചൊ​ല്ലി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ആ​യി​രു​ന്ന സെ​ജി ജേ​ക്ക​ബ് ച​ട​ങ്ങു​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കു​ക​യും ഒ​രു​രു​ത്ത​രെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്രെ​ഷ​റ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ഉ​ദ്ഘാ​ട​നം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​ഷാ​ന​വാ​സ്‌ ഖാ​ൻ നി​ർ​വ​ഹി​ച്ചു. അ​ദ്ദേ​ഹം സം​ഘ​ട​ന​യു​ടെ എ​ല്ലാ പ്രൊ​ജ​ക്റ്റു​ക​ളെ​യും പ​റ്റി​യും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. ലോ​ക​മാ​ന​മു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​സ് വ​ർ​ഗീ​സ് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യും തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് മെ​മ്പ​ർ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ചെ​സ്റ്റ് പി​ൻ എ​ന്നി​വ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ, സെ​ക്ര​ട്ട​റി ഷൈ​ൻ റോ​ബ​ർ​ട്ട്‌ ലോ​പ്പ​സ്, ട്രെ​ഷ​റ​ർ ജോ​ർ​ജ്‌ റ​പ്പാ​യി എ​ന്നി​വ​രെ സ്ഥാ​ന​മേ​ൽ​പ്പി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ന്നു. അ​തി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സ്വീ​ക​രി​ക്ക​ൽ ക​ർ​മം ന​ട​ന്നു. ചാ​ർ​ട്ട​ർ അ​വ​ത​ര​ണം നി​ർ​വ​ഹി​ച്ച​ത് സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഇ​ല​ക്ട് ഡോ. ​തോ​മ​സ് ജോ​ർ​ജ്‌ ആ​ണ്. സം​ഘ​ട​ന വി​യ​ന്ന ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി വെ​ളി​യ​ത്ത്, അ​ലി​ക് ഇ​റ്റ​ലി സെ​ക്ക്ര​ട്ട​റി തോ​മ​സ് ഇ​രി​മ്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി ഷൈ​ൻ റോ​ബ​ർ​ട്ട്‌ ലോ​പ്പ​സ് ന​ന്ദി​പ​റ​ഞ്ഞു. മീ​റ്റിം​ഗ് തീ​ർ​ന്ന​താ​യും ഭ​ക്ഷ​ണ​ത്തി​നാ​യി എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​സ്മോ​ൻ ക​മ്മ​ട്ടി​ൽ പ​റ​ഞ്ഞു. പി​ന്നീ​ട് ഫെ​ല്ലോ​ഷി​പ്പും ഡി​ന്ന​റും ന​ട​ന്നു.


നി​ല​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: യുഡിഎഫ് പ്രചാരണത്തിന് കരുത്തേകി ഐ​ഒ​സി യു​കെ

നി​ല​മ്പൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നാ​യി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ഘ​ട​കം. എ​ഐ​സി​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഒ​സി യു​കെ ചി‌​ട്ട​യോ​ടെ​യാ​ണ് നി​ല​മ്പൂ​രി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സും നേ​താ​വ് റോ​മി കു​ര്യാ​ക്കോ​സു​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 32 പേ​ര​ട​ങ്ങു​ന്ന ഐ​ഒ​സി ക​ർ​മ​സേ​ന​യ്ക്ക് രൂ​പം ന​ൽ​കു​ക​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക​യും എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​പ​ടി. ഐ​ഒ​സി യു​കെ പ്ര​വ​ർ​ത്ത​ക​നും നി​ല​മ്പൂ​ർ നി​വാ​സി​യു​മാ​യ ഷി​ജോ മാ​ത്യു​വാ​ണ് മ​ണ്ഡ​ല​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​കോ​പ​നം ന​ൽ​കു​ന്ന​ത്. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഐ​ഒ​സി ക​ർ​മ​സേ​ന പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ക്ക് തു​ട​ക്കം കു​റി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​ല​മ്പൂ​ർ മു​നി​സി​പ്പാ​ലി​റ്റി, ഇ​ട​ക്ക​ര, മൂ​ത്തേ​ടം, അ​മ​ര​മ്പ​ലം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖ്യ​കേ​ന്ദ്ര​മാ​ക്കി ശ​ക്ത​മാ​യ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന ന​ട​ത്തി. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യ്ക്കൊ​പ്പം എ​ട​ക്ക​രയി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ചു​രു​ളാ​യിലെ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മൂ​ത്തേ​ടത്ത് ഭ​വ​നസ​ന്ദ​ർ​ശ​ന​ത്തി​ലും ഐ​ഒ​സി യു​കെ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി. അ​മ​ര​മം​ഗ​ലം പൂ​ക്കോ​ട്ടും​പാ​ട​ത്ത് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ലും മ​രു​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ലും ഐ​ഒ​സി നേ​താ​ക്ക​ൾ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന മീ​റ്റിം​ഗി​ലും ഐ​ഒ​സി നേ​താ​ക്ക​ൾ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ, കെ​പി​സി​സി അധ്യക്ഷൻ സ​ണ്ണി ജോ​സ​ഫ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ, വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് അധ്യക്ഷൻ രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന ന​ട​ത്തി​യ​ത്.


അ​ർ​ണോ​ർ മാ​ത്യു​വി​ന്‍റെ ആ​ദ്യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യും മാ​ഞ്ച​സ്റ്റ​ർ നി​വാ​സി​യു​മാ​യ അ​ർ​ണോ​ൾ മാ​ത്യു​വി​ന്‍റെ(21) ആ​ദ്യ നോ​വ​ൽ "ടെ​യി​ൽ ഡ്രി​ഫ്ട​ർ: അ​ൺ​വെ​യി​ലിം​ഗ് ട്രൂ​ത്ത്സ്' പ്ര​സി​ദ്ധീ​ക​രി​ച്ചു. 16ാം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ അ​ത്ഭു​ത​ങ്ങ​ളും മാ​യാ​ജാ​ല​വും ചേ​രു​ന്ന ഒ​രു ക​ഥ​യാ​ണ് നോ​വ​ൽ പ​റ​യു​ന്ന​ത്. പു​സ്ത​കം ആ​മ​സോ​ണി​ൽ ഇ​ബു​ക്ക് രൂ​പ​ത്തി​ലും പേ​പ്പ​ർ​ബാ​ക്ക് പ​തി​പ്പി​ലും ല​ഭ്യ​മാ​ണ്. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യും ടെ​സ്കോ​യി​ൽ ടീം ​ലീ​ഡ​റു​മാ​യ മോ​ന​ച്ച​ൻ ആ​ന്‍റ​ണി​യു​ടേ​യും വി​ഥി​ൻ​ഷോ ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡ് മ​നേ​ജ​രാ​യ ജെ​ൻ​സി മാ​ത്യു​വി​ന്‍റെ​യും മൂ​ത്ത മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ ആ​രോ​ൺ മാ​ത്യു.


ബ്രി​ട്ടീ​ഷ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വ​നി​താ മേ​ധാ​വി

ല​ണ്ട​ൻ: നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ്രി​ട്ടീ​ഷ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വ​നി​താ മേ​ധാ​വി. സീ​ക്ര​ട്ട് ഇ​ന്‍റ​ന്‍​ജ​ന്‍​സ് സ​ര്‍​വീ​സ് അ​ഥ​വാ എം​ഐ 6ന്‍റെ (മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍​സ് സെ​ക്ഷ​ൻ 6) മേ​ധാ​വി​യാ​യി നാ​ല്‍​പ്പ​ത്തി​യേ​ഴു​കാ​രി​യാ​യ ബ്ലെ​യ്‌​സ് മെ​ട്രെ​വെ​ലി​യെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത് എം​ഐ 6ന്‍റെ 116 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് വ​നി​താ മേ​ധാ​വി​യു​ണ്ടാ​കു​ന്ന​ത്. റി​ച്ചാ​ര്‍​ഡ് മൂ​റി​ന്‍റെ പി​ന്‍​ഗാ​മി​യാ​യ ബ്ലെ​യ്‌​സ് സാ​മൂ​ഹി​ക ന​ര​വം​ശ ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദ​ധാ​രി​യാ​ണ്. സി ​എ​ന്ന കോ​ഡി​ലാ​ണ് എം​ഐ 6ന്‍റെ മേ​ധാ​വി അ​റി​യ​പ്പെ​ടു​ന്ന​ത്.


ജ​ർ​മ​ൻ ചാ​ൻ​സ​ല​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​രേ​ന്ദ്ര മോ​ദി

ക​ന​നാ​സ്കി​സ്: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, സു​ര​ക്ഷ, ഹ​രി​ത ഊ​ർ​ജ്ജം, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. ജി 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ഇ​രു നേ​താ​ക്ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു. ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​യു​ടെ ശ​ക്ത​മാ​യ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും മോ​ദി ചാ​ൻ​സ​ല​ർ മെ​ർ​സി​ന് ന​ന്ദി പ​റ​ഞ്ഞ​താ​യി ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ വ്യ​ക്ത​മാ​ക്കി.


റോ​മി​ൽ തി​രു​വാ​തി​ര​ സംഘടിപ്പിച്ച് മ​ല​യാ​ളി​ക​ൾ

റോം: ​റോ​മി​ലെ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​ ഭ​ക്ഷ്യ കാ​ർ​ഷി​ക സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​ന​ത്ത് തി​രു​വാ​തി​ര​ക്ക​ളി സം​ഘ​ടി​പ്പി​ച്ച് മ​ല​യാ​ളി​ക​ൾ. ജി77​ന് ചൈ​ന ക​ൾ​ച്ച​റ​ൽ ഈ​വ​നി​ന്‍റെ ഭാ​ഗ​മാ​യിയാണ് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ച​തി​നെ തുടർന്ന് തി​രു​വാ​തി​ര​ അ​വ​ത​രി​പ്പി​ച്ചത്. മ​ല​യാ​ളി​ക​ളാ​യ ലി​ജി ബെ​ന്നി വെ​ട്ടി​യാ​ട​ൻ, ജി​നി ജോ​ൺ, ഷീ​ജ ഷാ​ജു, ജെ​യി​ൻ ജോ​സ​ഫ്, ഷീ​ന ഷൈ​ഫി, സോ​ളി ബേ​ബി എ​ന്നി​വ​ർ നാ​ട​ൻ പാ​ട്ട്, ഡാ​ന്‍​സ് തുടങ്ങിയ ക​ലാപ​രി​പാ​ടി​കളും അ​വ​ത​രി​പ്പി​ച്ചു.


അ​യ​ർ​ല​ൻ​ഡി​ൽ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന്

ഡ​ബ്ലി​ൻ: സീ​റോമ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ "ക്രോ​ഗ് പാ​ട്രി​ക്' തീ​ർ​ഥാ​ട​നം ജൂ​ലൈ 26ന് ​ന​ട​ക്കും. അ​യ​ർ​ല​ൻ​ഡി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക്ക് പു​ണ്യ​വാ​ള​ന്‍റെ പാ​ദ സ്പ​ർ​ശ​മേ​റ്റ ഇ​ട​മാ​ണ് ക്രോ​ഗ് പാ​ട്രി​ക് മ​ല. തീ​ർ​ഥാ​ട​നം രാ​വി​ലെ ഒന്പതിന് അ​ടി​വാ​ര​ത്തി​ൽ ആ​രം​ഭി​ക്കും. സീ​റോമ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, നാ​ഷ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ൽ, റീ​ജ​ണ​ൽ പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ജോ​ൺ വെ​ങ്കി​ട്ട​ക്ക​ൽ, മ​റ്റു വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്ക് ശേ​ഷ​മാ​ണ് അ​ടി​വാ​ര​ത്തി​ൽ നി​ന്നും മ​ല​ക​യ​റ്റം ആ​രം​ഭി​ക്കു​ന്ന​ത്. ത്യാ​ഗ​പൂ​ർ​ണവും ഭ​ക്തി​നി​ർ​ഭ​ര​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് പു​ണ്യ​വാ​ള​ന്‍റെ പ്ര​ത്യേ​ക അ​നു​ഗ്ര​ഹം തേ​ടു​വാ​നാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്രോ​ഗ് പാ​ട്രി​ക്ക് മ​ല​നി​ര​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഡ​ബ്ലി​നി​ൽ നി​ന്നും ബ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ബ​സ് സീ​റ്റ് ബു​ക്ക് ചെ​യ്ത് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യൂ​ണി​റ്റ് പി​തൃ​വേ​ദി നേ​തൃ​ത്വ​ത്തെ​യോ/ട്ര​സ്റ്റി​മാ​ർ/പാ​രി​ഷ് ക​മ്മി​റ്റി എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​ബി സെ​ബാ​സ്റ്റ്യ​ൻ 08944 88895, ജി​ത്തു മാ​ത്യു 08706 19820.


ബീ​ച്ചി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത

യോ​ർ​ക്ക്ഷെ​യ​ർ: ഇം​ഗ്ല​ണ്ടി​ലെ നോ​ർ​ത്ത് യോ​ർ​ക്ക്ഷെ​യ​റി​ൽ ബീ​ച്ചി​ൽ​നി​ന്നു 18 വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. സെ​റെ​ൻ ബെ​ന്ന​റ്റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഗു​യി​സ്‌​ബ​റോ​യി​ലെ ച​ർ​ച്ച് ലെ​യ്ൻ ഏ​രി​യ​യി​ലേ​ക്ക് പെ​ൺ​കു​ട്ടി ഒ​റ്റ​യ്ക്ക് ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. പി​ന്നീ​ട് രാ​ത്രി ഒ​ന്പ​തോ​ടെ റെ​ഡ്കാ​ർ ബീ​ച്ചി​ലേ​ക്ക് ത​നി​ച്ചു ന​ട​ന്നു​പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ബീ​ച്ചി​ന്‍റെ പ​രി​സ​ര​ത്തു​ത​ന്നെ സെ​റെ​ൻ ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ബീ​ച്ചി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ വ​സ്ത്ര​ങ്ങ​ൾ സെ​റെ​ന്‍റേ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ബീ​ച്ചി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു സൂ​പ്ര​ണ്ട് എ​മി​ലി ഹാ​രി​സ​ൺ പ​റ​ഞ്ഞു.


സൂ​സ​മ്മ ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം അ​നു​ശോ​ചി​ച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ സ​ഹോ​ദ​രി​യും കൊ​ണ്ടോ​ടി കു​ന്ന​ത്ത് പ​രേ​ത​നാ​യ കെ.​ടി. ജോ​സ​ഫി​ന്‍റെ(​എ​ക്‌​സ്‌​സ​ര്‍​വീ​സ്) ഭാ​ര്യ​യു​മാ​യ സൂ​സ​മ്മ ജോ​സ​ഫി​ന്‍റെ(80) നി​ര്യാ​ണ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​ഭാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍ (ഫ്രാ​ങ്ക്ഫ​ര്‍​ട്ട്), റ​വ.​ഡോ. ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് (ബോ​ണ്‍), ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ മി​ഷ​ന്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ര​ണ്ടി​നു തോ​ട്ട​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത മു​ക്കൂ​ര്‍ തോ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം ​ജോ​സ് (കു​വൈ​റ്റ്), ടോ​മി​ന ജോ​സ് (ഒ​മാ​ന്‍). മ​രു​മ​ക്ക​ള്‍: ടി​ന്‍​സി വെ​ള്ളാ​ക്ക​ല്‍ വ​യ​ലാ, ജോ​ബി കു​രി​ശും​മൂ​ട്ടി​ല്‍ ഏ​ന്ത​യാ​ര്‍. മ​റ്റു​സ​ഹോ​ദ​ങ്ങ​ൾ: മാ​ത്തു​ക്കു​ട്ടി, സി​സി​ലി​ക്കു​ട്ടി, ത​ന്പി​ച്ച​ൻ, ജോ​ളി, പ​രേ​ത​യാ​യ സി​സ്റ്റ​ർ ജോ​യ്സ് എ​സ്ഐ​സി.


ല​ണ്ട​നി​ൽ വൈ​സ് മെ​ൻ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

റോം​ഫോ​ർ​ഡ്: വൈ​സ് മെ​ൻ ക്ല​ബ് ഓ​ഫ് ല​ണ്ട​ൻ സെ​ൻ​ട്ര​ലി​ന്‍റെ ഉ​ദ്ഘാ​ട​നം റോം​ഫോ​ർ​ഡി​ലെ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഷീ​ൻ ജോ​ൺ വാ​ഴ​യി​ൽ, ട്ര​ഷ​റ​ർ ബി​ന്ദു ഷി​ജു, സെ​ക്ര​ട്ട​റി പ്ര​കാ​ശ് ഉ​മ്മ​ൻ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ന​വാ​സ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ർ​ഗീ​സ്, റീ​ജി​യ​ൺ ഡ​യ​റ​ക്‌​ട​ർ ഷാ​ജി എം. ​മാ​ത്യു, യു​ക്മ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ന​ജിം ആ​ർ​ക്കേ​ഡി​യ, ഇ​മ്മീ​ഡി​യ​റ്റ് പാ​സ്റ്റ് റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ അ​ല​ൻ വാ​ളിം​ഗ്ട​ൺ, വൈ​എം​സി​എ ല​ണ്ട​ൻ തെം​സ് ഗേ​റ്റേ​വേ ഗ്രൂ​പ്പ് സി​ഇ​ഒ മാ​റ്റ് ജോ​ൺ​സ്, ഇ​ന്ത്യ വൈ​എം​സി​എ സി​ഇ​ഒ ലി​യോ​ൺ സാ​ലി​ൻ​സ്, ഈ​സ്റ്റ്ല​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ധി​ൻ ഭാ​സ്ക്ക​ർ, സെ​ക്ര​ട്ട​റി കെ​വി​ൻ സി. ​കോ​ണി​ക്ക​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്ട്രിം​ഗ് ഓ​ർ​ക്ക​സ്ട്ര​യു​ടെ​യും റി​ജോ മാ​ത്യു, സു​മ മാ​ത്യു എ​ന്നി​വ​രു​ടെ​യും ഗാ​നാ​ലാ​പ​ന​വും ച​ട​ങ്ങി​ന് കൂ​ടു​ത​ൽ മ​നോ​ഹാ​രി​ത ന​ൽ​കി. ക്ല​ബ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് ഉ​മ്മ​ൻ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു.


ജ​ര്‍​മ​നി​യി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ള്‍ 28 മു​ത​ൽ

കൊ​ളോ​ണ്‍: കൊ​ളോ​ണി​ൽ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളും തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യി ഈ ​മാ​സം 28, 29 ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. 55 വ​ര്‍​ഷം പി​ന്നി​ടു​ന്ന കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ റീ​ത്ത് ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ കൊ​ളോ​ണ്‍ മ്യൂ​ള്‍​ഹൈ​മി​ലെ ലീ​ബ് ഫ്രൗ​വ​ന്‍ ദേ​വാ​ല​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഈ ​മാ​സം 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ളി​ന് കൊ​ടി​യേ​റും. 29ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന കു​ർ​ബാ​ന​യി​ൽ സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. യൂ​റോ​പ്പി​ലെ അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ര്‍ മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്ത​ത്ത് സ​ഹ​കാ​ര്‍​മി​ക​നാ​വും. തി​രു​നാ​ളി​ല്‍ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡൊ​മി​നി​ക്കൂ​സ് ഷ്വാ​ഡ​ര്‍​ലാ​പ്പ് പ​ങ്കെ​ടു​ക്കും. കു​ര്‍​ബാ​ന​യെ തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ക്കും. കൊ​ളോ​ണ്‍, ലെ​വ​ര്‍​കു​സ​നി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി പി​ന്‍റോ, ലീ​ബ ചി​റ​യ​ത്ത് കു​ടും​ബ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​സു​ദേ​ന്തി. ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും എ​സ​ന്‍, ആ​ഹ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും ഇ​ന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കൊ​ളോ​ണി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹം. കൊ​ളോ​ണ്‍ ക​ര്‍​ദി​നാ​ള്‍ റൈ​ന​ര്‍ മ​രി​യ വോ​ള്‍​ക്കി​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ചാ​പ്ലെ​യി​നാ​യി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.


ഐ​നെ​സ് രാ​ജ​കു​മാ​രി​യു​ടെ മാ​മോ​ദീ​സ ആ​ഘോ​ഷ​മാ​ക്കി സ്വീ​ഡ​ൻ

സ്റ്റോ​ക്ക്‌​ഹോം: സ്വീ​ഡ​നി​ലെ കാ​ൾ ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍റെ​യും സോ​ഫി​യ രാ​ജ​കു​മാ​രി​യു​ടെ​യും ഇ​ള​യ മ​ക​ളാ​യ ഐ​നെ​സ് രാ​ജ​കു​മാ​രി​യു​ടെ മാ​മോ​ദീ​സ ആ​ഘോ​ഷ​മാ​ക്കി രാ​ജ്യം. മാ​താ​പി​താ​ക്ക​ളു​ടെ പ​ത്താം വി​വാ​ഹ വാ​ര്‍​ഷി​ക ദി​ന​ത്തി​ൽ ഡ്രോ​ട്ടിം​ഗ്ഹോം കൊ​ട്ടാ​ര​ത്തി​ന്‍റെ ചാ​പ​ലി​ൽ വ​ച്ചാ​ണ് ഐ​നെ​സ് മാ​മോ​ദീ​സ സ്വീ​ക​രി​ച്ച​ത്. നാ​ല് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ഐ​നെ​സി​ന് ബി​ഷ​പ് ജോ​ഹാ​ൻ ഡാ​ൽ​മാ​നാ​ണ് മാ​മോ​ദീ​സ ന​ൽ​കി​യ​ത്. ബി​ഷ​പ് ജോ​ഹാ​ൻ ഡാ​ൽ​മാ​നും കോ​ർ​ട്ട് ചാ​പ്ലി​ൻ മൈ​ക്കി​ൾ ബി​ജെ​ർ​ഖാ​ഗ​നും നേ​തൃ​ത്വം ന​ൽ​കി​യ ച​ട​ങ്ങ് രാ​ജ​കീ​യ പാ​ര​മ്പ​ര്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രു​ന്നു. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും പ​ള്ളി​യി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്നു. ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഐ​നെ​സ് ജ​നി​ച്ച​ത്. ഐ​നെ​സ് ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ല​ക്സാ​ണ്ട​ർ (8), ഗ​ബ്രി​യേ​ൽ (7), ജൂ​ലി​യ​ൻ (3) എ​ന്നി​വ​ർ ധ​രി​ച്ച അ​തേ ക്രി​സ്റ്റ​നിം​ഗ് ഗൗ​ൺ (മാ​മോ​ദീ​സ വ​സ്ത്രം) ആ​ണ് ധ​രി​ച്ചി​രു​ന്ന​ത്.


യു​ക്രെ​യ്നി​ൽ വീണ്ടും ദു​രി​താ​ശ്വാ​സ സ​ഹാ​യമെ​ത്തി​ച്ച് വത്തിക്കാൻ

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ൽ ഏ​​​​റെ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന യു​​​​ക്രെ​​​​യ്നി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ജ​​​​ന​​​​ത​​​​യെ വീ​​​​ണ്ടും ചേ​​​​ര്‍​ത്തു​​​​പി​​​​ടി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​ന്‍. മെ​​​​ത്ത​​​​ക​​​​ൾ, ഭ​​​​ക്ഷ​​​​ണം, പ​​​​ല​​​​ച​​​​ര​​​​ക്കു സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള പോ​​​​ഷ​​​​കാ​​​​ഹാ​​​​രം, ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​മാ​​​​യി മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ഉ​​​​പ​​​​വി​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ക്കു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ കോ​​​​ൺ​​​​റാ​​​​ഡ് ക്ര​​​​ജേ​​​​വ്സ്കി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ട്ര​​​​ക്ക് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ​​​​നി​​​​ന്ന് യു​​​​ക്രെ​​​​യ്നി​​​​ലെ ഖാ​​​​ർ​​​​ഖി​​​​വി​​​​ൽ എ​​​​ത്തി. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ കാ​​​​ല​​​​ത്തും യു​​​ക്രെ​​​യ്നി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും ആ ​​​​ദൗ​​​​ത്യം ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ ക്ര​​​​ജേ​​​​വ്സ്കി പ​​​​റ​​​​ഞ്ഞു. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​മാ​​​​തൃ​​​​ക പി​​​​ന്തു​​​​ട​​​​ർ​​​​ന്ന് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യും ജീ​​​​വ​​​​കാ​​​​രു​​​​ണ്യ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റെ ഊ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​ത​​​​യോ​​​​ടെ തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും പീ​​​​ഡി​​​​ത​​​​രാ​​​​യ യു​​​​ക്രെ​​​​യ്ൻ ജ​​​​ന​​​​ത​​​​യെ അ​​​​ദ്ദേ​​​​ഹ​​​​വും ത​​​​ന്‍റെ ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ടു ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ർ​​​​ദി​​​​നാ​​​​ൾ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന റ​​​​ഷ്യ​​​​ൻ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ത​​​​ക​​​​ർ​​​​ന്ന യു​​​​ക്രേ​​​​നി​​​​യ​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ഖാ​​​​ർ​​​​ഖി​​​​വി​​​​ലെ ജ​​​​ന​​​​ത ക​​​​ടു​​​​ത്ത ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണ്. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് വ​​​​ത്തി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. റോ​​​​മി​​​​ലെ യു​​​​ക്രേ​​​​നി​​​​യ​​​​ൻ പ​​​​ള്ളി​​​​യാ​​​​യ സാ​​​​ന്താ സോ​​​​ഫി​​​​യ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ നി​​​​റ​​​​ച്ച ട്ര​​​​ക്ക് യു​​​​ക്രെ​​​​യ്നി​​​​ലേ​​​​ക്കു യാ​​​​ത്ര തി​​​​രി​​​​ച്ച​​​​ത്. ക​​​​ർ​​​​ദി​​​​നാ​​​​ൾ ക്രാ​​​​ജേ​​​​വ്സ്കി​​​​യും വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. യു​​​ദ്ധ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ഗാ​​​സ​​​യി​​​ലേ​​​ക്കും വ​​​ത്തി​​​ക്കാ​​​ൻ ദു​​​രി​​​താ​​​ശ്വാ​​​സ​​​സ​​​ഹാ​​​യം എ​​​ത്തി​​​ച്ചി​​​രു​​​ന്നു. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന പോ​​​പ് മൊ​​​ബീ​​​ൽ പ്ര​​​ത്യേ​​​ക ക്ലി​​​നി​​​ക്കാ​​​ക്കി രൂ​​​പാ​​​ന്ത​​​രം ചെ​​​യ്ത് ഗാ​​​സ​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നു.


മാ​ഫ ഫൈ​ന​ലി​ൽ എ​ത്തി എ​ഡെ​ക്സ് കിം​ഗ്സ് എ​ഫ്സി ഇ​ന്ത്യ​ൻ ടീം

മാ​ൾ​ട്ട: മാ​ൾ​ട്ട അ​മ​ച്വ​ർ ഫു​ട്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ (മാ​ഫ) ലീ​ഗി​ന്‍റെ ഫൈ​ന​ലി​ൽ എ​ത്തു​ന്ന യൂ​റോ​പ്പി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ടീ​മാ​യി അ​റ്റാ​ർ​ഡ് എ​ഡെ​ക്സ് കിം​ഗ്സ് എ​ഫ്‌​സി മാ​ൾ​ട്ടീ​സ്. കേ​ര​ള സ്റ്റേ​റ്റ് ഫു​ട്‌​സ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫ​സ്റ്റ് ഡി​വി​ഷ​നി​ലും ഇ​തി​ന​കം ത​ന്നെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഇ​ന്ത്യ​ൻ ടീം ​എ​ഡെ​ക്സ് റി​യ​ൽ മ​ല​ബാ​ർ ടീ​മി​ന് പി​ന്നി​ലെ സം​ഘ​ട​ന​യാ​യ എ​ഡെ​ക്സ് സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ലാ​ണ് അ​റ്റാ​ർ​ഡ് എ​ഡെ​ക്സ് കിം​ഗ്സ് എ​ഫ്‌​സി​യെ പി​ന്തു​ണ​യ്ക്കു​ന്ന​ത്. 15 ഇ​ന്ത്യ​ൻ ക​ളി​ക്കാ​രി​ൽ 14 പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. എ​ഡെ​ക്സ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തി​യ ട്ര​യ​ൽ​സി​ലൂ​ടെ​യാ​ണ് ടീ​മി​ലെ എ​ട്ട് ക​ളി​ക്കാ​രെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം എ​ഡെ​ക്സ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തി​യ ട്ര​യ​ൽ​സി​ലൂ​ടെ എ​ട്ട് മ​ല​യാ​ളി ക​ളി​ക്കാ​രെ ഷെ​റി​ൻ സ്റ്റീ​ഫ​ൻ, ഫ്രി​ന്‍റോ പാ​ല​യൂ​ർ, അ​ഭി​ഷേ​ക് പ​റ​മ്പി​ൽ, ഫാ​രി​സ് ക​രു​വ​ന്ത​വ​ല, മു​ഹ​മ്മ​ദ് ഫൈ​സ്, ആ​ദ​ർ​ശ് മീ​ത്തി​ല​പ്പു​ര​യി​ൽ, പ്ര​ജി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ് റ​മീ​സ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​രെ കൂ​ടാ​തെ ആ​ൽ​വി​ൻ വ​ർ​ഗീ​സ്, കി​ര​ൺ ദാ​സ്, ഷെ​ർ​ജോ ജോ​സ്, ആ​ന്‍റ​ണി ടി.​പി, ഷ​റ​ഫ​ലി സി.​ജെ, അ​ന​ന്ത​ൻ കാ​വു​ങ്ക​ൽ മ​ണി, ഹ​നോ​ക്ക് എം.​ടി എ​ന്നീ മ​ല​യാ​ളി​ക​ൾ കൂ​ടെ ടീ​മി​ന്ഫെ വി​ജ​യ​പാ​ത​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നു. യൂ​റോ​പ്പി​ലെ മാ​ഫ ലീ​ഗ് നോ​ക്കോ​ട്ട് ചാം​പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ൽ അ​റ്റാ​ർ​ഡ് എ​ഡെ​ക്സ് കിം​ഗ്സ് എ​ഫ്സി മാ​ർ​സ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ഫ്സി​യെ​യാ​ണ് ഫൈ​ന​ലി​ൽ നേ​രി​ടു​ന്ന​ത്. മാ​ഫ ലീ​ഗി​ലെ ഫ​സ്റ്റ് ഡി​വി​ഷ​ൻ ക്ല​ബു​ക​ളെ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഈ ​ഇ​ന്ത്യ​ൻ ക്ല​ബ്‌ ച​രി​ത്ര നേ​ട്ടം കു​റി​ച്ചി​രി​ക്കു​ന്ന​ത്. അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, കോ​ളം​ബി​യ, സ്വീ​ഡ​ൻ, അ​യ​ർ​ല​ൻ​ഡ്, സ്കോ​ട്‌​ല​ൻ​ഡ്, ഘാ​ന, കാ​ന​ഡ, നൈ​ജീ​രി​യ, മൊ​റോ​ക്കോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളോ​ടൊ​പ്പം ഉ​ള്ള പ​രി​ശീ​ല​ന​വും മ​ത്സ​ര പ​രി​ച​യ​വും മ​ല​യാ​ളി ക​ളി​ക്കാ​ർ​ക്ക് മി​ക​വ് ന​ൽ​കി. ലോ​ക വേ​ദി​യി​ൽ ന​മ്മ​ളു​ടെ ക​ളി​ക്കാ​ർ​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ച്ച ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്റെ​യും വി​ജ​യ​മാ​ണി​ത്. ഇ​തു​വ​രെ ഞ​ങ്ങ​ൾ നേ​ടി​യ​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്. ഇ​പ്പോ​ൾ ഞ​ങ്ങ​ൾ അ​തി​ലും വ​ലു​താ​യ ഒ​രു യൂ​റോ​പ്യ​ൻ കി​രീ​ട​ത്തി​ന്റെ വ​ക്കി​ലാ​ണ് സെ​മി ഫൈ​ന​ൽ വി​ജ​യ​ത്തി​നു​ശേ​ഷം ടീം ​പ്ര​സി​ഡ​ന്‍റ് വി​ബി​ൻ സേ​വ്യ​ർ പ​റ​ഞ്ഞു. ഈ ​ക​ളി​ക്കാ​ർ ഇ​പ്പോ​ൾ ഒ​രു ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു എ​ന്ന് മാ​ൾ​ട്ടി​സ് സ്വ​ദേ​ശി​യും ടീം ​കോ​ച്ചു​മാ​യ എ​ലി​യ​ട്ട് ന​വാ​രോ കൂ​ട്ടി​ച്ചേ​ർ​ത്തു. ടീ​മി​ന്‍റെ മാ​നേ​ജ്മെ​ന്‍റി​ൽ ടോം​സ​ൺ മാ​ളി​യേ​ക്ക​ൽ, ഷി​നാ​സ് ചെ​ഗു, സെ​ബി​ൻ തോ​മ​സ്, അ​രു​ൺ അ​ജ​യ​ൻ, അ​നൂ​പ് ജി​നു, അ​ജി​ൽ മാ​ത്യു, അ​രു​ൺ ര​വി, സി​യാ​ദ് സ​യി​ദ് എ​ന്നി​വ‍​ർ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.


നോ​ട്ടിം​ഗ്ഹാ​മി​ൽ മ​ദേ​ഴ്സ് ഫു​ഡ്സ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ മ​ല​യാ​ളി സം​രം​ഭം ആ​രം​ഭി​ച്ചു

നോ​ട്ടിം​ഗ്ഹാം: മ​ല​യാ​ളി​ക​ളു​ടെ പു​തി​യ സം​ര​ഭ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടിം​ഗ്ഹാ​മി​ൽ തു​ട​ക്ക​മാ​യി. മ​ദേ​ഴ്സ് ഫു​ഡ്സ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച സം​രം​ഭ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ ക​ർ​മം രാ​വി​ലെ 10ന് ​ഫാ. ജോ​ബി ജോ​ൺ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ക്രേം​ബ്രി​ഡ്ജ് മു​ൻ മേ​യ​ർ ബൈ​ജു തി​ട്ടാ​ല സ്ഥാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​പ്പാ​ത്തി​യും പൊ​റോ​ട്ട​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ നോ​ട്ടിം​ഗ്ഹാ​മി​ൽ ത​ന്നെ ഉ​ത്പാ​ദ​നം ചെ​യ്ത് യു​കെ​യി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യം. ക​മ്പ​നി ബോ​ർ​ഡ്‌ ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ വി​ജേ​ഷ്, രാ​ജു, രാ​ജേ​ഷ്, പ്രി​ൻ​സ്, ജോ​ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യു​ക്മ​യു​ടെ ഈ​സ്റ്റ് വെ​സ്റ്റ് & മി​ഡ്‌​ലാ​ൻ​ഡ്സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ബി പു​തു​കു​ള​ങ്ങ​ര, നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ്, മു​ദ്ര ആ​ർ​ട്സ് നോ​ട്ടിം​ഗ്ഹാം പ്ര​സി​ഡ​ന്‍റ് നെ​വി​ൻ സി. ​ജോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.


ഇ​ന്ത്യ ​ ഫ്രാ​ൻ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 18 മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ​ ഫ്രാ​ൻ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം 18 മു​ത​ൽ ഫ്രാ​ൻ​സി​ൽ ന​ട​ത്തു​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം അ​റി​യി​ച്ചു. "ശ​ക്തി 2025' എ​ന്ന പേ​രി​ൽ ഫ്രാ​ൻ​സി​ലെ ലാ ​കാ​വ​ലേ​റി​യി​ലാ​ണ് അ​ഭ്യാ​സ​പ്ര​ക​ട​നം. അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ എ​ട്ടാം പ​തി​പ്പാ​ണി​ത്. ജൂ​ലൈ ഒ​ന്നു​വ​രെ നീ​ളു​ന്ന സം​യു​ക്ത അ​ഭ്യാ​സം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​നി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു ന​ട​ത്തു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ന്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്‌​പ​ര സ​ഹ​ക​ര​ണം, സൗ​ഹൃ​ദം, സൈ​നി​ക​ശേ​ഷി വി​ക​സ​നം എ​ന്നി​വ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 13 മു​ത​ൽ 26 വ​രെ​യാ​യി​രു​ന്നു "ശ​ക്തി 2024' ഏ​ഴാം പ​തി​പ്പ് ന​ട​ന്ന​ത്. മേ​ഘാ​ല​യ​യി​ലെ ഉം​റോ​യി ആ​യി​രു​ന്നു വേ​ദി.


ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് റോ​മി​ലെ സ്ഥാ​നി​ക ദേ​വാ​ല​യ​ത്തി​ന്‍റെ ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്തു

വ​ത്തി​ക്കാ​ന്‍ സി​റ്റി: ക​ർ​ദി​നാ​ൾ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ട് റോ​മി​ലെ ചി​ര്‍​ക്കോ​ണ്‍​വ​ല്ലാ​സീ​യോ​നെ ആ​പ്പി​യ​യി​ൽ, പാ​ദു​വാ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നാ​മ​ത്തി​ലു​ള്ള ഇ​ട​വ​ക പ​ള്ളി​യു​ടെ സ്ഥാ​നി​ക ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്തു. എ​ല്ലാ ക​ര്‍​ദി​നാ​ൾ​മാ​ര്‍​ക്കും റോ​മി​ല്‍​ത്ത​ന്നെ ഒ​രു സ്ഥാ​നി​ക ഇ​ട​വ​ക ല​ഭി​ക്കു​ന്ന പാ​ര​മ്പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് റോ​മാ രൂ​പ​ത​യി​ലെ ഈ ​ദേ​വാ​ല​യം ല​ഭി​ച്ച​ത്. ഇ​ട​വ​ക​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ള്‍​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. 1988ല്‍ ​ഇ​ട​വ​ക​യാ​യ ഈ ​പ​ള്ളി​യി​ല്‍ റോ​ഗേ​ഷ​നി​സ്‌​റ്റ് സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ വൈ​ദി​ക​രാ​ണ് ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. 2012ല്‍ ​ക​ര്‍​ദി​നാ​ള്‍ ഡീ​ക്ക​ന്മാ​രു​ടെ സ്ഥാ​നി​ക ദേ​വാ​ല​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഈ ​ഇ​ട​വ​ക ഇ​തി​നു​മു​മ്പ് മ​റ്റു ര​ണ്ടു ക​ര്‍​ദി​നാ​ൾ​മാ​രു​ടെ സ്ഥാ​നി​ക ദേ​വാ​ല​യ​മാ​യി​രു​ന്നു. ഫാ. ​അ​ന്‍റോ​ണി​യോ​യാ​ണ് ഇ​പ്പോ​ള്‍ ഈ ​ഇ​ട​വ​ക​യി​ലെ വി​കാ​രി. ഇ​ന്ത്യ​ന്‍ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പ​ണ​ത്തോ​ടെ ന​ട​ന്ന സ്ഥാ​ന​മേ​റ്റെ​ടു​ക്ക​ല്‍ ശു​ശ്രൂ​ഷ​യി​ല്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മ​റ്റു ക​ര്‍​ദി​നാ​ൾ​മാ​രും മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ലെ​യും വ​ത്തി​ക്കാ​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. മാ​ര്‍ കൂ​വ​ക്കാ​ട്ടി​ന്‍റെ മാ​താ​പി​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങു​ക​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.


കാ​ര്‍​ലോ അ​ക്കു​ത്തി​സി​നെ​യും പി​യെ​ർ ഫ്ര​സാ​ത്തി​യെ​യും സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കും

വ​ത്തി​ക്കാ​ന്‍ സി​റ്റി: തി​രു​സ​ഭാ ച​രി​ത്ര​ത്തി​ൽ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ കം​പ്യൂ​ട്ട​ർ പ്ര​തി​ഭ, ആ​ദ്യ മി​ല്ലേ​നി​യ​ൽ വി​ശു​ദ്ധ​ൻ എ​ന്നീ ഖ്യാ​തി​ക​ളോ​ടെ വാ​ഴ്ത്ത​പ്പെ​ട്ട കാ​ര്‍​ലോ അ​ക്കു​ത്തി​സി​നെ ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വി​ശു​ദ്ധ​നാ​യി നാ​മ​ക​ര​ണം ചെ​യ്യും. ഇ​തേ ദി​വ​സം​ത​ന്നെ, പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ 24ാം വ​യ​സി​ൽ പോ​ളി​യോ ബാ​ധി​ച്ചു മ​രി​ച്ച ഇ​റ്റാ​ലി​യ​ൻ യു​വാ​വ് പി​യെ​ർ ജോ​ർ​ജോ ഫ്ര​സാ​ത്തി​യെ​യും വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കും. വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ വി​ളി​ച്ചു​ചേ​ര്‍​ത്ത ക​ർ​ദി​നാ​ൾ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. 2025 ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ ഏ​പ്രി​ൽ 25 27 ദി​വ​സ​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്ന കൗ​മാ​ര​ക്കാ​രു​ടെ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് കാ​ര്‍​ലോ​യെ വി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ദി​വം​ഗ​ത​നാ​യ​തി​നാ​ൽ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 1991 മേ​യ് മൂ​ന്നി​ന് ല​ണ്ട​നി​ലാ​യി​രു​ന്നു കാ​ര്‍​ലോ​യു​ടെ ജ​ന​നം. സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ അ​തീ​വ ത​ത്പ​ര​നാ​യി​രു​ന്നു കാ​ര്‍​ലോ. ലോ​ക​ത്തി​ലെ ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളു​ടെ ബൃ​ഹ​ത്താ​യ ഓ​ൺ​ലൈ​ൻ ശേ​ഖ​രം​ത​ന്നെ ന​ന്നേ ചെ​റി​യ പ്രാ​യ​ത്തി​നു​ള്ളി​ൽ കാ​ർ​ലോ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. 11ാംവ​യ​സി​ൽ ആ​രം​ഭി​ച്ച ഈ ​ഉ​ദ്യ​മം അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.​അ​നേ​ക​രെ ദി​വ്യ​കാ​രു​ണ്യ​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​തി​നു​ശേ​ഷ​മാ​ണ് 2006 ഒ​ക്‌​ടോ​ബ​ര്‍ 12ന് ​ത​ന്‍റെ 15ാം വ​യ​സി​ൽ മ​രി​ച്ച​ത്. 2020 ഒ​ക്‌​ടോ​ബ​ർ പ​ത്തി​ന് കാ​ര്‍​ലോ അ​ക്കു​ത്തി​സ് വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. കാ​ര്‍​ലോ​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നേ​രി​ട്ടു സാ​ക്ഷ്യം വ​ഹി​ച്ചി​രു​ന്നു. ഇ​രു​വ​രെ​യും കൂ​ടാ​തെ ഏ​ഴു വാ​ഴ്ത്ത​പ്പെ​ട്ട​വ​രെ ഈ​വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ​രാ​യി നാ​മ​ക​ര​ണം ചെ​യ്യാ​നും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക​ർ​ദി​നാ​ൾ​മാ​രു​ടെ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. മാ​ർ​ഡി​നി​ലെ അ​ർ​മേ​നി​യ​ൻ ആ​ർ​ച്ച്ബി​ഷ​പ്പും ര​ക്ത​സാ​ക്ഷി​യു​മാ​യ ഇ​ഗ്‌​നാ​സി​യോ ചൗ​ക്രു​ല്ല മാ​ലോ​യാ​ൻ, പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ പീ​റ്റ​ർ ട്ടോ ​റോ​ട്ട്, വെ​റോ​ണ​യി​ലെ ജീ​വ​കാ​രു​ണ്യ സ​ന്യാ​സി​നീ സ​മൂ​ഹം സ്ഥാ​പ​ക വി​ൻ​ചെ​ൻ​സ മ​രി​യ പൊ​ളോ​ണി, യേ​ശു​ദാ​സി സ​ന്യാ​സി​നീ സ​മൂ​ഹം സ്ഥാ​പ​ക മ​രി​യ ദെ​ൽ മോ​ന്തേ കാ​ർ​മേ​ലോ റെ​ൻ​ഡി​ലെ​സ് മാ​ർ​ട്ടി​നെ​സ്, ക്രി​സ്ത്യാ​നി​ക​ളു​ടെ സ​ഹാ​യ​മാ​യ മ​റി​യ​ത്തി​ന്‍റെ പു​ത്രി​മാ​രു​ടെ സ​ഭാം​ഗം മ​രി​യ ത്രോ​ൺ​കാ​ത്തി, അ​ല്മാ​യ​രാ​യ ഹോ​സെ ഗ്രി​ഗോ​റി​യോ ഹെ​ർ​ണാ​ണ്ട​സ് ചി​സ്‌​നെ​റോ​സ്, ബാ​ർ​ത്തൊ​ളോ ലോ​ൻ​ഗോ എ​ന്നി​വ​രെ​യാ​ണ് വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക.


ഫ​യ​ര്‍ ഓ​ഫ് ദ ​ഹോ​ളി സ്പി​രി​റ്റ് ഇംഗ്ലീഷ് ധ്യാ​നം ജൂ​ലൈ ഏഴ് മുതൽ

ഡ​ബ്ലി​ന്‍: അ​നോ​യ്റ്റിം​ഗ് ഫ​യ​ർ ക​ത്തോ​ലി​ക്ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക് റ​സി​ഡ​ന്‍​ഷ്യ​ല്‍ ധ്യാ​നം "ഫ​യ​ര്‍ ഓ​ഫ് ദ ​ഹോ​ളി സ്പി​രി​റ്റ്’ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ധ്യാ​നം ജൂ​ലൈ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഡി ​ലാ സാ​ലെ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ, എ​ൽ​ഡ​ർ​ഫീ​ൽ​ഡ്, കാ​സി​ൽ​ടൗ​ൺ കോ ​ലാ​വോ​യി​സി​ൽ എ​ന്ന വി​ലാ​സ​ത്തി​ല്‍ വ​ച്ചാ​ണ് താ​മ​സി​ച്ചു​ള്ള ഈ ​ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും എ​എ​ഫ്സി​എം യു​കെ ടീം ​അം​ഗ​വു​മാ​യ ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ല്‍ ആ​യി​രി​ക്കും ധ്യാ​നം ന​യി​ക്കു​ക. ജ​പ​മാ​ല, സ്തു​തി ആ​രാ​ധ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന, കു​മ്പ​സാ​രം, വ്യ​ക്തി​പ​ര​മാ​യ പ്രാ​ര്‍​ഥ​ന എ​ന്നി​വ ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. ദൈ​വാ​നു​ഭ​വ​ത്തി​ന്‍റെ അ​ഗ്നി​യ​ഭി​ഷേ​കം വ​ച​ന​ത്തി​ലൂ​ടെ പ​ക​ര്‍​ത്ത​പ്പെ​ടു​ന്ന ഈ ​ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് അ​യ​ര്‍​ല​ൻ​ഡി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡി​ന്‍റോ: +353 89 277 7229, അ​ല​ക്സ്: +353 87 952 0150.


യു​കെ​യി​ലെ ച​ങ്ങ​നാ​ശേ​രി​ക്കാ​ർ കെ​റ്റ​റിം​ഗി​ൽ ഒ​ത്തു​ചേ​രു​ന്നു

ല​ണ്ട​ൻ: ജ​ന്മ​നാ​ടി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ൾ ഒ​ത്തു​ചേ​രു​ന്നു. ഈ ​മാ​സം 28ന് ​യു​കെ​യി​ലെ കെ​റ്റ​റിം​ഗി​ലാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ന്നും യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മം ന​ട​ക്കു​ക. സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടു​മു​ട്ടു​വാ​നും സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന കേ​ര​ള ഫു​ഡ് സ്റ്റാ​ൾ ഇ​വ​ന്‍റി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ഫോം ​ലി​ങ്ക്: https://forms.gle/3yWxGhtEBaEcYmCt7


വി​മ​ല പ​ട​യാ​ട്ടി​ല്‍ അ​ന്ത​രി​ച്ചു

അ​ങ്ക​മാ​ലി: പ​ട​യാ​ട്ടി​ല്‍ ആ​ന്‍റു​വി​ന്‍റെ ഭാ​ര്യ പ​ട​യാ​ട്ടി​ല്‍ വി​മ​ല(62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ര്‍​ജ് ബ​സി​ലി​ക്ക​യി​ല്‍ ന​ട​ത്തി. ചേ​രാ​ന​ല്ലൂ​ര്‍ കൈ​താ​ര​ന്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സൗ​മ്യ (ഇ​റ്റ​ലി), സ​നു (യു​കെ), സ​രി​ന്‍ (ബി​സി​ന​സ്), ജോ​സ​ഫ് (ഇ​ന്‍​ഫോ പാ​ര്‍​ക്, കൊ​ര​ട്ടി). മ​രു​മ​ക്ക​ള്‍: കു​ഴി​പ്പി​ള്ളി പു​തു​വ ജി​യോ (ഇ​റ്റ​ലി), അ​ഞ്ജു (യു​കെ), മ​രി​യ (മു​പ്ളി​യം). ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ താ​മ​സി​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭാം​ഗം ജോ​ളി എം. ​പ​ട​യാ​ട്ടി​ലി​ന്‍റെ​യും ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ​യും സ​ഹോ​ദ​ര ഭാ​ര്യ​യാ​ണ് വി​മ​ല.


അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ

ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച മ​ല​യാ​ളം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച(​ജൂ​ൺ 14) ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഷം​ഷാ​ബാ​ദ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബി​ഷ​പ് മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യു​ടെ നേ​തൃ​ത്വം ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. 2009ൽ ​ഫാ. സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വ​ൻ​ഷ​ൻ 2023 മു​ത​ൽ റ​വ.​ഫാ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ൽ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​ഞ്ച് വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലി​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ക​ൺ​വ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും കൗ​മ​രാ​ക്കാ​ർ‍​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ, മ​റ്റ്‌ പ്രാ​ർ​ഥ​ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ്‌ ബു​ക്ക് മി​നി​സ്ട്രി ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും. ജ​പ​മാ​ല, കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന, ദി​വ്യ കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് അ​ഭി​ഷേ​കാ​ഗ്നി യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും എ​എ​ഫ്സി​എം യു​കെ കു​ടും​ബ​വും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് 07878 149670, ജോ​ൺ​സ​ൺ ‭+44 7506 810177, അ​നീ​ഷ് ‭07760 254700, ബി​ജു​മോ​ൻ മാ​ത്യു ‭07515 368239‬. ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള യാ​ത്രാ സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യാ​ൻ: ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573, ബി​ജു​മോ​ൻ മാ​ത്യു 07515 368239.


ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് നി​ർ​ദി​ഷ്‌​ട മി​ഷ​നി​ലെ തി​രു​നാ​ൾ ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ബേ​സിം​ഗ്സ്റ്റോ​ക്ക്: ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സീ​റോ​മ​ല​ബാ​ർ നി​ർ​ദി​ഷ്‌​ട മി​ഷ​നി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തിവ​രു​ന്ന മ​ർ​ത്ത് മ​റി​യ​ത്തി​ന്‍റെ​യും ഈ​ശോ​യു​ടെ ശി​ഷ്യ​നും മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ളു​ടെ വി​ശ്വാ​സ​താ​ത​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും നി​ർ​ദി​ഷ്‌​ട ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സി​ന്‍റെ​യും മ​ർ​ത്ത് അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ശ​നി​യാ​ഴ്ച ആ​ഘോ​ഷി​ക്കു​ന്നു. തി​രു​നാ​ൾ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി തി​രു​നാ​ൾ​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് രൂ​പം ആ​ശി​ർ​വ​ദി​ക്ക​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ് എ​ന്നി​വ​ക്കു​ശേ​ഷം മൂ​ന്നി​ന് റ​വ. ഫാ. ​ജ​യി​ൻ പു​ളി​ക്ക​ൽ സി​എ​സ്ടി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ആ​രം​ഭി​ക്കും. റ​വ.​ഫാ. എ​ബി​ൻ കൊ​ച്ചു​പു​ര​ക്ക​ൽ എം​എ​സ്ടി സ​ഹ​കാ​ർ​മി​ക​നാ​യി തി​രു​വ​ച​ന സ​ന്ദേ​ശം ന​ൽ​കും. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നേ​ർ​ച്ച വെ​ഞ്ച​രി​പ്പും ന​ട​ത്തും. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഉ​ണ്ണി​യ​പ്പം നേ​ർ​ച്ച ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ല​ദീ​ഞ്ഞി​ന് ശേ​ഷം തി​രു​നാ​ൾ കൊ​ടി​ക​ളും സം​വ​ഹി​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും വ​ർ​ണ്ണ മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക് സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി മാ​റും. പ്ര​ദ​ക്ഷി​ണം തി​രി​കെ ദൈ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും. നി​ർ​ദി​ഷ്‌​ട മി​ഷ​ൻ ഡ​യ​റ​ക്‌ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ കൊ​ടി​യി​റ​ക്കു​ന്ന​തോ​ടു​കൂ​ടി തി​രു​ക്ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ക്കും. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണി​നും കാ​തി​നും ആ​സ്വാ​ദ​ക​ര​മാ​യ വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ പ്ര​ശ​സ്ത മാ​ന്ത്രി​ക​നും ബ​ലൂ​ൺ ആ​ർ​ട്ടി​സ്റ്റു​മാ​യ മി​സ്റ്റ​ർ ട്വി​സ്റ്റ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ബ​ലൂ​ൺ ട്വി​സ്റ്റിം​ഗ് പ്രോ​ഗ്രാ​മും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​നോ​ദം പ​ക​രു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തു​ന്ന​തു​മാ​ണ്. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി മെ​ൻ​സ് ഫോ​റം​വു​മ​ൻ​സ് ഫോ​റം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ​ൺ‌​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പ്ര​തി​നി​ധി​യോ​ഗാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ തീ​ഷ്ണ​ത​യാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു. തി​രു​നാ​ൾ ദി​വ​സം നേ​ർ​ച്ച കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ​രാ​യ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും അ​ഗ​സ്തീ​നോ​സി​ന്‍റെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും മ​ധ്യ​സ്ഥം തേ​ടു​വാ​നും ഈ ​പു​ണ്യ​ച​രി​ത​രു​ടെ മ​ഹ​നീ​യ മാ​തൃ​ക​യി​ൽ മി​ശി​ഹാ​നു​നു​ഭ​വം സ്വ​ന്ത​മാ​ക്കു​വാ​നും ജീ​വി​തം ര​ക്ഷാ​ക​ര​മാ​ക്കു​വാ​നും തി​രു​നാ​ൾ ആ​ച​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ദൈ​വ​കൃ​പ​യി​ൽ പൂ​രി​ത​രാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി നി​ർ​ദി​ഷ്‌​ട മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ രാ​ജു തോ​മ​സ് അ​മ്പാ​ട്ട്, റോ​ബി​ൻ ജോ​സ​ഫ് മു​ണ്ടു​ചി​റ എ​ന്നി​വ​ർ അ​റി​യി​ച്ചു. തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.


ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​രം ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന "നീ​നാ ഫെ​സ്റ്റ് 2025' ശ​നി​യാ​ഴ്ച നീ​ന ഒ​ളി​മ്പി​ക്സ് അ​ത് ലെ​റ്റി​ക് ക്ല​ബി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ഇ​തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​വേ​ശ​ക​ര​മാ​യ "ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​രം' ന​ട​ക്കും. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 1,111 യൂ​റോ​യും ട്രോ​ഫി​യും 777 യൂ​റോ​യും ട്രോ​ഫി​യും ലഭിക്കും. മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് 555 യൂ​റോ, 222 യൂ​റോ എ​ന്നി​ങ്ങ​നെ​യും അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മു​ക​ൾ​ക്ക് 150 യൂ​റോ വീ​ത​വും സ​മ്മാ​ന​ത്തു​ക ന​ൽ​കും. ത​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ് ഇ​ന്ത്യ മ​ല​യാ​ളി സെ​ഗ്‌​മെ​ന്‍റി​ന്‍റെ(TIIMS) നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ ടീ​മി​നും 100 യൂ​റോ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​ത്യ​ന്തം വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളി​ൽ അ​യ​ർ​ല​ൻ​ഡി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഷി​ന്‍റോ ജോ​സ് 0892281338, രാ​ജേ​ഷ് എ​ബ്ര​ഹാം 0877636467, ശ്രീ​നി​വാ​സ് 0871470590.


അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ​ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ച് മാ​​​​ർ​​​​പാ​​​​പ്പ

വത്തിക്കാൻ സിറ്റി: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ താ​​​​ൻ അ​​​​തീ​​​​വ ദുഃ​​​​ഖി​​​​ത​​​​നാ​​​​ണെ​​​​ന്നും മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ അ​​​​നു​​​​ശോ​​​​ചന​​​​മ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ എ​​​​ത്ര​​​​യും വേ​​​​ഗം സു​​​​ഖം പ്രാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ‌


അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം:​ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു

ല​ണ്ട​ൻ: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ൽ ക​ടു​ത്ത ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ച് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ. ല​ണ്ട​നി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 53 ബ്രി​ട്ടീ​ഷു​കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വം ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ത​ന്നെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സ്റ്റാ​ർ​മ​ർ അ​റി​യി​ച്ചു. വ​സ്തു​താ​വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​നും സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡേ​വി​ഡ് ലാ​മി അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​സു​ലേ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി 020 7008 5000 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.


വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം

ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ ഭാ​ഗ​മാ​യ നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ല്‍ കു​ടി​യേ​റ്റ​വി​രു​ദ്ധ ക​ലാ​പം. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ 14 വ​യ​സു പ്രാ​യ​മു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച​യാ​ണ് ക​ലാ​പം ആ​രം​ഭി​ച്ച​ത്. പ്ര​തി​ക​ള്‍ റു​മേ​നി​യ​ന്‍ വം​ശ​ജ​രാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്. കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന ആ​ന്‍​ട്രിം കൗ​ണ്ടി​യി​ലെ ബാ​ലി​മെ​ന​യി​ലാ​ണ് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച ഇ​ര​യു​ടെ കു​ടും​ബ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ റാ​ലി അ​ക്ര​മ​പ​ര​ന്പ​ര​യു​ടെ തു​ട​ക്ക​മാ​യി. മു​ഖം​മൂ​ടി ധ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് അ​ക്ര​മി​ക​ൾ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും തീ​യി​ടു​ക​യു​മു​ണ്ടാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി കു​ടി​യേ​റ്റ​ക്കാ​രെ പാ​ര്‍​പ്പി​ച്ചി​രു​ന്ന ഒ​രു കേ​ന്ദ്രം അ​ക്ര​മി​ക​ള്‍ തീ​വ​ച്ചു​ന​ശി​പ്പി​ച്ചു. സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ പോ​ലീ​സു​കാ​ര​ട​ക്കം ഒ​ട്ടേ​റെ​പ്പേ​ര്‍​ക്കു പ​രി​ക്കു​ണ്ട്.


മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ശനിയാഴ്ച ബോ​ൺ​മൗ​ത്തി​ൽ

ല​ണ്ട​ൻ: ബോ​ൺ​മൗ​ത്തി​ൽ മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ 12ാം വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച ബാ​റിം​ഗ്ട​ൺ തി​യ​റ്റ​റി​ൽ ന​ട​ക്കും. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 40ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ട്ട് മ​ണി​ക്കൂ​ർ നീ​ളു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. യു​കെ​യി​ലെ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നാ​യ സ​ന്തോ​ഷ് ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഗാ​യ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. എ​ൽ​ഇ​ഡി സ്ക്രീ​നി​ന്‍റെ വി​സ്മ​യ​വും പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. അ​നീ​ഷ് ജോ​ർ​ജും ടെ​സ്മോ​ൾ ജോ​ർ​ജു​മാ​ണ് പ​രി​പാ​ടി​യു​ടെ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സം​ഗീ​ത ഇ​തി​ഹാ​സ​ങ്ങ​ൾ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ, നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ൾ, ഹാ​സ്യ രം​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ് ജോ​ർ​ജ്: 07915 061105, ഷി​നു സി​റി​യ​ക്: 07888659644.


വേ​ക്ഫീ​ൽ​ഡി​ൽ റീ​ജിയണി​ന്‍റെ ന​ഴ്സ​സ് ദിനാഘോഷം വർണാഭമായി

വേ​ക്ഫീ​ൽ​ഡ്: വേ​ക്ഫീ​ൽ​ഡി​ലെ ഹോ​ർ​ബ​റി വ​ർ​ക്കിം​ഗ് മെം​ബേ​ർ​സ് ക്ല​ബി​ൽ ന​ട​ത്ത​പ്പെ​ട്ട റീ​ജി​യ​ണി​ന്‍റെ ആ​ദ്യ​ത്തെ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ൾ വ​ർ​ണാ​ഭ​മാ​യി. യു​ക്മ യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും വെ​സ്റ്റ് യോ​ർ​ക്ഷ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ലും ന​ട​ത്ത​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ റീ​ജി​യ​ണി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. റീ​ജി​യ​ണ​ൽ പ്ര​ഡി​ഡ​ന്‍റ് അ​മ്പി​ളി എ​സ് മാ​ത്യു​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​കെ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ന​ഴ്സു​മാ​ർ​ക്ക് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ വി​വി​ധ​ങ്ങ​ളാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ യു​എ​ൻ​എ​ഫ് സം​ഘ​ട​ന​യ്ക്ക് മാ​ത്ര​മേ ക​ഴി​യൂ​വെ​ന്ന് എ​ബി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​ന​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്രം ഒ​ട്ടേ​റെ മു​ന്നേ​റു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വ്യ​ക്തി​ക​ളെ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തെ​യും ശാ​ക്തീ​ക​രി​ക്കു​വാ​ൻ ആ​തു​ര സേ​വ​ന രം​ഗ​ത്തെ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ സേ​വ​നം കൊ​ണ്ട് സാ​ധി​ക്കു​മെ​ന്ന് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി എ​സ്. മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത പ്ര​സം​ഗ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, നാ​ഷ​ണ​ൽ ന​ഴ്സ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി​യ ലു​ബി, ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​ർ​ജ്, റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ ഡോ. ​ശീ​ത​ൾ മാ​ർ​ക്ക് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യോ​ർ​ക്ഷ​യ​ർ & ഹം​ബ​ർ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി അ​ജു തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ന​ഴ്സു​മാ​ർ​ക്കാ​യി ബി​ജി മോ​ൾ രാ​ജു ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ ചു​മ്മാ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ വി​ദ​ഗ്ദ​ർ ന​യി​ച്ച വി​ജ്ഞാ​ന​പ്ര​ദ​മാ​യ സെ​ഷ​നു​ക​ളു​ടെ ഒ​രു പ​ര​മ്പ​ര​ത​ന്നെ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ന​ഴ്സ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​രി കൃ​ഷ്ണ​ൻ, അ​ലീ​ന എം. ​അ​ല​ക്സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു. വി​നീ​ത എ​ബി (അ​ഡ്വാ​ൻ​സ്ഡ് ക്ലി​നി​ക്ക​ൽ പ്ര​ക്റ്റി​ഷ​ന​ർ) എം​പ​വ​റിം​ഗ് ദി ​ഫ്യൂ​ച്ച​ർ ഓ​ഫ് ന​ഴ്സിം​ഗ്, അ​ഷി​ത സേ​വ്യ​ർ (ലീ​ഡ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​ർ പോ​സ്റ്റ് രെ​ജി​സ്ട്രേ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ & ഡെ​വ​ല​പ്മ​ന്‍റ്) ഇ​ന്‍റ​ർ​വ്യൂ & ക്യാ​രീ​ർ പ​ത്വ​യ്സ്, പാ​ൻ​സി ജോ​സ് (ക്ലി​നി​ക്ക​ൽ ഓ​പ്പ​റേ​ഷ​ൻ സൈ​റ്റ് മാ​നേ​ജ​ർ) ത്രി​വിം​ഗ് ഇ​ൻ ന​ഴ്സിം​ഗ്, അ​ജി ഭാ​യ് (ബി​എം​ഇ ചാ​മ്പ്യ​ൻ ലീ​ഡ്) ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ച​ല​ഞ്ചേ​സ്, ഡോ. ​ദീ​പ ജേ​ക്ക​ബ് സെ​ല്ഫ് കെ​യ​ർ & റേ​സി​ലി​ൻ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​ട​ത്തി . ആ​ഘോ​ഷ​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​വാ​ൻ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​മ​ൽ ജോ​യ്, ആ​തി​ര മ​ജ​നു, സു​ജേ​ഷ് പി​ള്ള, എ​ൽ​ദോ എ​ബ്ര​ഹാം, എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു. ബ്രാ​ഡ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടോം ​സെ​ബാ​സ്റ്റ്യ​ൻ, വേ​ക്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ജീ​ഷ്, ബാ​ൻ​സ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ര​ഘു റാം ​എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.


യു​ക്മ വെ​യി​ൽ​സ് റീ​ജ​ണ​ൽ കാ​യി​ക​മേ​ള ഞായറാഴ്ച ​കാ​ർ​ഡി​ഫി​ൽ

കാ​ർ​ഡി​ഫ്: യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള​യു​ടെ മു​ന്നോ​ടി​യാ​യി വി​വി​ധ റീ​ജിയണു​ക​ളി​ൽ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന വേ​ള​യി​ൽ വെ​യി​ൽ​സ് റീ​ജിയ​ണി​ലെ കാ​യി​ക​മേ​ള ഞായറാഴ്ച ​കാ​ർ​ഡി​ഫി​ലെ സെ​ന്‍റ് ഫി​ലി​പ്പ് ഇ​വാ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ട്സി​ൽ വ​ച്ച് ന​ട​ക്കും. വെ​യി​ൽ​സ് റീ​ജി‌യ​ണി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ കാ​ർ​ഡി​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ് കാ​യി​ക​മേ​ള​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ന് ശേ​ഷം മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​യി​രി​ക്കും കാ​യി​ക​മേ​ള​ക്ക് തു​ട​ക്കം കു​റി​ക്കു​ക. പി​ന്നീ​ട് പൊ​തു​യോ​ഗ​ത്തി​ൽ യു​ക്മ വെ​യി​ൽ​സ് റീ​ജിയണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ് കാ​യി​ക​മേ​ള​ക്ക് അ​ധ്യ​ക്ഷം വ​ഹി​ക്കും. തു​ട​ർ​ന്ന് യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള ജ​ന​റ​ൽ ക​ൺ​വീ​ന​റും ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​റും ആ​യ പീ​റ്റ​ർ താ​ണോ​ലി​ൽ വെ​യി​ൽ​സ് റീ​ജിയണ​ൽ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ക്മ ദേ​ശീ​യ ക​മ്മി​റ്റി അം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ൻ, യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നോ ആന്‍റണി എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി​രി​ക്കും. കാ​യി​ക​മേ​ള സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മാ​നു​വ​ൽ ഇ​തി​ന​കം എ​ല്ലാ അ​​സോ​സി​യേ​ഷ​നു​ക​ൾ​ക്കും അ​യ​ച്ചു​ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് റീ​ജിയണ​ൽ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സാ​ജു സ​ലിം​കു​ട്ടി അ​റി​യി​ച്ചു. സെ​ന്‍റ് ഫി​ലി​പ്പ് ഇ​വാ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും കാ​ണി​ക​ൾ​ക്കു​മാ​യി ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ട്ര​ഷ​റ​ർ റ്റോ​മ്പി​ൽ ക​ണ്ണ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ളി പു​തു​ശേ​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സു​മേ​ഷ് ആ​ന്‍റ​ണി, ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​ബി മാ​ത്യു, പി​ആ​ർ​ഒ റി​യോ ജോ​ണി, കാ​ർ​ഡി​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ൾ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന വെ​യി​ൽ​സ് റീ​ജിയണ​ൽ കാ​യി​ക​മേ​ളയ്​ക്ക് റീ​ജി​യ​ണി​ലെ മു​ഴു​വ​ൻ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വെ​യി​ൽ​സ് റീ​ജിയണ​ൽ സെ​ക്ര​ട്ട​റി ഷൈ​ലി ബി​ജോ​യ് തോ​മ​സ് അ​റി​യി​ച്ചു. റീ​ജിയണ​ൽ കാ​യി​ക​മേ​ള​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സ​ർ കൈ​ര​ളി സ്പൈ​സ​സ് & ലി​റ്റി​ൽ കൊ​ച്ചി ആ​ണ്. കൂ​ടാ​തെ കാ​യി​ക​മേ​ള സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ജി​യ ട്രാ​വെ​ൽ​സ്, സ​ൽ​ക്കാ​ര റ​സ്റ്റോ​റ​ന്‍റ് കാ​ർ​ഡി​ഫ്, മ​ല്ലു ഷോ​പ് കാ​ർ​ഡി​ഫ്, ബെ​ല്ല​വി​സ്ത ഗ്രൂ​പ്പ് ഓ​ഫ് ന​ഴ്സിം​ഗ് ഹോം​സ്, മം​സ് ഡെ​യി​ലി റെസ്റ്റോ​റ​ന്‍റ് കാ​ർ​ഡി​ഫ് എ​ന്നി​വ​രാ​ണ്. വേ​ദി​യു​ടെ വി​ലാ​സം: St. Philip Evan's Primary School, Llanedeyrn, Cardiff, CF23 9NX.


നി​ല​മ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണം ക​ള​റാ​ക്കാ​ൻ ഐ​ഒ​സി യു​കെ​യും

ല​ണ്ട​ൻ: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ നേ​താ​ക്ക​ൾ എ​ത്തു​ന്നു. ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സും റോ​മി കു​ര്യാ​ക്കോ​സു​മാ​ണ് നി​ല​മ്പൂ​രി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന​ത്. യു​ഡി​എ​ഫ് അ​നു​കൂ​ല പ്ര​വാ​സി​ക​ളു​ടെ വോ​ട്ടു​ക​ൾ ഏ​കോ​പി​പ്പി​ക്ക​ൽ, സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം, ഗൃ​ഹ​സ​ന്ദ​ർ​ശ​നം, വാ​ഹ​ന പ്ര​ചാ​ര​ണം, കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ, പോ​സ്റ്റ​ർ പ്ര​ചാ​ര​ണം എ​ന്നി​ങ്ങ​നെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​മ്പൂ​രി​ൽ പ്ര​വാ​സി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ് തു​റ​ക്കു​മെ​ന്നും ഷൈ​നു അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും. യു​കെ​യി​ൽ നി​ന്നും ഇ​പ്പോ​ൾ നാ​ട്ടി​ലെ​ത്തി​യ​വ​രോ, പ്ര​ചാ​ര​ണ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ൻ സാ​ധി​ക്കു​ന്ന​വ​രോ അ​റി​യി​ക്ക​ണ​മെ​ന്ന് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സും (+447872514619) റോ​മി കു​ര്യാ​ക്കോ​സും (+447776646163) അ​റി​യി​ച്ചു. തൃ​ക്കാ​ക്ക​ര, പു​തു​പ്പ​ള്ളി, വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​വാ​സി​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വും ക​രു​ത്തു​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​വു​മാ​യി ശ്ര​ദ്ധേ​യ​രാ​യ നേ​താ​ക്ക​ളാ​ണ് ഇ​രു​വ​രും.


യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ്പോ​ർ​ട്സ് 21ന് ​ലി​വ​ർ​പൂ​ളി​ൽ

ലി​വ​ർ​പൂ​ൾ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക​മേ​ള ഈ ​മാ​സം 21ന് ​ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​ലി​മ) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കാ​യി​ക​മേ​ള ലി​ത​ർ​ലാ​ൻ​ഡ് സ്പോ​ർ​ട്സ് പാ​ർ​ക്കി​ലാ​ണ് (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) ന​ട​ക്കു​ന്ന​ത്. കാ​യി​ക​മേ​ള​യി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ളവർ എ​ത്ര​യും വേ​ഗം നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ലു​ള്ള യു​ക്മ​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വാ​ര​കു​ടി, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​യി​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​വ​രെ ഉ​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. 50, 100, 200, 400 മീ​റ്റ​ർ ട്രാ​ക്ക് മ​ത്സ​ര​ങ്ങ​ൾ, ഷോ​ട്ട് പു​ട്ട്, ലോം​ഗ് ജ​മ്പ്, സ്റ്റാ​ന്‍റിം​ഗ് ലോം​ഗ് ജം​ബ് തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ആ​ണു​ങ്ങ​ൾ​ക്കും പെ​ണ്ണു​ങ്ങ​ൾ​ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. കാ​യി​ക​മേ​ള​യു​ടെ നി​യ​മാ​വ​ലി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കും. യു​ക്മ​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യും മു​ൻ ഭാ​ര​വാ​ഹി​യു​മാ​യ ലൈ​ജു മാ​നു​വ​ൽ സ്പോ​ൺ​സ​ർ ചെ​യ്ത എ​വ​റോ​ളിം​ഗ് ട്രോ​ഫി‌​യാ​ണ് വി​ജ​യി​ക്കു​ന്ന ടീ​മി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ലഭിക്കും. വി​ജ​യി​ക​ൾ​ക്ക് 28ന് ​യു​ക്മ ദേ​ശീ​യ​കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കായികമേള സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ: ബോ​ബ് കെ​യ​ർ നേ​ഴ്സിം​ഗ് ഏ​ജ​ൻ​സി, പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്‌​സ്, ലൈ​ഫ് ലൈ​ൻ മോ​ർ​ട്ട​ഗേ​ജ്‌ ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് സ​ർ​വീ​സ്, ജി​യ ട്രാ​വ​ൽ ആ​ൻ​ഡ് ഹോ​ളി​ഡേ​സ്, സേ​വ്യേ​ഴ്സ് ചാ​ർ​ട്ടേ​ഡ് സ​ർ​ട്ടി​ഫൈ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ്, ഏ​ലൂ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി, ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ്, എ​നോ​റ ഡി​സൈ​ന​ർ ബൊ​ട്ടീ​ക്, ജെ​എം​പി സോ​ഫ്റ്റ്‌​വെ​യ​ർ, ക്ലി​ക്ക്2​ബ്രിം​ഗ് ഗ്രോ​സ​റീ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി 07727604242, സ​നോ​ജ് വ​ർ​ഗീ​സ് 07411300076, ഷാ​രോ​ൺ ജോ​സ​ഫ് 07901603309, ബി​നോ​യ് മാ​ത്യു 07533094770. വേദി: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA


നോ​ർ​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ്: വെ​യി​ൽ​സി​ൽ സ്പെ​ഷാ​ലി​റ്റി ഡോ​ക്‌ട​ർ​മാ​ർ​ക്ക് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​കെ വെ​​​യി​​​ൽ​​​സ് എ​​​ൻ​​​എ​​​ച്ച്എ​​​സി​​​ലേ​​​ക്കു വി​​​വി​​​ധ സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ഡോ​​​​ക്‌ട​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഇ​​​എ​​​ൻ​​​ടി, പീ​​​ഡി​​​യാ​​​ട്രി​​​ക്സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റി ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സീ​​​നി​​​യ​​​ർ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ പാ​​​ത്ത് വേ ​​​ത​​​സ്തി​​​ക​​​യി​​​ൽ ക്ലി​​​നി​​​ക്ക​​​ൽ ഹെ​​​മ​​​റ്റോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി (ജ​​​ന​​​റ​​​ൽ അ​​​ഡ​​​ൾ​​​ട്, ഓ​​​ൾ​​​ഡ് ഏ​​​ജ്), ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. സ്പെ​​​ഷാ​​​ലി​​​റ്റി ഡോ​​​ക്ട​​​ർ (£ 59,727 £ 95,400) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് കു​​​റ​​​ഞ്ഞ​​​തു നാ​​​ലു വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​വും വേ​​​ണം. ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സീ​​​നി​​​യ​​​ർ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ പാ​​​ത്ത് വേ ​​ഡോ​​​ക്ട​​​ർ (£ 96,990 £ 107,155) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 12 വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട സ്പെ​​​ഷാ​​​ലി​​​റ്റി​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​വും ഉ​​​ള​​​ള​​​വ​​​രാ​​​ക​​​ണം. പി​​​എ​​​ൽ​​​എ​​​ബി ആ​​​വ​​​ശ്യ​​​മി​​​ല്ല. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യ സി​​​വി യോ​​​ഗ്യ​​​താ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​മാ​​​സം 30 ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.


ഓ​സ്ട്രി​യ​യി​ൽ സ്കൂ​ളി​ലെ വെ​ടി​വ​യ്പ്: പ്ര​തി​യെ ക്രൂ​ര​കൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​ത് സ്കൂ​ളി​ൽ നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ൾ

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സ്കൂ​ളി​ൽ 21 വ​യ​സു​കാ​ര​ൻ 10 പേ​രെ വെ​ടി​വ​ച്ചു കൊ​ന്ന​ത് സ്കൂ​ളി​ൽ നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ളി​ൽ പ്ര​കോ​പി​ത​നാ​യെ​ന്നു റി​പ്പോ​ർ​ട്ട്. കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​തി​ന് മു​ൻ​പ് അ​മ്മ​യോ​ടു യു​വാ​വ് മാ​പ്പ് ചോ​ദി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നു. സ്കൂ​ളി​ൽ​നി​ന്ന് പാ​തി​വ​ഴി​യി​ൽ പ​ഠ​നം നി​ർ​ത്തി​യ പോ​യ ആ​ർ​ത​ർ എ​ന്ന മു​ൻ വി​ദ്യാ​ർ​ഥി​യാ​ണ് സ്കൂ​ളി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത്. തു​ട​ർ​ന്നു വെ​ടി​വ​ച്ചു സ്വ​യം ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഷോ​ട്ട് ഗ​ണും പി​സ്റ്റ​ളു​മാ​ണ് പ്ര​തി കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ര​ണ്ട് ആ​യു​ധ​ങ്ങ​ൾ​ക്കും ആ​ർ​ത​റി​ന് ലൈ​സ​ൻ​സി​നു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ത്യം ന​ട​ത്തു​ന്ന നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ർ​ത​ർ അ​മ്മ​യ്ക്ക് അ​യ​ച്ച വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യ​ത്. ‘ഞാ​ൻ ചെ​യ്യാ​ൻ പോ​കു​ന്ന​തി​ന് എ​ന്നോ​ട് ക്ഷ​മി​ക്കൂ’ എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. സ​ന്ദേ​ശം ല​ഭി​ച്ച് 24 മി​നി​റ്റി​നു​ശേ​ഷ​മാ​ണ് അ​മ്മ അ​ത് കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ അ​മ്മ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തി​ന​കം ആ​ർ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞി​രു​ന്നു. സ്കൂ​ളി​ൽ വ​ച്ച് നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ളാ​ണ് ആ​ർ​ത​റി​നെ കൃ​ത്യം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ന്‍റെ പൂ​ച്ച​യെ നോ​ക്ക​ണ​മെ​ന്നും ആ​ർ​ത​ർ എ​ഴു​തി​വ​ച്ചി​രു​ന്ന​ത് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.


യു​കെ​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തു​ന്ന​തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ൻ യു​വാ​വ് പി​ടി​യി​ൽ

ല​ണ്ട​ൻ: യു​കെ​യി​ൽ​നി​ന്നു നാ​ടു​ക​ട​ത്തു​ന്ന​തി​നി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ൽ. ല​ണ്ട​നി​ലെ ഹീ​ത്രോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഒ​രു വാ​ണി​ജ്യ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് യു​വാ​വ് റ​ൺ​വേ​യി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചു. യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. യു​വാ​വി​നെ പി​ന്നീ​ട് വി​മാ​ന​ത്തി​ൽ തി​രി​കെ ക​യ​റ്റി. പ്ര​ശ്നം വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ച്ച​താ​യി വി​മാ​ന​ത്താ​വ​ള വ​ക്താ​വ് പ​റ​ഞ്ഞു.


ബാഗ് പരിശോധനയ്ക്കിടെ വിദ്യാർഥിയുടെ കുത്തേറ്റു സ്കൂ​ൾ അ​സി​സ്റ്റന്‍റ് കൊല്ലപ്പെട്ടു

പാ​രീ​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ നോ​ജ​ന്‍റി​ലെ സ്കൂ​ളി​ൽ 15 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ കു​ത്തേ​റ്റ് 31 വ​യ​​സു​ള്ള സ്കൂ​ൾ അ​സി​സ്റ്റന്‍റ്​ കൊ​ല്ല​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ധ്യാ​പ​ക സ​ഹാ​യി​യാ​യ 31 വ​യ​​സു​കാ​ര​നെ വി​ദ്യാ​ർ​ഥി പ​ല ത​വ​ണ​യാ​ണ് കു​ത്തി​യ​ത്. അ​ക്ര​മി​യെ ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. പ്ര​തി​യാ​യ വി​ദ്യാ​ർ​ഥി നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഫ്രാ​ൻ​സി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ര​ക​മാ​യ സ്കൂ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ശ​ങ്ക​ക​ളെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ചി​ല സ്കൂ​ളു​ക​ളി​ൽ ബാ​ഗ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​വ​സ​ന്ത​കാ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് 186 ക​ത്തി​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും 32 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


യു​ക്മ ഈ​സ്റ്റ്, വെ​സ്റ്റ് മി​ഡ്‌ലാൻ​ഡ്സ് റീ​ജി​യ​ൺ സ്പോ​ർ​ട്സ് ഡേ 21ന് ​റെ​ഡി​ച്ചി​ൽ

റെ​ഡി​ച്ച്: യു​ക്മ ഈ​സ്റ്റ് & വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ്പോ​ർ​ട്സ് ഡേ ഈ മാസം 21ന് ​റെ​ഡി​ച്ചി​ലെ എ​ബി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ബി പു​തു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി, ട്ര​ഷ​റ​ർ പോ​ൾ ജോ​സ​ഫ്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജീ​വ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ഒ​രു​ക്ക​ങ്ങ​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 10നാ​ണ് ആ​രം​ഭി​ക്കു​ക. ഇ​തി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. റീ​ജ​ണി​ൽ പെ​ട്ട ഭൂ​രി​ഭാ​ഗം അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളും ഇ​തി​ന​കം ത​ന്നെ ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് താ​ല്പ​ര്യ​പ്പെ​ടു​ന്നു. സ്പോ​ർ​ട്സ് ദി​നം വ​ൻ​വി​ജ​യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ത്സ​ര​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​തി​നാ​യി എ​ല്ലാ​വ​രും ഹൃ​ദ​യ​പൂ​ർ​വ്വ​മാ​യ സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. യു​ക്മ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത തോ​ട്ടം, മി​ഡ്‌​ലാ​ൻ​ഡ്സി​ൽ നി​ന്നു​മു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ജോ​ർ​ജ്ജ് തോ​മ​സ് എ​ന്നി​വ​ർ സ്പോ​ർ​ട്സ് ഡേ ​വ​ൻ വി​ജ​യം ആ​ശം​സി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ: സ​ജീ​വ് സെ​ബാ​സ്റ്റ്യ​ൻ 07886 319132, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി: ലൂ​യി​സ് മേ​നാ​ച്ചേ​രി 07533 734616. മ​ത്സ​ര​വേ​ദി: Abbey Stadium, Birmingham Road, Redditch, B97 6EJ.


ഓ​സ്ട്രി​യ​യി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 10 മ​ര​ണം

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗ്രാ​സി​ലെ സ്‌​കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. അ​ക്ര​മി സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​യാ​ള്‍ ഇ​തേ സ്‌​കൂ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു​വെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.


കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ട് വാ​ർ​ഷി​കാ​ഘോ​ഷം 21ന്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ 55ാം വാ​ർ​ഷി​കാ​ഘോ​ഷം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സാ​ൽ​ബൗ ബോ​ൺ​ഹൈ​മി​ൽ ഈ ​മാ​സം 21ന് ​വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കും. ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന നൃ​ത്ത​ശി​ൽ​പ​വും തു​ട​ർ​ന്ന് ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ളും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റൈ​ൻ ബാ​ൻ​ഡി​ന്‍റെ ലൈ​വ് ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളെ​യും പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും സ്പോ​ൺ​സ​ർ​മാ​രെ​യും കു​ടും​ബ​സ​മേ​തം ഈ ​ആ​ഘോ​ഷ​ത്തി​ലേ​ക്ക് സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ക്കും. ജൂ​ബി​ലി ആ​ഘോ​ഷം എ​ന്ന പ്ര​ത്യേ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ള​രെ മി​ത​മാ​യ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ങ്കി​ലും ഓ​ൺ​ലൈ​ൻ സൗ​ജ​ന്യ ടി​ക്ക​റ്റ് എ​ടു​ക്ക​ണം. മി​ത​മാ​യ നി​ര​ക്കി​ൽ നാ​ട​ൻ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ലാ​സം: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main. വി​വ​ര​ങ്ങ​ള്‍​ക്ക്: സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള: 017634920293, പ്ര​സി​ഡ​ന്‍റ് ദി​പി​ൻ പോ​ൾ: 017655416756, മെ​യി​ൽ: [email protected].


ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി

റോം: ​ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ​ഗാ​ന​മാ​ല​പി​ച്ച സം​ഘ​ത്തി​ൽ ഇ​രി​ട്ടി എ​ടൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യും. ഇ​റ്റ​ലി​യി​ലെ താ​മ​സ​ക്കാ​ര​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ എ​ബി​ൻ ഏ​ബ്ര​ഹാം പാ​രി​ക്കാ​പ​ള്ളി ജാ​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ എ​ല​ന എ​ബി​ൻ പാ​രി​ക്കാ​പ്പ​ള്ളി​യാ​ണ് നാ​ൽ​പ​തം​ഗ സം​ഘ​ത്തോ​ടൊ​പ്പം ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച​ത്. ഇ​റ്റ​ലി​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ മ​ദാ​മ്മ പാ​ല​സി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​ന് പു​റ​മെ എ​ല​ന എ​ബി​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മ​റ്റൊ​രു​ഗാ​ന​വും ആ​ല​പി​ച്ചു. ഇ​റ്റ​ലി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കൊ​യ​റു​ക​ളി​ൽ നി​ന്നാ​ണ് 40 പേ​രെ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് ഗാ​നാ​ലാ​പ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​വ​ർ​ഷം റി​പ്പ​ബ്ലി​ക്ദി​ന​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച 40 അം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ ഏ​ക മ​ല​യാ​ളി​യാ​ണ് എ​ല​ന. എ​ല​ന റോ​മി​ലെ പ്ലി​നി​യോ സി​നി​യ​ർ സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​രോ​ളി​ന, ഫാ​ബി​യോ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.


പ​ന്ത​ക്കു​സ്താ​ഞാ​യ​റി​ൽ ഇ​വാ മ​രി​യ​യ്ക്ക് ലെ​യോ മാ​ർ​പാ​പ്പ​യു​ടെ അ​നു​ഗ്ര​ഹം

വത്തിക്കാൻ സിറ്റി: പ​​​​ന്ത​​​​ക്കു​​​​സ്താ ​​​​ഞാ​​​​യ​​​​റി​​​​ൽ ഇ​​​​വാ മ​​​​രി​​​​യ​​​​യ്ക്കു മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹം. തൃ​​​​ശൂ​​​​ർ ഒ​​​​ല്ലൂ​​​​ക്ക​​​​ര ന​​​​ന്പ്യാ​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​ര​​​​വി​​​​ന്ദ് ജ​​​​യിം​​​​സി​​​​ന്‍റെ​​​​യും ഡോ. ​​​​രേ​​​​ഷ്മ​​​​യു​​​​ടെ​​​​യും ര​​​​ണ്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി മ​​​​ക​​​​ൾ ഇ​​​​വാ മ​​​​രി​​​​യ​​​​യ്ക്കാ​​​​ണ് അ​​​​പൂ​​​​ർ​​​​വ​​​​ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച​​​​ത്. പെ​​​​ന്ത​​​​ക്കു​​​​സ്താ​​​​ഞാ​​​​യ​​​​ർ ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ട് സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ നീ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഈ ​​​​ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച​​​​ത്. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അം​​​​ഗ​​​​ര​​​​ക്ഷ​​​​ക​​​​ർ ഇ​​​​വാ മ​​​​രി​​​​യ​​​​യെ പാ​​​​പ്പ​​​​യു​​​​ടെ അ​​​​ടു​​​​ത്തേ​​​​ക്ക് എ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്തി. മാ​​​​ർ​​​​പാ​​​​പ്പ കു​​​​ഞ്ഞി​​​​ന്‍റെ ത​​​​ല​​​​യി​​​​ൽ​​​​തൊ​​​​ട്ട് അ​​​​നു​​​​ഗ്ര​​​​ഹി​​​​ച്ചു. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ജ​​​​നോ​​​​വ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ഗ​​​​വേ​​​​ഷ​​​​ക​​​​യാ​​​​യ ഡോ. ​​​​രേ​​​​ഷ്മ​​​​യും ഡി​​​​സൈ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റാ​​​​യ അ​​​​ര​​​​വി​​​​ന്ദും ജ​​​​നോ​​​​വ​​​​യി​​​​ലാ​​​​ണു താ​​​​മ​​​​സം. എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​യി​​​​രൂ​​​​ർ ത​​​​ച്ചി​​​​ൽ ബാ​​​​ബു​​​​വി​​​​ന്‍റെ​​​​യും ജി​​​​ജി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​യ രേ​​​​ഷ്മ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ പ​​​​ന്ത​​​​ക്കു​​​​സ്താ​​​​ദി​​​​ന വി​​​​ശു​​​​ദ്ധ​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ രോ​​​​ഹ​​​​നും റെ​​​​യ്ച്ച​​​​ലി​​​​നും ഒ​​​​പ്പം വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ഒ​​​​ല്ലൂ​​​​ക്ക​​​​ര ന​​​​ന്പ്യാ​​​​പ​​​​റ​​​​ന്പി​​​​ൽ ഡോ. ​​​​ഷാ​​​​ജി ജെ​​​​യിം​​​​സി​​​​ന്‍റെ​​​​യും കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​മേ​​​​രി റ​​​​ജീ​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണ് അ​​​​ര​​​​വി​​​​ന്ദ്.


തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് അ​നു​ശോ​ചി​ച്ചു

ഡ​ബ്ലി​ൻ: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ അ​യ​ർ​ല​ൻ​ഡ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. "അ​ടി​മു​ടി കോ​ൺ​ഗ്ര​സ്‌'... തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​ന്ന പേ​രി​നോ​ട് ചേ​ർ​ത്തു​വ​യ്ക്കാ​ൻ ഇ​തി​ൽ​പ​ര​മൊ​ന്നു​മി​ല്ല. കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ലെ മാ​ന്യ​ത​യു​ടെ, ആ​ദ​ർ​ശ​ധീ​ര​ത​യു​ടെ, വി​ശു​ദ്ധി​യു​ടെ മു​ഖ​മാ​ണ് അ​ദ്ദേ​ഹം. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്നും മാ​തൃ​ക​യാ​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മാ​ണ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള‌​യെ​ന്നും ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് അ​നു​സ്മ​രി​ച്ചു.


അ​യ​ർ​ല​ൻ​ഡി​ൽ പി​തൃ​വേ​ദി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്രേ ​ടീം ജേ​താ​ക്ക​ൾ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഡ​ബ്ലി​ൻ റീ​ജി​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ബ്രേ ​ടീം ജേ​താ​ക്ക​ളാ​യി. താ​ല, നാ​വ​ൻ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മി​ക​ച്ച സ്ട്രൈ​ക്ക​റാ​യി താ​ല ടീ​മി​ലെ നി​ബി​ൻ ആ​ന്‍റ​ണി​യെ​യും ഗോ​ൾ കീ​പ്പ​റാ​യി ബ്രേ ​ടീ​മി​ലെ ഉ​ല്ലാ​സ് തോ​മ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. "ഡാ​ഡ്സ് ഗോ​ൾ 25' എ​ന്ന പേ​രി​ൽ ഡ​ബ്ലി​ൻ ഫി​നി​ക്സ് പാ​ർ​ക്ക് ഫു​ട്ബോ​ൾ പി​ച്ചി​ലാ​യി​രു​ന്നു മ​ത്സ​രം. ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി യു​വാ​ക്ക​ൾ​ക്കാ​യി ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തി. യൂ​ത്ത് ഫു​ട്ബോ​ൾ വി​ഭാ​ഗ​ത്തി​ൽ ബ്രാ​ഞ്ചാ​ട്സ് ടൗ​ൺ ടീം ​ജേ​താ​ക്ക​ളാ​യി. ഫി​സ്ബ​റോ ടീം ​ര​ണ്ടാം സ്ഥാ​ന​വും ഇ​ഞ്ചി​ക്കോ​ർ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യൂ​ത്ത് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സ്ട്രൈ​ക്ക​റാ​യി ഹി​സ്ബ​റോ ടീ​മി​ലെ കി​ര​ൺ ജോ​സി​നെ​യും ഗോ​ൾ കീ​പ്പ​റാ​യി ബ്രാ​ഞ്ചാ​ട്സ്ടൌ​ൺ ടീ​മി​ലെ ഗാ​വി​ൻ സീ​സ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഫാ ​ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ഡ​ബ്ലി​നി​ലെ സീ​റോ​മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ​നി​ന്ന​ള്ള ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 501 യൂ​റോ​യും ട്രോ​ഫി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 301 യൂ​റോ, 201 യൂ​റോ വീ​ത​വും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കി. മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കും സ്ട്രൈ​ക്ക​ർ​ക്കും പ്ര​ത്യേ​കം അ​വാ​ർ​ഡ് ന​ൽ​കി. യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 301, 201, 101 യൂ​റോ​യും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. പി​തൃ​വേ​ദി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ വെ​ട്ടി​ക്ക​ൽ, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജി​തു മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ഡൊ​ണാ​ള്‍​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫ്രീ​ഡ്റി​ഷ് മേ​ർ​ട്സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്റി​ഷ് മേ​ർ​ട്സ്. ട്രം​പി​ന്‍റെ ഓ​വ​ല്‍ ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 45 മി​നി​റ്റ് നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ച്ചു. മേ​ർ​ട്സ് ന​ല്ല മ​നു​ഷ്യ​നാ​ണെ​ന്നും ജ​ര്‍​മ​നി​ക്ക് ല​ഭി​ച്ച വ​ള​രെ ന​ല്ല ഒ​രു പ്ര​തി​നി​ധി​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മേ​ർ​ട്സി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​ത്തെ​യും ട്രം​പ് പ്ര​ശം​സി​ച്ചു. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മാ​ന​മാ​യി ന​ല്‍​കി മേ​ര്‍​സ് ട്രം​പി​നെ ഞെ‌​ട്ടി​ച്ചു. 1860ക​ളി​ൽ ജ​ർ​മ​നി​യി​ലെ ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗി​ലാ​ണ് ട്രം​പി​ന്‍റെ മു​ത്ത​ച്ഛ​ൻ ജ​നി​ച്ച​ത്.


നോ​ക്ക് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന

ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ക്ക് അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ശ​നി​യാ​ഴ്ച(ജൂ​ൺ 14) ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 10.30ന് ​കു​മ്പ​സാ​രം, 12ന് ​ആ​രാ​ധ​ന, ജ​പ​മാ​ല തു​ട​ങ്ങി​യ​വ ന​ട​ക്കും. കോ​ർ​ക്ക് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി.


യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തി​നി​ടെ എ​ട്ടാം ത​വ​ണ​യും വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് കു​റ​ച്ചു. പ്ര​ധാ​ന പ​ലി​ശ നി​ര​ക്ക് ര​ണ്ടു​ശ​ത​മാ​ന​മാ‌​യി​ട്ടാ​ണ് കു​റ​ച്ച​ത്. ഇ​സി​ബി​യു​ടെ പ്ര​ധാ​ന നി​ക്ഷേ​പ നി​ര​ക്ക് കാ​ല്‍ പോ​യി​ന്‍റ് കു​റ​ച്ചാ​ണ് ര​ണ്ട് ശ​ത​മാ​ന​മാ​ക്കി​യ​ത്. വ​ള​ര്‍​ച്ച മ​ന്ദ​ഗ​തി​യി​ലാ​യ​തും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ നി​ന്നു​ള്ള ഉത്പ​​ന്ന​ങ്ങ​ളു​ടെ തീ​രു​വ 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഏ​റ്റ​വും പു​തി​യ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ ആ​ശ​ങ്കാ​കു​ല​മാ​യ​തു​മാ​ണ് ഈ ​കു​റ​വ്. വ്യാ​പാ​ര ന​യ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​നി​ശ്ചി​ത​ത്വം ബി​സി​ന​സ് നി​ക്ഷേ​പ​ത്തെ​യും ക​യ​റ്റു​മ​തി​യെ​യും ബാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഇ​സി​ബി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ​പ്ര​തി​രോ​ധ​ത്തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലു​മു​ള്ള സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പം വ​ര്‍​ധി​ക്കു​ന്ന​ത് ഇ​ട​ത്ത​രം വ​ള​ര്‍​ച്ച​യെ കൂ​ടു​ത​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ടി.​സി. ജേ​ക്ക​ബ് ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു

കോ​ട്ട​യം: മ​ണ​ര്‍​കാ​ട് തെ​ങ്ങും​തു​രു​ത്തേ​ല്‍ ടി.​സി. ജേ​ക്ക​ബ് (മോ​ന്‍ 82) ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു. മൂ​വാ​റ്റു​പു​ഴ മു​ന്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്താ​യു​ടെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട് ജ​ര്‍​മ​നി​യി​ല്‍. ഭാ​ര്യ: വ​ത്സ​മ്മ, മ​ക്ക​ള്‍: ജെ​സി, ജെ​യ്‌​സി. മ​രു​മ​ക്ക​ള്‍: സാ​റ, സെ​ബാ​സ്റ്റ്യ​ന്‍.


ടീം ​ബെ​ല്‍​ഫാ​സ്റ്റ് അ​ച്ചാ​യ​ന്‍​സ് ഒ​രു​ക്കു​ന്ന ഗാ​ന​മേ​ള വെ​ള്ളി​യാ​ഴ്ച

ബെ​ല്‍​ഫാ​സ്റ്റ്: ടീം ​ബെ​ല്‍​ഫാ​സ്റ്റ് അ​ച്ചാ​യ​ന്‍​സ് ഒ​രു​ക്കു​ന്ന "ഗ​ന്ധ​ര്‍​വ്വ സ​ന്ധ്യ' പ​ഴ​മ​യി​ലെ പു​തു​മ തേ​ടു​ന്ന മ​ല​യാ​ളി സാം​സ്കാ​രി​ക പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ബെ​ല്‍​ഫാ​സ്റ്റി​ല്‍ അ​ര​ങ്ങേ​റും. ഹൃ​ദ​യ​ത്തി​ന്‍റെ ചെ​പ്പു​ക​ളി​ല്‍ ഒ​ളി​മ​ങ്ങാ​തെ സൂ​ക്ഷി​ക്കു​ന്ന പാ​ട്ടു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ സ​ന്തോ​ഷ​ത്തി​ന്‍റെ മ​യൂ​ര ന​ര്‍​ത്ത​നം ഉ​റ​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യ​വും പ​രി​പാ​ടി​യു​ടെ ഹൈ​ലൈ​റ്റ്. നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ന്‍​ഡി​ലെ മി​ക​ച്ച ഗാ​യ​ക​രെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ല്‍​കി വേ​ദി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത് ബെ​ല്‍​ഫാ​സ്റ്റ് ബ്ളൂ ​ഡ​യ​മ​ണ്ട് മ്യൂ​സി​ക് ഗ്രൂ​പ്പാ​ണ്. ആ​സ്വാ​ദ​ക​ര്‍​ക്കൊ​രു​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലും പു​തു​മ​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന ബെ​ല്‍​ഫാ​സ്റ്റ് അ​ച്ചാ​യ​ന്‍​സ് ആ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​കെ​യി​ലെ കു​ടി​യേ​റ്റ മ​ല​യാ​ളി​ക​ള്‍ എ​ന്നും നാ​ടി​ന്‍റെ സം​സ്കാ​രം നി​ല​നി​ര്‍​ത്തു​ന്ന​തി​ന്റെ തെ​ളി​വാ​ണ് സ​ഹൃ​ദ​യ​രാ​യ ഒ​രു​പ​റ്റം ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ടീം ​ബെ​ല്‍​ഫാ​സ്റ്റ് അ​ച്ചാ​യ​ന്‍​സ് എ​ന്ന സം​ഘ​ട​ന. കൂ​ടാ​തെ ന​ര്‍​മം വി​ള​മ്പി സ​ണ്ണി ക​ട്ട​പ്പ​ന അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ടോ​ക്ക് ഷോ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഭാ​ര​ത​ത്തി​ന് പി​ന്തു​ണ അ​ര്‍​പ്പി​ച്ച് ദേ​ശ​ഭ​ക്തി ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ക്കും. ഗ​ന്ധ​ര്‍​വ്വ സ​ന്ധ്യ​യു​ടെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യു​ടെ ഉ​ല്‍​ഘാ​ട​നം മോ​ന്‍​സ് മാ​ത്യു​വി​ല്‍ നി​ന്നും ആ​ന്‍റോ ജേ​ക്ക​ബ് ഏ​റ്റു​വാ​ങ്ങി നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഷാ​ജി വ​ര്‍​ഗീ​സ്, ആ​ന​ന്ദ് ജോ​സ​ഫ്, ബി​ജു, ബി​നു കി​ലു​ക്ക​ന്‍, പോ​ള്‍ ചി​റ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഫി​നാ​ഗി സെ​ന്‍റ് ആ​ൻ​സ് ഹാ​ൾ ബെ​ൽ​ഫാ​സ്റ്റി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.


യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ കാ​യി​ക​മേ​ള ജൂ​ൺ 21ന്

ലി​വ​ർ​പൂ​ൾ: ജൂ​ൺ21​ന് ന​ട​ക്കു​ന്ന യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​ണ്(​ലി​മ) കാ​യി​ക​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വ​തം വ​ഹി​ക്കു​ന്ന​ത്. ജൂ​ൺ 21ന് ​ലി​വ​ർ​പൂ​ളി​ലെ ലി​ത​ർ​ലാ​ൻ​ഡ് സ്പോ​ർ​ട്സ് പാ​ർ​ക്കി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി​ക​ളി​ലാ​യി വി​വി​ധ ഇ​ന​ങ്ങ​ളി​ൽ കാ​യി​ക​മേ​ള ന​ട​ക്കും. അ​തി​വി​ശാ​ല​മാ​യ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രേ​സ​മ​യം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന രീ​തി​യി​ൽ ആ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ, ചെ​സ്റ്റ് ന​മ്പ​ർ വി​ത​ര​ണം ആ​രം​ഭി​ക്കും. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ദേ​ശീ​യ സ​മി​തി​യം​ഗം ബി​ജു പീ​റ്റ​ർ, പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് കാ​യി​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സ്, നാ​ഷ​ണ​ൽ പി​ആ​ർ​ഒ കു​ര്യ​ൻ ജോ​ർ​ജ്, യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ റീ​ജി​യ​ൺ ക​മ്മി​റ്റി​ക്ക് കാ​യി​ക മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​യു​ടെ നി​യ​മാ​വ​ലി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്. യു​ക്മ​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മെ​മ്പ​ർ​ഷി​പ്പ് ഉ​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വാ​ൻ അ​വ​സ​രം ഉ​ള്ള​ത്. മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ത്ര​യും പെ​ട്ട​ന്ന് നി​ങ്ങ​ളു​ടെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്. നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ജൂ​ൺ 28ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ​കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്. പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ജൂ​ൺ 14ന് ​മു​ൻ​പാ​യി നി​ങ്ങ​ളു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ വ​ഴി ചെ​യ്യേ​ണ്ട​താ​ണ്. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ കാ​യി​ക​മേ​ള​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ സ്പോ​ർ​ട്സ് സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ: ബോ​ബ് കെ​യ​ർ ന​ഴ്സിം​ഗ് ഏ​ജ​ൻ​സി, പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്‌​സ്, ലൈ​ഫ് ലൈ​ൻ മോ​ർ​ട്ട​ഗേ​ജ്‌ ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് സ​ർ​വീ​സ്, ഗി​യ ട്രാ​വ​ൽ ആ​ൻ​ഡ് ഹോ​ളി​ഡേ​സ്, സേ​വ്യേ​ഴ്സ് ചാ​ർ​ട്ടേ​ഡ് സ​ർ​ട്ടി​ഫൈ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഏ​ലൂ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി, ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ്, എ​നോ​റ ഡി​സൈ​ന​ർ ബൊ​ട്ടീ​ക്, ജെ​എം​പി സോ​ഫ്റ്റ്‌​വെ​യ​ർ, ക്ലി​ക്ക് 2 ബ്രിം​ഗ് ഗ്രോ​സ​റീ​സ്, മാ​ഞ്ച​സ്റ്റ​ർ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജോ​യ് മാ​ത്യു 07533094770, സ​നോ​ജ് വ​ർ​ഗീ​സ് 07411300076, ഷാ​ജി വ​രാ​ക്കു​ടി 0747727604242. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് സ്പോ​ർ​ട്സ് ന​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ലാ​സം: Litherland Sports Park, Boundary Road, Litherland, Liverpool, L21 7LA.


ജ​ര്‍​മ​നി​യി​ല്‍ ഷ്ലോ​സ്ഗ്രാ​ബെ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ ച​രി​ത്രം സൃ​ഷ്‌​ടി​ക്കാ​നൊ​രു​ങ്ങി അ​ന​ന്തു മോ​ഹ​ന്‍

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​ടെ ശ​ബ്ദ​മാ​യി മാ​റി​യ ദ ​വോ​യ്സ് കി​ഡ്സ് 2025ലെ ​അ​ന​ന്തു മോ​ഹ​ന്‍ ജ​ര്‍​മ​നി​യി​ലെ ഷ്ലോ​സ്ഗ്രാ​ബെ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ ച​രി​ത്രം സൃ​ഷ്‌​ടി​ക്കാ​നൊ​രു​ങ്ങു​ന്നു. ഹെ​സ​ന്‍ സം​സ്ഥാ​ന​ത്തി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന​ടു​ത്തു​ള്ള ഡാം​സ്റ്റാ​ട്ടി​ല്‍ വ​ര്‍​ഷം തോ​റും ന​ട​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ഷ്ലോ​സ്ഗ്രാ​ബെ​ന്‍ ഫെ​സ്റ്റി​വ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് (ജൂ​ണ്‍ ഏ​ഴ്, എ​ട്ട്) അ​ര​ങ്ങേ​റു​ന്ന​ത്. 1,00,000ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​രെ ആ​ക​ര്‍​ഷി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​പ്പ​ണ്‍​എ​യ​ര്‍ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ല്‍ ഒ​ന്നാ​യ ഷ്ലോ​സ്ഗ്രാ​ബെ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ 15 വ​യ​സു​കാ​ര​നാ​യ അ​ന​ന്തു​വി​ന് ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ദ ​വോ​യ്സ് കി​ഡ്സ് 2025ലെ ​ത​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധ നേ​ടി​യ അ​ന​ന്തു​വി​ന്‍റെ ഡ്രം​സ് വാ​യ​ന​യ്ക്കൊ​പ്പം അ​തി​ശ​യി​പ്പി​ക്കു​ന്ന ഗാ​നാ​ലാ​പ​ന​വും ഏ​വ​രേ​യും സം​ഗീ​ത​ത്തി​ന്‍റെ താ​ള​ല​യ​ങ്ങ​ളി​ല്‍ അ​ലി​യി​ക്കും. മെ​നെ​സ്കി​ന്‍റെ "ബെ​ഗി​ന്‍' എ​ന്ന ഗാ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​ര്‍ ആ​സ്വ​ദി​ക്കു​ക​യും യു​വ​ക​ലാ​കാ​ര​ന്‍റെ ക​ഴി​വി​ന് അം​ഗീ​കാ​ര​വും പ്ര​ശം​സ​യും ല​ഭി​ച്ച​ത് അ​പൂ​ര്‍​വ ഭാ​ഗ്യ​മാ​യി. ഷ്ലോ​സ്ഗ്രാ​ബെ​ന്‍ വേ​ദി​യി​ല്‍ ശ​നി​യാ​ഴ്ച ബെ​ഗി​ന്‍റെ ക​വ​ര്‍ പ​തി​പ്പും അ​ന​ന്തു സ്വ​യം ര​ചി​ച്ച് ഈ​ണ​മി​ട്ട ഒ​റി​ജി​ന​ല്‍ ട്രാ​ക്കാ​യ ജ​സ്റ്റ് ഹൗ ​ഇ​റ്റ് ഈ​സിന്‍റെ പ്രീ​മി​യ​ര്‍ സോ​ളോ അ​ര​ങ്ങേ​റ്റ​വും ഞാ​യ​റാ​ഴ്ച അ​ന​ന്തു​വി​ന്‍റെ ഗ്രൂ​പ്പാ​യ ദ ​ഗോ​ള്‍​ഡ​ന്‍ ബീ​റ്റ്സി​നൊ​പ്പം ഫു​ള്‍​ബാ​ന്‍​ഡ് പ്ര​ക​ട​ന​വും ഉ​ണ്ടാ​വും. ജ​സ്റ്റ് ഹൗ ​ഇ​റ്റ് ഈ​സിന്‍റെ പ്രീ​മി​യ​ര്‍ ഷോ ​അ​ന​ന്തു​വി​ന്‍റെ സം​ഗീ​ത യാ​ത്ര​യി​ലെ ഒ​രു പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ര്‍​ക്കു​മ്പോ​ള്‍, ഒ​രു ഗാ​യ​ക​ന്‍, ഡ്ര​മ്മ​ര്‍ എ​ന്ന​തി​ലു​പ​രി ഗാ​ന​ര​ച​യി​താ​വ്, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍, ഗി​റ്റാ​റി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ലും സ​ര്‍​ഗ​വാ​സ​ന കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​കും. ദ ​വോ​യ്സ് കി​ഡ്സി​ല്‍ നി​ന്ന്, പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് പ്ര​ശ​സ്തി​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തു​മാ​ത്ര​മ​ല്ല ഒ​രു​കൊ​ച്ചു സെ​ലി​ബ്രി​റ്റി​യാ​യി ഓ​ട്ടോ​ഗ്രാ​ഫു​ക​ള്‍ ന​ല്‍​കാ​നും ജ​ര്‍​മ​നി​യി​ലും വി​ദേ​ശ​ത്തും വ​ള​ര്‍​ന്നു​വ​രു​ന്ന ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞു. അ​ന​ന്തു​വി​ന്‍റെ വി​ജ​യം ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഏ​റെ അ​ഭി​മാ​നി​ക്കാ​ന്‍ വ​ക​യാ​യി. ജ​ര്‍​മ​നി​യി​ലെ ഡാം​സ്റ്റാ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി പ്ര​ഭ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​യു​മാ​ണ് അ​ന​ന്തു​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍. ഏ​ഴ് വ​യ​സു​കാ​രി അ​മ്മു ഏ​ക സ​ഹോ​ദ​രി​യാ​ണ്.


സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യം വാ​ഗ്ദാ​ന​വു​മാ​യി ഒ​രു ജ​ര്‍​മ​ന്‍ ടൗ​ണ്‍

ബെര്‍​ലി​ന്‍: താ​മ​സ​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി ജ​ര്‍​മ​ന്‍ ടൗ​ണ്‍ സൗ​ജ​ന്യ താ​മ​സ സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പോ​ളി​ഷ് അ​തി​ര്‍​ത്തി​യി​ലു​ള്ള ബ്രാ​ന്‍​ഡ​ന്‍​ബു​ര്‍​ഗി​ലെ ഐ​സ​ന്‍​ഹൂ​റ്റ​ന്‍​സ്റ്റാ​ഡി​ലാ​ണ് ഈ ​ആ​ക​ർ​ഷ​ണ ഓ​ഫ​ർ. പ​ട്ട​ണ​ത്തി​ലെ ജീ​വി​തം പ​രീ​ക്ഷി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ര്‍​ക്ക് സെ​പ്റ്റം​ബ​റി​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സൗ​ജ​ന്യ ഫ​ര്‍​ണി​ഷ് ചെ​യ്ത ഫ്ലാ​റ്റ് ല​ഭി​ക്കും. ജ​ന​സം​ഖ്യ കു​റ​യ്ക്ക​ലി​നെ​തി​രേ പോ​രാ​ടു​ന്ന​തി​നാ​യി​ട്ടാ​ണ് ഐ​സ​ന്‍​ഹൂ​റ്റ​ന്‍​സ്റ്റാ​ഡ് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സൗ​ജ​ന്യ താ​മ​സ സൗ​ക​ര്യം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ​യും മു​ന്‍ താ​മ​സ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ടൗ​ണ്‍ അ​ധി​കാ​രി​ക​ള്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ​ട്ട​ണ​ത്തെ​ക്കു​റി​ച്ച് യ​ഥാ​ര്‍​ത്ഥ​മാ​യ ഒ​രു രൂ​പം ന​ല്‍​കു​ന്ന​തി​നാ​യി ന​ഗ​ര ടൂ​റു​ക​ള്‍ ല​ഭി​ക്കും. കൂ​ടാ​തെ പ്രാ​ദേ​ശി​ക തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​യും ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ഇ​വി​ടെ താ​മ​സ​മാ​ക്കു​ന്ന​വ​ര്‍ തി​രി​കെ പോ​കു​ന്ന​തി​നു​മു​മ്പ്, അ​വ​രു​ടെ താ​മ​സ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ മ​തി​പ്പു​ക​ള്‍ പ​ങ്കി​ടു​ന്ന ഐ​സ​ന്‍​ഹൂ​റ്റ​ന്‍​സ്റ്റാ​ഡി​ന് ഒ​രു പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തി ന​ല്‍​കു​ക​യും വേ​ണം. താ​ത്പര്യ​മു​ള്ള​വ​ര്‍​ക്ക് ജൂ​ലൈ ആ​ദ്യം വ​രെ അ​പേ​ക്ഷി​ക്കാം. 1990ല്‍ ​ജ​ര്‍​മ​ന്‍ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ശേ​ഷം ഐ​സ​ന്‍​ഹൂ​റ്റ​ന്‍​സ്റ്റാ​ഡി​ലെ ജ​ന​സം​ഖ്യ പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞു. കി​ഴ​ക്ക​ന്‍ ജ​ര്‍​മ​നി​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളെ​യും പോ​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ​യും സാ​ധ്യ​ത​ക​ളു​ടെ​യും അ​ഭാ​വം കാ​ര​ണം യു​വാ​ക്ക​ള്‍ താ​മ​സം മാ​റു​ന്ന​തി​നാ​ല്‍ ഇ​ത് ജ​ന​സം​ഖ്യാ കു​റ​വ് അ​നു​ഭ​വി​ച്ചു. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​നു​ശേ​ഷം, പ​ട്ട​ണ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ​മാ​യ ഒ​രു വ​ലി​യ സ്റ്റീ​ല്‍ മി​ല്ലി​നോ​ടൊ​പ്പം ഒ​രു സോ​ഷ്യ​ലി​സ്റ്റ് മാ​തൃ​കാ ന​ഗ​ര​മാ​യി​ട്ടാ​ണ് കി​ഴ​ക്ക​ന്‍ ജ​ര്‍​മ​ന്‍ അ​ധി​കാ​രി​ക​ള്‍ ആ​ധു​നി​ക പ​ട്ട​ണം സ്ഥാ​പി​ച്ച​ത്. 1953നും 1961 ​നും ഇ​ട​യി​ല്‍ ഇ​ത് സ്റ്റാ​ലി​ന്‍​സ്റ്റാ​ഡ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്നു. ജ​ര്‍​മ​നി​യി​ലെ സോ​ഷ്യ​ലി​സ്റ്റ് വാ​സ്തു​വി​ദ്യ​യു​ടെ പ്ര​മു​ഖ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി ഈ ​ന​ഗ​രം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സ്റ്റാ​ലി​ന്‍ കാ​ല​ഘ​ട്ട​ത്തി​ലെ നി​യോ​ക്ലാ​സി​ക്ക​സ​വും കൂ​ടു​ത​ല്‍ ആ​ധു​നി​ക പ്ളാ​റ്റ​ന്‍​ബോ ഫ്ലാ​റ്റ് ബ്ളോ​ക്കു​ക​ളും ഇ​തി​ന്‍റെ ന​ഗ​രം സം​യോ​ജി​പ്പി​ക്കു​ന്നു. പു​നഃ​സം​യോ​ജ​ന​ത്തി​നു​ശേ​ഷം, സ്റ്റീല്‍ മി​ല്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​പ്പെ​ട്ടു, ഇ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ഇ​ന്ന്, സ്റ്റീ​ല്‍ വ​ര്‍​ക്കു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി, ഏ​ക​ദേ​ശം 2,500 പേ​ര്‍​ക്ക് ജോ​ലി ന​ല്‍​കു​ന്നു. ഇ​വി​ടെ​യു​ള്ള ആ​കെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 1,661 ആ​ണ്. ഇ​തി​ല്‍ പു​രു​ഷ​ന്മാ​ര്‍ 844, സ്ത്രീ​ക​ള്‍ 817 ആ​ണ്. അ​തേ​സ​മ​യം രാ​ജ്യ​വ്യാ​പ​ക​മാ​യി, വി​ദേ​ശി​ക​ളു​ടെ അ​നു​പാ​തം ഏ​റ്റ​വും കു​റ​വ് കി​ഴ​ക്ക​ന്‍ ജ​ര്‍മനി​യി​ലാ​ണ്. ഹി​ല്‍​ഡ്ബു​ര്‍​ഗൗ​സെ​ന്‍, എ​ല്‍​ബെഎ​ല്‍​സ്റ്റ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ഇ​ത് ഏ​റ്റ​വും കു​റ​വ്, 1.9 ശ​ത​മാ​നം. പ​ടി​ഞ്ഞാ​റ​ന്‍ ജ​ര്‍​മ​നി​യി​ല്‍ വി​ദേ​ശി​ക​ളു​ടെ ഏ​റ്റ​വും ചെ​റി​യ അ​നു​പാ​തം ബെ​യ്റൂ​ത്ത് ജി​ല്ല​യി​ലാ​ണ്, അ​വി​ടെ ഇ​ത് 3.2 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ല്‍ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ഹ്ര​സ്വ​കാ​ല തൊ​ഴി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യു​ള്ള പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഫെ​ഡ​റ​ല്‍ എം​പ്ളോ​യ്മെന്‍റ് ഏ​ജ​ന്‍​സി​യു​ടെ ഐ​സ​ന്‍​ഹു​റ്റ​ന്‍സ്റ്റാ​ഡ് ബ്രാ​ഞ്ചി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മു​ന്‍ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 0.2 ശ​ത​മാ​നം മാ​ത്രം ഉ​യ​ര്‍​ന്ന് 6.8 ശ​ത​മാ​ന​മാ​യി.


മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ എ​ണ്ണ​ച്ചാ​യ ചി​ത്രം ലേ​ല​ത്തി​ന്

ല​ണ്ട​ൻ: ഗാ​ന്ധി​ജി​യു​ടെ അ​ത്യ​പൂ​ർ​വ എ​ണ്ണ​ച്ചാ​യ ചി​ത്രം ലേ​ല​ത്തി​നെ​ത്തു​ന്നു. ക്ലെ​യ​ർ ലെ​യ്റ്റ​ൺ എ​ന്ന ബ്രി​ട്ടീ​ഷ് ചി​ത്ര​കാ​രി വ​ര​ച്ച ചി​ത്ര​മാ​ണി​ത്. ബ്രി​ട്ട​നി​ലെ ബോ​ൺ​ഹാം​സ് ക​ന്പ​നി​യാ​ണ് അ​ടു​ത്ത മാ​സം ലേ​ല​ത്തി​നു വ​യ്ക്കു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ ഏ​ക പോ​ർ​ട്രെ​യി​റ്റ് ഓ​യി​ൽ പെ​യി​ന്‍റിം​ഗാ​ണി​ത്. 1931ൽ ​ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ പി​ന്തു​ണ​ച്ചി​രു​ന്ന ബ്രി​ട്ടീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ഹെ​ന്‍‌​റി നോ​യ​ൽ ബ്രെ​യ്ൽ​സ്ഫോ​ർ​ഡ് ആ​ണ് ക്ലെ​യ​ർ ലെ​യ്റ്റ​ണെ ഗാ​ന്ധി​ജി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ വ​ർ​ഷം​ത​ന്നെ ല​ണ്ട​നി​ലെ ആ​ൽ​ബ​നി ഗാ​ല​റി​യി​ൽ ഈ ​ചി​ത്രം ക്ലെ​യ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. ഗാ​ന്ധി​ജി ക​ണാ​നെ​ത്തി​യി​ല്ലെ​ങ്കി​ലും സ​രോ​ജി​നി നാ​യി​ഡു അ​ട​ക്ക​മു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ൾ വ​ന്നി​രു​ന്നു. 1989 ൽ ​മ​രി​ക്കു​ന്ന​തു​വ​രെ ക്ലെ​യ​ർ സൂ​ക്ഷി​ച്ച ചി​ത്രം തു​ട​ർ​ന്ന് കു​ടും​ബ​ത്തി​നു ല​ഭി​ച്ചു. എ​ഴു​പ​തു​ക​ളി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വ​ച്ച ചി​ത്രം ഒ​രു ഹി​ന്ദു തീ​വ്ര​വാ​ദി ക​ത്തി​യു​പ​യോ​ഗി​ച്ചു കു​ത്തി​ക്കീ​റാ​ൻ ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.


ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പു​ടി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു

വ​ത്തി​ക്കാ​ന്‍ സി​റ്റി: റ​ഷ്യ യു​ക്രെ​യ്ൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​രി​ക്കെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ന്ന​തെ​ന്ന് വ​ത്തി​ക്കാ​ന്‍ അ​റി​യി​ച്ചു. റ​ഷ്യ​യു​ക്രെ​യ്ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല ബ​ന്ധ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​തി​നും സം​ഘ​ർ​ഷ​ത്തി​ന് പ​രി​ഹാ​രം തേ​ടു​ന്ന​തി​നും സം​ഭാ​ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മാ​ർ​പാ​പ്പ ഊ​ന്നി​പ്പ​റ​ഞ്ഞു​വെ​ന്ന് വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് ഡ​യ​റ​ക്‌​ട​ർ മാ​ത്തെ​യോ ബ്രൂ​ണി അ​റി​യി​ച്ചു. യു​ക്രെ​യ്നി​ലെ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് മാ​ർ​പാ​പ്പ റ​ഷ്യ​ൻ നേ​താ​വി​നെ അ​റി​യി​ച്ച​താ​യും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യം തേ​ടി​യ​താ​യും ബ്രൂ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നി​ടെ, യു​ദ്ധ​ത്ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ബൊ​ളോ​ഞ്ഞ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ത്തെ​യോ മ​രി​യ സു​പ്പി​യു​ടെ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ചെ​യ്തു. റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പാ​ത്രി​യാ​ർ​ക്കീ​സ് കി​റി​ൽ ന​ൽ​കി​യ ആ​ശം​സ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ലെ​യോ മാ​ർ​പാ​പ്പ സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ൾ വ​ഴി സ​മാ​ധാ​നം തേ​ടാ​നും ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​നും യ​ഥാ​ർ​ഥ​മ​ത​സ്വാ​ത​ന്ത്ര്യം പി​ന്തു​ട​രാ​നും സ​ഹാ​യി​ക്കു​ന്ന ഒ​രു വെ​ളി​ച്ച​മാ​യി എ​ങ്ങ​നെ മാ​റു​മെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു സം​ഭാ​ഷ​ണ​മെ​ന്ന് വ​ത്തി​ക്കാ​ന്‍ വ​ക്താ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത​യ്ക്കും പ്ര​ത്യേ​കി​ച്ച്, മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ത്തി​ക്കാ​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ന് ന​ന്ദി പ​റ​യു​ന്ന​താ​യി ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ ക്രെം​ലി​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കീ​വ് ഭ​ര​ണ​കൂ​ടം സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നും റ​ഷ്യ​ൻ പ്ര​ദേ​ശ​ത്തെ സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കെ​തി​രേ അ​ട്ടി​മ​റി ന​ട​ത്തു​ന്നു​ണ്ടെ​ന്നും മാ​ർ​പാ​പ്പ​യെ ധ​രി​പ്പി​ച്ച​താ​യും ക്രെം​ലി​ൻ അ​റി​യി​ച്ചു.


വിമാനം കുലുങ്ങി യാത്രക്കാർക്കു പരിക്ക്

ബെ​​​ർ​​​ലി​​​ൻ: ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യ ഉ​​​ല​​​ച്ചി​​​ലി​​​ൽ ഒ​​​ന്പ​​​തു യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്ക്. അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ റൈ​​​നെ​​​യ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ വി​​​മാ​​​നം ബു​​​ധ​​​നാ​​​ഴ്ച ജ​​​ർ​​​മ​​​നി​​​യി​​​ലെ ബെ​​​ർ​​​ലി​​​നി​​​ൽ​​​നി​​​ന്ന് ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​നി​​​ലേ​​​ക്കു പ​​​റ​​​ക്കു​​​ന്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ജ​​​ർ​​​മ​​​നി​​​യി​​​ലെ മെ​​​മ്മി ങ്ങ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ക്കേ​​​ണ്ടി​​​വ​​​ന്നു.


യു​കെ​യി​ലെ പു​തി​യ കു​ടി​യേ​റ്റ ന​യം: ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്തു കൈ​ര​ളി യു​കെ

ല​ണ്ട​ൻ: യു​കെ​യി​ലെ പു​തി​യ കു​ടി​യേ​റ്റ ന​യ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്തു കൈ​ര​ളി യു​കെ. യു​കെ പ്ര​ധാ​ന​മ​ന്ത്രി കി​യ​ർ സ്റ്റാ​ർ​മെ​ർ ഈ​യി​ടെ അ​വ​ത​രി​പ്പി​ച്ച ലേ​ബ​ർ പാ​ർ​ട്ടി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കു​ടി​യേ​റ്റ ന​യം സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യം ഒ​രു അ​പ​രി​ച​ത​രു​ടെ ദ്വീ​പ് ആ​യി മാ​റു​ന്നു എ​ന്ന ആ​പ​ത്ക​ര​മാ​യ പ്ര​യോ​ഗ​ത്തി​ലൂ​ടെ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്ക​ണം എ​ന്ന ആ​ശ​യം ആ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ ന​യ​ത്തി​ന്‍റെ കാ​ത​ൽ. ഇ​ത് ഈ ​രാ​ജ്യ​ത്തു കു​ടി​യേ​റി​പ്പാ​ർ​ത്ത ഒ​ട്ട​ന​വ​ധി പ്ര​വാ​സി ജോ​ലി​ക്കാ​രു​ടെ ഭാ​വി ആ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. പു​തി​യ നി​യ​മ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. യു​കെ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ "കൈ​ര​ളി യു​കെ' പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ന്നു വ​രു​ന്ന ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച​ചെ​യ്യാ​നും ഈ ​ആ​ശ​ങ്ക​ക​ൾ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി നി​യ​മ​ത്തി​ൽ ക​ഴി​യാ​വു​ന്ന ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നു​മാ​യി ഓ​ൺ​ലൈ​ൻ യോ​ഗം സം​ഘ​ടി​പ്പി​ച്ചു ബ്രി​ട്ടീ​ഷ് മു​ൻ എം​പി​യും സ്കോ​ട്ടി​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി നേ​താ​വു​മാ​യ മാ​ർ​ട്ടി​ൻ ഡേ, ​പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ സ​ന്ദീ​പ് പ​ണി​ക്ക​ർ എ​ന്നി​വ​ർ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന നി​യ​മ​ത്തെ​ക്കു​റി​ച്ചും ഇ​ത് സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. പു​തി​യ നി​യ​മ​ങ്ങ​ൾ ത​ങ്ങ​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​യും കു​ടും​ബ ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭ​യ​മാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്. ഈ ​മാ​റ്റ​ങ്ങ​ൾ യു​കെ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും വി​ദ​ഗ്ദ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​നി​ട​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ഭ​യ​വും അ​നി​ശ്ചി​ത​ത്വ​വും ഒ​ഴി​വാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ന​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. യോ​ഗ​ത്തി​ൽ കൈ​ര​ളി യു​കെ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ര​ളി യു​കെ സെ​ക്ര​ട്ട​റി ന​വീ​ൻ ഹ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ലോ​ക കേ​ര​ള​സ​ഭാ അം​ഗം കു​ര്യ​ൻ ജേ​ക്ക​ബ് സം​സാ​രി​ച്ചു. ച​ർ​ച്ച​യു​ടെ പൂ​ർ​ണ​രൂ​പം:


ന​സ്രാ​ണി ക​ളി​ക്ക​ളം കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് ഇ​ട​വ​ക​യി​ൽ ന​സ്രാ​ണി ക​ളി​ക്ക​ളം കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു. ക്ലേ​ട്ട​ൺ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ മ​ഞ്ഞ, പ​ച്ച, ചു​വ​പ്പ്, നീ​ല എ​ന്നീ നി​റ​ങ്ങ​ൾ അ​ണി​നി​ര​ന്ന 500ൽ ​അ​ധി​കം ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി. കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളെ നാ​ല് സ്പോ​ർ​ട്സ് ഹൗ​സു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. ഓ​രോ ഹൗ​സി​നും കാപ്റ്റ​ൻ​മാ​രെ​യും നി​യ​മി​ച്ചി​രു​ന്നു. മാ​ർ​ച്ച് പാ​സ്റ്റി​ലും ക്ലോ​സിംഗ് സെ​റി​മ​ണി​യി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് റെ​ഡ് ഹൗ​സ് ആ​ണ്. ഫി​നി​ഷ് വി​ൽ​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 267 പോ​യി​ന്‍റു​ക​ൾ നേ​ടി റെ​ഡ് ഹൗ​സ് ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി. തൊ​ട്ടു​പി​ന്നാ​ലെ 265 പോ​യി​ന്‍റു​ക​ളു​മാ​യി ഗ്രീ​ൻ ഹൗ​സ് അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും 184 പോ​യി​ന്‍റു​ക​ളോ​ടെ ജി​ജോ മോ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യെ​ല്ലോ ഹൗ​സ് മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. സോ​ണി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ്ലൂ ​ഹൗ​സ് 143 പോ​യി​ന്‍റു​ക​ളോ​ടെ നാ​ലാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. സി​ബി ജോ​സ്, ജോ​ഷി വ​ർ​ഗീ​സ്, സു​ദീ​പ് എ​ബ്ര​ഹാം, ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ, ഡേ​വി​സ് പാ​പ്പു എ​ന്നി​വ​രാ​യി​രു​ന്നു ന​സ്രാ​ണി ക​ളി​ക്ക​ള​ത്തി​ന്‍റെ പ്ര​ധാ​ന സം​ഘാ​ട​ക​ർ. ട്ര​സ്റ്റി​മാ​രെ​യും കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ​യും ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ അ​ഭി​ന​ന്ദി​ച്ചു. ഇ​ട​വ​ക കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച സി​സ്റ്റ​ർ ലി​ൻ​സി​യും സി​സ്റ്റ​ർ ഷേ​ർ​ലി​യും പ​രി​പാ​ടി​യു​ടെ ആ​ദ്യ​വ​സാ​നം ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടൊ​പ്പം സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.


സ​ർ​ഗം സ്മാ​ഷേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശോ​ജ്വ​ല​മാ​യി

സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ട്ഫോ​ർ​ഡ്ഷ​യ​റി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജും പ്രാ​ദേ​ശി​ക ബാ​ഡ്മി​ന്‍റ​ൺ ക്ല​ബാ​യ സ്റ്റീ​വ​നേ​ജ് സ്മാ​ഷേ​ഴ്‌​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ൾ യു​കെ ഓ​പ്പ​ൺ മെ​ൻ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശോ​ജ്വ​ല​മാ​യി. അ​ഡ്വാ​ൻ​സ്ഡ് ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി. സ​ർ​ഗം സ്മാ​ഷേ​ഴ്സ് മെ​ൻ​സ് ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് സ്റ്റീ​വ​നേ​ജ് മാ​രി​യോ​ട്ട്സ് ജിം​നാ​സ്റ്റി​ക്‌​സ് ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം വേ​ദി​യാ​യി. മ​ത്സ​ര​ത്തി​ൽ അ​ഡ്വാ​ൻ​സ്ഡ് മെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സ​ന്തോ​ഷ് പ്രി​ജി​ത് ജോ​ഡി ചാ​ന്പ്യ​ൻ പ​ട്ട​വും ലെ​വി​ൻ സു​ദീ​പ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ജെ​ഫ് അ​നി ജെ​റോ​മി ജോ​ഡി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് കാ​റ്റ​ഗ​റി​യി​ൽ നി​തി​ൻ അ​ക്ഷ​യ് ജോ​ഡി ജേ​താ​ക്ക​ളാ​യി. സി​ബി​ൻ അ​മീ​ൻ ജോ​ഡി ര​ണ്ടാം സ്ഥാ​ന​വും പ്ര​വീ​ൺ ഗ്ലാ​ഡ്‌​സ​ൺ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ജ​ഴ്സി​യും സ​മ്മാ​നി​ച്ചു. ബം​ഗ്ല​ദേ​ശി​ന്‍റെ‌​യും നേ​പ്പാ​ളി​ന്‍റെ​യും മു​ൻ ദേ​ശീ​യ താ​ര​ങ്ങ​ളും കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കു വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ക​ളി​ക്കാ​രും അ​ഡ്വാ​ൻ​സ്ഡ് ലൈ​ന​പ്പി​ൽ നി​ര​ന്നു. യു​കെ​യി​ലെ താ​ര​നി​ര ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റി​ൽ മാ​റ്റു​ര​ച്ചു. അ​ഡ്വാ​ൻ​സ്ഡ് കാ​റ്റ​ഗ​റി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ജെ​ഫ് അ​നി, ജെ​റോ​മി കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു. സ്റ്റീ​വ​നേ​ജി​ൽ നി​ന്നു​ള്ള ജെ​ഫ് അ​നി ജോ​സ​ഫ് അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന താ​ര​മാ​ണ്. മ​നോ​ജ് ജോ​ൺ, സാ​ബു ഡാ​നി​യേ​ൽ, ജോ​ർ​ജ് റ​പ്പാ​യി, അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളും വി​ജോ മാ​ർ​ട്ടി​ൻ, ടോം ​ആ​ന്‍റ​ണി, അ​നൂ​ബ് അ​ന്തോ​ണി, ക്ലി​ൻ​സ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്മാ​ഷേ​ഴ്‌​സും ഓ​ൾ യു​കെ ഓ​പ്പ​ൺ മെ​ൻ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​നാ​യി കൈ​കോ​ർ​ക്കു​ക​യാ​യി​രു​ന്നു. ടെ​സി ജെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു.


ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്റി​ഷ് മേ​ർ​ട്സ് യു​എ​സി​ലേ​ക്ക്

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്റി​ഷ് മേ​ർ​ട്സ് യു​എ​സി​ലേ​ക്ക്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി മേ​ർ​ട്സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​വ​രും അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് നേ​രി​ൽ കാ​ണു​ന്ന​ത്. റഷ്യ യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ സ​മാ​ധാ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളും ട്രം​പിന്‍റെ താരിഫ് പദ്ധതികളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തേ​ക്കും.


ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി; കൊ​ളോ​ണി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു

കൊ​ളോ​ണ്‍: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തെ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ നി​ന്ന് 20,500 പേ​രെ ഒ​ഴി​പ്പി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ മൂ​ന്ന് അ​മേ​രി​ക്ക​ൻ നി​ർ​മി​ത ബോം​ബു​ക​ളാ​ണ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​ത്. ഇ​തി​ൽ ര​ണ്ടെ​ണ്ണം 20 ട​ൺ ബോം​ബു​ക​ളും ഒ​രെ​ണ്ണം 10 ട​ൺ ബോം​ബു​മാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് റൈ​ൻ ന​ദി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം അ​ട​ച്ചു​പൂ​ട്ടി ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ഈ ​ഒ​ഴി​പ്പി​ക്ക​ൽ ന​ഗ​ര​ത്തി​ലെ നി​ര​വ​ധി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു. ആ​ർ​ടി​എ​ൽ ടി​വി സ്റ്റേ​ഷ​ന്‍റെ ലൈ​വ് സം​പ്രേ​ഷ​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. പ്ര​ദേ​ശ​ത്തെ ഒ​രു ആ​ശു​പ​ത്രി, ര​ണ്ട് റി​ട്ട​യ​ർ​മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, സ്കൂ​ളു​ക​ൾ, പ​ള്ളി​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ, ര​ണ്ട് സാം​സ്കാ​രി​ക​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ളോ​ൺ മെ​യി​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ത​ട​സ​ങ്ങ​ളു​ണ്ടാ​യി. സ്വ​കാ​ര്യ താ​മ​സ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​വ​ർ​ക്കാ​യി ര​ണ്ട് കോ​ൺ​ടാ​ക്ട് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ നി​ർ​വീ​ര്യ​മാ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ജ​ർ​മ​നി​യി​ൽ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ഏ​ക​ദേ​ശം 20,000ത്തോ​ളം പൊ​ട്ടാ​ത്ത ബോം​ബു​ക​ൾ ഇ​പ്പോ​ഴു​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ ക​ണ​ക്ക്. കൊ​ളോ​ൺ പ്ര​ദേ​ശ​ത്ത് നി​ന്ന് ഇ​തി​ന​കം നൂ​റോ​ളം ബോം​ബു​ക​ൾ ക​ണ്ടെ​ത്തി നി​ർ​വീ​ര്യ​മാ​ക്കി​യി​ട്ടു​ണ്ട്.


നി​ഖ്യാ: റോ​മി​ൽ അ​ന്താ​രാ​ഷ്‌​ട്ര സി​ന്പോ​സി​യം

റോം: ​​​നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 17ാം ശ​​​​താ​​​​ബ്‌​​​ദി പ്ര​​​​മാ​​​​ണി​​​​ച്ച് വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സി​​​​ന്പോ​​​​സി​​​​യം റോ​​​​മി​​​​ലെ അ​​​​ഞ്ചേ​​​​ലി​​​​ക്കും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ചു. വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട നൂ​​​​റി​​​​ലേ​​​​റെ മെ​​​​ത്രാ​​​​ന്മാ​​​​രും ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ണ്ഡി​​​​ത​​​​ന്മാ​​​​രും സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ ശ​​​​നി​​​​യാ​​​​ഴ്ച ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യും. ‘നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സും മൂ​​​​ന്നാം സ​​​​ഹ​​​​സ്രാ​​​ബ്‌​​​ദ​​​​ത്തി​​​​ലെ സ​​​​ഭ​​​​യും’ എ​​​​ന്ന​​​​താ​​​​ണു സി​​​​ന്പോ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ പ്ര​​​​മേ​​​​യം. എ​​​​ക്യു​​​​മെ​​​​നി​​​​സ​​​​ത്തി​​​​നു​​​വേ​​​​ണ്ടി​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ, അ​​​​ഞ്ചേ​​​​ലി​​​​ക്കും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​വും അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ദൈ​​​​വ​​​​ശാ​​​​സ്ത്ര സ​​​​മി​​​​തി​​​​യു​​​​മാ​​​​ണ് സി​​​​ന്പോ​​​​സി​​​​യം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ത്തോ​​​​ലി​​​​ക്ക, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭ​​​​ക​​​​ളാ​​​​ണ് സി​​​​ന്പോ​​​​സി​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്. പ്രാ​​​​ർ​​​​ഥ​​​​നാ​​​​ശു​​​​ശ്രൂ​​​​ഷ​​​​യ്ക്ക് സ​​​​ഭൈ​​​​ക്യ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ കു​​​​ർ​​​​ട്ട് കോ​​​​ഹ്, പി​​​​സീ​​​​ദി​​​​യാ​​​​യി​​​​ലെ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് മെ​​​​ത്രാ​​​​ൻ ഇ​​​​യ്യോ​​​​ബ്, കോ​​​​പ്റ്റി​​​​ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് മെ​​​​ത്രാ​​​​ൻ അ​​​​ൻ​​​​ബാ കി​​​​റി​​​​ല്ലോ​​​​സ്, മു​​​​ൻ ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ ഡോ. ​​​​റൊ​​​​വാ​​​​ൻ വി​​​​ല്യം​​​​സ് എ​​​​ന്നി​​​​വ​​​​ർ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ദൈ​​​​വ​​​​ശാ​​​​സ്ത്ര സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​ഫ. പോ​​​​ൾ ഗാ​​​​വ്റി​​​​ലു​​​​ക്ക് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. 30 സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി നൂ​​​​റി​​​​ലേ​​​​റെ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടും. നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സ് നി​​​​ർ​​​​വ​​​​ചി​​​​ച്ച വി​​​​ശ്വാ​​​​സ​​​​സ​​​​ത്യ​​​​ങ്ങ​​​​ളെ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന​​​​ത്, ഇ​​​​ട​​​​ക്കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സ​​​​ഹ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്നും വ​​​​ർ​​​​ധി​​​​ച്ച കൂ​​​​ട്ടാ​​​​യ്മ​​​​യോ​​​​ടെ വി​​​​ശ്വാ​​​​സ​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​വാ​​​​ൻ സ​​​​ഭ​​​​ക​​​​ളെ പ്രോ​​​​ത്സാഹി​​​​പ്പി​​​​ക്കാ​​​​ൻ സി​​​​ന്പോ​​​​സി​​​​യം ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സം​​​​ഘ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.


മ​ത്താ​യി മൈ​ല​പ്പ​റ​മ്പി​ൽ അന്തരിച്ചു

മി​ൽ​ട്ട​ൺ: കെ​യി​ൻ​സി​ൽ താ​മ​സി​ക്കു​ന്ന കൂ​ട​ല്ലൂ​ർ മൈ​ല​പ്പ​റ​മ്പി​ൽ ബേ​ബി​യു​ടെ പി​താ​വ് മൈ​ല​പ​റ​മ്പി​ൽ മ​ത്താ​യി(85) അന്തരിച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച മി​ൽ​ട്ട​ൺ കെ​യി​ൻ​സ് സെന്‍റ് എ​ഡ്വേ​ർ​ഡ് കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11ന് ആ​രം​ഭി​ക്കും. സംസ്കാരം സെൽബോൺ അവന്യൂവിൽ നടക്കും. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യം ഏ​റ്റു​മാ​നൂ​ർ ഐ​ക്ക​ര തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, മി​നി. മ​രു​മ​ക്ക​ൾ: അ​നു​മോ​ൾ പി​ള്ള​വീ​ട്ടി​ൽ, ഡോ. ​സോ​ന ഡ​ൽ​ഹി. https://www.youtube.com/live/z2GYk5ziyEE?si=6PHOUSoreFZUfjjy


വി​ന്‍​സി​യു​ടെ മ​ക്ക​ളെ ചേ​ര്‍​ത്തു​പി​ടി​ച്ച് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി സ​മൂ​ഹം

ഗ്ലോ​സ്റ്റ​ര്‍: അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ പ​ത​റി​പ്പോ​യ മ​ക്ക​ളെ ചേ​ര്‍​ത്തു​പി​ടി​ച്ച് ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹം. കാ​ൻ​സ​ർ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ബി​ന്‍​സി​യു​ടെ മൂ​ന്നു മ​ക്ക​ളെ സ​ഹാ​യി​ക്കാ​ൻ നി​ര​വ​ധി സു​മ​ന​സു​ക​ളാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ജ​സ്റ്റ് ഗി​വിം​ഗ് അ​പ്പീ​ലി​ലൂ​ടെ 22,556 പൗ​ണ്ട് ഇ​തു​വ​രെ സ​ഹാ​യ​മാ​യി ന​ല്‍​കി ക​ഴി​ഞ്ഞു. സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും യു​ണൈ​റ്റ​ഡ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ലെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ച​ര്‍​ച്ച്, ഗ്ലോ​സ്റ്റ​ര്‍​ഷ​യ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍, കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍, കേ​ര​ളീ​യം, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ചെ​ല്‍​ട്ട​ൺ​ഹാം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍​ന്ന് യു​ണൈ​റ്റ​ഡ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യി സ​ഹാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ നാ​ലു ദി​വ​സം കൊ​ണ്ടു​ത​ന്നെ സ​ഹാ​യം 18,000 പൗ​ണ്ടോ​ളം എ​ത്തി​യി​രു​ന്നു. 30,000 പൗ​ണ്ട് സ്വ​രൂ​പി​ക്കാ​നാ​ണ് പ​ദ്ധ​തി. ഏ​വ​രു​ടേ​യും സ​ഹ​ക​ര​ണ​ത്തി​ന് ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലും യു​ണൈ​റ്റ​ഡ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍​ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും ന​ന്ദി അ​റി​യി​ച്ചു. കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ശ​നി​യാ​ഴ്ച വ​രെ സ​മ​യ​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ ​ലി​ങ്ക് ഉ​പ​യോ​ഗി​ക്ക​ണെ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. https://www.justgiving.com/crowdfunding/gloucestershiremalayaleecommunityunitedvincyrijo?utm_medium=FA&utm_source=CL#mce_temp_url#.


സീ​റോമ​ല​ബാ​ർ വാ​ത്സിംഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 19ന്

വാ​ത്സിംഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ത്സി​ങ്ങാം മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീറോമ​ല​ബാ​ര്‍ സ​ഭ ന​യി​ക്കു​ന്ന തീ​ര്‍​ഥാ​ട​നം ജൂ​ലൈ 19നു ​ന​ട​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന് ഫാ. ​ജി​നു മു​ണ്ടു​നാ​ട​ക്ക​ലി​ന്‍റെ അ​ജ​പാ​ല​ന നേ​തൃ​ത്വ​ത്തി​ൽ, കേം​ബ്രി​ജ് റീ​ജ​ണിലെ സീറോ മ​ല​ബാ​ര്‍ വി​ശ്വാ​സ സ​മൂ​ഹം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ജൂ​ലൈ 19ന് ​രാ​വി​ലെ ഒ​ന്‍​പ​തിന് ആ​രം​ഭി​ക്കു​ന്ന വാ​ത്സി​ങ്ങാം തീ​ർ​ഥാ​ട​ന തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ല്‍, ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണം, ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും. മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം തീ​ർ​ഥാ​ട​ന തി​രു​നാ​ൾ സ​മാ​പി​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീറോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് ഒ​ൻ​പ​താം ത​വ​ണ​യാ​ണ് തീ​ര്‍​ഥാ​ട​നം ന​ട​ക്കു​ക. റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോമ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​വേ​ദി​കൂ​ടി​യാ​ണ് വാ​ത്സിംഗ്ഹാം മ​രി​യ​ൻ തീ​ര്‍​ഥാ​ട​നം.


കു​ഞ്ഞു മി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി "സൗ​റൂ​ത്ത 2025'

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത വാ​ർ​ഷി​ക കൂ​ട്ടാ​യ്മ "സൗ​റൂ​ത്ത 2025' ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ഷ് വു​ഡ് ഹീ​ത്ത് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് കു​ഞ്ഞു മി​ഷ​ന​റി​മാ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കു​ഞ്ഞു മി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ വേ​ദി​യാ​യി മാ​റി. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, പ്ര​യ്‌​സ് ആ​ൻ​ഡ് വ​ർ​ഷി​പ്, രൂ​പ​ത എ​സ്എം​വൈ​എം ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. തു​ട​ർ​ന്ന് പി​താ​വു​മാ​യി കു​ഞ്ഞു മി​ഷ​ന​റി​മാ​ർ ന​ട​ത്തി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. മി​ഷ​ൻ​ലീ​ഗി​ന്‍റെ പ​താ​ക​യു​മേ​ന്തി സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും പു​ത്ത​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ.​ഫാ. മാ​ത്യു പാ​ല​ര​ക്ക​രോ​ട്ട് സി​ആ​ർ​എം സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, പ്രൊ​ക്കു​റേ​റ്റ​ർ റ​വ.​ഫാ. ജോ ​മൂ​ല​ശേ​രി വി​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വൈ​ദി​ക​നാ​കാ​നു​ള്ള എ​ന്‍റെ സ്വ​പ്നം എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി മെ​ൽ​വി​ൻ ജെ​യ്‌​മോ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​വും ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. വൈ​കു​ന്നേ​രം മി​ഷ​ൻ ലീ​ഗ് ആ​ന്ത​ത്തോ​ടെ അ​വ​സാ​നി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​ൻ​റ്റി​ൻ ജെ​യിം​സ് ന​ന്ദി അ​ർ​പ്പി​ച്ചു. രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ജി​ൻ പോ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​വ.​സി. ലീ​നാ മ​രി​യ, റ​വ.​സി. ക​രു​ണ സി​എം​സി, ജി​ൻ​സി പോ​ൾ, ടി​റ്റോ തോ​മ​സ്, സ​ജി വ​ർ​ഗീ​സ്, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ്‌ റീ​ജി​യ​ണി​ന്‍റെ ക​ലാ സം​സ്കാ​രി​ക വേ​ദി ശ്ര​ദ്ധേ​യ​മാ​യി

ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കാ​യി വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ്‌ റീ​ജി‌​യ​ൺ ന​ട​ത്തു​ന്ന ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ 21ാമ​ത് സ​മ്മേ​ള​നം ആ​ഗോ​ള പ്ര​വാ​സി ശ​ബ്ദ​മാ​യി മാ​റി. വെ​ര്‍​ച്വ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഒ​രു​ക്കി​യ ക​ലാ സാം​സ്‌​കാ​രി​ക​വേ​ദി വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ൺ​സി​ൽ ഗു​ഡ്‌​വി​ൽ അം​ബാ​സി​ഡ​റും കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ്‌ പ്രോ​സി​ക്യൂ​ട്ട​റും സം​സ്ഥാ​ന പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. ഗ്രേ​ഷ്യ​സ്‌ കു​റി​യാ​ക്കോ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​ന്‍ റീ​ജി‌​യ​ണി​ലെ പ്ര​ശ​സ്ത ഗാ​യി​ക​യും വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ൺ​സി​ൽ നോ​ര്‍​ത്ത്‌ ടെ​ക്സ​സ്‌ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ന്‍​സി ജോ​ണ്‍​സ​ന്‍ ത​ല​ശ​ല്ലൂ​രി​ന്‍റെ ഈ​ശ്വ​ര പ്രാ​ര്‍​ഥ​ന​യോ​ടെ​യാ​ണ്‌ ക​ലാ​സാം​സ്കാ​രി​ക വേ​ദി ആ​രം​ഭി​ച്ച​ത്‌. അ​ഡ്വ. ഗ്രേ​ഷ്യ​സ് കു​റി​യാ​ക്കോ​സി​ന് പു​റ​മെ അ​ഡ്വ. ജോ​ര്‍​ജ് വി. ​തോ​മ​സ്‌, അ​ഡ്വ. വി​ല്‍​സ​ന്‍ ഉ​റു​മീ​സ്‌ അ​രീ​ക്ക​ല്‍ എ​ന്നി​വ​രും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ സ്വ​ത്ത് സം​ര​ക്ഷ​ണം, ഒ​സി​ഐ, പി​ഐ​ഒ. കാ​ര്‍​ഡ്‌, പൗ​ര​ത്വ നി​യ​മം, പ​വ​ര്‍ ഓ​ഫ്‌ അ​റ്റോ​ണി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. അ​ഡ്വ. ജോ​ര്‍​ജ്‌ വി. ​തോ​മ​സ്‌ സ്വ​ത്ത​വ​കാ​ശ​ത്തെ​ക്കു​റി​ച്ചും വ്യ​ക്തി​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഡ്വ. വി​ല്‍​സ​ന്‍ ഉ​റു​മീ​സ്‌ പ്ര​വാ​സി​ക​ളു​ടെ സ്വ​ത്തു സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ള്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും പ​വ​ര്‍ ഓ​ഫ്‌ അ​റ്റോ​ണി ന​ൽ​കു​ന്ന​തി​ലൂ​ടെ ച​തി​ക്കു​ഴി​ക​ളി​ൽ​പ്പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​ക്കി. വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ര്‍ വ​ര്‍​ഗീ​സ്‌, യൂ​റോ​പ്പ്‌ റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. വേ​ള്‍​ഡ്‌ മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ്‌ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം.​പ​ട​യാ​ട്ടി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ര്‍ വ​ര്‍​ഗീ​സ്‌, ഗ്ലോ​ബ​ല്‍ വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍ ഗ്രി​ഗ​റി മേ​ട​യി​ല്‍, വൈ​സ്‌ പ്ര​സി​ഡ​ന്‍റ് തോ​മ​സ്‌ അ​റ​മ്പ​ന്‍​കു​ടി, അ​മേ​രി​ക്ക​ന്‍ റീ​ജി‌‌‌​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ ത​ല​ശ​ല്ലൂ​ര്‍, ഗ്ലോ​ബ​ല്‍ ഹെ​ല്‍​ത്ത്‌ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ന്‍, അ​ഡ്വ. സി​സി​ലി കു​റി​യാ​ക്കോ​സ്‌, സാ​ഹി​ത്യ​കാ​ര​നാ​യ കാ​രൂ​ര്‍ സോ​മ​ന്‍, ഗ്ലോ​ബ​ല്‍ വി​മ​ന്‍​സ്‌ ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​ല​ളി​ത മാ​ത്യു, ജ​ര്‍​മ​ന്‍ പ്രൊ​വി​ൻ​സ് ചെ​യ​ര്‍​മാ​ന്‍ ബാ​ബു ചെ​മ്പ​ക​ത്തി​നാ​ല്‍, സ്രെ​ക​ട്ട​റി ചി​നു പ​ട​യാ​ട്ടി​ല്‍, വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്‌ പാ​ത്തി​ക്ക​ന്‍, യൂ​റോ​പ്പ്‌ റീ​ജി​യ​ൺ ജ​ന​റ​ല്‍ സെ​ക്ര ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി, ട്ര​ഷ​റ​ര്‍ ഷൈ​ബു ജോ​സ​ഫ്‌, വൈ​സ്‌ പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട്, യു​കെ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബി​ന്‍ പാ​ലാ​ട്ടി, യു​കെ നോ​ര്‍​ത്ത്‌ വെ​സ്റ്റ്‌ പ്രൊ​വി​ൻ​സ് ചെ​യ​ര്‍​മാ​ന്‍ ലി​തീ​ഷ്‌ രാ​ജ്‌ പി.​തോ​മ​സ്‌, അ​ജ്മ​ന്‍ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡ​യി​സ് ഇ​ടി​ക്കു​ള, ദു​ബാ​യി പ്രൊ​വി​ൻ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എ. പോ​ള്‍​സ​ന്‍, സൈ​ക്കോ​ള​ജി​സ്റ്റും എ​ഴു​ത്തു​കാ​ര​നും ദു​ബാ​യി മു​ന്‍ പ്രൊ​വി​ൻ​സ് ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​ജോ​ര്‍​ജ്‌ കാ​ളി​യാ​ട​ന്‍, പ്ര​ഫ.​അ​ന്ന​ക്കു​ട്ടി ഫി​ന്‍​ഡെ വ​ലി​യ​മം​ഗ​ലം, ബെ​ല്‍​ഫാ​സ്റ്റ്‌ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​ബ്‌, വ്യ​വ​സാ​യി സ​ണ്ണി വെ​ളി​യ​ത്ത്‌, ജോ​സ്‌​കു​ട്ടി ക​ള​ത്തി​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. അ​യ​ര്‍​ല​ൻ​ഡ് വി​മ​ന്‍​സ്‌ ഫോ​റം അ​വ​ത​രി​പ്പി​ച്ച സം​ഘ​നൃ​ത്ത​വും യൂ​റോ​പ്പി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും സം​ഗീ​ത അ​ധ്യാ​പ​ക​നു​മാ​യ ജോ​സ്‌ ക​വ​ല​ചി​റ, ജ​ര്‍​മ​ന്‍ പ്രൊ​വി​ൻ​സ് വൈ​സ്‌ പ്ര​സി​ഡ​ന്‍റും ഗാ​യ​ക​നു​മാ​യ ജെ​യിം​സ്‌ പാ​ത്തി​ക്ക​ൻ, അ​മേ​രി​ക്ക​ന്‍ റീ​ജി​യ​ണി​ലെ ഗാ​യി​ക​യും നോ​ര്‍​ത്ത്‌ ടെ​ക്സ​സ്‌ പ്രൊ​വി​ൻ​സ് വൈ​സ്‌ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ന്‍​സി ത​ല​ശ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ല്‍ വൈ​സ്‌ ചെ​യ​ര്‍​മാ​നും ക​ലാ സാം​സ്‌​കാ​രി​ക​രം​ഗ​ത്ത്‌ സ​ജീ​വ​വു​മാ​യ ഗ്രി​ഗ​റി മേ​ട​യി​ൽ, കം​പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നി​യ​റാ​യ നി​തീ​ഷ്‌ ഡേ​വീ​സ് എ​ന്നി​വ​രു​ടെ പി​ന്തു​ണ പ​രി​പാ​ടി മ​നോ​ഹ​ര​മാ​ക്കി. യു​കെ​യി​ലെ ഡ​ബ്ല്യു​എം​സി നോ​ര്‍​ത്ത്‌ വെ​സ്റ്റ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്‌ ന​ന്ദി പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ള്‍​ക്കാ​യി എ​ല്ലാ മാ​സ​ത്തി​ലേ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ്‌ റീ​ജി‌​യ​ൺ ഒ​രു​ക്കു​ന്ന ക​ലാ​സാം​സ്‌​കാ​രി​ക​വേ​ദി​യു​ടെ അ​ടു​ത്ത സ​മ്മേ​ള​നം ജൂ​ലൈ 26ന് ​യു​കെ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ്‌ മൂ​ന്നി​ന് വെ​ര്‍​ച്വ​ൽ പ്ളാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ക്കും. യൂ​റോ​പ്പി​ല്‍ അ​വ​ധി​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നാ​ല്‍ ജൂ​ണി​ൽ ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യി​ല്‍ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കു​വാ​നും ക​ലാ​സൃ​ഷ്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നും ക​വി​ത​ക​ള്‍, ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ആ​ല​പി​ക്കാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. പ്ര​വാ​സി​ക​ള്‍ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ സം​വ​ദി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.


ഹാം​ബു​ര്‍​ഗി​ൽ ആ​ശു​പ​ത്രി​ക്ക് രോ​ഗി തീ​യി​ട്ടു; മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഹാം​ബു​ര്‍​ഗ്: ജ​ർ​മ​നി​യ​ലെ ഹാം​ബു​ര്‍​ഗ് മ​രി​യ​ന്‍ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തി​ല്‍ മൂ​ന്ന് മ​ര​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 84, 85, 87 വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്നു പു​രു​ഷ​ന്മാ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ 34 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 18 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രോ​ഗി മ​നഃ​പൂ​ര്‍​വം തീ​യി​ട്ട​താ​ണ് എ​ന്നാ​ണ് വി​വ​രം. ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​തി മാ​ന​സി​ക പ്ര​ശ്ന​മു​ള്ള വ്യ​ക്തി​യാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. വ​യോ​ജ​ന വാ​ര്‍​ഡി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ ​അ​തി​വേ​ഗം ഒ​ന്നാം നി​ല​യി​ലേ​ക്ക് പ​ട​ര്‍​ന്നു, കെ​ട്ടി​ട​ത്തി​ന്‍റെ നാ​ല് നി​ല​ക​ളി​ലും പു​ക നി​റ​ഞ്ഞു. രോ​ഗി​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ ഏ​ക​ദേ​ശം 220 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ വി​ന്യ​സി​പ്പി​ച്ചി​രു​ന്നു.


മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു; വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണ​യി​ൽ ഗ്രാ​മ​ങ്ങ​ൾ; ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

ബ്ലാ​റ്റ​ന്‍: സ്വി​സ് പ​ർ​വ​ത​നി​ര​ക​ളി​ലെ മ​ഞ്ഞു​മ​ല​യി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മ​ഞ്ഞി​ന്‍റെ 2.5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള അ​വ​ശി​ഷ്‌​ടം ലോ​ൻ​സ ന​ദി​യി​ൽ വീ​ണു. ഇ​തു​മൂ​ലം രൂ​പം​കൊ​ണ്ട ത​ടാ​കം നി​റ​ഞ്ഞു​ക​വി​യു​ന്ന​ത് കൂ​ടു​ത​ൽ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. സ്ഥി​തി ശാ​ന്ത​മാ​ണെ​ങ്കി​ലും ലോ​റ്റ്ഷെ​ന്‍റ​ൽ താ​ഴ്വ​ര​യു​ടെ മു​ന്നി​ലു​ള്ള ഗാം​പെ​ൽ, സ്റ്റെ​റെ​ഗ് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൈ​റ​ൺ മു​ഴ​ങ്ങി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ വീ​ടു​ക​ൾ വി​ട്ടു​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചെ​ളി​യും അ​വ​ശി​ഷ്ട​ങ്ങ​ളും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും താ​ഴ്വ​ര​യി​ലേ​ക്ക് പ​തി​ച്ചേ​ക്കാം എ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​റ്റ​ൻ മ​ഞ്ഞു​പാ​ളി ബ്ലാ​റ്റ​ൻ ഗ്രാ​മ​ത്തെ പൂ​ർ​ണ​മാ​യും വി​ഴു​ങ്ങി‌​യി‌​ട്ടു​ണ്ട്. സ്ഥ​ല​ത്തെ ഹോ​ട്ട​ൽ എ​ഡ​ൽ​വീ​സ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ന​ശി​ച്ചു. ലോ​റ്റ്ഷെ​ന്‍റ​ൽ താ​ഴ്വ​ര​യി​ലെ ഗ്രാ​മ​മാ​യ ബ്ലാ​റ്റ​നി​ൽ നി​ന്ന് താ​മ​സ​ക്കാ​രെ മു​ൻ​കൂ​ട്ടി ഒ​ഴി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം സം​ഭ​വി​ച്ചി​ല്ല. ലോ​റ്റ്ഷെ​ന്‍റ​ലി​ലെ ആ​കെ 365 ആ​ളു​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടു​ക​ൾ വി​ട്ടു​പോ​കേ​ണ്ടി​വ​ന്നു. പ​ല​ർ​ക്കും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ടു.


ജ​ർ​മ​നി​യി​ൽ 265 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു

ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​യി​ലെ പാ​സൗ​വി​ൽ 265 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു. തേ​ർ​ഡ് ഓ​ർ​ഡ​ർ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഗ​ർ​ഭാ​വ​സ്ഥ​യു​ടെ 26ാം ആ​ഴ്ച​യി​ൽ സി​സേ​റി​യ​ൻ വ​ഴി​യാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. പാ​സൗ ജി​ല്ല​യി​ൽ നി​ന്നു​ള്ള മേ​രി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഈ ​അ​ത്ഭു​ത​ശി​ശു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​സം​തി​ക​യാ​തെ ജ​നി​ച്ച ഏ​റ്റ​വും ചെ​റി​യ ശി​ശു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഈ ​കു​ട്ടി 14ാം സ്ഥാ​ന​ത്താ​ണ്. സാ​ധാ​ര​ണ​യാ​യി കു​ഞ്ഞു​ങ്ങ​ൾ മൂ​ന്ന് അ​ല്ലെ​ങ്കി​ൽ നാ​ല് കി​ലോ​ഗ്രാം ഭാ​ര​ത്തോ​ടെ​യാ​ണ് ജ​നി​ക്കു​ന്ന​ത്. മേ​രി ഒ​രു അ​ത്ഭു​ത​മാ​ണ്. കാ​ര​ണം കു​ട്ടി കൃ​ത​മാ‌​യ‌ി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ചീ​ഫ് ഫി​സി​ഷ്യ​ൻ മ​ത്തി​യാ​സ് കെ​ല്ല​ർ പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ഭാ​രം ഇ​പ്പോ​ൾ നാ​ലി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു​വെ​ന്നും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്നും കെ​ല്ല​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.


അ​യ​ർ​ല​ൻ​ഡി​ൽ പി​തൃ​വേ​ദി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഡ​ബ്ലി​ൻ റീ​ജി​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചാ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് "ഡാ​ഡ്സ് ഗോ​ൾ 25' ശ​നി​യാ​ഴ്ച (ജൂ​ൺ 7) ന​ട​ക്കും. ഡ​ബ്ലി​ൻ ഫി​നി​ക്സ് പാ​ർ​ക്ക് ഫു​ട്ബോ​ൾ പി​ച്ചി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ലാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി യു​വാ​ക്ക​ൾ​ക്കാ​യി ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും (വ​യ​സ് 1625) ഇ​തേ​ദി​വ​സം ന​ട​ക്കും. ഡ​ബ്ലി​നി​ലെ സീ​റോമ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍ററു​ക​ളി​ൽ​നി​ന്നും ഓ​രോ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 501 യൂ​റോ​യും ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 301 യൂ​റോ, 201 യൂ​റോ വീ​ത​വും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മികച്ച ഗോ​ൾ​കീ​പ്പ​ർ​ക്കും സ്ട്രൈ​ക്ക​ർ​ക്കും അ​വാ​ർ​ഡ് ന​ൽ​കും. യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 301, 201, 101 യൂ​റോ​യും ട്രോ​ഫി​യും ല​ഭി​ക്കും. ഈ ​സെ​വെ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 യൂ​റോ​യും യു​വ​ജ​ന​ങ്ങ​ൾ​ക്ക് 50 യൂ​റോ​യു​മാ​ണ്. ഏ​വ​രേ​യും ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പി​തൃ​വേ​ദി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ വെ​ട്ടി​ക്ക​ലും റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി ജി​തു മാ​ത്യു​വും അ​റി​യി​ച്ചു.


യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു

ബെ​യിം​ഗ് സ്റ്റോ​ക്ക്: മ​ല​യാ​ളി ന​ഴ്സ് യു​കെ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചു. പി​റ​വം മ​ണീ​ട് കു​ന്ന​ത്തു​ക​ള​പ്പു​ര​യി​ൽ ജോ​ണി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​ൻ എ​ൽ​ദോ​സാ​ണ്(34) മ​രി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ലെ ബെ​യിം​ഗ് സ്റ്റോ​ക്കി​ലാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് എ​ൽ​ദോ​സ് നാ​ളു​ക​ളാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ന​ഴ്സാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യെ തു‌​ട​ർ​ന്നാ​ണ് എ​ൽ​ദോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​മാ​സം 27നു ​വെെ​കു​ന്നേ​രം നാ​ട്ടി​ലെ ഫോ​ണി​ൽ വി​ളി​ച്ചു എ​ൽ​ദോ​സ് മ​രി​ച്ചു​വെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ യു​കെ​യി​ലു​ള്ള മാ​തൃ​സ​ഹോ​ദ​ര ഭാ​ര്യ സ്മി​ത​യും മ​ക​നും സ്റ്റേ​ഷ​നി​ലെ​ത്തി എ​ൽ​ദോ​സി​നെ ക​ണ്ടി​രു​ന്നു. ഫോ​ണും എ​ടി​എം കാ​ർ​ഡും എ​ൽ​ദോ​സ് ഇ​വ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു. നാ​ട്ടി​ൽ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണു എ​ൽ​ദോ​സ് യു​കെ​യി​ൽ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ഓ​ക്സ്ഫ​ഡി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ലു വ​യ​സു​ള്ള മ​ക​ളു​ണ്ട്.


ജ​ര്‍​മ​നി​യും യു​ക്രെ​യ്നും സം​യു​ക്ത​മാ​യി ദീ​ര്‍​ഘ​ദൂ​ര ആ​യു​ധ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മെ​ന്ന് മേ​ർ​ട്സ്

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ​ത്തി​യ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി‌​യും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ക് മേ​ർ​ട്സും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​നേ​താ​ക്ക​ളും ബ​ർ​ലി​നി​ലെ ചാ​ൻ​സ​ല​റി​യി​ൽ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​വും ന​ട​ത്തി. റ​ഷ്യ​ൻ പ്ര​ദേ​ശ​ത്തി​നു​ള്ളി​ലെ ല​ക്ഷ്യ​ങ്ങ​ളെ കൃ​ത്യ​മാ​യി ആ​ക്ര​മി​ക്കാ​ൻ ശേ​ഷി​യു​ള്ള പു​തി​യ ദീ​ർ​ഘ​ദൂ​ര ആ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ യു​ക്രെ​യ്നെ സ​ഹാ​യി​ക്കു​മെ​ന്ന് മേ​ർ​ട്സ് പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ ദീ​ർ​ഘ​ദൂ​ര ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. എ​ന്നാ​ൽ ആ​യു​ധ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വി​ശ​ദാം​ശ​ങ്ങ​ളോ നി​ർ​മാ​താ​ക്ക​ളു​ടെ പേ​രോ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. റ​ഷ്യ യു​ക്രെ​യ്നി​നെ​തി​രേ ഏ​റ്റ​വും ശ​ക്ത​മാ​യ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സെ​ല​ൻ​സ്കി​യു​ടെ ബ​ർ​ലി​ൻ സ​ന്ദ​ർ​ശ​നം. റ​ഷ്യ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. ഈ ​മാ​സം ആ​ദ്യം അ​ധി​കാ​ര​മേ​റ്റ മേ​ർ​ട്സ്, യു​ക്രെ​യ്നി​നെ ശ​ക്ത​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു.


അ​തി​വേ​ഗ പൗ​ര​ത്വ ന​ട​പ​ടി റ​ദ്ദാ​ക്കി ജ​ര്‍​മ​നി: കു​ടും​ബ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ര്‍​ശ​ന​മാ​ക്കി

ബ​ര്‍​ലി​ന്‍: വി​ദേ​ശി​ക​ളു​ടെ കു​ടും​ബ പു​ന​രേ​കീ​ക​ര​ണ​വും പൗ​ര​ത്വ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ര​ണ്ട് ബി​ല്ലു​ക​ൾ ജ​ര്‍​മ​നി​യു​ടെ ഫെ​ഡ​റ​ൽ കാ​ബി​ന​റ്റ് പാ​സാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് ഈ ​ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അ​തി​വേ​ഗ പൗ​ര​ത്വ ന​ട​പ​ടി റ​ദ്ദാ​ക്കി മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ്ര​ധാ​ന മാ​റ്റ​ങ്ങ​ളി​ലൊ​ന്ന്, ജ​ര്‍​മ​ന്‍ പൗ​ര​ത്വ​ത്തി​നാ​യു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തെ അ​തി​വേ​ഗ പൗ​ര​ത്വ ന​ട​പ​ടി റ​ദ്ദാ​ക്കി​യ​താ​ണ്. "ട​ർ​ബോ നാ​ച്ചു​റ​ലൈ​സേ​ഷ​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ഈ ​അ​തി​വേ​ഗ പാ​ത, ഉ​യ​ർ​ന്ന സം​യോ​ജ​ന​മു​ള്ള വി​ദേ​ശി​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തെ സാ​ധാ​ര​ണ കാ​ല​യ​ള​വി​ന് പ​ക​രം മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജ​ർ​മ​ൻ പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. പു​തി​യ ബി​ൽ പ്ര​കാ​രം, പൗ​ര​ത്വം നേ​ടു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ​ത് അ​ഞ്ച് വ​ർ​ഷ​ത്തെ താ​മ​സാ​നു​ഭ​വം ഇ​നി നി​ർ​ബ​ന്ധ​മാ​കും.​യാ​ഥാ​സ്ഥി​തി​ക ക്രി​സ്ത്യ​ൻ യൂ​ണി​യ​ൻ പാ​ർ​ട്ടി​ക​ളും (സി​ഡി​യു/​സി​എ​സ്യു) മ​ധ്യ​ഇ​ട​തു​പ​ക്ഷ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളും (എ​സ്പി​ഡി) അ​ട​ങ്ങു​ന്ന ഭ​ര​ണ​സ​ഖ്യം ഈ ​പ​രി​ഷ്ക​ര​ണം നേ​ര​ത്തെ അം​ഗീ​ക​രി​ച്ചി​രു​ന്നു. നാ​ച്ചു​റ​ലൈ​സേ​ഷ​നി​ലേ​ക്കു​ള്ള ഫാ​സ്റ്റ് ട്രാ​ക്ക് പി​ൻ​വ​ലി​ക്കു​ന്ന​ത് യു​ക്തി​സ​ഹ​മാ​യ നീ​ക്ക​മാ​ണെ​ന്ന് എ​ക്സ്പെ​ർ​ട്ട് കൗ​ൺ​സി​ൽ ഓ​ൺ ഇ​ന്‍റ​ഗ്രേ​ഷ​ൻ ആ​ൻ​ഡ് മൈ​ഗ്രേ​ഷ​ന്റെ (എ​സ്‌​വി​ആ​ർ) ചെ​യ​ർ​മാ​ൻ വി​ൻ​ഫ്ര​ഡ് ക്ലൂ​ത്ത് പ​റ​ഞ്ഞു. ഇ​ത് ജ​ർ​മ​ൻ പൗ​ര​ത്വം വ​ള​രെ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​മെ​ന്ന ധാ​ര​ണ തി​രു​ത്തു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ന്ന് വ​ർ​ഷ​ത്തെ പാ​ത നി​ല​വി​ൽ വ​ന്ന​തോ​ടെ ചി​ല ആ​ളു​ക​ൾ സ്ഥി​ര​താ​മ​സ​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ പൗ​ര​ത്വ​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കു​ടും​ബ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന തീ​രു​മാ​നം വി​ദേ​ശി​ക​ളു​ടെ കു​ടും​ബ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​ണ്. ജ​ർ​മ​നി​യി​ലേ​ക്ക് ബ​ന്ധു​ക്ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ​ബ്രി​ൻ​ഡി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് ജ​ർ​മ​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. അ​ഭ​യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ പു​ന​രേ​കീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന ബി​ല്ലി​നാ​ണ് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​ത് അ​ഭ​യാ​ർ​ഥി ഗ്രൂ​പ്പു​ക​ൾ​ക്ക് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക് ത​ട​സ്സ​മാ​കും. കു​ടും​ബ പു​ന​രേ​കീ​ക​ര​ണ​ത്തി​നു​ള്ള ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ർ​മ​നി​യി​ലെ "സ​ബ്സി​ഡി​യ​റി പ്രൊ​ട്ട​ക്ഷ​ൻ സ്റ്റാ​റ്റ​സ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക. ഈ ​വി​ഭാ​ഗ​ത്തി​ൽ ഏ​ക​ദേ​ശം 3,50,000 വി​ദേ​ശി​ക​ൾ ജ​ർ​മ​നി​യി​ലു​ണ്ട്. പൂ​ർ​ണ​മാ​യ അ​ഭ​യാ​ർ​ഥി പ​ദ​വി​യി​ല്ലാ​ത്ത​വ​രും എ​ന്നാ​ൽ അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പീ​ഡ​ന ഭീ​ഷ​ണി കാ​ര​ണം രാ​ജ്യ​ത്ത് തു​ട​രാ​ൻ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ആ​ളു​ക​ളാ​ണി​വ​ർ. കു​ടും​ബ പു​നഃ​സ​മാ​ഗ​മം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​തി​നെ ചി​ല മ​നു​ഷ്യാ​വ​കാ​ശ ഗ്രൂ​പ്പു​ക​ൾ വി​മ​ർ​ശി​ക്കു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ പ്ര​കാ​രം, പ​രി​മി​ത​മാ​യ സം​ര​ക്ഷ​ണ പ​ദ​വി​യു​ള്ള അ​ഭ​യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഈ ​സാ​ധ്യ​ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് നി​ർ​ത്തി​വ​യ്ക്കും. ജ​ർ​മ​നി​യി​ൽ അ​ഭ​യ​മോ പൂ​ർ​ണ്ണ സം​ര​ക്ഷ​ണ​മോ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത അ​ഭ​യാ​ർ​ഥി​ക​ളെ പു​തി​യ നി​യ​മ​ങ്ങ​ൾ ബാ​ധി​ക്കും. സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, മാ​ർ​ച്ച് അ​വ​സാ​നം വ​രെ മൊ​ത്തം 388,074 അ​ഭ​യാ​ർ​ഥി​ക​ൾ ജ​ർ​മ​നി​യി​ൽ താ​മ​സി​ച്ചി​രു​ന്നു, അ​വ​രി​ൽ മു​ക്കാ​ൽ ഭാ​ഗ​വും സി​റി​യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ര​ട് ബി​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. ഇ​തു​വ​രെ, പ്ര​തി​മാ​സം 1,000 പേ​ർ​ക്ക് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നു, എ​ന്നാ​ൽ ഈ ​സാ​ധ്യ​ത​യും ഇ​പ്പോ​ൾ അ​വ​സാ​നി​ച്ചു.


പി​എ​സ്ജി വി​ജ​യം; പാ​രീ​സി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ര​ണ്ട് മ​ര​ണം

പാ​രീ​സ്: ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ പി​എ​സ്ജി വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ ആ​രാ​ധ​ക​ർ ന​ട​ത്തി​യ ആ​ഘോ​ഷം ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ചു. ര​ണ്ട് പേ​രു​ടെ ജീ​വ​നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​ങ്ങ​ളി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ര​ണ്ട് പേ​ർക്ക് ജീവൻ നഷ്ടമായത്. പി​എ​സ്ജി​യു​ടെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ ചാം​പ്സ്​എ​ലി​സീ​സ് അ​വ​ന്യൂ​വി​നും പി​എ​സ്ജി​യു​ടെ പാ​ർ​ക്ക് ഡെ​സ് പ്രി​ൻ​സ​സ് സ്റ്റേ​ഡി​യ​ത്തി​നും സ​മീ​പം അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ബ​സ് ഷെ​ൽ​ട്ട​റു​ക​ൾ ത​ക​ർ​ക്കു​ക​യും കാ​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് 491 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഫ്രാ​ൻ​സി​ലു​ട​നീ​ളം ആ​കെ 559 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഫ്രാ​ൻ​സി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചു.


കു​ടും​ബ​ങ്ങ​ൾ മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ ഭാ​വി: ലെ​യോ മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: കൂ​ട്ടാ​യ്മ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്രോ​ത​സും മ​നു​ഷ്യ​കു​ല​ത്തി​ന്‍റെ ഭാ​വി​യും കു​ടും​ബ​ങ്ങ​ളാ​ണെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ഐ​ക്യ​ത്തി​നു​വേ​ണ്ടി​യു​ള്ള യേ​ശു​വി​ന്‍റെ പ്രാ​ർ​ഥ​ന ഉ​ൾ​ക്കൊ​ള്ളു​ന്ന സു​വി​ശേ​ഷ​ഭാ​ഗം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട്, ജീ​വ​ന്‍റെ സ്ര​ഷ്ടാ​വാ​യ ദൈ​വ​ത്തി​ന്‍റെ സ്നേ​ഹ​ത്തി​ൽ​നി​ന്നാ​ണ് ഐ​ക്യ​വും ര​ക്ഷ​യും സം​ജാ​ത​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യേ​ശു ന​ല്കു​ന്ന ഈ ​ഐ​ക്യം ഒ​ന്നാ​മ​താ​യി ഒ​രു ദാ​ന​മാ​ണെ​ന്ന് മാ​ർ​പാ​പ്പ ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ബി​ലി​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബം, കു​ട്ടി​ക​ൾ, മു​ത്ത​ശ്ശീ​മു​ത്ത​ച്ഛ​ന്മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ ജൂ​ബി​ലി യാ​ഘോ​ഷ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കി​ടെ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. ച​ത്വ​രം നി​റ​ഞ്ഞു​ക​വി​ഞ്ഞ വി​ശ്വാ​സീ​സ​മൂ​ഹം ആ​ഹ്ലാ​ദാ​ര​വ​ത്തോ​ടെ​യാ​ണ് മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക​ൾ ശ്ര​വി​ച്ച​ത്. നാം ​ജ​നി​ച്ച​ത് ന​മ്മു​ടെ നി​ശ്ച​യ​പ്ര​കാ​ര​മ​ല്ലെ​ന്നും നാ​മെ​ല്ലാ​വ​രും ഉ​ട​പ്പി​റ​ന്ന​വ​രാ​ണെ​ന്നു​മു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക​ൾ ലെ​യോ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു. ജ​ന​ന​നി​മി​ഷം മു​ത​ൽ മ​നു​ഷ്യ​ശി​ശു മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ച്ചാ​ണു വ​ള​രു​ന്ന​ത്. ഇ​ത്ത​രം ബ​ന്ധ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് നാം ​ജീ​വി​ച്ചി​രി​ക്കു​ന്ന​ത്. അ​നു​ക​ന്പ​യും പ​ര​സ്പ​ര​മു​ള്ള ക​രു​ത​ലും കൈ​മാ​റു​ന്ന മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ സ്വ​ത​ന്ത്ര​വും സ്വ​ത​ന്ത്ര​മാ​ക്കു​ന്ന​തു​മാ​ണ്. സം​ഘ​ർ​ഷ​വും അ​ഭി​പ്രാ​യ​ഭി​ന്ന​ത​യും നി​റ​ഞ്ഞ ലോ​ക​ത്തി​ൽ ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ സ്നേ​ഹം ക്രി​സ്തു​വി​ൽ ഉ​റ​പ്പി​ച്ചു നി​ർ​ത്ത​ണം. അ​ങ്ങ​നെ ലോ​ക​ത്തി​ലും സ​മൂ​ഹ​ത്തി​ലും നാം ​ഏ​വ​ർ​ക്കും സ​മാ​ധാ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ക​ണം. അ‌​ടു​ത്ത​കാ​ല​ത്താ​യി വി​ശു​ദ്ധ കു​ടും​ബ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. വി​ശു​ദ്ധ​രാ​യി നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട വി​ശു​ദ്ധ ചെ​റു​പു​ഷ്പ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള ഉ​ൽ​മ കു‌​ടും​ബ​ത്തെ​യും മാ​ർ​പാ​പ്പ പ​രാ​മ​ർ​ശി​ച്ചു. വി​വാ​ഹ ഉ​ട​ന്പ​ടി ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ പോ​ന്ന ഐ​ക്യ​ത്തി​ന്‍റെ​യും അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ​യും ശ​ക്തി​യാ​ണ്. സ​ന്പൂ​ർ​ണ​വും വി​ശ്വ​സ്ത​വും ഫ​ല​ദാ​യ​ക​വു​മാ​യ സ്ത്രീ​പു​രു​ഷ സ്നേ​ഹ​മാ​ണ് വി​വാ​ഹം. അ​തൊ​രു ഏ​ട്ടി​ലെ പ​ശു​വ​ല്ല, യാ​ഥാ​ർ​ഥ്യ​മാ​ണ്. കു​ട്ടി​ക​ൾ അ​നു​ക​രി​ക്കേ​ണ്ട സ​മ​ഗ്ര​ത​യു​ടെ മാ​തൃ​ക​യാ​ണ​ത്. കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ളെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​നു​ദി​നം ജീ​വ​നു​വേ​ണ്ടി ന​ന്ദി പ​റ​യ​ണ​മെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു. മു​ത്ത​ശ്ശീ​മു​ത്ത​ച്ഛ​ന്മാ​ർ കു​ടും​ബാം​ഗ​ങ്ങ​ളെ സ്നേ​ഹ​പൂ​ർ​വം ശു​ശ്രൂ​ഷി​ക്ക​ണം. ഭ​ക്ഷ​ണ​മേ​ശ​യി​ലെ ആ​ഹാ​ര​വും ഹൃ​ദ​യ​ങ്ങ​ളി​ലെ സ്നേ​ഹ​വും പോ​ലെ ത​ല​മു​റ​ക​ളി​ലേ​ക്കു വി​ശ്വാ​സം പ​ക​രു​ന്ന വേ​ദി​യാ​ണു കു​ടും​ബ​മെ​ന്ന് മാ​ർ​പാ​പ്പ കൂ​ട്ടി​ച്ചേ​ർ​ത്തു.


ഫാ. ​ജെ​നി ആ​ന്‍​ഡ്രൂ​സ് ക​ശീ​ശ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

ലി​മെ​റി​ക്: അ​യ​ർ​ല​ൻ​ഡി​ലെ ലി​മെ​റി​ക് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ജെ​നി ആ​ന്‍​ഡ്രൂ​സ് ക​ശീ​ശ​യ്ക്ക് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി ബി​പി​ന്‍ അ​റ​യ്ക്ക​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം സാ​ന്‍​ജോ മാ​ട​ശേ​രി​ല്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. ഫാ. ​ജെ​നി ആ​ന്‍​ഡ്രൂ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ്ഥ​ലം മാ​റി പോ​കു​ന്ന ഫാ. ​ജെ​നി​ക്ക് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍​ന്ന് സ​മ്മാ​നി​ച്ചു.


സീ​ന മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും എ​ൽ​ജി​ആ​ർ

സാ​ലി​സ്ബ​റി: സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് സീ​ന മെ​മ്മോ​റി​യ​ൽ ‌ടി10 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി. റോം​സി ഹ​ണ്ട്സ് ഫാം ​പ്ലെ​യിം​ഗ് ഫീ​ൽ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ യു​കെ​യി​ലെ ക​രു​ത്ത​രാ​യ എ​ട്ട് ടീ​മു​ക​ളാ​ണ് ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം യു​ക്മ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​പി. പ​ത്മ​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി​നോ​യ്സ് തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ട്ര​ഷ​റ​ർ ഷാ​ൽ​മോ​ൻ പ​ങ്കേ​ത്ത്, സ്പോ​ർ​ട്സ് കോഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ശാ​ന്ത് സോ​മ​ൻ, റി​യാ ജോ​സ​ഫ്, ര​ക്ഷാ​ധി​കാ​രി ഷി​ബു ജോ​ൺ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫോ​ക്ക​സ് ഫി​ൻ​ഷു​വ​ർ ലി​മി​റ്റ​ഡ്, ക​ഫേ ദീ​വാ​ലി, നാ​ച്ചു​റ​ൽ ഫു​ഡ്സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ സ്പോ​ൺ​സ​ർ​മാ​ർ. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് എയി​ൽ എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ൻ ബ്ര​ഹ്മ​ർ ദ്ര​വീ​ഡി​യ​ൻ​സ് സാ​ലി​സ്ബെ​റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഗ്രൂ​പ്പ് ബി​യി​ൽ ര​ണ്ടാ​മ​ത്തെ പി​ച്ചി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗ​ള്ളി ഓ​ക്സ്ഫോ​ർ​ഡ് സ്വി​ണ്ട​ൻ സി​സിയെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫൈ​ന​ലി​ൽ കേ​ര​ള ര​ഞ്ജി താ​രം രാ​ഹു​ൽ പൊ​ന്ന​ന്‍റെ മി​ക​വി​ൽ 110 എ​ന്ന കൂ​റ്റ​ന്‍ സ്കോ​റി​ലേ​ക്ക് നീ​ങ്ങി​യ എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ൻ ഒ​രു ഘ​ട്ട​ത്തി​ൽ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ആ​റ് ഓ​വ​റി​നു ശേ​ഷം ഇ​ടി​മി​ന്ന​ലാ​യി മാ​റി​യ ബാ​ബു വീ​ട്ടി​ലി​ന്‍റെ മി​ക​വി​ൽ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യി അ​വ​സാ​ന ഓ​വ​റി​ൽ എ​ൽജിആ​ർ വി​ജ​യം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ സെ​മി​ഫൈ​ന​ലി​ൽ പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​സ്​എം 24 ഫോ​ക്സ് ഇ​ല​വ​ന്‍റെ ആ​ദി​ത്യ ച​ന്ദ്ര​ന് സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ബു ജോ​സ​ഫും ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് ആ​യ എ​ൽജിആറിന്‍റെ പ്രെ​യി​സ​ൻ ഏ​ലി​യാ​സി​ന് എ​സ്എംഎ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​നി നി​നോ​യും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. പ്ലെയർ ഓ​ഫ് ദ ​ഫൈ​ന​ലായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ബു വീ​ട്ടി​ലി​ന് എ​സ്.​എം.​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​രു​ൺ കൃ​ഷ്ണ​ൻ, ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ (പ്രെ​യി​സ​ൻ ഏ​ലി​യാ​സ് 108 റൺസ്), മികച്ച ബൗ​ള​ർ ( ബാ​ബു വീ​ട്ടി​ൽ ആറ് വി​ക്ക​റ്റ്) എ​ന്നി​വ​ർ​ക്ക് എ​സ്എം​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ൻ​മേ​രി സ​ന്ദീ​പ്, പിആ​ർഒ ഡി​നു ഡൊ​മി​നി​ക് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റി. മി​ക​ച്ച അ​മ്പ​യ​ർ​മാ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ റോ​ഷ്ണി വൈ​ശാ​ഖ്, ബി​ബി​ൻ എ​ന്നി​വ​രും കൈ​മാ​റി. ടൂ​ർ​ണ​മെ​ന്‍റിന്‍റെ ജേ​താ​ക്ക​ളാ​യ എ​ൽജി ആ​റി​ന് മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യ ഫോ​ക്ക​സ് ഫി​ൻ​ഷു​വ​റിന് ​വേ​ണ്ടി ജി​നോ​യി​സ് തോ​മ​സ് ട്രോ​ഫി​യും സ​മ്മാ​ന​ത്തു​ക​യാ​യ ആ​യി​രം പൗ​ണ്ടും സ​മ്മാ​നി​ച്ചു. എ​ൽജിആ​ർ നാ​യ​ക​ൻ കി​ജി സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ര​ക്ഷാ​ധി​കാ​രി ഷി​ബു ജോ​ണി​ന്‍റെ കെെ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ടൂ​ർ​ണ​മെ​ന്‍റ് റ​ണ്ണേ​ഴ്സ് അ​പ്പാ​യ എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ന് ​പ്ര​ശ​സ്ത ഇ​ൻ​സ്റ്റ​ഗ്രാം ഇ​ൻ​ഫ്ലു​വെ​ൻ​സ​ർ അ​ൻ​വി​ൻ ജോ​സ് ട്രോ​ഫി സ​മ്മാ​നി​ച്ച​പ്പോ​ൾ കോസ്പോ​ൺ​സ​ർ​മാ​രാ​യ ക​ഫെ ദീ​വാ​ലി (റ​ഷീ​ദ്) നാ​ച്ചു​റ​ൽ ഫു​ഡ്സ് (സ്റ്റെ​ഫി​ൻ) എ​ന്നി​വ​ർ സ​മ്മാ​ന​ത്തു​ക​യാ​യ 500 പൗ​ണ്ടും താ​ര​ങ്ങ​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും കൈ​മാ​റി. ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​നെ​ടും​തൂ​ണാ​യി ഏ​വ​രെ​യും ഏ​കോ​പി​പ്പി​ച്ച നി​ഷാ​ന്ത് സോ​മ​ൻ, മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കി​യ ടെ​ർ​മ​റി​ക് കി​ച്ച​ൻ, ക​ളി​ക്കാ​ർ, കാ​ണി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് എ​സ്എം​എ എ​ക്സി​ക്യൂ​ട്ടീ​വ് ബി​ജു ഏ​ലി​യാ​സ് ന​ന്ദി അ​ർ​പ്പി​ച്ചു. എ​സ്എം​എയ്ക്ക് ​വേ​ണ്ടി ബിടിഎം ഫോ​ട്ടോ​ഗ്രാ​ഫി (ബി​ജു മൂ​ന്നാ​ന​പ്പി​ള്ളി​ൽ), മീ​ഡി​യ ടീം ​അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത്, അ​ഖി​ൽ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ കാ​ണു​വാ​ൻ സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഫേയ്​സ്ബു​ക്ക് പേ​ജ് സ​ന്ദ​ർ​ശി​ക്കു​ക. ലി​ങ്ക് ചു​വ​ടെ: https://www.facebook.com/share/1Ap81QKL6K/


ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സി​ന് പ്രാ​ർ​ഥ​നാം​ശം​സ​ക​ള്‍ നേ​ര്‍​ന്നു

ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നി​യു​ക്ത മെ​ത്രാ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സി​ന് പ്രാ​ര്‍​ഥ​നാം​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം. പു​തി​യ മെ​ത്രാ​നാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന ഡോ.​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സി​ന് ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​ഭാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ.​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍, റ​വ.​ഡോ.​ജോ​സ​ഫ് ചേ​ല​മ്പ​റ​മ്പ​ത്ത് (ബോ​ണ്‍), ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര സ​മൂ​ഹം പാ​സ്റ്റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ മി​ഷ​ന്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ശം​സ​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും നേ​ര്‍​ന്ന​ത്. നി​ല​വി​ലെ മെ​ത്രാ​ന്‍ ജോ​ഷ്വ മാ​ര്‍ ഇ​ഗ്നേ​ഷ്യ​സ് ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​യ്ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ നി​മ​നം. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​ണ് ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പോ​സ്.


യു​ബി​എം​എ​യ്ക്ക് ന​വ നേ​തൃ​ത്വം

ബ്രി​സ്റ്റോ​ള്‍: 13ാം വ​ര്‍​ഷ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ള്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം. ബ്രി​സ്റ്റോ​ളി​ലെ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ യു​ബി​എം​എ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​നു​വ​ല്‍ ജ​ന​റ​ല്‍ ബോ​ഡി മീ​റ്റിം​ഗി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സെ​ന്‍റ് ഗ്രി​ഗ​റി ച​ര്‍​ച്ച് ഹാ​ളി​ല്‍ വ​ച്ച് ന​ട​ന്ന മീ​റ്റിം​ഗി​ല്‍ ന​വ നേ​തൃ​ത്വ​ത്തെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യു​ബി​എം​എ പ്ര​സി​ഡ​ന്‍റാ​യി ജോ​ബി​ച്ച​ന്‍ ജോ​ര്‍​ജി​നെ തെ​ഞ്ഞെ​ടു​ത്തു. സെ​ക്ര​ട്ട​റി​യാ​യി ജാ​ക്സ​ണ്‍ ജോ​സ​ഫി​നേ​യും ട്ര​ഷ​റ​റാ​യി ഷി​ജു ജോ​ര്‍​ജി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ബി​നു പി. ​ജോ​ണി​നേ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സെ​ബി​യാ​ച്ച​ന്‍ പൗ​ലോ​യേ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി റെ​ജി തോ​മ​സി​നേ​യും പി​ആ​ര്‍​ഒ‌​യാ​യി ജെ​ഗി ജോ​സ​ഫി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍: ആ​ര്‍​ട്ട്സ് ആ​ന്‍​ഡ് സ്പോ​ര്‍​ട്സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍: ഷി​ബു കു​മാ​ര്‍, സ​ബി​ന്‍ ഇ​മാ​നു​വ​ല്‍, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍: സോ​ണി​യ റെ​ജി, ജി​ബി സ​ബി​ന്‍, റെ​ജി തോ​മ​സ്. ഹെ​ല്‍​ത്ത് ആ​ന്‍​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍: ജെ​യ് ചെ​റി​യാ​ന്‍, ഫു​ഡ് കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ്: ബി​ജു പ​പ്പാ​രി​ല്‍, ജോ​മോ​ന്‍ മാ​മ​ച്ച​ന്‍, സോ​ണി ജെ​യിം​സ്. വു​മ​ണ്‍ കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സ്: സോ​ണി​യ സോ​ണി. യു​ക്മ റെ​പ്ര​സെ​ന്‍റേ​റ്റീ​വ്സ്: റെ​ജി തോ​മ​സ്, ഷി​ജു ജോ​ര്‍​ജ്, ബ്രി​സ്‌​ക റ​പ്ര​സെ​ന്‍റേ​റ്റീ​വ്സ്: ജോ​ബി​ച്ച​ന്‍ ജോ​ര്‍​ജ്, മെ​ജോ ചെ​ന്നേ​ലി​ല്‍. ജൂ​ണ്‍ 21ന് ​എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ത്താ​റു​ള്ള​തു​പോ​ലെ ത​ന്നെ യു​ബി​എം​എ​യു​ടെ ബാ​ര്‍​ബി​ക്യൂ ന​ട​ത്തും. എ​ല്ലാ​വ​ര്‍​ഷ​ത്തേ​യും പോ​ലെ ഇ​ക്കു​റി​യും സെ​പ്റ്റം​ബ​ര്‍ ആ​റി​ന് ഓ​ണാ​ഘോ​ഷ​വും ന‌​ട​ക്കും. എ​ല്ലാ​വ​ര്‍​ഷ​വും മൂ​ന്നു വ്യ​ത്യ​സ്ത ചാ​രി​റ്റി​ക​ള്‍ ന​ട​ത്താ​റു​ള്ള യു​ബി​എം​എ ഈ ​വ​ര്‍​ഷ​വും ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കും.


കാ​ണി​ക​ൾ വി​ധി​ക​ർ​ത്താ​ക​ളാ​കു​ന്ന കൈ​ര​ളി നി​കേ​ത​ന്‍റെ നൃ​ത്ത മ​ത്സ​രം വി​യ​ന്ന​യി​ല്‍

വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ ഗ്രൂ​പ്പ് ഡാ​ന്‍​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ നി​ന്നു​ള്ള ടീം ​ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. കാ​ണി​ക​ളു​ടെ വോ​ട്ടി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്യു​ന്ന ക്യു​ആ​ർ കോ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ജൂ​റി ഇ​ല്ലാ​ത്ത മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ൾ ത​ന്നെ വി​ധി​ക​ർ​ത്താ​ക​ളാ​കു​ന്നു​വെ​ന്ന​താ​ണ് ഈ ​മ​ത്സ​ര​ത്തെ വേ​റി​ട്ട​താ​ക്കു​ന്ന​ത്. വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ട്രോ​ഫി​യോ​ടൊ​പ്പം കാ​ഷ് അ​വാ​ര്‍​ഡും ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. ഒ​ന്നാം സ​മ്മാ​നം 500 യൂ​റോ​യും ര​ണ്ടാം സ​മ്മാ​നം 300 യൂ​റോ​യും മൂ​ന്നാം സ​മ്മാ​നം 200 യൂ​റോ​യും മി​ക​ച്ച ജ​ന​പ്രി​യ ടീ​മി​ന് ട്രോ​ഫി​യും 200 യൂ​റോ‌​യും ല​ഭി​ക്കും. സ്ഥ​ലം: വി​എ​ച്ച്എ​സ് ഫ്ലോ​റി​ഡ്സ്‌​ഡോ​ർ​ഫ്, സ​മ​യം: വൈ​കുന്നേരം നാല് മു​ത​ൽ, തീ​യ​തി: 31 മേ​യ്. ക്ലീ​മാ​പ്രൊ, ജോ​യ​ൽ ജോ​ർ​ജ് കു​ഴി​യി​ൽ, എ​യ​ർ അ​റേ​ബ്യ, പ്രോ​സി, ക​റി വൈ​ബ്സ്, ഫ്ലോ​റി​ഡ്സ്‌​ഡോ​ർ​ഫ് ജി​ല്ലാ​ധി​കാ​രി​ക​ൾ, ഡീ​ൽ 24 തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ സ്പോ​ണ്സ​ർ​മാ​രാ​കു​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച സ​മ്മാ​ന​ങ്ങ​ളു​മാ​യി ത​മ്പോ​ല മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ മ​ത്സ​ര മാ​മാ​ങ്ക​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഒ​രു​ങ്ങി; മ​രി​യ​ൻ തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച

എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം (വെ​ന്തി​ങ്ങ) സ​മ്മാ​നി​ച്ച​തി​ലൂ​ടെ വി​ഖ്യാ​ത​മാ​യ എ​യി​ൽ​സ്‌​ഫോ​ർ​ഡി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്ര​മീ​ക​രി​ക്കു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കും. ക​ർ​മ​ല നാ​ഥ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ അ​ണി​ചേ​രും. ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​യി​ൽ​സ്‌​ഫോ​ർ​ഡി​ലേ​ക്ക് തീ​ർ​ഥാ​ട​നം ന​ടക്കു​ന്ന​ത്. രൂ​പ​ത​യു​ടെ ല​ണ്ട​ൻ, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ണു​ക​ളും എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഔ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ മി​ഷ​നു​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ശ​നി‌​യാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ടി​യേ​റ്റ്, നേ​ർ​ച്ച സ്വീ​ക​ര​ണം, 11.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, 1.15ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച എ​ന്നി​വ ന​ട​ക്കും. 1.30 നാ​ണ് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്ന് 3.30ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 4.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം, ഫ്ളോ​സ് കാ​ർ​മ​ലി പ്ര​ദ​ക്ഷി​ണം, അ​ഞ്ചി​ന് സ്നേ​ഹ​വി​രു​ന്ന്. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ക​ഴു​ന്ന്, മു​ടി എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കാ​റു​ക​ളും കോ​ച്ചു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും എ​സ്എം​വെെ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ സ്നാ​ക്ക്, ടീ, ​കോ​ഫീ കൗ​ണ്ട​റു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ർ​മ​ലീ​ത്താ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ലാ​യി​രു​ന്ന വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് 1251 ജൂ​ലൈ 16നാ​ണ് പ​രി​ശു​ദ്ധ അ​മ്മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം ന​ൽ​കി​യ​ത്. വെ​ന്തി​ങ്ങ ധ​രി​ക്കു​ന്ന​വ​രെ രോ​ഗ​പീ​ഡ, ആ​പ​ത്തു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് പ്ര​ത്യേ​ക​മാ​യി സം​ര​ക്ഷി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​ക​പ്പെ​ട്ട​തും ഇ​വി​ടെ വെ​ച്ചു​ത​ന്നെ. ഉ​ത്ത​രീ​യ ഭ​ക്തി​യു​ടെ ആ​രം​ഭ​വും ഇ​വി​ടെ നി​ന്നു​ത​ന്നെ​യാ​യി​രു​ന്നു. ക​ർ​മ​ല​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹാ​രാ​മ​ത്തി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും സ്‌​നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി പി​ൽ​ഗ്രി​മേ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ അ​റി​യി​ച്ചു. പ്ര​സു​ദേ​ന്തി ആ​കു​വാ​ൻ താ​ത്പ​ര്യമു​ള്ള​വ​ർ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. https://forms.gle/wJxzScXoNs6se7Wb6 കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ 07920690343, വി​ലാ​സം: The Friars, Aylesford, Kent, ME20 7BX.


ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല അ​വാ​ര്‍​ഡ്: ഫൈ​ന​ലി​സ്റ്റാ​യി റി​നെ​റ്റ് സെ​ബാ​സ്റ്റ്യ​ന്‍

ല​ണ്ട​ൻ: യൂ​റോ​പ്പി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലെ മി​ക​വി​ന് വ​നി​ത​ക​ള്‍​ക്ക് ന​ല്‍​ക​പ്പെ​ടു​ന്ന പ്ര​ധാ​ന അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ വി​മ​ന്‍ ഇ​ന്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് അ​വാ​ര്‍​ഡ്സ് 2025ല്‍ ​റി​നെ​റ്റ് സെ​ബാ​സ്റ്റ്യ​ന്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്ലാ​ന​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഫൈ​ന​ലി​സ്റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ്രി​ട്ട​നി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ​യു​ടെ പ്ര​സി​ഡ​ന്‍റാ​യ അ​ഡ്വ എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​യാ​ണ് റി​നെ​റ്റ്. നി​ല​വി​ല്‍ ജെ. ​മ​ര്‍​ഫി&​സ​ണ്‍​സ് ലി​മി​റ്റ​ഡി​ല്‍ പ്ലാ​നിം​ഗ് & പ്രോ​ജ​ക്ട് ക​ണ്‍​ട്രോ​ള്‍​സ് മാ​നേ​ജ​രാ​യ റി​നെ​റ്റ്, യു​കെ​യി​ലെ ഏ​റ്റ​വും സ​ങ്കീ​ര്‍​ണ​മാ​യ ചി​ല ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്രോ​ജ​ക്ടു​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക മി​ക​വും ത​ന്ത്ര​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടും മാ​ത്ര​മ​ല്ല, പ​ര​മ്പ​രാ​ഗ​ത​മാ​യി പു​രു​ഷാ​ധി​പ​ത്യ​മു​ള്ള ഒ​രു മേ​ഖ​ല​യി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ്രോ​ജ​ക്ടു​ക​ളെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ലു​ള്ള സു​പ്ര​ധാ​ന പ​ങ്കാ​ളി​ത്ത​വും അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി. യൂ​റോ​പ്പി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​ത​ക​ളി​ല്‍ നേ​തൃ​ത്വം പാ​ട​വം, ന​വീ​ന ആ​ശ​യ​ങ്ങ​ള്‍, സ്വാ​ധീ​ന​ശേ​ഷി എ​ന്നി​വ പ്ര​ക​ട​മാ​ക്കു​ന്ന നേ​ട്ട​ങ്ങ​ളെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ അം​ഗീ​കാ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഈ ​അ​വാ​ര്‍​ഡ്. യൂ​റോ​പ്പി​ലെ മു​ന്‍​നി​ര എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ല്‍ നി​ന്നും നൂ​റു​ക​ണ​ക്കി​ന് നോ​മി​നേ​ഷ​നു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ല്‍ നി​ന്നും ഫൈ​ന​ലി​സ്റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക എ​ന്നു​ള്ള​ത് അ​സാ​ധാ​ര​ണ​മാ​യ നേ​ട്ട​മാ​ണ്. ക​ണ്‍​സ്ട്ര​ക്ഷ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലു​ട​നീ​ളം വ​നി​ത​ക​ള്‍ ന​ല്‍​കു​ന്ന സു​പ്ര​ധാ​ന സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ക​യും അ​തി​ല്‍ മാ​തൃ​ക​യാ​വു​ന്ന​വ​രെ ആ​ദ​രി​ച്ച് വ​രും ത​ല​മു​റ​യി​ലെ വ​നി​ത​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ക​യു​മാ​ണ് ഈ ​അ​വാ​ര്‍​ഡി​ന്‍റെ ല​ക്ഷ്യം. എ​ൻ​ജി​നി​യ​റിം​ഗ് & ക​ണ്‍​സ്ട്ര​ക്ഷ​ന്‍ രം​ഗ​ത്തെ യു​കെ​യി​ലെ മു​ന്‍​നി​ര ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ജെ. ​മ​ര്‍​ഫി & സ​ണ്‍​സി​ല്‍, രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലെ വ​ലി​യ തോ​തി​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ സു​ഗ​മ​മാ​യ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട്, പ്രോ​ജ​ക്ട് ഷെ​ഡ്യൂ​ളു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നും നി​ര്‍​വ​ഹ​ണ​ത്തി​നും റി​നെ​റ്റ് നേ​തൃ​ത്വം ന​ല്‍​കു​ന്നു. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട് പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം മു​ത​ല്‍ നി​ര്‍​വ​ഹ​ണം വ​രെ​യു​ള്ള നി​ര്‍​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​വും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​ണ്. വി​ശ​ദ​മാ​യ പ്രോ​ജ​ക്റ്റ് ഷെ​ഡ്യൂ​ളു​ക​ള്‍ സൃ​ഷ്ടി​ക്കു​ക, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ടീ​മു​ക​ളെ വി​ന്യ​സി​ക്കു​ക, അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍, നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യ​നു​സ​രി​ച്ച് സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ പ​ദ്ധ​തി​ക​ള്‍ ക്ര​മീ​ക​രി​ക്കു​ക, സ​മ​യ​പ​രി​ധി, ബ​ജ​റ്റു​ക​ള്‍, ഗു​ണ​നി​ല​വാ​രം എ​ന്നി​വ സ​ന്തു​ലി​ത​മാ​ക്കു​ക എ​ന്നി​വ ഒ​രു ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്ലാ​ന​ര്‍ എ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ത​ന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് ക​രി​യ​റി​ല്‍, യു​കെ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സം​രം​ഭ​ങ്ങ​ളി​ല്‍ റി​നെ​റ്റ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ല​ണ്ട​നി​ലെ തേം​സ് ന​ദി​യെ ശു​ദ്ധ​മാ​ക്കാ​നു​ള്ള 900 മി​ല്യ​ണ്‍ പൗ​ണ്ട്​പ​ദ്ധ​തി​യാ​യ തെ​യിം​സ് ടൈ​ഡ്‌​വേ ട​ണ​ല്‍, യു​കെ​യി​ലെ ഊ​ര്‍​ജ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് നി​ര്‍​ണാ​യ​ക​മാ​യ ഐ​ല്‍ ഓ​ഫ് ഗ്രെ​യി​ന്‍ ഗ്യാ​സ് ഫെ​സി​ലി​റ്റി, 10,000ത്തി​ല​ധി​കം വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യു​ള്ള ബാ​ര്‍​ക്കിം​ഗ് 132 കെ.​വി സ്വി​ച്ച് ഗി​യ​ര്‍ റീ​പ്ലേ​സ്‌​മെ​ന്‍റ് പ്രോ​ജ​ക്റ്റ്, റി​ന്യൂ​വ​ബ​ള്‍ എ​ന​ര്‍​ജി പ്രൊ​ജ​ക്ടാ​യ ഷെ​ഫീ​ല്‍​ഡ് മെ​ഡോ​ഹാ​ള്‍ ഇ​ഓ​ണ്‍ പ്ലാ​ന്‍റ് എ​ന്നി​വ അ​വ​യി​ല്‍ ചി​ല​താ​ണ്. ജെ. ​മ​ര്‍​ഫി & സ​ണ്‍​സ് ലി​മി​റ്റ​ഡി​ല്‍ സീ​നി​യ​ര്‍ പ്ലാ​ന​ര്‍, ലെ​യിം​ഗ് ഒ'​റൂ​ര്‍​ക്ക് ക​മ്പ​നി​യി​ല്‍ പ്രോ​ജ​ക്റ്റ് പ്ലാ​ന​ര്‍, എ​ഇ​കോം ഡി​സൈ​ന്‍ ബി​ല്‍​ഡ് (യു​കെ)​ല്‍ പ്ലാ​നിം​ഗ് എ​ൻ​ജി​നി​യ​ര്‍ എ​ന്നി​ങ്ങ​നെ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ലെ സു​ള്ള്യ കെ​വി​ജി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ല്‍ നി​ന്ന് സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദം നേ​ടി​യ റി​ന​റ്റ്, റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ൽ (ഇ​ന്ത്യ) പ്ലാ​നിം​ഗ് എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് 2007ല്‍ ​യു​കെ​യി​ലെ​ത്തു​ന്ന​ത്. ജെ. ​മ​ര്‍​ഫി & സ​ണ്‍​സ് ലി​മി​റ്റ​ഡി​ല്‍ ഫ്യൂ​ച്ച​ര്‍ ലീ​ഡ​ര്‍​ഷി​പ്പ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നേ​തൃ​ത്വ പ​രി​ശീ​ല​ന​വും തു​ട​രു​ന്നു. ക​ണ്ണൂ​ര്‍ എ​ടൂ​ര്‍ പാ​റേ​ക്കു​ന്നേ​ല്‍ പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍​മാ​ര്‍​ഗ്ര​റ്റ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് ക​ണ്ണം​കു​ളം അ​ഡ്വ. എ​ബി കെ. ​സെ​ബാ​സ്റ്റ്യ​ന്‍ (യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്).


കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശ​വു​മാ​യി "വീ​ടൊ​രു​ക്കാം വാ​ഴ്‌​വി​ലൂ​ടെ' ഒ​ക്‌​ടോ​ബ​ർ നാ​ലി​ന്

ല​ണ്ട​ൻ: യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ളു​ടെ വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മ​മാ​യ "വാ​ഴ്‌​വ് 2025' ആ​ധ്യാ​ത്മി​ക​ത​യു​ടെ തി​ക​വി​ലും ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ര​വ​ങ്ങ​ൾ​ക്കു​മൊ​പ്പം ഇ​ത്ത​വ​ണ ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ കെെ​യോ​പ്പ് കൂ​ടി ചാ​ർ​ത്താ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് യു​കെ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ലെ നി​രാ​ലം​ബ​രാ​യ ക്നാ​നാ​യ കു​ടും​ബ​ത്തി​ന് ഭ​വ​ന​മൊ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി വാ​ഴ്‌​വി​ന് ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ളി​ൽ നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്താ​നാ​ണ് വാ​ഴ്‌​വ് 2025ന്‍റെ നാ​ഷ​ണ​ൽ ക​മ്മി​റ്റി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ വ​ലി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഫാ. ​സു​നി പ​ടി​ഞ്ഞാ​റെ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഒ​ക്ടോ​ബ​ർ നാ​ലി​ന് ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് വാ​ഴ്‌​വ് ന​ട​ക്കു​ന്ന​ത്. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, കു​ർ​ബാ​ന, യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ഇ​ന്‍റ​ർ സെ​ഷ​നു​ക​ൾ, പൊ​തുസ​മ്മേ​ള​നം യു​കെ​യി​ലെ 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി ഒ​രു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​ർ​ഷി​ക സം​ഗ​മ​ത്തി​ലേ​ക്ക് ഒ​രു കു​ടും​ബ​ത്തി​ന് 20 പൗ​ണ്ടാ​ണ് പ്ര​വേ​ശ​ന നി​ര​ക്ക്. സിം​ഗി​ൾ പ്ര​വേ​ശ​ന​ത്തി​ന് 10 പൗ​ണ്ട് ആ​ണ്. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്റ്റു​ഡ​ൻ​സി​നും നാ​ട്ടി​ൽ നി​ന്നും സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തി​യി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​താ​ത് മി​ഷ​ൻ ട്ര​സ്റ്റി​മാ​രെ​യോ വൈ​ദി​ക​നെ​യോ സ​മീ​പി​ച്ച് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാം. ഏ​റ്റ​വും മി​ത​മാ​യ ടി​ക്ക​റ്റ് നി​ര​ക്കി​ൽ മു​ഴു​വ​ൻ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ക്കു​ക എ​ന്ന​താ​ണ് മി​ഷ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. "വീ​ടൊ​രു​ക്കാം വാ​ഴ്‌​വി​ലൂ​ടെ' എ​ന്ന സം​രം​ഭ​ത്തി​ന് കീ​ഴി​ലാ​ണ് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ഫാ.​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര ചെ​യ​ർ​മാ​നും അ​ഭി​ലാ​ഷ് മൈ​ല​പ്പ​റ​മ്പി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഫാ. ​സ​ജി തോ​ട്ടം, ഫാ. ​ജോ​ഷി കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യും സ​ജി രാ​മ​ച്ച​നാ​ട്ട് ജോ​യി​ന്‍റ് ക​ൺ​വീ​ന​റു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് 2025 വാ​ഴ്‌​വി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഫി​നാ​ൻ​സ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് റെ​മി പ​ഴ​യി​ട​ത്ത്, എ​ബി നെ​ടു​വാ​മ്പു​ഴ എ​ന്നി​വ​രാ​ണ്.


ഫ്രാ​ൻ​സി​ൽ പു​ക​വ​ലി​ക്കെ​തി​രേ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു

പാ​രീ​സ്: ക​ഫേ ടെ​റ​സു​ക​ളി​ലി​രു​ന്നും റോ​ഡു​ക​ളി​ലൂ​ടെ സ്വ​ത​ന്ത്ര​മാ​യി ന​ട​ന്നും പു​ക​വ​ലി​ച്ചി​രു​ന്ന ഫ്രാ​ൻ​സി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ന്നു. ബീ​ച്ചു​ക​ൾ, പാ​ർ​ക്കു​ക​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പു​ക​വ​ലി നി​രോ​ധി​ക്കു​മെ​ന്നു ഫ്രാ​ൻ​സി​ലെ ആ​രോ​ഗ്യ​മ​ന്ത്രി കാ​ത​റി​ൻ വൗ​ട്രി​ൻ പ്ര​ഖ്യാ​പി​ച്ചു. സ്‌​കൂ​ളു​ക​ളു​ടെ മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​ക​വ​ലി​ക്കു​ന്ന​ത് ത​ട​യാ​നാ​യി അ​വി​ടെ​യും നി​രോ​ധ​ന​മേ‍​ർ​പ്പെ​ടു​ത്തും. ഇ​ത് ലം​ഘി​ക്കു​ന്ന​വ‍​ർ​ക്ക് 135 യൂ​റോ (13,000 രൂ​പ) വ​രെ പി​ഴ ചു​മ​ത്തും. രാ​ജ്യ​ത്ത് വ‍‌​ർ​ധി​ച്ചു വ​രു​ന്ന പു​ക​വ​ലി ഉ​പ​യോ​ഗ​ത്തെ​ത്തു‌​ട‌​ർ​ന്നാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി. ജോ​ലി​സ്ഥ​ല​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ട്രെ​യി​ൻ സ്റ്റേ​ഷ​നു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി​യ പൊ​തു ഇ​ട​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​ത് ഫ്രാ​ൻ​സ് ഇ​തി​നു മു​ൻ​പേ നി​രോ​ധി​ച്ചി​രു​ന്നു


കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ള്‍; ജോ​സ് പു​തു​ശേ​രി വീ​ണ്ടും പ്ര​സി​ഡ​ന്‍റ്

കൊ​ളോ​ണ്‍: നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ലെ​ത്തി​യ ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ 2025ലെ ​വാ​ര്‍​ഷി​ക യോ​ഗ​വും 202527 ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ബ്രൂ​ളി​ലെ സെ​ന്‍റ് സ്റ്റെ​ഫാ​ന്‍ പ​ള്ളി ഹാ​ളി​ല്‍ കൂ​ടി​യ വാ​ര്‍​ഷി​ക യോ​ഗ​ത്തി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ല്‍, സ​ഹാ​യി​യാ​യി ബാ​ബു എ​ള​മ്പാ​ശേ​രി​ല്‍ എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ജോ​സ് പു​തു​ശേ​രി പ​തി​ന​ഞ്ചാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യി ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഡേ​വീ​സ് വ​ട​ക്കും​ചേ​രി​യും ട്ര​ഷ​റ​റാ​യി ഷീ​ബ ക​ല്ല​റ​യ്ക്ക​ല്ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി പോ​ള്‍ ചി​റ​യ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), ടോ​മി ത​ട​ത്തി​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ത്ത​വ​ണ പു​തു​ത​ല​മു​റ​യി​ല്‍ നി​ന്ന് എ​തി​രി​ല്ലാ​തെ ഭ​ര​ണ​സ​മി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൈ​ജു പോ​ളി​ന് സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ല്‍​കി. ജി​റ്റു ച​ദ്ദ, ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി എ​ന്നി​വ​ര്‍ ഓ​ഡി​റ്റ​ര്‍​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഈ ​വ​ര്‍​ഷ​ത്തെ സ​മാ​ജ​ത്തി​ന്‍റെ ഭാ​വി പ​രി​പാ​ടി​ക​ളെ​പ്പ​റ്റി വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ന്നു. സം​ഘ​ട​നാ ത​ല​ത്തി​ല്‍ ത​ഴ​ക്ക​വും പ​ഴ​ക്ക​വും ക​ഴി​വു​മു​ള്ള വ്യ​ക്തി​ക​ളെ വീ​ണ്ടും പു​തി​യ ഭ​ര​ണ​സ​മി​തി​യി​ല്‍ ല​ഭി​ച്ച​ത് സ​മാ​ജ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് ഉ​പ​ക​രി​യ്ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ര്‍​ച്ച​യി​ല്‍ അം​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡേ​വീ​സ് വ​ട​ക്കും​ചേ​രി ന​ന്ദി പ​റ​ഞ്ഞു. സ​മാ​ജ​ത്തി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ തി​രു​വോ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ര്‍ 20ന് ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ളോ​ണ്‍ വെ​സ​ലിം​ഗ് സെ​ന്‍റ് ഗെ​ര്‍​മാ​നൂ​സ് പ​ള്ളി​ഹാ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.


ക്രി​ക്ക​റ്റ് മാ​മാ​ങ്കം ലി​വ​ർ​പൂ​ളി​ൽ; എ​ൽ​എ​സ്കെ ക​പ്പ് ജൂ​ൺ 15 മു​ത​ൽ

ലി​വ​ർ​പൂ​ൾ: എ​ൽ​എ​സ്കെ പ്രീ​മി​യ​ർ ക​പ്പി​ന്‍റെ നാ​ലാം എ​ഡി​ഷ​ൻ ജൂ​ൺ 15, 29, ജൂ​ലെെ ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും. ഗ്രൂ​പ്പ് സ്റ്റേ​ജി​ലെ മ​ത്സ​ര​ങ്ങ​ൾ ജൂ​ൺ 15, 29 തീ​യ​തി​ക​ളി​ൽ വി​രാ​ളി​ലെ(CH48 1NX) കാ​ൽ​ഡി ക്രി​ക്ക​റ്റ് ക്ല​ബ് ഗ്രൗ​ഡി​ലും സെ​മിഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ജൂ​ലൈ ആ​റി​ന് സെ​യി​ന്‍റ് ഹെ​ലെ​ൻ​സ്‌ (L34 6JW) പ്ര​സ്‌​കോ​ട്ട് ആ​ൻ​ഡ് ഒ​ഡി​സി ക്രി​ക്ക​റ്റ് ക്ല​ബ് ഗ്രൗ​ണ്ടി​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. 2024ലെ ​ചാ​മ്പ്യ​ൻ​മാ​രാ​യ ഡാ​ർ​ക്ക് നൈ​റ്റ്‌​സ്, ഒ​ന്നും ര​ണ്ടും സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ എ​ൽ​എ​സ്കെ സൂ​പ്പ​ർ​കിം​ഗ്സ്‌, 2024ലെ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ മേ​ഴ്‌​സി സ്‌​ട്രൈ​ക്കേ​ഴ്‌​സ്, 2023ലെ ​ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ നൈ​റ്റ് മാ​ഞ്ച​സ്റ്റ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കും. വി​ജ​യി​ക​ൾ​ക്ക് 1001 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 501 പൗ​ണ്ടും ട്രോ​ഫി​യും കൂ​ടാ​തെ പ്ലേ​യ​ർ ഓ​ഫ് ദ ​മാ​ച്ച്, മി​ക​ച്ച ബാ​റ്റ​ർ, ബൗ​ള​ർ എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​ക​ളും ന​ൽ​കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു​നി​ൽ​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​നി​യും ര​ണ്ടോ മൂ​ന്നോ ടീ​മു​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ഉ​ട​ൻ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്നും കോ​ർ​ഡി​നേ​റ്റർമാർ അ​റി‌​യി​ച്ചു. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളു​മാ​യി മ​ദ​ർ ഇ​ന്ത്യ കാ​റ്റ​റിം​ഗി​ന്‍റെ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ൺ​വീ​ന​ർ സ​ജി ജോ​ൺ 077 716 16407, കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ബി​ബി​ൻ യോ​ഹ​ന്നാ​ൻ 074 766 98789, ജ​യ്മോ​ൻ ജെ​യ്സ​ൺ 077 684 97472.


ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി ബാ​ഡ്മി​ന്‍റ​ൺ ലീ​ഗ് വിജയകരമായി

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി ബാ​ഡ്മിന്‍റൺ ലീ​ഗി​ന്‍റെ(​എം​ബി​എ​ൽ) എ​ട്ടാം സീ​സ​ൺ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ സ​മാ​പി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫാ​ൽ​ക്ക​ൺ​സ് ക്ല​ബാ​ണ് ഇ​ത്ത​വ​ണ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ജ​ർ​മ​നി​യി​ലെ വി​വി​ധ ക്ല​ബു​ക​ൾ​ക്ക് പു​റ​മെ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നൊ​രു ടീ​മും പ​ങ്കെ​ടു​ത്തു. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ബി.​എ​സ്. മു​ബാ​റ​ക് ‌ടൂർണമെന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു‌. ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി​ക​ളെ ബാ​ഡ്മിന്‍റണി​ലൂ​ടെ ഒ​ന്നി​പ്പി​ക്കു​ന്ന എം​ബി​എ​ൽ പോ​ലു​ള്ള കൂ​ട്ടാ​യ്മ​ക​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഘാ​ട​ക​ർ​ക്ക് വേ​ണ്ടി ഡോ. ​ഷൈ​ജു​മോ​ൻ ഇ​ബ്രാ​ഹിം​കു​ട്ടി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലീ​ഗി​ന്‍റെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് ഡോ​ണി ജോ​ർ​ജി വിശ​ദീ​ക​രി​ച്ചു. രാ​വി​ലെ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ രാ​ത്രി വ​രെ നീ​ണ്ടു​നി​ന്നു. നാ​ൽ​പ്പ​തോ​ളം ഡ​ബി​ൾ​സ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ പോ​യി​ന്‍റു​ക​ൾ​ക്കാ​യി വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്നു. ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ നി​ന്നു​ള്ള അ​നൂ​പ്​ഗ​ണേ​ഷ് സ​ഖ്യം ഫൈ​ന​ലി​ൽ വി​ജ​യി​ച്ച് ക​പ്പ് നേ​ടി. സ്റ്റു​ട്ട്ഗാ​ർ​ട്ടി​ൽ നി​ന്നു​ള്ള അ​ബി​ൻ​ന​ബീ​ൽ ടീം ​ര​ണ്ടാം സ്ഥാ​ന​വും ഹൈ​ഡ​ൽ​ബെ​ർ​ഗി​ൽ നി​ന്നു​ള്ള ജ​യ്​സു​മേ​ഷ് സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും ലോ​റാ​ക്കി​ൽ നി​ന്നു​ള്ള അ​വ​റാ​ച്ച​ൻ​ലി​ബി​ൻ ടീം ​നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫ്രാ​ങ്ക്ഫ​ർ​ട്ട് ടീ​മി​ലെ അ​രു​ൺ​കു​മാ​ർ നാ​യ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫാ​ൽ​ക്ക​ൺ​സി​ലെ വ്യാ​സ​ൻ ബാ​ല​ച​ന്ദ്ര​ൻ, ബി​നീ​ഷ് വ​ർ​ഗീ​സ്, നി​തി​ൻ ജ​നാ​ർ​ദ​ന​ൻ, നെ​ബു ജോ​ൺ, ജി​മ്മി തോ​മ​സ്, എ​ബി അ​നി​ൽ ബാ​ബു, അ​ൻ​വ​ർ അ​ക്ബ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി. അ​മ​രീ​ഷ് രാ​ജ​ൻ, റെ​ജി​ൻ കു​മാ​ർ, അ​രു​ൺ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഹ​ൻ​സ് പോ​ൾ ആ​ന്‍റ​ണി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ക​ളി​ക്ക​ള​ത്തി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് പു​റ​മെ നാ​ട​ൻ ത​ട്ടു​ക​ട​യും ഇ​ത്ത​വ​ണ​ത്തെ എം​ബി​എ​ല്ലി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. കളിക്കാർക്കും കാ​ണി​ക​ൾ​ക്കും ബാ​സ്റ്റ്യ​ൻ സേ​വ്യ​റും സം​ഘ​വും ഭക്ഷണം ഒരുക്കിയിരുന്നു.


ക​പ്പി​ത്താ​ന്‍ ഉ​റ​ങ്ങി​പ്പോ​യി; പ​ടു​കൂ​റ്റ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ തീ​ര​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

നോ​ർ​വേ: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വു സം​ഭ​വ​ങ്ങ​ളാ​ണ്. വി​മാ​ന​യാ​ത്ര​യ്ക്കി​ടെ പൈ​ല​റ്റു​മാ​ര്‍ ഉ​റ​ങ്ങി​പ്പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​പ്പി​ത്താ​ന്‍ ഉ​റ​ങ്ങി​യ​തു കാ​ര​ണം പ​ടു​കൂ​റ്റ​ന്‍ ച​ര​ക്കു​ക​പ്പ​ല്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ർ​ത്ത​യാ​ണു പു​തു​താ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​പ്പ​ൽ നി​യ​ന്ത്ര​ണം തെ​റ്റി ക​ട​ൽ​ത്തീ​ര​ത്തെ ഒ​രു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നോ​ർ​വേ തീ​ര​ത്താ​ണു സം​ഭ​വം. 135 മീ​റ്റ​ർ നീ​ള​മു​ള്ള എ​ന്‍​സി​എ​ല്‍ സാ​ൾ​ട്ട​ന്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ല്‍ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നോ​ർ​വേ തീ​ര​ത്ത് മ​ര​ത്തി​ല്‍ തീ​ർ​ത്ത ജോ​ഹാ​ന്‍ ഹെ​ല്‍​ബാ​ര്‍​ഗ് എ​ന്ന​യാ​ളു​ടെ വീ​ട്ടു മ​റ്റ​ത്തേ​ക്കാ​ണു ക​പ്പ​ൽ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ആർക്കും പരിക്കില്ല. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ക​പ്പ​ലി​ന്‍റെ സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​റും വാ​ച്ച് കീ​പ്പ​റു​മാ​യി​രു​ന്ന 30 കാ​ര​നാ​യ യു​ക്രേ​നി​യ​ന്‍ യു​വാ​വി​നെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​വീ​ജി​യ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​യ്ക്കു​ള്ള ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​പ്പോ​യെ​ന്നാ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. ക​പ്പ​ലി​ലെ ഷി​ഫ്റ്റ് സ​മ്പ​ദ്രാ​യ​വും വാ​ച്ച് കീ​പ്പ​റു​ടെ ജോ​ലി​ക്ര​മ​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍‌ വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.


സ്കൈ ഡൈ​വിം​ഗി​നി​ടെ പാ​ര​ച്യൂ​ട്ട് മ​നഃ​പൂ​ർ​വം തു​റ​ക്കാ​തെ യു​വ​തി ജീ​വ​നൊ​ടു​ക്കി

ല​ണ്ട​ൻ: പ്ര​ണ​യം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 10,000 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു താ​ഴേ​ക്ക് ചാ​ടി സ്‌​കൈ ഡൈ​വ​റാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇം​ഗ്ല​ണ്ടി​ലെ ഡ​ർ​ഹാം കൗ​ണ്ടി​യി​ലെ ഷോ​ട്ട​ൺ കോ​ളി​യ​റി​ലാ​ണ് സം​ഭ​വം. 32കാ​രി​യാ​യ ജേ​ഡ് ഡാ​മ​റ​ൽ എ​ന്ന യു​വ​തി​യാ​ണു മ​രി​ച്ച​ത്. സ്‌​കൈ ഡൈ​വിം​ഗി​ൽ വി​ദ​ഗ്ധ​യാ​യ ജേ​ഡ് താ​ഴേ​ക്ക് ചാ​ടി​യ​ശേ​ഷം ത​ന്‍റെ പാ​ര​ച്യൂ​ട്ട് മ​നഃ​പൂ​ർ​വം തു​റ​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്ത് പ​തി​ച്ച ഉ​ട​ൻ മ​ര​ണം സം​ഭ​വി​ച്ചു. മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ജേ​ഡ് നാ​നൂ​റി​ലേ​റെ ത​വ​ണ സ്‌​കൈ ഡൈ​വിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​മു​ഖ കാ​ർ ക​മ്പ​നി​യി​ൽ ടെ​ക്‌​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന 26 കാ​ര​നാ​യ ബെ​ൻ ഗു​ഡ്ഫെ​ലോ​യു​മാ​യി ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ ഒ​രു​മി​ച്ച് സ്‌​കൈ ഡൈ​വിം​ഗ് ചെ​യ്‌​തി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം. ഇ​യാ​ൾ ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​താ​ണ് ജേ​ഡ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.


മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വ​ത്തി​ക്കാ​ൻ സി​റ്റി: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ വ​ത്തി​ക്കാ​നി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ല​ങ്ക​ര​സ​ഭ​യു​ടെ ഉ​പ​ഹാ​ര​മാ​യി ആ​റ​ന്‍​മു​ള ക​ണ്ണാ​ടി മാ​ര്‍​പാ​പ്പ​യ്ക്ക് സ​മ്മാ​നി​ച്ചു. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്, യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​ക്കാ​ര്‍​പ്പോ​സ്, അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, ഡോ. ​ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദി​മോ​സ്, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ എ​ക്യു​മെ​നി​ക്ക​ല്‍ റി​ലേ​ഷ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. റോ​മി​ലെ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചാ​പ്പ​ലി​ല്‍ സ്വ​ര്‍​ഗാ​രോ​ഹ​ണ​പ്പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് പി​താ​ക്ക​ന്‍​മാ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.


ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഡെ​റ്റ്‌​ല​ഫ് വി. ​കാ​ൽ​ക്കു​റേ​ത്ത് അ​ന്ത​രി​ച്ചു

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഡെ​റ്റ്‌​ല​ഫ് വി. ​കാ​ൽ​ക്കു​റേ​ത്ത്(91) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ജ​ർ​മ​നി​യി​ലെ ലോ​ഫൈ​മി​ൽ. ഭാ​ര്യ: ലി​ല്ല​മ്മ വി. ​കാ​ൽ​ക്കു​റേ​ത്ത് ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് കാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ.​വേ​റാ വി. ​കാ​ൽ​ക്കു​റേ​ത്ത്, ഡേ​വി​ഡ് വി. ​കാ​ൽ​ക്കു​റേ​ത്ത്, ഡോ. ​അ​ല​ക്സാ​ണ്ട​ർ വി. ​കാ​ൽ​ക്കു​റേ​ത്ത്.


യു​ക്മ യോ​ർ​ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: യു​ക്മ ന​ഴ്സ​സ് ഫോ​റ​വും യു​ക്മ യോ​ർ​ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജ​ണും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ആ​ദ്യ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച വെ​ക്ഫീ​ൽ​ഡി​ലെ ഹോ​ർ​ബ​റി വ​ർ​ക്കിം​ഗ് മെം​ബേ​ഴ്സ് ക്ല​ബി​ൽ ന​ട​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ന​ട​ക്കും. യു​കെ​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ർ, എ​ൻ​എം​സി ര​ജി​സ്ട്രേ​ഷ​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ, ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കെ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ, ജോ​ലി ക​യ​റ്റം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സെ​ഷ​നു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സിപിഡി ​പോ​യിന്‍റ്സും ല​ഭി​ക്കും. യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ന​ഴ്സ​സ് ദി​നാ​ഘോഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ഷ​ണൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, റീ​ജ​ണൽ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി എ​സ്‌ മാ​ത്യൂ​സ്, നാ​ഷ​ണൽ ന​ഴ്സ​സ് കോ ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി​യ ലു​ബി, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി അ​ജു വ​ർ​ഗീ​സ്, ന​ഴ്സ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​രി കൃ​ഷ്ണ​ൻ, അ​ലീ​ന, മു​ൻ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ സ​ത്യ​ൻ തു​ട​ങ്ങി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ്, അ​റി​വ് മെ​ച്ച​പ്പെ​ടു​ത്ത​ൽ, നെ​റ്റ്‌​വ​ർ​ക്കിം​ഗ് അ​വ​സ​ര​ങ്ങ​ൾ, ക​രി​യ​ർ മു​ന്നേ​റ്റം, ക​ലാ​പ​രി​പാ​ടി​ക​ൾ, ക​മ്യൂ​ണി​റ്റി ബി​ൽ​ഡിം​ഗ് തു​ട​ങ്ങി വി​ജ്ഞാ​ന​പ്ര​ദ​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും വി​നോ​ദ​പ​ര​വു​മാ​യ ദി​നാ​ഘോ​ഷ​മാ​ണ് യു​എ​ൻ​എ​ഫ് ഒ​രു​ക്കു​ന്ന​ത്‌. ന​ഴ്സിം​ഗ് ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കാ​നും ന​ഴ്സിം​ഗ് സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​രെ ആ​ദ​രി​ക്കാ​നും അ​നു​മോ​ദി​ക്കാ​നും യു​ക്മ യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജിണി​ന്‍റെ യു​ക്മ ന​ഴ്സ​സ് ഫോ​റം വെ​സ്റ്റ് യോ​ർ​ക്ഷ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് രാ​ജ്യാ​ന്ത​ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണ്. വേ​ദി​യു​ടെ വി​ലാ​സം: Harbury Working Members Club,Wakefield, WF4 5DB.


കാ​നി​ൽ ജാ​ഫ​ർ പ​നാ​ഹി​ക്ക് പാം ​ഡി ഓ​ർ

പാ​രീ​സ്: കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ പാം ​ഡി ഓ​ർ പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​ൻ ജാ​ഫ​ർ പ​നാ​ഹി​യു​ടെ "ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്‍റ്‌' എ​ന്ന ചി​ത്രം അ​ർ​ഹ​മാ​യി. ഇ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ വി​ല​ക്കും ത​ട​വും കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി പ​നാ​ഹി​ക്ക് കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലും അ​ഴി​മ​തി​യും വി​വ​രി​ക്കു​ന്ന ത്രി​ല്ല​റാ​ണ് ഇ​റ്റ് വാ​സ് ജ​സ്റ്റ് ആ​ൻ ആ​ക്സി​ഡ​ന്‍റ്‌‌. 78ാമ​ത് മേ​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ജൂ​റി അ​ധ്യ​ക്ഷ ജൂ​ലി​യ​റ്റ് ബി​നോ​ഷെ​യാ​ണ് മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​വാ​ർ​ഡു​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ഏ​ക ജ​ർ​മ​ൻ ചി​ത്ര​മാ​യ മാ​ഷ ഷി​ലി​ൻ​സ്കി​യു​ടെ ‘ലു​ക്കിം​ഗ് ഇ​ൻ​ടു ദ ​സ​ൺ’ ജൂ​റി പു​ര​സ്കാ​രം നേ​ടി.


ഡീ​സ​ൽ​ഗേ​റ്റ് ത​ട്ടി​പ്പ്; ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ മു​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ജ​യി​ൽ ശി​ക്ഷ

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ ക​മ്പ​നി​യു​ടെ "ഡീ​സ​ൽ​ഗേ​റ്റ്' എ​മി​ഷ​ൻ ത​ട്ടി​പ്പ് കേ​സി​ൽ നാ​ല് മു​ൻ മാ​നേ​ജ​ർ​മാ​രെ ബ്രൗ​ൺ​ഷ്വൈ​ഗ് ജി​ല്ലാ കോ​ട​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി ജ​യി​ൽ ശി​ക്ഷ വി​ധി​ച്ചു. മ​ലി​നീ​ക​ര​ണ പ​രി​ശോ​ധ​ന​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​യി ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ സ​മ്മ​തി​ച്ച 2015ലെ ​സം​ഭ​വം ആ​ഗോ​ള വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ൽ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഹെ​യ്ൻ​സ്​ജേ​ക്ക​ബ് നോ​യ​സ​റി​ന് ഒ​രു വ​ർ​ഷ​വും മൂ​ന്ന് മാ​സ​വും ത​ട​വ് ശി​ക്ഷ​യും ഡ്രൈ​വ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ മു​ൻ മേ​ധാ​വി ഹാ​നോ ജെയ്ക്ക് ര​ണ്ട് വ​ർ​ഷ​വും ഏ​ഴ് മാ​സ​വും ത​ട​വും ല​ഭി​ച്ചു. ഡീ​സ​ൽ മോ​ട്ട​ർ ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ മു​ൻ മേ​ധാ​വി ജെ​ൻ​സ് എ​ച്ചി​ന് നാ​ല് വ​ർ​ഷ​വും ആ​റ് മാ​സ​വും ത​ട​വും നാ​ലാ​മ​ത്തെ പ്ര​തി​ക്ക് ഒ​രു വ​ർ​ഷ​വും 10 മാ​സ​വും ത​ട​വും കോ​ട​തി വി​ധി​ച്ചു. വി​ധി​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​ൾ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ മു​ൻ സി​ഇ​ഒ മാ​ർ​ട്ടി​ൻ വി​ന്‍റ​ർ​കോ​ണി​ന്‍റെ പ്ര​ത്യേ​ക വി​ചാ​ര​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നാ​രോ​ഗ്യം കാ​ര​ണം താത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.


ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ സ്കോ​ള​ർ​ഷി​പ്പ്

ഓ​സ്ലൊ: ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​നു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യോ​ളം വ​രു​ന്ന മേ​രി ക്യൂ​റി സ്കോ​ള​ർ​ഷി​പ്പി​ന് ഇ​രി​ട്ടി പെ​രു​ന്പ​ള്ളി സ്വ​ദേ​ശി​നി അ​ർ​ഷി​ത മാ​ത്യു അ​ർ​ഹ​യാ​യി. നോ​ർ​വെ​യി​ലെ നോ​ർ​വീ​ജി​യ​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ അ​ർ​ഷി​ത മാ​ത്യു ഫി​സി​ക്സി​ൽ ഗ​വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ​നി​ന്ന് ഫി​സി​ക്സി​ൽ ബി​രു​ദ​വും കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ റി​സ​ർ​ച്ച് ഇ​ന്‍റേ​ൺ ആ​യും ബി​ടി​എ​സ് പി​ലാ​നി ഗോ​വ​യി​ൽ പ്രോ​ജ​ക്‌​ട് അ​സോ​സി​യേ​റ്റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. മ​രോ​ട്ടി​പ​റ​ന്പി​ൽ മാ​ത്യു മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.


യു​കെ​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​ഐ​സി​സി​യും ഐ​ഒ​സി​യും; ല​യ​ന പ്ര​ഖ്യാ​പ​നം സാം ​പി​ട്രോ​ഡ നി​ർ​വ​ഹി​ച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് പ്ര​വാ​സി സം​ഘ​ട​ന​ക​ളാ​യ ഒ​ഐ​സി​സി​യും ഐ​ഒ​സി​യും യു​കെ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ല​യി​ച്ചു. ഐ​ഒ​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ​യാ​ണ് ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ൽ ല​യ​ന പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ത്തി​യ​ത്. ഐ​ഒ​സി​യു​ടെ ഗ്ലോ​ബ​ൽ ചു​മ​ത​ല​യു​മു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും കാ​ബി​ന​റ്റ് റാ​ങ്കി​ലു​ള്ള ക​ർ​ണാ​ട​ക എ​ൻ​ആ​ർ​ഐ ഫോ​റം വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ണു​മാ​യ ഡോ. ​ആ​ര​തി കൃ​ഷ്ണ അ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ​രാ​യ ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, സു​ജു കെ. ​ഡാ​നി​യേ​ൽ എ​ന്നി​വ​രു​ടെ നി​യ​മ​ന​വും ത​ഥ​വ​സ​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വാ​സി സം​ഘ​ട​ന​യാ​യ യു​കെ​യി​ലെ ഐ​ഒ​സി കേ​ര​ള ഘ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​തോ​ടെ ഷൈ​നു​വും സു​ജു​വും സം​യു​ക്ത​മാ​യി നേ​തൃ​ത്വം ന​ൽ​കും. മ​റ്റു ഭാ​ര​വാ​ഹി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഇ​രു​സം​ഘ​ട​ന​ക​ളു​ടെ ല​യ​ന​ത്തോ​ടെ യു​കെ​യി​ലെ പ്ര​വാ​സ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യാ​മാ​കാ​ൻ ഐ​ഒ​സി​ക്ക് സാ​ധി​ക്കും. ഗ​ൾ​ഫ് ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ഐ​സി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളെ ഐ​ഒ​സി​യി​ൽ ല​യി​പ്പി​ച്ച് പ്ര​വാ​സ ലോ​ക​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു ഏ​കോ​പി​ത മു​ഖം ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം എ​ഐ​സി​സി​യു​ടെ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് യു​കെ​യി​ൽ ല​യ​ന​പ്ര​ഖ്യാ​നം ഉ​ണ്ടാ​യ​ത്. ഒ​ഐ​സി​സി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​വും പ്ര​വ​ർ​ത്ത​ക സാ​ന്നി​ധ്യ​വു​മു​ള്ള യു​കെ​യി​ൽ ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും ല​യ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഐ​ഒ​സി യു​എ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം, ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ച്ചാ​ട്ട്, ഇ​ൻ​കാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ൽ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു മൂ​ന്നം​ഗ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി നേ​ര​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ന്മാ​ർ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യും നി​ര​വ​ധി തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കും ആ​ശ​യ​വി​നി​മ​യ​ത്തി​നും ശേ​ഷം ഐ​ഒ​സി ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ​യ്ക്ക് ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ല​യ​ന പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ‌​യ​ത്. ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ സാം ​പി​ട്രോ​ഡ ര​ണ്ട് സം​ഘ​ട​ന​ക​ൾ ല​യി​ക്കു​മ്പോ​ൾ അ​നി​വാ​ര്യ​മാ​യും ഒ​രേ സ്വ​ര​വും ല​യ​വും താ​ള​വും ഒ​രു​മ​യും ഉ​ണ്ടാ​വ​ണ​മെ​ന്നും തു​റ​ന്ന മ​ന​സും ഐ​ക്യ​വും ഉ​ണ്ടാ​വ​ണ​മെ​ന്നും പ​റ​ഞ്ഞു. സം​ഘ​ട​ന​ക​ൾ ര​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ പാ​ർ​ട്ടി​ക്ക് അ​ത് ഉ​പ​കാ​ര​പ്ര​ദ​മാ​വു​ക​യി​ല്ലെ​ന്നും പ​റ​ഞ്ഞു. ഐ​ഒ​സി ഗ്ലോ​ബ​ൽ സ​മി​തി ന​വ​നേ​തൃ​ത്വ​ത്തി​ന് അ​ദ്ദേ​ഹം വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു.


ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്നു​മെ​ന്ന് ജ​ര്‍​മ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക, സൈ​നി​ക ബ​ന്ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ജ​ര്‍​മ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ന്‍ വാ​ഡെ​ഫു​ള്‍. ജ​ർ​മ​നി​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വൈ​വി​ധ്യ​പൂ​ര്‍​ണ​വും വി​ശാ​ല​വു​മാ​ണ്. എ​ല്ലാ ത​ല​ങ്ങ​ളി​ലും ഈ ​പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും വ്യാ​പാ​ര​വും മു​ത​ല്‍ വി​ദ​ഗ്ധ തൊ​ഴി​ല്‍ നി​യ​മ​ന​വും സു​ര​ക്ഷാ ന​യ​വും​വ​രെ വി​ശ​ദ​മാ​യി ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്ത​താ​യി വാ​ഡെ​ഫു​ള്‍ പ​റ​ഞ്ഞു. ജ​ര്‍​മ​നി​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ബ​ന്ധ​ത്തെ എ​സ്. ജ​യ്ശ​ങ്ക​റും പ്ര​ശം​സി​ച്ചു. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നു​ള്ളി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സാ​മ്പ​ത്തി​ക പ​ങ്കാ​ളി​യാ​ണ് ജ​ർ​മ​നി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്തോ​പ​സ​ഫി​ക് മേ​ഖ​ല​യി​ല്‍ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന പൊ​തു​ല​ക്ഷ്യ​ത്തോ​ടെ, സു​ര​ക്ഷാ ന​യ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​കു​മെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യും വ്യോ​മ​സേ​ന​യു​മാ​യി സം​യു​ക്ത അ​ഭ്യാ​സ​ങ്ങ​ളി​ല്‍ ജ​ര്‍​മ​ന്‍ സേ​ന പ​ങ്കെ​ടു​ക്കു​ന്ന ജ​ര്‍​മ​ന്‍ മി​ലി​ട്ട​റി​യു​ടെ ഇ​ന്തോ​പ​സ​ഫി​ക് വി​ന്യാ​സ​ത്തെ കു​റി​ച്ച് വാ​ഡെ​ഫു​ള്‍ എ​ടു​ത്തു​പ​റ​ഞ്ഞു. ഈ ​സ​ഹ​ക​ര​ണം തു​ട​ര്‍​ന്നും വി​ക​സി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​പ്രി​ല്‍ 22ന് ​കാ​ഷ്മി​രി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യ 26 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​യും വാ​ഡെ​ഫു​ള്‍ അ​പ​ല​പി​ച്ചു.


ലി​വ​ള്‍​പൂ​ള്‍ എ​ഫ്‌​സി​യു​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​ക്ക് കാ​റി​ടി​ച്ചു​ ക​യ​റ്റി; 50 പേ​ർ​ക്ക് പ​രി​ക്ക്

ല​ണ്ട​ൻ: പ്ര​ശ​സ്ത ഫു​ട്ബോ​ൾ ക്ല​ബാ​യ ലി​വ​ള്‍​പൂ​ള്‍ എ​ഫ്‌​സി​യു​ടെ പ്രീ​മി​യ​ര്‍ ലീ​ഗ് വി​ജ​യ പ​രേ​ഡി​നി​ടെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയ സംഭവത്തിൽ നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​മ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ 27 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ലി​വ​ർ​പൂ​ൾ ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ 20ാമ​ത് ടോ​പ്പ്​ഫ്ലൈ​റ്റ് ലീ​ഗ് കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ഓ​പ്പ​ൺ​ടോ​പ്പ് ബ​സ് വി​ക്ട​റി പ​രേ​ഡ് ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. തെ​രു​വി​ൽ ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്ന ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ കാ​ണാം. കാരണം വ്യക്തമല്ല. കാ​റോ​ടി​ച്ചി​രു​ന്ന 53 വ​യ​സു​ള്ള ബ്രി​ട്ടീ​ഷ് പൗ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​ര്‍ സ്റ്റാ​മ​ർ അ​പ​ല​പി​ച്ചു.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മൂ​റോ​ൻ കൂ​ദാ​ശ ചെ​യ്തു

പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലു​മു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള മൂ​റോ​ൻ (വി​ശു​ദ്ധ തൈ​ല​ത്തി​ന്‍റെ) കൂ​ദാ​ശ ക​ർ​മം പ്രെ​സ്റ്റ​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഉ​ജ്ജ​യ്ൻ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. ബാ​ബു പു​ത്ത​ന്പു​ര​യ്ക്ക​ൽ, പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ.​ഫാ. ജോ ​മൂ​ല​ശേ​രി, വൈ​സ് ചാ​ൻ​സി​ല​ർ റ​വ.​ഫാ. ഫാ​ൻ​സ്വാ പ​ത്തി​ൽ, രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. കൂ​ദാ​ശ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യും ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടു​റ​പ്പോ​ടെ സ​ഭാ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും കാ​ണു​മ്പോ​ൾ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും തൈ​ലാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യി​ൽ സ​ഭ​യു​ടെ പൂ​ർ​ണ​ത​യാ​ണ് ദൃ​ശ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭ ഈ​ശോ​യി​ൽ ഒ​ന്നാ​ണ് ഈ​ശോ കു​രി​ശു മ​ര​ണ​ത്തി​ലൂ​ടെ​യും ഉ​ഥാ​ന​ത്തി​ലൂ​ടെ​യും നേ​ടി​ത്ത​ന്ന​ത് നി​ത്യ ര​ക്ഷ​യാ​ണ്, അ​ത് നി​ര​ന്ത​രം ന​ട​ക്കേ​ണ്ട​തു​മു​ണ്ട്, കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ട തൈ​ലം വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ശു​ശ്രൂ​ഷ‌​യ്ക്കാ​യി ന​ൽ​ക​പ്പെ​ടു​ക​യും ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ൾ സ​ഭ ഒ​ന്നാ​ണെ​ന്നു​ള്ള കാ​ര്യ​വും വി​ശ്വാ​സ​ത്തി​ലു​ള്ള ഐ​ക്യ​വും പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യി ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ക്കാ​ലം ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം മാ​തൃ രൂ​പ​ത​യി​ലേ​ക്ക് തി​രി​കെ പോ​കു​ന്ന റ​വ.​ഡോ. ബാ​ബു പു​ത്തെ​ൻ​പു​ര​ക്ക​ലി​ന് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ന​ന്ദി അ​ർ​പ്പി​ക്കു​ക​യും യാ​ത്രാ മം​ഗ​ള​ങ്ങ​ൾ നേ​രു​ക​യും ചെ​യ്തു. കു​ർ​ബാ​ന​യ്ക്കു ശേ​ഷം രൂ​പ​ത​യു​ടെ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നും എ​ത്തി​യ വൈ​ദി​ക​രു​ടെ​യും കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ സ​ഭാ​ഗാ​ത്ര​ത്തി​ന്‍റെ ഏ​ക​നാ​വാ​യി വി​ശ്വാ​സ സ​മൂ​ഹം മാ​റേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ഉ​ത്‌​ബോ​ധി​പ്പി​ച്ചു. ഒ​രാ​ൾ​ക്കും ഒ​ഴി​വ് ക​ഴി​വി​ല്ലാ​ത്ത ദൗ​ത്യ നി​ർ​വ​ഹ​ണ​മാ​ണി​തെ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗ​ധേ​യം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ ഓ​രോ​രു​ത്ത​രും ഉ​ത്സാ​ഹി​ക​ൾ ആ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രാ​ൻ പോ​കു​ന്ന പ​രി​പാ​ടി​ക​ളെ പ​റ്റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ വൈ​ദി​ക​രും ആ​ധ്യാ​ത്മി​ക വ​ർ​ഷാ​ച​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു , വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ൾ രൂ​പ​ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ലോ​ക​ന​വും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.


സീ​റോമ​ല​ബാ​ർ സ​ഭ​യ്ക്ക് നോ​ക്കി​ലും ഗാ​ൽ​വേ​യി​ലും പു​തി​യ ചാ​പ്ലി​ന്മാ​ർ

ഡ​ബ്ലി​ൻ: നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി​നാ​യി ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ട് ചു​മ​ത​ല​യേ​റ്റു. ഇ​ടു​ക്കി രൂ​പ​താം​ഗ​മാ​യ ഫാ. ​ഫി​ലി​പ്പ് ഗാ​ൽ​വേ കു​ർ​ബാ​ന സെ​ന്‍റ​റി​ലേ​യും ബാ​ലി​ന​സ്ളോ കു​ർ​ബാ​ന സെ​ന്‍റ​റി​ലേ​യും ഹ്ര​സ്വ​കാ​ല സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് നോ​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ടി​നെ നോ​ക്ക് അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ റ​വ. ഫാ. ​റി​ച്ചാ​ർ​ഡ് ഗി​ബോ​ൺ​സ് സ്വീ​ക​രി​ച്ചു. നോ​ക്ക് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു​വ​ന്ന ഗാ​ൽ​വേ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി (ബാ​ബു) പ​ര​തേ​പ്പ​തി​യ്ക്ക​ലും ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും (ബെ​ൽ​ഫാ​സ്റ്റ് റി​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ), നോ​ക്ക്, ഗാ​ൽ​വേ സീ​റോ​മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ധ​രാ​യി​രു​ന്നു. കാ​സി​ൽ​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യും ഫാ. ​ഫി​ലി​പ്പി​നാ​യി​രി​ക്കും. എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും പ​തി​വ്പോ​ലെ സീ​റോ​മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​ക​ർ​മ​ങ്ങ​ളും നോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ നോ​ക്കി​ലെ​ത്തു​ന്ന സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് അ​ച്ച​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. (ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ട്: 0892787353). സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഗാ​ൽ​വേ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി (ബാ​ബു) പ​ര​തേ​പ്പ​തി​യ്ക്ക​ൽ ഗാ​ൽ​വേ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ര​ണ്ടു​വ​ർ​ഷ​മാ​യി നോ​ക്കി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി​നാ​യും കാ​സി​ൽ​ബാ​ർ, സ്ലൈ​ഗോ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ ചാ​പ്ലി​നാ​യും സേ​വ​നം ചെ​യ്തു​വ​ന്ന ഫാ. ​ആ​ന്‍റ​ണി ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​ണ്. ബാ​ലി​ന​സ്ളോ, സ്ലൈ​ഗോ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ ചു​മ​ത​ല​യും ഫാ. ​ആ​ന്‍റ​ണി പ​ര​തേ​പ്പ​തി​ക്ക​ലി​നാ​യി​രി​ക്കും.


അ​യ​ർ​ല​ൻ​ഡി​ൽ പി​തൃ​വേ​ദി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ ഏ​ഴി​ന്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഡ​ബ്ലി​ൻ റീ​ജി​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചാ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് "ഡാ​ഡ്സ് ഗോ​ൾ 25' ജൂ​ൺ ഏ​ഴി​ന് ന​ട​ക്കും. ഡ​ബ്ലി​ൻ ഫി​നി​ക്സ് പാ​ർ​ക്ക് ഫു​ട്ബോ​ൾ പി​ച്ചി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ലാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി യു​വാ​ക്ക​ൾ​ക്കാ​യി ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും (പ്രാ​യം: 1625) ഇ​തേ​ദി​വ​സം ന​ട​ക്കും. ഡ​ബ്ലി​നി​ലെ സീ​റോ​മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നും ഓ​രോ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 501 യൂ​റോ​യും ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 301 യൂ​റോ, 201 യൂ​റോ വീ​ത​വും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കും സ്ട്രൈ​ക്ക​ർ​ക്കും അ​വാ​ർ​ഡ് ന​ൽ​കും. യൂ​ത്ത് ഫു​ട്ബോ​ൾ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 301, 201, 101 യൂ​റോ​യും ട്രോ​ഫി​യും ല​ഭി​ക്കും. ഈ ​സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 യൂ​റോ​യും യു​വ​ജ​ന​ങ്ങ​ൾ​ക്ക് 50 യൂ​റോ​യു​മാ​ണ്. ഏ​വ​രേ​യും ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പി​തൃ​വേ​ദി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ വെ​ട്ടി​ക്ക​ലും റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ബി സെ​ബാ​സ്റ്റ്യ​നും സെ​ക്ര​ട്ട​റി ജി​തു മാ​ത്യു​വും അ​റി​യി​ച്ചു.


എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ

എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: പ​രി​ശു​ദ്ധ അ​മ്മ വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ന​ൽ​കി​യ ഉ​ത്ത​രീ​യ​ത്തി​ന്‍റെ ഉ​റ​വി​ട​ഭൂ​മി​യാ​യ എ​യ്‌​ൽ​സ്‌​ഫോ​ഡി​ൽ ശ​നി​യാ​ഴ്ച (മേ​യ് 31) ന​ട​ത്തു​ന്ന എ​ട്ടാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ. ക​ർ​മ​ല​നാ​ഥ​യു​ടെ സ​ന്നി​ധി​യി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ​ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​തീ​ർ​ഥാ​ട​നം ബ്രി​ട്ട​നി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ​യും മ​രി​യ​ഭ​ക്ത​രു​ടെ​യും ആ​ത്മീ​യ സം​ഗ​മ​വേ​ദി​യാ​കും. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. രൂ​പ​ത​യു​ടെ ല​ണ്ട​ൻ, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​നു​ക​ളും എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് ഔ​ർ ലേ​ഡി ഓ​ഫ് മൌ​ണ്ട് കാ​ർ​മ​ൽ മി​ഷ​നു​മാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കൊ​ടി​യേ​റ്റ്, നേ​ർ​ച്ച​കാ​ഴ്ച​ക​ളു​ടെ സ്വീ​ക​ര​ണം, തു​ട​ർ​ന്ന് 11.15ന് ​എ​യ്‌​ൽ​സ്‌​ഫോ​ർ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ലാ​രാ​മ​ത്തി​ലൂ​ടെ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​ല​മാ​താ​വി​ന്‍റെ രൂ​പ​വും സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ കൊ​ന്ത​പ്ര​ദി​ക്ഷ​ണം ന​ട​ക്കും. 12.15ന് എ​സ്എം​വെെ​എം രൂ​പ​താ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​വ് മ്യൂ​സി​ക്ക​ൽ പെ​ർ​ഫോ​മ​ൻ​സ്, ഉ​ച്ച​യ്ക്ക് 1.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ വൈ​ദി​ക​രും ചേ​ർ​ന്ന് അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി​യു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും. എ​യ്‌​ൽ​സ്‌​ഫോ​ഡി​ൽ തീ​ർ​ഥാ​ട​ക​രാ​യി എ​ത്തി​ച്ചേ​രു​ന്ന എ​ല്ല​വ​ർ​ക്കും സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി സ്‌​നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​യാ​കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ക​ഴു​ന്ന്, മു​ടി, എ​ന്നി​വ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും കു​മ്പ​സാ​ര​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കാ​റു​ക​ളും കോ​ച്ചു​ക​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ​യും എ​സ്എം​വെെ​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ സ്നാ​ക്ക്, ടീ, ​കോ​ഫീ കൗ​ണ്ട​റു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ർ​മ​ല​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹാ​രാ​മ​ത്തി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി പി​ൽ​ഗ്രി​മേ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ഷി​നോ​ജ് ക​ള​രി​ക്ക​ൽ​അ​റി​യി​ച്ചു. പ്ര​സു​ദേ​ന്തി ആ​കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. https://forms.gle/wJxzScXoNs6se7Wb6 കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ 07920690343. വേ​ദി: The Friars, Aylesford, Kent, ME20 7BX.


അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഭ​ര​ണ​സ​മി​തി​യാ​യി ടിം​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

താ​ല: കൗ​ണ്ടി ഡ​ബ്ലി​ൻ "ദ ​ട​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ്' ഇ​ന്ത്യ മ​ല​യാ​ളി സെ​ഗ്മെ​ന്‍റി​ന് (ടിം​സ്) ഡ​ബ്ലി​നി​ലെ താ​ല​യി​ലു​ള്ള നാ​ഷ​ണൽ ബാ​സ്ക​റ്റ്ബോ​ൾ അ​രീ​ന​യി​ൽ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. ഈ ​സീ​സ​ണി​ലെ ആ​ദ്യ​ത്തെ ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണി​ത്. സൗ​ത്ത് ഡ​ബ്ലി​ൻ സി​റ്റി കൗ​ൺ​സി​ൽ മേ​യ​ർ ബേ​ബി പെ​രേ​പ്പാ​ട​ൻ, ട​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്റ് മാ​ർ​ട്ടി​ൻ ഈ​ഗ​ൻ, ട​ഗ് ഓ​ഫ് വാ​ർ അ​യ​ർ​ല​ൻ​ഡ് സെ​ക്ര​ട്ട​റി നോ​യ​ൽ ഹി​ഗ്ഗി​ൻ​സ്, ടിം​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ബി​ൻ മ​ത്താ​യി, ടിം​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഓ​ൾ അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി ട​ഗ് ഓ​ഫ് വാ​ർ യൂ​ണി​യ​ൻ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ടിം​സ്, അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 2023 ജൂ​ലൈ​യി​ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് മേ​യ​ർ ബേ​ബി പെ​രേ​പ്പാ​ട​ൻ പി​ന്തു​ണ അ​റി​യി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ സ്റ്റാ​ൻ​ഡേ​ർ​ഡ് ചെ​യ്യു​ന്ന​തി​നും വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ പു​തി​യ വ​ടം​വ​ലി ടീ​മു​ക​ളെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ടിം​സ് നി​ർ​ണാ​യ​ക ഭ​ര​ണ​സ​മി​തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഹി​ഗി​ൻ​സും അ​റി​യി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം ഒ​രു കാ​യി​ക ഇ​ന​മാ​യി കേ​ര​ള ശൈ​ലി​യി​ലു​ള്ള വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ സു​ര​ക്ഷ, ക്ഷേ​മം, വ​ള​ർ​ച്ച എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ച​ട്ട​ക്കൂ​ടും സു​സ്ഥി​ര​മാ​യ ഭ​ര​ണ​വും സ്ഥാ​പി​ക്കു​ന്ന​തി​ന് രാ​ജ്യാ​ന്ത​ര നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു​ള്ള സം​ഘ​ട​ന​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഗാ​ത​റിം​ഗ്‌ "സൗ​റൂ​ത്ത' ജൂ​ൺ ഒ​ന്നി​ന്

ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത വാ​ർ​ഷി​ക കൂ​ട്ടാ​യ്മ "സൗ​റൂ​ത്ത 2025' ജൂ​ൺ ഒ​ന്നി​ന് ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ഷ് വു​ഡ് ഹീ​ത്ത് അ​ക്കാ​ദ​മി​യി​ൽ വ​ച്ച് ന​ട​ക്കും. രാ​വി​ലെ 8.30ന് തു​ട​ങ്ങി വൈ​കു​ന്നേ​രം നാ​ലു വ​രെ നീ​ളു​ന്ന സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു ക​ണ​ക്കി​ന് കു​ഞ്ഞു മി​ഷ​ന​റി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, പ്ര​യ്‌​സ് ആ​ൻ​ഡ് വ​ർ​ഷി​പ്, രൂ​പ​ത എ​സ്എംവൈഎം ​ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റെ​വ ഫാ ​മാ​ത്യു പാ​ലരക്ക​രോ​ട്ട് സിആ​ർഎം ​സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന ച​ട​ങ്ങി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റവ. ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം മി​ഷ​ൻ ലീ​ഗ് ആ​ന്ത​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി​ക്ക് ക​മ്മീ​ഷ​ൻ പ്ര​സി​ഡന്‍റ് ജെ​ൻ റ്റി​ൻ ജെ​യിം​സ് ന​ന്ദി അ​ർ​പ്പി​ക്കും.​ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ജി​ൻ പോ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​ റ​വ. സി. ​ലീ​നാ മ​രി​യ, റവ. സി. ​ക​രു​ണ സിഎംസി, ​ജി​ൻ​സി പോ​ൾ, ടി​റ്റോ തോ​മ​സ്, സ​ജി വ​ർ​ഗീ​സ്, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.


റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ "ഡി​വൈ​ൻ പെ​ന്ത​ക്കോ​സ്ത്' ജൂ​ൺ ഏ​ഴി​ന്

റാം​സ്‌​ഗേ​റ്റ്: യു​കെ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ജൂ​ൺ ഏ​ഴി​ന് "ഡി​വൈ​ൻ പെ​ന്ത​ക്കോ​സ്ത് ' പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക ശു​ശ്രു​ഷ​ക​ളും രാ​ത്രി ആ​രാ​ധ​ന​യും സം​ഘ​ടി​പ്പി​ക്കു​ന്നു. റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട്, പ്ര​ശ​സ്ത ധ്യാ​ന ഗു​രു ഫാ. ​പോ​ൾ പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശു​ശ്രു​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പെ​ന്ത​ക്കോ​സ്ത് തി​രു​നാ​ൾ ദി​ന​ത്തി​ലാ​ണ് പ​രി​ശു​ദ്ധാ​ത്മാ അ​ഭി​ഷേ​ക ശു​ശ്രു​ഷ​ക​ൾ റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ (St. Augustine's Abbey, Ramsgate, Kent, CT11 9PA) ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ൺ ഏ​ഴി​ന് വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഡി​വൈ​ൻ പെ​ന്ത​ക്കോ​സ്ത് രാ​ത്രി 12ന് ​സ​മാ​പി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +447474787870, ഇ​മെ​യി​ൽ: [email protected], വെെ​ബ്സെ​റ്റ്: www.divineuk.org. വേദി: Divine Retreat Centre, St. Augustine's Abbey, Ramsgate, Kent, CT11 9PA.


ലണ്ടൻ മലയാളികളു‌ടെ ഹ്രസ്വചിത്രം "കോ​ഫി' ശ്രദ്ധനേടുന്നു

ലണ്ടൻ: ലണ്ടൻ മലയാളികൾ തയാറാക്കിയ ഹ്രസ്വചിത്രം "കോ​ഫി' ശ്രദ്ധനേടുന്നു. ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി​യു​ടെ ബാ​നറി​ൽ റെജി ന​ന്ദി​ക്കാ​ട്ട് ആണ് ചിത്രം നി​ർ​മി​ച്ചിരിക്കുന്നത്. ജി​ബി ഗോ​പാ​ലനാണ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നത്. വി​പി​ൻ ഭ​ര​ത്തിന്‍റെ ക​ഥ​യി​ൽ കാ​മ​റ​യും എ​ഡി​റ്റും വ​രു​ൺ ഉ​ണ്ണി​കൃ​ഷ്ണ​നാണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന പ​ല​രു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ല്ലു​ന്ന കാ​ഴ്ച​ക​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൃ​ദ​യം. ആ​ത്മ​ഹ​ത്യ ചി​ന്ത​ക​ളു​മാ​യി എ​ത്തി​യ ഷ​ങ്ക​ര്‍, റോ​സ്‌​ലി​ൻ, ടോം, ​സാ​റ എ​ന്നി​വ​രു​ടെ ഇ​ട​യി​ലു​ണ്ടാ​കു​ന്ന ആ​ത്മ​ബ​ന്ധ​മാ​ണ് ക​ഥ​ പറയുന്നത്. ല​ണ്ട​ന്‍റെ ത​ണു​ത്ത സാ​യാ​ഹ്ന​ത്തി​ൽ, അ​ജ്ഞാ​ത​രും ബു​ദ്ധി​മു​ട്ടു​ക​ളി​ലു​മാ​യ നാ​ലു പേ​രു​ടെ വ​ഴി​യേ, കാ​ഴ്ച​ക​ളി​ലൂ​ടെ ന​മ്മെ കൈ​പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യൊ​രു ച​ല​ച്ചി​ത്രാ​നു​ഭ​വ​മാ​ണ് കോ​ഫി. ന​ഷ്ട​പ്പെ​ട​ലു​ക​ളും ഒ​റ്റ​പ്പെ​ട​ലു​ക​ളും അ​തി​ജീ​വി​ക്കു​ന്ന നാ​ല് മ​നു​ഷ്യ​ര്‍ ത​മ്മി​ല്‍ ഒ​രു കാ​പ്പി​ക്ക​പ്പ് വ​ഴി​യു​ള്ള ആ​ത്മ​ബ​ന്ധം മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ഒ​രു പു​തി​യ തെ​ളി​ച്ച​വും ചി​ത്രീ​ക​രി​ക്കു​ന്നു ഈ ​ഹൃ​ദ്യ​മാ​യ ക​ഥ. ജീ​വി​ത​ത്തി​ലെ ക​ന​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലും ജീ​വി​തം മു​ന്നോ​ട്ടു പോ​ക​ണം എ​ന്ന സ​ന്ദേ​ശം വ​ള​രെ ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ഹൃ​ദ്യ​മാ​യ സി​നി​മ പ്രേ​ക്ഷ​ക​രെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ക്കും.


ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ യു​ദ്ധ​ത്തെ പി​ന്തു​ണ​ച്ച് ജ​ർ​മ​നി

ബെ​ർ​ലി​ൻ: ഭീ​ക​ര​ത​യ്‌​ക്കെ​തി​രേ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ൻ വാ​ഡെ​ഫു​ൾ. യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബെ​ർ​ലി​നി​ൽ എ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ​ക്കൊ​പ്പം ന​ട​ത്തി​യ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ജ​ർ​മ​ൻ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. 26 സാ​ധാ​ര​ണ​ക്കാ​രെ കൂ​ട്ട​ക്കെ​ല​ചെ​യ്ത പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള നി​ല​വി​ലെ ധാ​ര​ണ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു പ​റ​ഞ്ഞു. ‌ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സു​സ്ഥി​ര​മാ​യ ച​ർ​ച്ച​യ്ക്ക് ആ​ഹ്വാ​ന​വും ചെ​യ്തു.


ജ​ർ​മ​നി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ത്തി​യാ​ക്ര​മ​ണം

ഹം​ബ​ർ​ഗ്: ജ​ർ​മ​നി​യി​ൽ ഏ​റെ തി​ര​ക്കു​ള്ള ഹം​ബ​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ 17 പേ​ർ​ക്കു കു​ത്തേ​റ്റു. ഇ​തി​ൽ ആ​റു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ 39കാ​രി​യെ അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ കാ​ര​ണം എ​ന്താ​ണെ​ന്നു വ്യ​ക്ത​മ​ല്ല. ദി​വ​സം അ​ഞ്ചു ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന ജ​ർ​മ​നി​യി​ലെ വ​ലി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണു ഹം​ബ​ർ​ഗ്. അ​ടു​ത്തി​ടെ ജ‍​ർ​മ​നി​യി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രു​ന്നു.


റോമി​ൽ ന​ട​ക്കു​ന്ന ദൈ​വ​ശാ​സ്ത്ര സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് പ​ങ്കെ​ടു​ക്കും

റോം: ഒ​ന്നാം നി​ഖ്യാ എ​ക്യു​മെ​നി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ 1700ാം വാ​ർ​ഷി​കം ജൂ​ൺ നാ​ലു മു​ത​ൽ ഏ​ഴു വ​രെ റോ​മി​ൽ ക​ത്തോ​ലി​ക്കാ, ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​ക​ൾ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. റോ​മി​ലു​ള്ള സെ​ന്‍റ് തോ​മ​സ് അ​ക്വി​നാ​സി​ന്‍റെ പൊ​ന്തി​ഫി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് ഈ ​ച​രി​ത്ര സം​ഭ​വം ന​ട​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ നി​ന്നും പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ളി​ൽ നി​ന്നു​മു​ള്ള ദൈ​വ​ശാ​സ്ത്ര​ജ്ഞ​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കും. നി​ഖ്യാ​യും മൂ​ന്നാം സ​ഹ​സ്രാ​ബ്‌ദ​ത്തി​ലെ സ​ഭ​യും ക​ത്തോ​ലി​ക്കാ ഓ​ർ​ത്ത​ഡോ​ക്‌​സ് ഐ​ക്യ​ത്തി​ലേ​ക്ക് എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​മേ​യം. ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ഓ​ർ​ത്ത​ഡോ​ക്സ‌് സ​ഭ​യ്ക്കും ഇ​ട​യി​ലു​ള്ള ജോ​യി​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മി​ഷ​ൻ ഫോ​ർ തി​യോ​ള​ജി​ക്ക​ൽ ഡ​യ​ലോ​ഗ്, ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ജോ​യി​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്മി​ഷ​ൻ ഫോ​ർ തി​യോ​ള​ജി​ക്ക​ൽ ഡ​യ​ലോ​ഗ്, യൂ​റോ​പ്യ​ൻ സ​ഭ​ക​ളു​ടെ സ​മ്മേ​ള​നം, ഹ​ഫിം​ഗ്‌​ട​ൺ എ​ക്യു​മെ​നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പ്രോ ​ഓ​റി​യ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ, സെ​ന്‍റ് ഐ​റീ​നി​യ​സ് ജോ​യി​ന്‍റ ഓ​ർ​ത്ത​ഡോ​ക്സ്‌​സ്​കാ​ത്ത​ലി​ക് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ്, സൊ​സൈ​റ്റി ഫോ​ർ ദ ​ലോ ഓ​ഫ് ദ ​ഈ​സ്റ്റേ​ൺ ച​ർ​ച്ച​സ്, സെ​ന്‍റ​ർ ഓ​ഫ് എ​ക്യു​മെ​നി​ക്ക​ൽ, മി​ഷ്യോ​ള​ജി​ക്ക​ൽ, എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ്റ്റ​ഡീ​സ് തു​ട​ങ്ങി​യ ദ്വി​ക​ക്ഷി സം​ഭാ​ഷ​ണ​ങ്ങ​ളി​ലെ​യും എ​ക്യു​മെ​നി​ക്ക​ൽ സം​ഘ​ട​ന​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ സ​മ്മേ​ള​നം ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രും. ക്രി.​വ 325 മേ​യ് മു​ത​ൽ ജൂ​ലൈ അ​വ​സാ​നം വ​രെ കോ​ൺ​സ്റ്റ​ന്‍റെെ​ൻ ച​ക്ര​വ​ർ​ത്തി വി​ളി​ച്ചു​കൂ​ട്ടി​യ ആ​ദ്യ​ത്തെ നി​ക്കി​യ കൗ​ൺ​സി​ൽ ക്രി​സ്തു​മ​ത​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രു​ന്നു. യേ​ശു​വി​ന്‍റെ ദൈ​വി​ക​ത​യെ ചോ​ദ്യം ചെ​യ്ത ആ​രി​യ​ൻ വി​വാ​ദ​ത്തി​ന്‍റെ പ​രി​ഹാ​ര​ത്തി​ലും യേ​ശു​വി​ന്‍റെ ദൈ​വി​ക സ്വ​ഭാ​വം സ്ഥി​രി​ക​രി​ക്കു​ന്ന വി​ശ്വാ​സ പ്ര​സ്താ​വ​ന​യാ​യ നി​സീ​ൻ വി​ശ്വാ​സ​പ്ര​മാ​ണ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ലു​മാ​ണ് ഇ​തി​ന്‍റെ പ്രാ​ഥ​മി​ക പ്രാ​ധാ​ന്യം. നി​ഖ്യാ കൗ​ൺ​സി​ൽ(325) ഓ​ർ​ത്ത​ഡോ​ക്സ്​ക​ത്തോ​ലി​ക്കാ ഐ​ക്യ​ത്തി​ന് അ​ടി​ത്ത​റ പാ​കു​ന്നു. സാ​ർ​വ​ത്രി​ക ത​ല​ത്തി​ൽ ദൈ​വ​ശാ​സ്ത്ര​പ​ര​വും കാ​നോ​നി​ക്ക​ൽ വി​ഷ​യ​ങ്ങ​ളും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നു​ള്ള ഒ​രു സി​ന​ഡ​ൽ മാ​ർ​ഗ​മാ​ണ് കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നി​സീ​ൻ വി​ശ്വാ​സ​പ്ര​മാ​ണം ത്രി​യേ​ക ദൈ​വ​ത്തി​ന്‍റെ ഒ​രു ദൈ​വ​ശാ​സ്ത്ര ദ​ർ​ശ​നം ന​ൽ​കി, അ​ത് ക്രി​സ്ത്യാ​നി​ക​ളു​ടെ, പ്ര​ത്യേ​കി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ്, ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ പൊ​തു വി​ശ്വാ​സ​ത്തെ ന​യി​ക്കു​ന്നു. ര​ണ്ട് സ​ഭ​ക​ളെ പൂ​ർ​ണ കൂ​ട്ടാ​യ്മ​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ന​ത്തെ ലോ​ക​ത്തി​ലെ ഈ ​പൊ​തു വി​ശ്വാ​സ​ത്തെ വ്യ​ക്ത​മാ​ക്കു​ന്ന​തി​ലാ​ണ് സ​മ്മേ​ള​നം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത‌​ത ക്രി​സ്ത്യ​ൻ പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100ല​ധി​കം വി​ദ​ഗ്‌​ധ​ർ ത്രി​ത്വ​ത്തി​ന്‍റ​യും അ​വ​താ​ര​ത്തി​ന്‍റെ​യും സി​ദ്ധാ​ന്ത​ങ്ങ​ൾ സി​ന​ഡാ​ലി​റ്റി​യും പ്രാ​ഥ​മി​ക​ത​യും പാ​ഷ​ണ്ഡ​ത​യും ഭി​ന്ന​ത​യും. ഈ​സ്റ്റ​ർ തീ​യ​തി, ഒ​ന്നാം എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ മ​റ്റ് പ്രാ​യോ​ഗി​ക കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ആ ​ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ, 2025 ജൂ​ൺ 23 തീ​യ​തി​ക​ളി​ൽ ഒ​ഹാ​യോ​യി​ലെ സി​ൻ​സി​നാ​റ്റി​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സും സി​ഖ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്‍റ​ർ​ഫെ​യ്ത്ത് റി​ലേ​ഷ​ൻ​സും സ​ഹ​സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന നാ​ഷ​ണ​ൽ സി​ഖ്​ക്രി​സ്ത്യ​ൻ ഡ​യ​ലോ​ഗി​ൽ, ഫാ​രേ വ​ർ​ഗീ​സ് "ഇ​ന്തോ​പാ​ക് സം​ഘ​ർ​ഷ​ത്തി​ൽ സി​ഖു​കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. സം​ഘ​ർ​ഷം അ​വ​രു​ടെ മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ആ​ചാ​ര​ങ്ങ​ളി​ലും അ​വ​രു​ടെ രാ​ഷ്ട്രീ​യ​വ്യം സാ​മൂ​ഹി​ക​വു​മാ​യ നി​ല​യി​ലും നേ​രി​ട്ട് ചെ​യ്യു​ന്ന നാ​ഷ​ണ​ൽ സി ​ഡ​യ​ലോ​ഗി​ൽ, ഫാ. വ​ർ​ഗീ​സ് ഇ ​പാ​ക് സം​ഘ​ർ​ഷ​ത്തി​ൽ സി​ഖു​കാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. സം​ഘ​ർ​ഷം അ​വ​രു​ടെ മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ആ​ചാ​ര​ങ്ങ​ളി​ലും അ​വ​രു​ടെ രാ​ഷ്ട്രീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ നി​ല​യി​ലും നേ​രി​ട്ട് സ്വാ​ധീ​നം ചെ​ലു​ത്തി​യ​തി​നെ​ക്കു​റി​ച്ച് പാ​ന​ൽ ച​ർ​ച്ച ചെ​യ്യും. ക്രി​സ്ത്യ​ൻ ​സി​ഖ് സം​ഭാ​ഷ​ണം മ​ത​സ്വാ​ത​ന്ത്ര്യം യു​എ​സി​ൽ നി​ന്നും ദ​ക്ഷി​ണേ​ഷ്യ​യി​ൽ നി​ന്നു​മു​ള്ള കാ​ഴ്ച​പ്പാ​ട് പ​രി​ശോ​ധി​ക്കും.


മ​ല​യാ​ളി പെ​ൺ​കു​ട്ടിക്ക് ലെ​യോ മാർപാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം

വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി. കാ​ഞ്ഞൂ​ർ പു​തു​ശേ​രി ആ​ൽ​ബി​ൻ​ആ​ശാ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ അ​ന്ന മ​രി​യ​യ്ക്കാ​ണ് മാ​ർ​പാ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദം ല​ഭി​ച്ച​ത്. ജ​ർ​മ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ർ​പാ​പ്പ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ പാ​പ്പാ​യെ​ന്ന് അ​ന്ന തു​ട​ർ​ച്ച​യാ​യി ഉ​റ​ക്കെ വി​ളി​ച്ചു. വി​ളി കേ​ട്ട് അ​ടു​ത്തെ​ത്തി​യ മാ​ർ​പാ​പ്പ അ​ന്ന​യു​ടെ ത​ല​യി​ൽ കൈ​വ​ച്ച് ആ​ശീ​ർ​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി വൈ​ദി​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ങ്ങ​ൾ​ക്കു ബ​സി​ലി​ക്ക​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മാ​ർ​പാ​പ്പ ക​ട​ന്നു​പോ​യ വ​ഴി​ക്കു സ​മീ​പ​ത്താ​ണ് ഇ​രി​പ്പി​ടം ല​ഭി​ച്ച​തെ​ന്നും ആ​ൽ​ബി​ൻ പ​റ​ഞ്ഞു.


ആ​തു​ര​പ​രി​പാ​ല​ന രം​ഗ​ത്ത് മാതൃകയായി മലയാളി നഴ്സ് റ്റി​ൻ​സി ജോ​സ്

കിം​ഗ്‌​സ് ലി​ൻ: ഈ​സ്റ്റ് ആം​ഗ്ലി​യാ​യി​ലെ കിം​ഗ്‌​സ് ലി​ൻ ക്വീ​ൻ എ​ലി​സ​ബ​ത്ത് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​രി​യാ​യ മ​ല​യാ​ളി നേ​ഴ്സ് റ്റി​ൻ​സി ജോ​സ് യു​കെ​യി​ൽ ആ​തു​ര​പ​രി​പാ​ല​ന രം​ഗ​ത്ത് അം​ഗീ​കാ​ര​ങ്ങ​ളു​ടെ കൊ​ടു​മു​ടി​യി​ൽ. അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്സിം​ഗ് ദി​നാ​ഘോ​ഷ​ത്തി​ൽ ചാ​ൾ​സ് രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര "ഗാ​ർ​ഡ​ൻ പാ​ർ​ട്ടി'​യി​ൽ റ്റി​ൻ​സി അ​തി​ഥി​യാ​യെ​ത്തി​യ​ത് ആ​ദ​ര​വി​ന്‍റെ​യും മാ​ന​വി​ക​യു​ടെ​യും മ​ന​ക്ക​രു​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ്. "ബി​ബി​സി ബ്രെ​വ​റി അ​വാ​ർ​ഡ്' ല​ഭി​ച്ച റ്റി​ൻ​സി​യെ ലെ​യ്റ്റ്ന​ന്‍റ് ഓ​ഫ് കേം​ബ്രി​ഡ്ജ്‌​ഷ​യ​റാ​ണ് ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. കേം​ബ്രി​ഡ്ജ് കൗ​ണ്ടി​യി​ൽ "മേ​ക്ക് എ ​ഡി​ഫ​റ​ന​ൻ​സ്' അ​വാ​ർ​ഡ് വി​ഭാ​ഗ​ത്തി​ൽ റ്റി​ൻ​സി ത​ന്‍റെ ജീ​വി​ത ക​ഥ ബി​ബി​സി റേ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​തി​നാ​ണ് 2024ൽ ​ബി​ബി​സി​യു​ടെ ധീ​ര​ത​യ്ക്കു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ൽ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ആ​തി​ഥേ​യ സം​ഘ​ത്തി​ൽ ചാ​ൾ​സ് രാ​ജാ​വ്, രാ​ജ്ഞി കാ​മി​ല, രാ​ജ​കു​മാ​രി ആ​നി, പ്രി​ൻ​സ് എ​ഡ്‌​വേ​ർ​ഡ്, എ​ഡി​ൻ​ബ​ർ​ഗ് ആ​ൻ​ഡ് ഗ്ലോ​സ്റ്റ​ർ ഡ​ച്ച​സ് സോ​ഫി തു​ട​ങ്ങി​യ വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളും നി​ര​വ​ധി പ്ര​മു​ഖ​രും പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​യു​ന്ന​തി​നും പൊ​തു​സേ​വ​ന​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ന്ന​തി​ക്കു​ന്ന​തി​നു​മാ​യി 1860 മു​ത​ൽ ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​ക​ൾ രാ​ജ​കു​ടും​ബം ന​ട​ത്തി​വ​രു​ന്നു​ണ്ട്. റ്റി​ൻ​സി ജോ​സ് ത​ന്‍റെ ജീ​വി​ത പ​ട​യോ​ട്ട​ത്തി​ൽ സ​ധൈ​ര്യം തേ​ര് തെ​ളി​ച്ചും പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​ബാ​ധി​ത​ർ​ക്ക് പ​രി​പാ​ല​ന​വും ഒ​ത്തു​ചേ​രു​വാ​നു​ള്ള പ്ലാ​റ്റ്ഫോ​മും രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ല​ഭി​ക്കു​വാ​നു​മാ​യു​ള്ള കാ​മ്പ​യി​നും ചെ​യ്യു​ന്ന ആ​തു​ര രോ​ഗ​ത്തെ ഒ​രു യോ​ദ്ധാ​വ് കൂ​ടി​യാ​ണ്. രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ പ​രി​പാ​ല​ക​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റി സം​ഘ​ട​ന​യാ​യ പാ​ർ​ക്കി​ൻ​സ​ൺ യു​കെ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പാ​ർ​ല​മെ​ന്‍റി​ലും ബി​ബി​സി​യി​ലും സ​മാ​ന​മാ​യ ഇ​ത​ര വേ​ദി​ക​ളി​ലും ത​ന്‍റെ ജീ​വി​ത ക​ഥ​യോ​ടൊ​പ്പം പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​ത്തെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന റ്റി​ൻ​സി രോ​ഗി​ക​ൾ​ക്കി​ട​യി​ലെ പ്ര​തീ​ക്ഷ​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്. പാ​ർ​ക്കി​ൻ​സ​ൺ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റ്റി​ൻ​സി​യു​ടെ അ​നു​ഭ​വ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും പാ​ർ​ക്കി​ൻ​സ​ൺ യു​കെ​യു​ടെ മാ​ഗ​സി​നി​ലും റോ​യ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് എ​ന്ന ട്രേ​ഡ് യൂ​ണി​യ​നും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 2019ലാ​ണ് റ്റി​ൻ​സി​യു​ടെ പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ സ്ഥി​രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. പൊ​ടു​ന്ന​നെ സ്വ​പ്ന​ങ്ങ​ളും വ​ർ​ണ​ങ്ങ​ളും ചോ​ർ​ന്നു പോ​യ നി​രാ​ശ​യു​ടെ​യും വേ​ദ​ന​യു​ടെ​യും ഉ​ൾ​മു​ഖ​ത്തേ​ക്കു ത​ന്‍റെ മ​ന​സ് ചു​രു​ങ്ങി​പ്പോ​യെ​ന്നു റ്റി​ൻ​സി പ​റ​ഞ്ഞു. ഇ​തേ രോ​ഗം പി​ടി​പെ​ട്ട് നേ​രി​ൽ​ക്ക​ണ്ടി​ട്ടു​ള്ള പ​ല​രു​ടെ​യും ഓ​ർ​മ​ക​ൾ ത​ന്നെ ഏ​റെ അ​ലോ​ര​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വ​ത്രേ തു​ട​ക്ക ദി​ന​ങ്ങ​ളി​ൽ. പ​ക്ഷെ ത​ന്‍റെ മേ​ട്ര​നു​മാ​യി രോ​ഗ​വി​വ​രം പ​ങ്കു​വ​യ്ക്കു​ക​യും അ​വ​ർ ന​ൽ​കി​യ ഉ​പ​ദേ​ശ​ങ്ങ​ൾ ആ​ത്മ​ധൈ​ര്യം വീ​ണ്ടെ‌​ടു​ത്തു പ്ര​ത്യാ​ശ​യോ​ടെ മു​ൻ​പോ​ട്ടു​പോ​കാ​നു​ള്ള ക​രു​ത്തു ന​ൽ​കി​യ​താ​യും റ്റി​ൻ​സി ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. റ്റി​ൻ​സി​യു​ടെ സ​ഹോ​ദ​രി​ക്കു ബ്രെ​സ്റ്റ് കാ​ൻ​സ​ർ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഒ​പ്പം ശ​ക്തി​യും സ​ഹാ​യ​വും പി​ന്തു​ണ​യും മ​നോ​ബ​ല​വു​മാ​യി നി​ല​യു​റ​പ്പി​ച്ച റ്റി​ൻ​സി​ക്ക് ഇ​ത്ത​വ​ണ സ​ഹോ​ദ​രി തി​രി​ച്ചും ക​ട്ട​യ്ക്ക് കൂ​ടെ നി​ന്ന് ക​രു​ത്തു​പ​ക​രാ​നു​ണ്ടാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​ക്ത​മാ​യ പി​ന്തു​ണ​യോ​ടെ "ജീ​വി​ത താ​ളം' തി​രി​കെ പി​ടി​ക്കു​വാ​ൻ റ്റി​ൻ​സി​ക്ക് അ​ധി​ക സ​മ​യം വേ​ണ്ടി​വ​ന്നി​ല്ല. പി​ന്നീ​ട് പാ​ർ​ക്കി​ൻ​സ​ൺ എ​ന്ന രോ​ഗ​ത്തെ പ​റ്റി​യു​ള്ള വ്യ​ക്തി​പ​ര​മാ​യ പ​ഠ​ന​വും പാ​ർ​ക്കി​ൻ​സ​ൺ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തും ത​ന്‍റെ അ​നു​ഭ​വ​ക​ഥ​ക​ൾ പ​ങ്കു​വ​ച്ചും ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യും മു​ന്നേ​റു​ക​യാ​ണ് പാ​ർ​ക്കി​ൻ​സ​ൺ രോ​ഗി​ക​ൾ​ക്കി​ട​യി​ൽ പ്ര​ചോ​ദ​ന​മാ​യ ഈ ​ന​ഴ്‌​സ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൂ​ത്താ​ട്ടു​കു​ള​ത്ത് ഒ​ലി​യ​പ്പു​റം എ​ന്ന ഗ്രാ​മ​ത്തി​ൽ കാ​രി​കു​ന്നേ​ൽ കു​ടും​ബ​ത്തി​ലെ ഏ​ഴാ​മ​ത്തെ അം​ഗ​മാ​യി​ട്ടാ​ണ് റ്റി​ൻ​സി​യു​ടെ ജ​ന​നം. കോ​യ​മ്പ​ത്തൂ​രെ ജെ ​കെ കോ​ള​ജി​ൽ നി​ന്നും ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ നാ​ട്ടി​ൽ ജോ​ലി​ ചെ​യ്ത റ്റി​ൻ​സി 2008ലാ​ണ് യുകെ​യി​ൽ എ​ത്തു​ന്ന​ത്. ആ​ദ്യ വ​ർ​ഷ​ങ്ങ​ൾ ന​ഴ്സിം​ഗ് ഹോ​മി​ൽ ജോ​ലി​ചെ​യ്ത റ്റി​ൻ​സി 2014ലാ​ണ് കിം​ഗ്സ് ലി​ന്നി​ലെ ക്വീ​ൻ എ​ലി​സ​ബ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ അ​ക്യൂ​ട്ട് മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ൽ സ്റ്റാ​ഫ്‌ ന​ഴ്‌​സ് ആ​യി ജോ​ലി​ക്കു ക​യ​റു​ന്ന​ത്. 2019ൽ ​പാ​ർ​ക്കി​ൻ​സ​ൺ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ഒ​രു കൊ​ല്ല​ത്തി​ന​കം ത​ന്നെ 2020ൽ ​ബാ​ൻ​ഡ്6 ജൂ​ണി​യ​ർ സി​സ്റ്റ​ർ ആ​യി പ്രൊ​മോ​ട്ട് ചെ​യ്യ​പ്പെ​ടു​മ്പോ​ൾ വെ​ളി​വാ​കു​ക അ​വ​രു​ടെ നി​ശ്ച​യ ദാ​ർ​ഢ്യ​വും പ്ര​തി​ബ​ദ്ധ​ത​യും മ​ന​ക്ക​രു​ത്തു​മാ​ണ്. ഇ​പ്പോ​ൾ അ​ക്യൂ​ട്ട് മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ൽ ത​ന്നെ ജൂ​ണി​യ​ർ സി​സ്റ്റ​റാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​ണ് റ്റി​ൻ​സി. താ​ൻ അം​ഗ​മാ​യ എൻഎച്ച്എസിലെ ​പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു പാ​ർ​ക്കി​ൻ​സ​ൻ രോ​ഗി​ക​ൾ​ക്ക് സ​മ​യ​ത്തു മ​രു​ന്ന് കൊ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി ന​ട​ത്തു​ന്ന നി​സ്വാ​ർഥ​മാ​യ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് "പാ​ർ​ക്കി​ൻ​സ​ൺ​സ് മെ​ഡി​ക്കേ​ഷ​ൻ സേ​ഫ്റ്റി കാ​മ്പെ​യി​ൻ വ​ർ​ക്' ദേ​ശീ​യ അ​വാ​ർ​ഡ് കി​ട്ടി​യി​ട്ടു​ണ്ട്. പ്ര​സ്തു​ത അ​വാ​ർ​ഡി​നാ​യി 210 ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളി​ൽ നി​ന്നും 516 എ​ൻ​ട്രി​ക​ൾ കി​ട്ടി​യ​തി​ൽ നി​ന്നാ​ണ് റ്റി​ൻ​സി​യു​ടെ ടീം ​വി​ജ​യി​ക​ളാ​വു​ന്ന​ത് എ​ന്ന​ത് ആ ​രം​ഗ​ത്തു​ള്ള അ​വ​രു​ടെ മ​ഹ​ത്താ​യ സം​ഭാ​വ​ന​യും നേ​തൃ​ത്വ​വും എ​ടു​ത്തു കാ​ണി​ക്കു​ന്നു. 2023, 2025 ക​ളി​ലാ​യി പാ​ർ​ലി​മെ​ന്‍റി​ൽ മൂ​ന്നു ത​വ​ണ സ​ന്ദ​ർ​ശി​ക്കു​വാ​ൻ റ്റി​ൻ​സി​ക്ക് ഇ​തി​നി​ട​യി​ൽ അ​വ​സ​രം കി​ട്ടി​യി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ ആ​ഗോ​ള പാ​ർ​ക്കി​ൻ​സ​ൺ ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "പാ​ർ​ക്കി​ൻ​സ​ൺ യുകെ' യു​ടെ പ്ര​തി​നി​ധി​യാ​യി. പാ​ർ​ക്കി​ൻ​സ​ൺ രോ​ഗി​ക​ളോ​ടൊ​പ്പം ചെ​ന്ന് ത​ന്റെ അ​നു​ഭ​വ​ങ്ങ​ളും, ക​മ്മ്യു​ണി​റ്റി നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും വി​ഷ​മ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും എം​പിമാ​രെ ധ​രി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു. ആ​ദ്യ പാ​ർ​ലി​മെ​ന്‍റ് യാ​ത്ര​യി​ൽ അ​ന്ന​ത്തെ ഡി​സ​ബി​ലി​റ്റി മി​നി​സ്റ്റ​റാ​യി​രു​ന്ന തോ​മ​സ് സി ​ജെ പ​ർ​സ​ഗ്ലോ​വു​മാ​യി സം​സാ​രി​ക്കു​വാ​നും റ്റി​ൻ​സി​ക്ക് അ​വ​സ​രം കി​ട്ടി. പാ​ർ​ല​മെ​ന്‍റി​ലെ പാ​ർ​ക്കി​ൻ​സ​ൺസി​ന്‍റെ ഓ​ൾ പാ​ർ​ട്ടി ഗ്രൂ​പ്പി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ ബാ​രോ​നെ​സ് ഗെ​യി​ലി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കു​ന്ന​തി​നും ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി പാ​ർ​ലി​മെന്‍റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ക്കി​ൻ​സ​ൺ യുകെയു​ടെ ഭാ​ഗ​മാ​യാ​ണ് ടി​ൻ​സി മ​റ്റൊ​രു ത​വ​ണ പാ​ർ​ല​മെ​ന്‍റിൽ പോ​കു​ന്ന​ത്. മ​രു​ന്നു​ക​ൾ മു​ട​ങ്ങാ​തെ യ​ഥാ സ​മ​യം ക​ഴി​ക്കു​വാ​നും അ​വ ല​ഭ്യ​മാ​ക്കു​വാ​നും അ​തു​വ​ഴി പാ​ർ​ക്കി​ൻ​സ​ൺ രോ​ഗി​ക​ളെ രോ​ഗാ​വ​സ്ഥ വ​ഷ​ളാ​ക്കാ​തെ നോ​ക്കു​വാ​നു​ള്ള കാ​മ്പ​യി​ൻ ന​ട​ത്തി​പ്പോ​രു​ന്ന ടി​ൻ​സി​യു​ടെ​യും ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ​യും നി​ർ​ദ്ദേ​ശം ഏ​റ്റെ​ടു​ത്തു എ​ൻഎ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് യുകെയി​ൽ 2024 മു​ത​ൽ 2027 വ​രെ "മെ​ഡി​ക്കേ​ഷ​ൻ സേ​ഫ്റ്റി പ്രോ​ഗ്രാം' ഗ​വ​ൺമെന്‍റ് ​ത​ല​ത്തി​ൽ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​തി​ൽ റ്റി​ൻ​സി​ക്കും ത​ന്‍റെ പ​ങ്കി​ൽ ഏ​റെ അ​ഭി​മാ​നി​ക്കാം. കേം​ബ്രി​ഡ്‌​ജ്‌​ഷെ​യ​റി​ലെ വി​സ്‌​ബീ​ച്ച് എ​ന്ന സ്ഥ​ല​ത്താ​ണ് റ്റി​ൻ​സി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ക​ടു​ത്തു​രു​ത്തി, ആ​യാം​കു​ടി മ​ണി​യ​ത്താ​റ്റ് കു​ടും​ബാം​ഗം ബി​നു ചാ​ണ്ടി​യാ​ണ് ഭ​ർ​ത്താ​വ്. ഇ​വ​ർ​ക്ക് ര​ണ്ടു ആ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. ഏ​റെ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​മ്പോ​ഴും ലോ​കം അ​ട​ക്കി ഭ​രി​ച്ചി​രു​ന്ന ഇം​ഗ്ലീ​ഷ് രാ​ജ​വം​ശ​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​ധി​കാ​രി​യാ​യ ചാ​ൾ​സ് രാ​ജാ​വി​ന്‍റെ​യും രാ​ജ​വം​ശ​ത്തി​ന്‍റെ​യും ആ​തി​ഥേ​യ​ത്വ​ത്തി​ൽ ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ൽ പ​ങ്കുചേ​രു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നം തോ​ന്നു​ന്നു​ണ്ടെ​ന്നും റ്റി​ൻ​സി, ആ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ഓ​ർ​മക​ൾ എ​ന്നും മ​ന​സ്സി​ൽ സൂ​ക്ഷി​ക്കും എ​ന്നും വി​കാ​ര​ഭ​രി​ത​യാ​യാ​ണ് പ​റ​ഞ്ഞ​ത്. പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​ത്തി​ന് ശ​രി​യാ​യ ചി​കി​ത്സ ക​ണ്ടെ​ത്തു​വാ​ൻ മെ​ഡി​ക്ക​ൽ ശാ​സ്ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് താ​മ​സി​യാ​തെ ക​ഴി​യ​ട്ടെ​യെ​ന്നും റ്റി​ൻ​സി​യെ പോ​ലെ ആ​തു​ര​പ​രി​പാ​ല​ന മേ​ഖ​ല​ക​ളി​ലെ മാ​ലാ​ഖ​മാ​ർ രോ​ഗി​ക​ൾ​ക്ക് ഉ​ൾ​ക്ക​രു​ത്തും സ​ഹാ​യ​വും പ്ര​ചോ​ദ​ന​മാ​വ​ട്ടെ​യെ​ന്നും ആ​ശം​സി​ക്കാം.


സി​സ്റ്റ​ർ ടി​സി​യാ​ന മെ​ർ​ലെ​ത്തി സ​മ​ർ​പ്പി​ത ജീ​വി​ത​ക്കാ​ർ​ക്കാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യം സെ​ക്ര​ട്ട​റി

വ​ത്തി​ക്കാ​ൻ സി​റ്റി: സ​മ​ർ​പ്പി​ത ജീ​വി​ത​ക്കാ​ർ​ക്കും അ​പ്പ​സ്തോ​ലി​ക ജീ​വി​ത​ക്കാ​രു​ടെ സ​മൂ​ഹ​ങ്ങ​ൾ​ക്കു​മാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ടി​സി​യാ​ന മെ​ർ​ലെ​ത്തി​യെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​പു​വ​ർ സ​ന്യാ​സി​നീ​സ​ഭ​യു​ടെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​ണ് സി​സ്റ്റ​ർ ടി​സി​യാ​ന. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ വ​ത്തി​ക്കാ​ൻ കൂ​രി​യ​യി​ൽ ന​ട​ത്തി​യ ആ​ദ്യ നി​യ​മ​ന​മാ​ണി​ത്. ഈ ​കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ര​ഥ​മ വ​നി​താ അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട സി​സ്റ്റ​ർ സി​മോ​ണ ബ്രം​ബി​ല്ല​യു​ടെ കീ​ഴി​ലാ​യി​രി​ക്കും സി​സ്റ്റ​ർ ടി​സി​യാ​ന സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം 2025 ജ​നു​വ​രി​യി​ൽ സ​മ​ർ​പ്പി​ത ജീ​വി​ത​ക്കാ​ർ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ടാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ സി​സ്റ്റ​ർ ബ്രം​ബി​ല്ല നി​ർ​വ​ഹി​ച്ചി​രു​ന്ന ചു​മ​ത​ല​യി​ലേ​ക്കാ​ണ് ലെ​യോ മാ​ർ​പാ​പ്പ സി​സ്റ്റ​ർ ടി​സി​യാ​ന​യെ നി​യ​മി​ച്ച​ത്. 2004 മു​ത​ൽ 2013 വ​രെ സ​ഭ​യു​ടെ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച സി​സ്റ്റ​ർ ടി​സി​യാ​ന റോ​മി​ലെ അ​ന്തോ​ണി​യാ​നം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​ഫ​സ​റാ​യും സു​പ്പീ​രി​യ​ർ ജ​ന​റ​ൽ​മാ​രു​ടെ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ത്തി​ൽ കാ​നോ​നി​ക​വി​ദ​ഗ്ധ എ​ന്ന​നി​ല​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ർ​ദി​നാ​ൾ ആം​ഹെ​ൽ ഫെ​ർ​ണാ​ണ്ട​സ് അ​ർ​തീ​മെ​യാ​ണ് സ​മ​ർ​പ്പി​ത​ജീ​വി​ത​ക്കാ​ർ​ക്കും അ​പ്പ​സ്തോ​ലി​ക​ജീ​വി​ത​ക്കാ​രു​ടെ സ​മൂ​ഹ​ങ്ങ​ൾ​ക്കു​മാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രോ​പ്രീ​ഫെ​ക്‌​ട്.


ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​ൾ​ച്ചു​റ​ൽ ക​മ്യൂണി​റ്റി​ക്ക് ന​വ​നേ​തൃ​ത്വം

ല​ണ്ട​ൻ: യു​കെ​യി​ൽ ചെ​സ്റ്റ​ർ ഫീ​ൽ​ഡ് ആ​സ്ഥാ​ന​മാ​യി സാ​മൂ​ഹി​ക ക​ലാ സം​ഘ​ട​ന​യാ​യ സി​എം​സി​സിയു​ടെ 202526 ലേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം പൊ​തു​യോ​ഗം ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു വേ​ണ്ടി​യും ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​രു​ടെ ഒ​രു സ്നേ​ഹ​കൂ​ട്ടാ​യ്മ​യാ​യി ഇ​തി​നോ​ട​കം ത​ന്നെ സി​എം​സി​സി മാ​റി​ക​ഴി​ഞ്ഞു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഷൈ​ൻ മാ​ത്യു​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ന്തോ​ഷ് പി. ​ജോ​ർ​ജും എ​ക്സി​ക്യൂ​ട്ടീ​വ് കോ​കോ​ഓ​ർ​ഡി​നേ​റ്റ​ർ സ്റ്റാ​ൻ​ലി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി ആ​ൻ​സി ആ​ന്‍റ​ണി തു​ട​ങ്ങി പ​തി​നാ​റു പേ​ര​ട​ങ്ങു​ന്ന നേ​തൃ​ത്വ​നി​ര​യെ സി​എം​സി​സി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ഷ​മ​മാ​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​രു​ന്നു.


സീ​നാ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിംഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന്

സാ​ലി​സ്ബ​റി: സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന സീ​നാ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളി്ം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള അ​ഞ്ചാ​മ​ത് ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന് ​ന​ട​ക്കും. റോം​സി​യി​ലെ ഹ​ണ്ട്സ് ഫാം ​പ്ലെ‌‌​യിം​ഗ് ഫീ​ൽ​ഡി​ൽ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് യു​ക്മ​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സാ​യി 1000 പൗ​ണ്ടും സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 500 പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. കാ​ണി​ക​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ക്ല​ബി​ൽ സൗ​ജ​ന്യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് എം​പി പ​ത്മ​രാ​ജ്, സെ​ക്ര​ട്ട​റി ജി​നോ​യി​സ് തോ​മ​സ്, ട്ര​ഷ​റ​ർ ഷാ​ൽ​മോ​ൻ പ​ങ്കേ​ത്ത്, സ്പോ​ർ​ട്സ് കോ​ഓ​ഡി​നേ​റ്റ​ർ നി​ഷാ​ന്ത് സോ​മ​ൻ, റി​യ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെന്‍റിന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​കാ​ല​ത്തി​ൽ വി​ട്ടു​പി​രി​ഞ്ഞ എ​സ്എം​എ മു​ൻ സെ​ക്ര​ട്ട​റി​യും അം​ഗ​വു​മാ​യി​രു​ന്നു സീ​ന ഷി​ബു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റെ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ന​വീ​ക​രി​ച്ച ഒ​സി​ഐ കാ​ര്‍​ഡ് ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

ന്യൂ​​ഡല്‍​ഹി: ന​വീ​ക​രി​ച്ച ഒ​സി​ഐ കാ​ര്‍​ഡ് ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. എം​എ​ച്ച്എ പ്ര​കാ​രം, 2005ല്‍ 1955ലെ പൗ​ര​ത്വ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ഒ​സി​ഐ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​ത്. ന​വീ​ക​രി​ച്ച ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) പോ​ര്‍​ട്ട​ല്‍ യൂ​ണി​യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തിന്‍റെ അ​പ്ഡേ​റ്റ് ചെ​യ്ത ഓ​ണ്‍​ലൈ​ന്‍ ഉ​പ​യോ​ക്തൃ ഇ​ന്‍റ​ര്‍​ഫേ​സ് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ പ്ര​ക്രി​യ ല​ളി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍, ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഒ​സി​ഐ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ലോ​കോ​ത്ത​ര ഇ​മി​ഗ്രേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ നി​ര​ന്ത​രം പ​രി​ശ്ര​മി​ക്കു​ക​യാ​ണ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ര​വ​ധി ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ പൗ​ര​ന്മാ​ര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നും, ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ഴോ താ​മ​സി​ക്കു​മ്പോ​ഴോ അ​വ​ര്‍​ക്ക് ഒ​രു അ​സൗ​ക​ര്യ​വും നേ​രി​ണ്ടേി വ​രി​ല്ലെ​ന്നും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. പു​തി​യ പോ​ര്‍​ട്ട​ല്‍ നി​ല​വി​ലു​ള്ള അ​ഞ്ച് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഒ​സി​ഐ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും പു​തി​യ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കും മെ​ച്ച​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത, നൂ​ത​ന സു​ര​ക്ഷ, ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ അ​നു​ഭ​വം എ​ന്നി​വ ന​ല്‍​കും. 1955~ലെ ​പൗ​ര​ത്വ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് 2005~ല്‍ ​ഒ​സി​ഐ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എംഎച്ച്എപ​റ​യു​ന്നു. 1950 ​ജ​നു​വ​രി 26നോ ​അ​തി​നു​ശേ​ഷ​മോ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രാ​യി​രു​ന്നെ​ങ്കി​ല്‍, അ​ല്ലെ​ങ്കി​ല്‍ ആ ​തീ​യ​തി​യി​ല്‍ പൗ​ര​ന്മാ​രാ​കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ങ്കി​ല്‍, ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ വ്യ​ക്തി​ക​ളെ ഇ​ന്ത്യ​യി​ലെ വി​ദേ​ശ പൗ​ര​ന്മാ​രാ​യി ര​ജി​സ്റ്റർ ചെ​യ്യു​ന്ന​തി​ന് ഈ ​പ​ദ്ധ​തി വ്യ​വ​സ്ഥ ചെ​യ്യു​ന്നു. പാ​കി​സ്ഥാ​നി​ലെ​യോ ബം​ഗ്ലാ​ദേ​ശി​ലെ​യോ പൗ​ര​ന്മാ​രാ​യി​രു​ന്ന​വ​രോ മാ​താ​പി​താ​ക്ക​ളോ മു​ത്തശി​മാ​രോ മു​തു​മു​ത്ത​ശി​ക​ളോ ആ​യ വ്യ​ക്തി​ക​ള്‍​ക്ക് യോ​ഗ്യ​ത​യില്ലെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ഒ​സി​ഐ സേ​വ​ന പോ​ര്‍​ട്ട​ല്‍ 2013~ല്‍ ​ആ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. നി​ല​വി​ല്‍ വി​ദേ​ശ​ത്തു​ള്ള 180~ല​ധി​കം ഇ​ന്ത്യ​ന്‍ മി​ഷ​നു​ക​ളി​ലും 12 വി​ദേ​ശി റീ​ജി​യ​ണ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലും (FRRO​ക​ള്‍) പ്ര​വ​ര്‍​ത്തി​ക്കു​ന്നു, പ്ര​തി​ദി​നം ഏ​ക​ദേ​ശം 2,000 അ​പേ​ക്ഷ​ക​ള്‍ പ്രോ​സ​സ്‌​സ് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലെ ഗ​ണ്യ​മാ​യ സാ​ങ്കേ​തി​ക പു​രോ​ഗ​തി​യും ഛഇ​ക കാ​ര്‍​ഡ് ഉ​ട​മ​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​വും ക​ണ​ക്കി​ലെ​ടു​ത്ത്, നി​ല​വി​ലു​ള്ള പ​രി​മി​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഉ​പ​യോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ഒ​രു ന​വീ​ക​രി​ച്ച പോ​ര്‍​ട്ട​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി വ​ക്താ​വ് പ​റ​ഞ്ഞു. പു​തി​യ ഒ​സി​ഐ പോ​ര്‍​ട്ട​ലി​ന്‍റെ ചി​ല പ്ര​ധാ​ന ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ സ​വി​ശേ​ഷ​ത​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട്, ഉ​പ​യോ​ക്തൃ സൈ​ന്‍അ​പ്പ്, ര​ജി​സ്ട്രേ​ഷ​ന്‍ മെ​നു വേ​ര്‍​തി​രി​ക്ക​ല്‍, ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​മു​ക​ളി​ല്‍ ഉ​പ​യോ​ക്തൃ പ്രൊ​ഫൈ​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ സ്വ​യ​മേ​വ പൂ​രി​പ്പി​ക്ക​ല്‍, പൂ​ര്‍​ത്തി​യാ​ക്കി​യ​തും ഭാ​ഗി​ക​മാ​യി പൂ​രി​പ്പി​ച്ച​തു​മാ​യ അ​പേ​ക്ഷ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ഡാ​ഷ്ബോ​ര്‍​ഡ്, ഫ​യ​ല്‍ ചെ​യ്ത​വ​ര്‍​ക്കാ​യി സം​യോ​ജി​ത ഓ​ണ്‍​ലൈ​ന്‍ പേ​യ്മെ​ന്‍റ് ഗേ​റ്റ്വേ എ​ന്നി​വ ഇ​തി​ല്‍ ഉ​ണ്ടെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു. അ​പേ​ക്ഷി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ലു​ട​നീ​ളം ത​ട​സ്‌​സ​മി​ല്ലാ​ത്ത നാ​വി​ഗേ​ഷ​ന്‍, അ​പേ​ക്ഷാ ത​രം അ​ടി​സ്ഥാ​ന​മാ​ക്കി അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ വി​ഭാ​ഗം തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മു​മ്പു​ള്ള ഏ​ത് ഘ​ട്ട​ത്തി​ലും അ​പേ​ക്ഷ​ക​ന് എ​ഡി​റ്റിം​ഗ് ഓ​പ്ഷ​ന്‍, പോ​ര്‍​ട്ട​ലി​ല്‍ സം​യോ​ജി​ത പ​തി​വു​ചോ​ദ്യ​ങ്ങ​ള്‍, അ​ന്തി​മ സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​മ്പ് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ അ​പേ​ക്ഷ​ക​ന് ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍, തെര​ഞ്ഞെ​ടു​ത്ത അ​പേ​ക്ഷാ ത​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം, അ​പേ​ക്ഷ​ക​ന്‍റെ ഫോ​ട്ടോ​ക​ളും ഒ​പ്പു​ക​ളും അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ഇ​ന്‍~​ബി​ല്‍​റ്റ് ഇ​മേ​ജ് ക്രോ​പ്പിം​ഗ് ഉ​പ​ക​ര​ണം എ​ന്നി​വ​യും ഇ​തി​ലു​ണ്ട​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.


കു​ഞ്ചാ​ക്കോ​യ്ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​ൻ യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​സ​രം; ചെ​യ്യേ​ണ്ട​ത്‌ ഇ​ത്ര​മാ​ത്രം

ല​ണ്ട​ന്‍: നി​റം25 സ​മ്മ​ര്‍ ല​വ് അ​ഫ​യ​ര്‍ മെ​ഗാ​ഷോ​യു​ടെ ഭാ​ഗ​മാ​യി റീ​ല്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍​ക്ക് കു​ഞ്ചാ​ക്കോ ബോ​ബ​നും റി​മി ടോ​മി​യോ​ടു​മൊ​പ്പം വേ​ദി പ​ങ്കി​ടാം. കൂ​ടാ​തെ ഷോ​യി​ലേ​ക്ക് ഫ്രീ ​എ​ന്‍​ട്രി​യും ആ​ക​ര്‍​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​ഭി​ന​യി​ച്ച ഏ​തെ​ങ്കി​ലും സി​നി​മയിലെ അ​ഭി​ന​യ രം​ഗ​ങ്ങ​ളോ ഗാ​ന രം​ഗ​ങ്ങ​ളോ അ​ഭി​ന​യി​ച്ച് ഒ​രു മി​നി​റ്റി​ല്‍ കൂ​ടാ​ത്ത റീ​ല്‍ വീ​ഡി​യോ​സ് നി​ര്‍​മി​ച്ച് "നി​റം25​റീ​ൽ​സ്കോ​ന്പ​റ്റീ​ഷ​ൻ' എ​ന്ന ഹാ​ഷ് ടാ​ഗി​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലോ ഫേ​സ്ബു​ക്കി​ലോ ജൂ​ണ്‍ 20ന് ​മു​ന്‍​പാ​യി അ​പ്ലോ​ഡ് ചെ‌​യ്യ​ണം. തു​ട​ർ​ന്ന് റി​ഥം ക്രീ​ഷ​ന്‍​സ്, കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​ന്‍ ല​ണ്ട​ന്‍ എ​ന്നീ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും ഫേ​സ്ബു​ക്കി​ലും നി​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ കൊ​ളാ​ബ​റേ​റ്റ് ചെ​യ്യണം. ജ​ഡ്ജ്മെ​ന്‍റി​നോ​ടൊ​പ്പം റീ​ലു​ക​ള്‍​ക്ക് കി​ട്ടു​ന്ന ലൈ​ക്കു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​യി​രി​ക്കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നെ‌​യും റി​മി ടോ​മി​യെ​യും കൂ‌​ടാ​തെ ര​മേ​ഷ് പി​ഷാ​ര​ടി​യും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി മാ​ള​വി​ക മേ​നോ​നും സം​ഗീ​ത​രാ​വൊ​രു​ക്കാ​ന്‍ സ്റ്റീ​ഫ​ന്‍ ദേ​വ​സി​യും ടീ​മം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന സോ​ളി​ഡ് ബാ​ന്‍​ഡും തു​ട​ങ്ങി‌​യ വ​ന്‍​താ​ര​നി​ര​യാ​ണ് യു​കെ​യി​ലെ​ത്തു​ന്ന​ത്. റി​ഥം ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ജൂ​ലൈ നാലു മു​ത​ല്‍ 14 വ​രെ ന്യൂ​പോ​ര്‍​ട്ട്, ബ​ര്‍​മിം​ഗ്ഹാം, ല​ണ്ട​ന്‍, സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ, ലെ​സ്റ്റ​ര്‍ എ​ന്നീ അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചാ​ക്കോ​ച്ച​നും സം​ഘ​വും യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഇ​തു​വ​രെ കാ​ണാ​ത്ത ത്ര​സി​പ്പി​ക്കു​ന്ന ഷോ​യു​മാ​യി എ​ത്താ​ന്‍ പോ​കു​ന്ന​ത്. ജൂ​ലൈ നാ​ലി​ന് (ഐ​സി​സി വെ​യി​ല്‍​സ്, ന്യൂ​പോ​ര്‍​ട്ട്), അ​ഞ്ചി​ന് (ബെ​ഥേ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍, ബ​ര്‍​മിം​ഗ്ഹാം), ആ​റി​ന് (ബൈ​ര​ണ്‍ ഹാ​ള്‍, ഹാ​രോ ല​ണ്ട​ന്‍), ഒ​ന്‍​പ​തി​ന് (കിം​ഗ്സ് ഹാ​ള്‍, സ്റ്റോ​ക്ക് ഓ​ണ്‍​ട്ര​ന്‍റ്), 11ന് (​മെ​ഹ​ര്‍ സെ​ന്‍റ​ര്‍, ലെ​സ്റ്റ​ര്‍) എ​ന്നീ വേ​ദി​ക​ളി​ലാ​ണ് പ്രോ​ഗ്രാം ന​ട​ക്കു​ന്ന​ത്. സീ​റ്റ് ബു​ക്കിം​ഗി​ന്: https://rhythmcreationsuk.com/


ലെ​യോ പ​തി​നാ​ലാ​മ​ൻ മാർപാ​പ്പ​യു​ടെ ജീ​വ​ച​രി​ത്രം ഇ​ന്നു പ്ര​കാ​ശ​നം ചെ​യ്യും

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ജീ​​​​വ​​​​ച​​​​രി​​​​ത്രം വ്യാഴാഴ്ച പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും. പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ കാ​​​​മ്പോ സാ​​​​ന്‍റോ ട്യൂ​​​​ട്ടോ​​​​ണി​​​​ക്കോ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് പു​​​​സ്ത​​​​കം പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യു​​​​ക. ലോ​​​​ക​​​​ത്തെ ആ​​​​ദ്യ​​​​ത്തേ​​​​തും ഏ​​​​റ്റ​​​​വും വ​​​​ലു​​​​തു​​​​മാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ ശൃം​​​​ഖ​​​​ല​​​​യാ​​​​യ ‘ദി ​​​​ഇ​​​​റ്റേ​​​​ണ​​​​ല്‍ വേ​​​​ള്‍​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍ നെ​​​​റ്റ്‌​​​​വ​​​​ര്‍​ക്ക്’ (ഇ​​​​ഡ​​​​ബ്ലു​​​​ടി​​​​എ​​​​ൻ) വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും എ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യ മാ​​​​ത്യു ബ​​​​ൺ​​​​സ​​​​ണാ​​​​ണ് ‘Leo XIV: Portrait of the First American Pope’ (ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ: ആ​​​​ദ്യ​​​​ത്തെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വി​​​​വ​​​​ര​​​​ണം) എ​​​​ന്ന​​​​പേ​​​​രി​​​​ല്‍ ജീ​​​​വ​​​​ച​​​​രി​​​​ത്രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടി​​​​ന് സാ​​​​ർ​​​​വ​​​​ത്രി​​​​ക​​​​സ​​​​ഭ​​​​യു​​​​ടെ 267ാമ​​​​ത് മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 69കാ​​​​ര​​​​നാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് പ്രെ​​​​വോ​​​​സ്റ്റി​​​​ന്‍റെ ജീ​​​​വി​​​​തം കേ​​​​ന്ദ്ര​​​​മാ​​​​ക്കി​​​​യു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ആ​​​​ധി​​​​കാ​​​​രി​​​​ക ജീ​​​​വ​​​​ച​​​​രി​​​​ത്ര​​​​മാ​​​​ണി​​​​ത്. അ​​​​പ്പ​​​സ്തോ​​​ല​​​ന്മാ​​​രു​​​ടെ ​പി​​​​ൻ​​​​ഗാ​​​​മി എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മൂ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന ക​​​ട​​​മ​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​രി​​​​ത്രം ന​​​​ല്‍​കി​​​​ക്കൊ​​​​ണ്ടാ​​​​ണ് ജീ​​​​വ​​​​ച​​​​രി​​​​ത്രം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. വൈ​​​​ദി​​​​ക​​​​ൻ എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ പ​​​​ങ്ക്, ബി​​​​ഷ​​​​പ് എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്ക്, അ​​​​ധ്യാ​​​​പ​​​​ക​​​​നും മി​​​​ഷ​​​​ന​​​​റി​​​​യും എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വാ​​​​ച​​​​ക ദൗ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്ക് എ​​​​ന്നീ ത​​​​ല​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ജീ​​​​വ​​​​ച​​​​രി​​​​ത്ര വി​​​​വ​​​​ര​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക.


വാ​ഴ്വ് 2025ന്‍റെ ​ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

ബർമിംഗ്ഹാം: യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ളു​ടെ കു​ടും​ബ സം​ഗ​മ​മാ​യ വാ​ഴ്വ് 2025ന്‍റെ ​ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വാ​ൾ​സാ​ളി​ൽ നടത്തപ്പെട്ടു. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ ക​ർ​മം നി​ർ​വ​ഹി​ച്ചു. യു​കെ​യി​ലെ ക്നാ​നാ​യ മി​ഷ​നു​ക​ളി​ലെ ലീ​ജി​യ​ൻ ഓ​ഫ് മേ​രി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ൾ രാ​വി​ലെ 10 മ​ണി​ക്ക് വാ​ൾ​സാ​ളി​ൽ സെ​ന്‍റ് പാ​ട്രി​ക്ക് പ​ള്ളി​യി​ൽ ജ​പ​മാ​ല​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. 10.30ന് ​ഫാ. സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര തി​രി​തെ​ളി​ച്ച് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലും, യു​കെ​യി​ലെ ക്നാ​നാ​യ മി​ഷ​നു​ക​ളി​ലെ വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ടു. ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം വ​ച​ന സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് വാ​ഴ്വ് 2025ന്‍റെ ​ടി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു.​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് തോ​മ​സ് മൈ​ല​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ റെ​മി പ​ഴ​യി​ട​ത്ത് സ്പോ​ൺ​സ​ർ​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ലീ​ജി​യ​ൻ ഓ​ഫ് മേ​രി​യു​ടെ ക​മ്മി​സി​യം പ്ര​സി​ഡ​ന്‍റ് ല​താ മാ​ക്കി​ൽ, കെ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മെ​മ്പ​ർ മ​ത്താ​യി ന​ന്ദി​കാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി രാ​മ​ച്ച​നാ​ട്ട് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.​ ഈ വ​ർ​ഷ​ത്തെ വാ​ഴ്വ് ഒ​ക്ടോ​ബ​ർ നാ​ലി​ന് ബ​ർമിംഹാം ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ൻ​ട്ര​ലി​ൽ വച്ചു ന​ട​ത്ത​പ്പെ​ടും.


മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തിന്‍റെ​ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് സംഘടിപ്പിച്ചു

കാ​ക്കാ​വ്: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​യ് 2, 3, 4 തീ​യ​തി​ക​ളി​ല്‍ എ​ട്ടാ​മ​ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് പോ​ള​ണ്ടി​ലെ ക്രാ​ക്കോ​വി​ല്‍ നടത്തപ്പെട്ടു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​മോ​ര്‍ തേ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് തി​രു​മേ​നി ഉ​ദ്ഘാ​ട​നം ചെ​യ്ത് കോ​ണ്‍​ഫറന്‍​സി​ന്‍റെ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പോ​ളി​ഷ് ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ റ​വ. ഡോ. ​വ്ളാ​ഡി​മി​ര്‍ മു​ഖ്യാ​ഥി​തി ആ​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്കും യു​വ​തി​യു​വാ​ക്ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച ക്ലാ​​സു​ക​ള്‍​ക്കും ച​ര്‍​ച്ച​ക​ള്‍​ക്കും വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കും വി​യ​ന്ന​യി​ല്‍ നി​ന്നു​ള്ള മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ റ​വ.​ഫാ. ഷൈ​ജു മാ​ത്യു, യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ലെ റ​വ. ഡോ. ​തോ​മ​സ് ജേ​ക്ക​ബ് മ​ണി​മ​ല, റ​വ. ഫാ. ​എ​ല്‍​ദോ​സ് വ​ട്ട​പ​റ​മ്പി​ല്‍, റ​വ.ഫാ. ​എ​ല്‍​ജോ അ​വ​റാ​ച്ച​ന്‍, റ​വ.ഫാ. ​പോ​ള്‍ പി. ​ജോ​ര്‍​ജ്, റ​വ. ഫാ. ​ബി​ജോ എ​ലി​യാ​സ്, റ​വ. ഫാ. ​രെ​ഞ്ചു കു​ര്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​ക​ള്‍​ക്കും കൗ​മാ​ര​ക്കാ​ര്‍​ക്കും ആ​യി പ്ര​ത്യേ​കം ന​ട​ത്തി​യ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് യൂ​റോ​പ്പ് ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ സു​ധി​ഷ് മാ​ത്യു, സി​ന്ധു അ​ബ്ജി​ന്‍, വി​നീ​ത് വ​ര്‍​ഗീ​സ്, ലി​യ എ​ല്‍​ദോ​സ്, ലി​സി മോ​ന്‍​സി, ജോ​മോ​ള്‍ ജോ​ഷി, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ക്രാ​ക്കാ​വി​ലെ പ്ര​സി​ദ്ധ​മാ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ സി. ​ഫൗ​സ്റ​റി​ന​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന ഡി​വൈ​ന്‍ മേ​ഴ്സി ക​ത്തീ​ഡ്ര​ല്‍ ചാ​പ്പ​ലി​ല്‍ ഡോ. ​തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പൊ​ലി​ത​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി. ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​യും കോ​ണ്‍​ഫ​റ​ന്‍​സ് അം​ഗ​ങ്ങ​ള്‍ അ​തി​ല്‍ സം​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ക്രാ​ക്കാ​വി​ലെ ദേ​വാ​ല​യ​ങ്ങ​ളും പ​ഴ​യ പ​ട്ട​ണ​വും സ​ന്ദ​ര്‍​ശി​ച്ചു. യൂ​റോ​പ്പി​ലെ 13 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ള്‍ കോ​ണ്‍​ഫറന്‍​സി​ല്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ നി​ന്നും യൂ​റോ​പ്പി​ലേ​ക്ക് പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ള്‍ എ​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മതേതരത്തിന്‍റെയും അ​തി​രു​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര​ത്തി​ന്‍റെ​യും വി​ശാ​ല​മാ​യ ലോ​ക​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും വി​ശ്വാ​സ​ത്തി​ലും ആ​രാ​ധ​ന​യി​ലും മൂ​ല്യ​ബോ​ധ​ങ്ങ​ളി​ലും ഭ​ദ്ര​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​ലും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​വ​രെ ഉ​റ​പ്പി​ച്ചു നി​ര്‍​ത്താ​മെ​ന്നും ഉ​ള്ള​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്ള്‍​സ് സ​ഭ​യു​ടെ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ കോ​ണ്‍​ഫറ​ന്‍​സി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത (ചീ​ഫ് കോ​ര്‍​ഡി​നേ​റ്റ​ര്‍), ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഫ​റ​ന്‍​സ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ വ​ന്ദ്യ വെ​ട്ടി​ക്കാ​ട്ടി​ല്‍ ജോ​ഷ്വാ റ​മ്പാ​ന്‍, ഭ​ദ്രാ​സ​ന പിആ​ര്‍ഒ ​ജോ​ളി തു​രു​ത്തു​മ്മേ​ല്‍, സ​ഭാ മാ​നേ​ജിംഗ് ക​മ്മി​റ്റി മെ​മ്പ​ര്‍, ക​മാ​ണ്ട​ര്‍ ജോ​ര്‍​ജ് പ​ടി​ക്ക​കൂ​ടി, ക്രാ​ക്കാ​വ് ഇ​ട​വ​ക​യു​ടെ ക​ണ്‍​വീ​നേ​ഴ്സ് ക്രി​സ്റേ​റാ യോ​ഹ​ന്നാ​ന്‍, അ​ബ്ളി​ന്‍ എ​ല്‍​സ​ണ്‍, വി​നീ​ത് തോ​മ​സ്, മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി; ടീം ​​രജി​സ്ട്രേ​ഷ​ന് തു​ട​ക്കം

ല​ണ്ട​ൻ: യൂ​ണി​യ​ന്‍ ഓ​ഫ് യുകെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ് (യു​ക്മ) ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളാ പൂ​രം 2025 നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​മ​യ​പ​രി​ധി ജൂ​ൺ 7 ആ​ണെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു. പു​രു​ഷ, വ​നി​താ ടീ​മു​ക​ൾ സ​മ​യ​പ​രി​ധി​ക്ക് മു​ൻ​പ് ത​ന്നെ രജി​സ്റ്റ​ർ ചെ​യ്യ​ണം. ഓ​ഗ​സ്റ്റ് 30നാ​ണ് മ​ത്സ​രം. അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ക്മ ദേ​ശീ​യ സ​മി​തി യു​ക്മ കേ​ര​ള​പൂ​രം വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​മ്മ​ന്‍ ഫി​ലി​പ്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന യു​ക്മ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളാ ബോ​ട്ട് റേ​സ് & കാ​ര്‍​ണി​വ​ല്‍ എ​ന്ന പേ​രി​ല്‍ 2017 ജൂ​ലൈ 29ന് ​യൂ​റോ​പ്പി​ല്‍ ആ​ദ്യ​മാ​യി വാ​ര്‍​വി​ക് ഷെ​യ​റി​ലെ റ​ഗ്ബി ഡ്രേ​ക്കോ​ട്ട് ത​ടാ​ക​ത്തി​ല്‍ ന​ട​ത്തി​യ വ​ള്ളം​ക​ളി വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. 22 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച പ്ര​ഥ​മ മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ നോ​ബി കെ ​ജോ​സ് ന​യി​ച്ച വൂ​സ്റ്റ​ര്‍ തെ​മ്മാ​ടീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ കാ​രി​ച്ചാ​ല്‍ ചു​ണ്ട​ന്‍ വി​ജ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2018, 2019, 2022, 2023,2024 വ​ർ​ഷ​ങ്ങ​ളി​ലും വ​ള്ളം​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 2024 ലെ ​ആ​റാ​മ​ത് വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ സാ​വി​യോ ജോ​സ് ന​യി​ച്ച ക​രു​ത്ത​രാ​യ എ​ൻഎംസിഎ ബോ​ട്ട് ക്ലബ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ കി​ട​ങ്ങ​റ​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. ഇ​ത്ത​വ​ണ പ​ല ടീ​മു​ക​ളും ഇ​തി​നോ​ട​കം ത​ന്നെ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച്ച വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.​വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്റെ കൃ​ത്യ​ത​യാ​ര്‍​ന്ന ന​ട​ത്തി​പ്പി​ന് വേ​ണ്ടി​യും ടീ​മു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഇ​ത്ത​വ​ണ 32 ടീ​മു​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കും. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​ളു​ക​ളെ ത​ന്നെ​യാ​ണ് ബോ​ട്ട് റേ​സ് ടീം ​മാ​നേ​ജ്മെ​ന്റ് & ട്രെ​യി​നിംഗ് വി​ഭാ​ഗ​ത്തി​ല്‍ ചു​മ​ത​ല ഏ​ൽപി​ച്ചി​രി​ക്കു​ന്ന​ത്. ഡി​ക്സ് ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി എ​ന്നി​വ​രാ​ണ് വ​ള്ളം​ക​ളി ടീം ​മാ​നേ​ജ്മെന്‍റിന്‍റെ​യും ട്രെ​യി​നിംഗിന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.​ടീം രജി​സ്ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ∙ ഓ​രോ ബോ​ട്ട് ക്ല​ബു​ക​ള്‍​ക്കും 20 അം​ഗ ടീ​മു​ക​ളെ രജി​സ്റ്റ​ര്‍ ചെ​യ്യാം. പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ള്‍, വി​വി​ധ സ്പോ​ര്‍​ട്സ് ക്ല​ബ്ബു​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് ബോ​ട്ട് ക്ല​ബ്ബു​ക​ളാ​യി ടീ​മു​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.∙ ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ട അ​തേ മോ​ഡ​ല്‍ വ​ള്ള​ങ്ങ​ള്‍ ത​ന്നെ വേ​ണം മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ. ഇ​വ കേ​ര​ള​ത്തി​ലെ ചു​രു​ള​ന്‍, വെ​പ്പ് വ​ള്ള​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യ ചെ​റു​വ​ള്ള​ങ്ങ​ളാ​ണ്.∙ ഓ​രോ ടീ​മി​ലും 20 അം​ഗ​ങ്ങ​ള്‍ ഉ​ള്ള​തി​ല്‍ 16 പേ​ർ മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ തു​ഴ​ക്കാ​രാ​യും ഒ​രാ​ൾ ഡ്ര​മ്മ​റാ​യും ഉ​ണ്ടാ​വും. മ​റ്റ് 3 പേ​ര്‍ പ​ക​ര​ക്കാ​രാ​യി​രി​ക്കും. ടീം ​അം​ഗ​ങ്ങ​ളെ​ല്ലാം മ​ല​യാ​ളി​ക​ള്‍ ആ​യി​രി​ക്ക​ണം. കേ​ര​ള​ത്തി​ന് പു​റ​ത്ത് ജ​നി​ച്ച് വ​ള​ര്‍​ന്ന മ​ല​യാ​ളി മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മ​ത്സ​ര​ത്തി​നു​ള്ള ടീ​മു​ക​ളി​ല്‍ പു​രു​ഷ​വ​നി​താ വ്യ​ത്യാ​സ​മി​ല്ലാ​തെ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കാ​വു​ന്ന​താ​ണ്. ബോ​ട്ട് ക്ല​ബു​ക​ള്‍ സ്ഥ​ല​പ്പേ​ര് ഉ​ൾ​പ്പെ​ട്ട​തോ അ​സോ​സി​യേ​ഷ​ന്‍, ക്ല​ബ് എ​ന്നി​വ​യു​ടെ​യോ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ പേ​രോ​ട് കൂ​ടി​യ​തോ ആ​കാം. ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബോ​ട്ട് ക്ല​ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്മാ​ര്‍ ചു​മ​ത​ല​യു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്ക​ണം.​ കേ​ര​ള​ത്തി​ലെ നെ​ഹ്റു ട്രോ​ഫി മ​ത്സ​ര വ​ള്ളം​ക​ളി​യു​ടെ പാ​ര​മ്പ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് കൊ​ണ്ട് ത​ന്നെ ബോ​ട്ട് ക്ല​ബുക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത് പ​ര​മ്പ​രാ​ഗ​ത കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വ​ള്ള​ങ്ങ​ളി​ലാ​ക​ണം. ബോ​ട്ട് ക്ല​ബ്ബു​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള കു​ട്ട​നാ​ട​ന്‍ ഗ്രാ​മ​ത്തി​ന്റെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ടാം. പേ​ര് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് സം​ഘാ​ട​ക സ​മി​തി​യാ​യി​രി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം ബോ​ട്ട് ക്ല​ബു​ക​ള്‍ മ​ത്സ​രി​ച്ച അ​തേ വ​ള്ള​ങ്ങ​ളു​ടെ പേ​ര് ത​ന്നെ ഇ​ത്ത​വ​ണ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ അ​തേ പേ​ര് ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ബോ​ട്ട് ക്ല​ബു​ക​ള്‍ ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന​താ​ണ്. 20 ടീം ​അം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ ആ​യി​രി​ക്കും. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി പോ​ലെ ടീം ​ക്യാ​പ്റ്റ​ന്മാ​ര്‍ തു​ഴ​യു​ന്ന​തി​നാ​യി മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങ​ണ​മെ​ന്നി​ല്ല. രജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ടീ​മു​ക​ള്‍​ക്ക് 500 പൗ​ണ്ടും കോ​ർ​പ്പ​റേ​റ്റ് ടീ​മു​ക​ൾ​ക്ക് 750 പൗ​ണ്ടും ആ​യി​രി​ക്കും. ബ്രി​ട്ട​നി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ള്‍​ക്കൊ​പ്പം മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​യും സം​ഘാ​ട​ക സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ട്. എ​ല്ലാ ടീ​മു​ക​ള്‍​ക്കും ചു​രു​ങ്ങി​യ​ത് മൂ​ന്ന് റൗ​ണ്ട് വ​ള്ളം തു​ഴ​യു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​യ​മാ​വ​ലി ടീം ​റ​ജി​സ്ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​നു ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന ക്യാ​പ്റ്റ​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തും തു​ട​ര്‍​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണ്. വ​നി​ത​ക​ള്‍​ക്ക് മാ​ത്ര​മാ​യി നെ​ഹ്റു ട്രോ​ഫി മോ​ഡ​ലി​ല്‍ പ്ര​ദ​ര്‍​ശ​ന മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും. ടീം ​റ​ജി​സ്ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡി​ക്സ് ജോ​ർ​ജ്ജ് (07403312250), ജോ​ർ​ജ്ജ് തോ​മ​സ്‌​സ് (07903426018), ജേ​ക്ക​ബ്ബ് കോ​യി​പ്പ​ള്ളി (07402935193). യു​ക്മ കേ​ര​ളാ​പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് എ​ബി സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്റ്) : 07702862186, ജ​യ​കു​മാ​ര്‍ നാ​യ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി): 07403223066 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം


മാ​ർ​പാ​പ്പ​യെ നേരിൽ കണ്ട് ഫ്രെ​ഡ​റി​ക് മേ​ർ​ട്സും സം​ഘ​വും

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യെ നേരിൽ കണ്ട് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മേ​ർ​ട്സും സം​ഘ​വും. മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മേ​ർ​ട്സും സം​ഘ​വും വ​ത്തി​ക്കാ​നി​ലെ​ത്തി​യ​ത്. മാ​ര്‍​പാ​പ്പ‌​യെ നേ​രി​ൽ ക​ണ്ട് മേ​ർ​ട്സ് ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​ര്‍​ന്നു. ഉ​പ​ചാ​ന്‍​സ​ല​ര്‍ ലാ​ര്‍​സ് ക്ലിം​ഗ്ബെ​യ്ല്‍, ബു​ണ്ടെ​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റ് ജൂ​ലി​യ ക്ലോ​ക്ക്ന​ര്‍, ബു​ണ്ടെ​സ്റ്റാ​ഗ് പ്ര​സി​ഡ​ന്‍റ് അ​ങ്കെ റെ​ഹ്ലിം​ഗ​ര്‍, ഫെ​ഡ​റ​ല്‍ കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ കോ​ട​തി പ്ര​സി​ഡ​ന്‍റ സ്റ്റീ​ഫ​ന്‍ ഹാ​ര്‍​ബാ​ര്‍​ത്ത്, സ​ഭാ നേ​താ​ക്ക​ള്‍, ചാ​ന്‍​സ​ല​റു​ടെ ഭാ​ര്യ ഷാ​ര്‍​ലോ​ട്ടെ തു​ട​ങ്ങി​യ​വ​രും സംഘത്തിലുണ്ടാ​യി​രു​ന്നു.


ഇ​യു ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യും ഇ​റ്റ​ലി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജെ.​ഡി. വാ​ന്‍​സ്

റോം: ​യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ്ന്‍, ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ന്‍​സ്. റോ​മി​ലെ ചി​ഗി കൊ​ട്ടാ​ര​ത്തി​ല്‍ ന‌​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​യു യു​എ​സ് വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ന്നു. ട്രം​പ് അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം യു​എ​സും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​താ​ക്ക​ളു​ടെ ച​ര്‍​ച്ച. ട്രം​പി​ന്‍റെ താ​രി​ഫു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വ്യാ​പാ​ര സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ലും യൂ​റോ​പ്പ് ഒ​രു പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യി തു​ട​രു​ന്നു​വെ​ന്ന് ജെ.​ഡി. വാ​ന്‍​സ് പ​റ​ഞ്ഞു. സ്റ്റീ​ല്‍, അ​ലു​മി​നി​യം, കാ​റു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്ക് 25 ശ​ത​മാ​നം താ​രി​ഫ്, മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍​ക്കും ബാ​ധ​ക​മാ​യ "സാ​ര്‍​വ​ത്രി​ക' അ​ടി​സ്ഥാ​ന 10 ശ​ത​മാ​നം താ​രി​ഫ് എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ഇ​റ​ക്കു​മ​തി നി​കു​തി​ക​ള്‍ ട്രം​പ് ഭ​ര​ണ​കൂ​ടം യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ട്രം​പ് ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ച 90 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ ഒ​രു ക​രാ​ര്‍ ന​ല്‍​കു​ന്നി​ല്ലെ​ങ്കി​ല്‍ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ 20 ശ​ത​മാ​നം "പ​ര​സ്പ​ര' താ​രി​ഫ് നേ​രി​ടേ​ണ്ടി​വ​രും.


യൂ​റോ വി​ഷ​ൻ സം​ഗീ​ത മ​ത്സ​രം: ഓ​സ്ട്രി​യ​ൻ ഗാ​യ​ക​ൻ ജെ​ജെ​യ്ക്ക് കി​രീ​ടം

ബാ​സ​ല്‍: സ്വി​റ്റ്സ​ര്‍​ല​ൻ​ഡി​ലെ ബാ​സ​ല്‍ സെ​ന്‍റ് ജേ​ക്ക​ബ്ഹാ​ളെ അ​രീ​ന​യി​ല്‍ ന​ട​ന്ന യൂ​റോ വി​ഷ​ന്‍ സം​ഗീ​ത മ​ത്സ​ര​ത്തി​ന്‍റെ ഗ്രാ​ന്‍​ഡ് ഫൈ​ന​ലി​ല്‍ ഓ​സ്ട്രി​യ​ന്‍ ഗാ​യ​ക​ന്‍ ജോ​ഹ​ന്നാ​സ് പീ​റ്റ്ഷ് ഒ​ന്നാം സ്ഥാ​നം നേ​ടി. "വേ​സ്റ്റ​ഡ് ല​വ്' എ​ന്ന ഗാ​നം ആ​ല​പി​ച്ചാ​ണ് ജെ​ജെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജോ​ഹ​ന്നാ​സ് പീ​റ്റ്ഷ് ജേ​താ​വാ​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​വ് മ്യൂ​സി​ക് ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യാ​യ യൂ​റോ​വി​ഷ​ന്‍ സം​ഗീ​ത മ​ത്സ​ര​ത്തി​ല്‍ യൂ​റോ​പ്പി​ലു​ട​നീ​ള​മു​ള്ള ദേ​ശീ​യ ജൂ​റി​ക​ളു​ടെ​യും ഭൂ​ഖ​ണ്ഡ​ത്തി​ലു​ട​നീ​ള​മു​ള്ള പ്രേ​ക്ഷ​ക​രു​ടെ​യും വോ​ട്ടു​ക​ളും പ​രി​ഗ​ണി​ച്ചി​രു​ന്നു. ഓ​സ്ട്രി​യ 436 പോ​യി​ന്‍റു​ക​ളാ​ണ് നേ​ടി​യ​ത്. ഡ്രാ​ഗ് പെ​ര്‍​ഫോ​മ​ര്‍ കൊ​ഞ്ചി​റ്റ വു​ര്‍​സ്റ്റി​ന്‍റെ 2014ലെ ​വി​ജ​യ​ത്തി​നു​ശേ​ഷം ഓ​സ്ട്രി​യ​യ്ക്ക് വീ​ണ്ടും ഒ​രു വി​ജ​യം ന​ല്‍​കി​യ​ത് ജെ​ജെ ആ​ണ്. 357 പോ​യി​ന്‍റി​ക​ളാ​ണ് ഇ​സ്ര​യേ​ല്‍ നേ​ടി​യ​ത്. എ​സ്റ്റോ​ണി​യ​യ്ക്ക് 356 പോ​യി​ന്‍റു​ക​ളും ല​ഭി​ച്ചു. ഇ​റ്റ​ലി, ഗ്രീ​സ്, ഫ്രാ​ന്‍​സ് എ​ന്നി​വ​ര്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. അ​ല്‍​ബേ​നി​യ, യു​ക്രെ​യ്ന്‍, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് എ​ന്നി​വ ആ​ദ്യ പ​ത്തി​ല്‍ ഇ​ടം നേ​ടി. ജ​ര്‍​മ​നി 151 പോ​യി​ന്‍റോ​ടെ 15ാം സ്ഥാ​ന​ത്തെ​ത്തി. 26 രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത​തി​ൽ 11 രാ​ജ്യ​ങ്ങ​ള്‍ സെ​മി​ഫൈ​ന​ലി​ല്‍ പു​റ​ത്താ​യി. 6,500 ആ​ളു​ക​ള്‍ ഹാ​ളി​ലും 36,000 പേ​ര്‍ അ​ടു​ത്തു​ള്ള സ്റ്റേ​ഡി​യ​ത്തി​ലും ത​ത്സ​മ​യ സം​പ്രേ​ഷ​ണം ക​ണ്ടു. യൂ​റോ​പ്പി​ന​ക​ത്തും പു​റ​ത്തു​മാ​യി ഏ​ക​ദേ​ശം 160 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് ടി​വി​യി​ലൂ​ടെ ഷോ ​ക​ണ്ട​ത്. 2026ല്‍ ​യൂ​റോ​വി​ഷ​ന്‍ സം​ഗീ​ത​മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് ഓ​സ്ട്രി​യ​യാ​ണ്.


ജർമനിയിൽ കത്തിയാക്രമണം; അഞ്ചുപേർക്കു പരിക്ക്

ബി​​​ലെ​​​ഫെ​​​ൽ​​​ഡ്: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജ‌​​​ർ​​​മ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബീലെ​​​ഫെ​​​ൽ​​​ഡി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു ബാ​​​റി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 4.20നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ളു​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി നി​​​ൽ​​​ക്ക​​​വെ ബാ​​​റി​​​നു​​​ള്ളി​​​ലേ​​​ക്ക് എ​​​ത്തി​​​യ അ​​​ക്ര​​​മി യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​​മി​​​ല്ലാ​​​തെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ത്തി​​​യു​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്തി​​​യ​​​ശേ​​​ഷം സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇ​​​യാ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ ബാ​​​ഗി​​​ൽ​​​നി​​​ന്നു നി​​​ര​​​വ​​​ധി രേ​​​ഖ​​​ക​​​ളും ഗ്യാ​​​സോ​​​ലി​​​ൻ എ​​​ന്നു ക​​​രു​​​തു​​​ന്ന ഒ​​​രു കു​​​പ്പി ദ്രാ​​​വ​​​ക​​​വും ക​​​ണ്ടെ​​​ത്തി. പ്ര​​​തി 35 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​യാ​​​ണെ​​​ന്നും ഇ​​​യാ​​​ൾ​​​ക്കാ​​​യി വ്യാ​​​പ​​​ക തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.


മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജെ. ​ഡി. വാ​ൻ​സ്

വ​ത്തി​ക്കാ​ൻ സി​റ്റി: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് വ​ത്തി​ക്കാ​നി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​ന്താ​രാ​ഷ്‌​ട്ര വി​ഷ​യ​ങ്ങ​ള​ട​ക്കം ച​ർ​ച്ചാ​വി​ഷ​യ​മാ​യെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ നി​യ​മാ​വ​ലി മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു

ലണ്ടൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ എ​ട്ടാ​മ​ത് രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 15ന് ​സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ച് ന​ട​ത്തും. ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന്‍റെ പു​തു​ക്കി​യ നി​യ​മാ​വ​ലി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് വെ​രി റ​വ. ഡോ ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സ​ല​ർ വെ​രി റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ക​മ്മീ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി മാ​ത്യു, ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ൺ കു​ര്യ​ൻ, മ​ർ​ഫി തോ​മ​സ്, ക​ലോ​ത്സ​വം ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​മ്മി​ച്ച​ൻ ജോ​ർ​ജ്, മ​റ്റ് ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ല്ലാ റീ​ജി​യ​ണു​ക​ളി​ലും ഒ​രേ രീ​തി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മാ​വ​ലി​യും വി​ഷ​യ​ങ്ങ​ളും ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ചി​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വേ​ണ്ട മാ​റ്റ​ങ്ങ​ൾ പു​തു​ക്കി​യ നി​യ​മാ​വ​ലി​യി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 25ന് ​മു​മ്പ് ന​ട​ത്തേ​ണ്ട​താ​ണ്. ഓ​രോ റീ​ജി​യ​ണി​ൽ നി​ന്നും രൂ​പ​താ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ് ഒ​ക്ടോ​ബ​ർ 27ന് ​മു​മ്പ് രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റി​നെ അ​റി​യി​ക്കേ​ണ്ട​താ​ണ്. ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ൽ നി​ന്നും റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് രൂ​പ​താ​ത​ല മ​ത്സ​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​ത്. മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ത്തി​യി​രു​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന് ഈ ​വ​ർ​ഷം മു​ത​ൽ റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യി​ച്ചു വ​രു​ന്ന​വ​ർ​ക്കാ​ണ് രൂ​പ​താ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​ൻ സാ​ധി​ക്കു​ന്ന​ത്. ത​പാ​ൽ വ​ഴി​യു​ള്ള ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​പ്പാ​ർ​ക്കി ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തി​യ​തി ഒ​ക്‌​ടോ​ബ​ർ നാ​ലാ​ണ്. മ​ത്സ​ര​ത്തി​നു​ള്ള ഷോ​ർ​ട്ട് ഫി​ലിം ഒ​ക്‌​ടോ​ബ​ർ 12 രാ​ത്രി 12ന് ​മു​മ്പ് കി​ട്ടേ​ണ്ട​താ​ണ്. ക​ണ്ട​തും കേ​ട്ട​റി​ഞ്ഞ​തും പ​ഠി​ച്ച​തു​മാ​യ വി​ശ്വാ​സ​ത്തെ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ വ​ലി​യ ഒ​രു വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​നാ​ണ് നാം ​സാ​ക്ഷി​യാ​വു​ക. ന​മ്മു​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന വി​ശ്വാ​സ​ത്തെ ഒ​ട്ടും കു​റ​വ് കൂ​ടാ​തെ വ​രും ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​രോ വ​ർ​ഷ​വും ബൈ​ബി​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ ന​ട​ത്തു​ക. രൂ​പ​താ ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്ലാ​വ​ർ​ഷ​വും ബൈ​ബി​ൾ ക​ലോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​ക. ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ നി​യ​മാ​വ​ലി​യും വി​ഷ​യ​ങ്ങ​ളും അ​റി​യു​ന്ന​തി​നാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ്‌ വെ​ബ്സൈ​റ്റി​ൽ സ​ന്ദ​ർ​ശി​ക്കു​ക. ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് പി​ആ​ർ​ഒ ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു . https://smegbbiblekalotsavam.com/?page_id=1778


ജോർജിയ മെ​ലോ​ണി​യുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫ്രെ​ഡ​റി​ക് മേ​ർ​ട്സ്

റോം: ​ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി​യു​മാ​യി ജ​ർ​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മേ​ർ​ട്സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷ​മു​ള്ള മേ​ർ​ട്സി​ന്‍റെ ആ​ദ്യ ഇ​റ്റാ​ലി​യ​ന്‍ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വി​ഷ​യ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി​യു​ള്ള ച​ര്‍​ച്ച​യാ​ണ് ഇ​രു​വ​രും ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, വ​ല​തു​പ​ക്ഷ ഫ്രാ​റ്റെ​ല്ലി ഡി ​ഇ​റ്റാ​ലി​യ പാ​ര്‍​ട്ടി​യു​ടെ നേ​താ​വു​കൂ​ടി​യാ​യ ജോ​ര്‍​ജി​യ മെ​ലോ​ണി​യു​മാ​യി മേ​ർ​ട്സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. കൂ​ടി​ക്കാ​ഴ്ച ജ​ര്‍​മ​ന്‍ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ യൂ​റോ​പ്യ​ന്‍ വി​രു​ദ്ധ തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് മെ​ലോ​ണി​യു​ടെ ചെ​റി​യ സ​ഖ്യ പ​ങ്കാ​ളി​യാ​യ യാ​ഥാ​സ്ഥി​തി​ക ഫോ​ര്‍​സ ഇ​റ്റാ​ലി​യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ന്‍റോ​ണി​യോ ത​ജാ​നി പ​റ​ഞ്ഞ​ത്. കൂ​ടി​ക്കാ​ഴ്ച ആ​ശ​ങ്കാ​ജ​ന​കം എ​ന്ന് മെ​ലോ​ണി​യു​ടെ ഫ്രാ​റ്റെ​ല്ലി ഡി ​ഇ​റ്റാ​ലി​യ പാ​ര്‍​ട്ടി​യി​ലെ ഇ​റ്റ​ലി​യി​ലെ യൂ​റോ​പ്യ​ന്‍ കാ​ര്യ മ​ന്ത്രി ടോ​മാ​സോ ഫോ​ട്ടി എ​ന്നും വി​ശേ​ഷി​പ്പി​ച്ചു. ഒ​രു സ​ര്‍​ക്കാ​രി​നെ​യ​ല്ല, ഒ​രു രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ, അ​ധ​നി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ന്‍ ജ​ര്‍​മ​നി അ​തി​ര്‍​ത്തി പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ജ​ര്‍​മ​നി​യു​ടെ ക​ര്‍​ശ​ന​മാ​യ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ളെ ഓ​സ്ട്രി​യ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.


യു​കെ ഏ​ഷ്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ: അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി

ല​ണ്ട​ൻ: യു​കെ ഏ​ഷ്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ചി​ത്ര​ത്തി​നു​ള്ള "ടം​ഗ്സ് ഓ​ൺ ഫ​യ​ർ ഫ്ലെ​യിം' അ​വാ​ർ​ഡ് മ​ല​യാ​ളി​ക്ക്. ഡോ. ​രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്ത "സ്ലെ​വ്സ് ഓ​ഫ് ദ ​എം​പ​യ​ർ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്കാ​ണ് രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. യു​കെ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഈ ​മാ​സം ഒ​ന്ന് മു​ത​ൽ പ​ത്തു​വ​രെ നീ​ണ്ടു​നി​ന്ന ഇ​രു​പ​ത്തി​യേ​ഴാ​മ​ത് ടം​ഗ്സ് ഓ​ൺ ഫ​യ​ർ ഫ്ലേ​യിം ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. 1997ൽ ​സ്ഥാ​പി​ത​മാ​യ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ടം​ഗ്സ് ഓ​ൺ ഫ​യ​ർ സി​നി​മ മേ​ഖ​ല​യി​ൽ ലിം​ഗാ​ധി​ഷ്ഠി​ത സ​മ​ത്വ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​വ​രു​ടെ വേ​ദി കൂ​ടി​യാ​ണ്. യു​കെ​യി​ലു​ട​നീ​ളം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 27ാമ​ത് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ തീം "​ആ​ഗ്ര​ഹ​വും, അ​വ​കാ​ശ​വും' എ​ന്ന​താ​യി​രു​ന്നു. മു​ൻ​നി​ര ക​ലാ​കാ​ര​ന്മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ടം​ഗ്സ് ഓ​ൺ ഫ​യ​ർ നി​ല​കൊ​ള്ളു​ന്നു. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ ഭ​രി​ച്ചി​രു​ന്ന ഡ​ച്ച് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോം അ​ല​ക്കി വെ​ളു​പ്പി​ക്കു​വാ​നാ​യി തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ​ത്തി​ച്ച വ​ണ്ണാ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ആ​ണ് സ്ലെ​വ്സ് ഓ​ഫ് ദി ​എം​പ​യ​ർ. അ​ക്കാ​ല​ഘ​ട്ട​ത്തി​ന്‍റെ നി​റ​വും മ​ണ​വും ത​നി​മ​യും ശ​ബ്ദ​വും വേ​ഷ​വും ഭാ​ഷ​യും വ​രെ ഒ​ട്ടും ചോ​രാ​തെ, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റെ പ​രി​ശ്ര​മി​ച്ചി​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ളെ അ​ഭ്ര​പാ​ളി​യി​ൽ പ​ക​ർ​ത്താ​ൻ അ​നു​മ​തി കി​ട്ടി​യ​തെ​ന്നും ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ദീ​ർ​ഘ​മാ​യ സ​മ​യ​മെ​ടു​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. രാ​ജേ​ഷ് ജെ​യിം​സ് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ച​ല​ച്ചി​ത്ര​കാ​ര​നും ച​ല​ച്ചി​ത്ര ഗ​വേ​ഷ​ക​നു​മാ​ണ്. 2017ൽ ​രാ​ജേ​ഷ് റി​യാ​ദ് വാ​ഡി​യ പു​ര​സ്‌​കാ​ര സ​മി​തി​യു​ടെ ഇ​ന്ത്യ​യി​ലെ "ബെ​സ്റ്റ് എ​മേ​ർ​ജിം​ഗ് ഫി​ലിം മേ​ക്ക​ർ' പു​ര​സ്‌​കാ​രം നേ​ടി​യി​രു​ന്നു. 2018ൽ ​മും​ബൈ​യി​ലെ കാ​ശി​ഷ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്വി​യ​ർ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘നേ​ക്ക​ഡ് വീ​ൽ​സ്' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള കെ​എ​ഫ് പാ​ട്ടീ​ൽ യൂ​ണി​റ്റി ഇ​ൻ ഡൈ​വേ​ഴ്‌​സി​റ്റി പു​ര​സ്‌​കാ​ര​വും 2020ൽ ​ഇ​ൻ ത​ണ്ട​ർ ലൈ​റ്റ്നിം​ഗ് ആ​ൻ​ഡ് റെ​യി​ൻ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് ഇം​ഗ്ലി​ഷ് അ​ധ്യാ​പ​ക​നാ​യ ഡോ. ​രാ​ജേ​ഷ്, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട് എ​ളു​ക്കു​ന്നേ​ൽ ജെ​യിം​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ മെ​റി​ൻ സാ​റാ കു​ര്യ​ൻ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് അ​സി. പ്ര​ഫ​സ​റാ​ണ്. മ​ക​ൻ നെ​യ്ത​ൻ. ഡോ​ക്യു​മെ​ന്‍റ​റി​ക​ളെ ഏ​റെ പ്ര​ണ​യി​ക്കു​ന്ന ക​ലാ​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​രാ​ജേ​ഷ് ജെ​യിം​സി​ന് അ​ധ്യാ​പ​ന​വും ഡോ​ക്യു​മെ​ന്‍റ​റി​യും ഒ​രു​മി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​വാ​നാ​ണ് താ​ത്പ​ര്യം.


ബി​ബി​സി ടി​വി ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം നി​ർ​ത്തു​ന്നു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ​ബ്ലി​ക് സ​ർ​വീ​സ് ബ്രോ​ഡ്കാ​സ്റ്റ​റാ​യ ബി​ബി​സി​യു​ടെ എ​ല്ലാ ചാ​ന​ലു​ക​ളും 2030 ക​ളോ​ടെ സം​പ്രേ​ഷ​ണം നി​ർ​ത്തു​മെ​ന്നും ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​ത്ര​മാ​യി മാ​റു​മെ​ന്നും ബി​ബി​സി മേ​ധാ​വി ടിം ​ഡേ​വി. മാ​ധ്യ​മ​രം​ഗ​ത്തെ അ​ധി​കാ​യ​രാ​യ ബി​ബി​സി​യു​ടെ പ​ര​മ്പ​രാ​ഗ​ത പ്ര​ക്ഷേ​പ​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി ഇ​ന്‍റ​ർ​നെ​റ്റി​ലേ​ക്ക് മാ​ത്ര​മാ​യി പ്ര​വ​ർ​ത്ത​നം മാ​റ്റു​മെ​ന്നാ​ണു പ്ര​ഖ്യാ​പ​നം. 2024 ജ​നു​വ​രി എ​ട്ടു മു​ത​ൽ ബി​ബി​സി സാ​റ്റ​ലൈ​റ്റു​ക​ളി​ലെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​ഫ​നി​ഷ​ൻ (എ​സ്ഡി) ഉ​പ​ഗ്ര​ഹ പ്ര​ക്ഷേ​പ​ണ​ങ്ങ​ൾ​ക്ക് പ​ക​രം ഹൈ ​ഡെ​ഫ​നി​ഷ​ൻ(​എ​ച്ച്ഡി) പ​തി​പ്പു​ക​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.1922 ലാ​ണു ബി​ബി​സി സ്ഥാ​പി​ത​മാ​യ​ത്. 1927ലെ ​പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പ്ര​വ‌​ർ​ത്ത​ന​മാ​രം​ഭി​ച്ചു. 21,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ബി​ബി​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.


അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച സാം ​ചെ​റി​യാ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ഡ​ബ്ലി​ൻ: ഫി​ൻ​ഗ്ലാ​സി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി സാം ​ചെ​റി​യാ​ൻ ത​റ​യി​ലി​ന്‍റെ(50) സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​ഡ​ബ്ലി​ൻ ഡാ​ർ​ഡി​സ്ടൗ​ണി​ൽ (കെ67 ​എ​ച്ച്പി26) സം​സ്കാ​രം ന​ട​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ 3.30 വ​രെ റാ​ത്ത്മൈ​ൻ​സ് സെ​ൻ​മേ​രി​സ് കോ​ള​ജ് ചാ​പ്പ​ലി​ൽ(D06 CH79) പൊ​തു​ദ​ർ​ശ​ന​വും ഫ്യൂ​ണ​റ​ൽ സ​ർ​വീ​സും ന​ട​ക്കും. വി.​ഒ. ചെ​റി​യാ​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​നാ​യ സാം ​സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അം​ഗ​മാ​ണ്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക കാ​യി​ക​രം​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​ന്ന ചെ​റി​യാ​ന്‍റെ വി​യോ​ഗം മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ഭാ​ര്യ ബി​ന്ദു. മ​ക്ക​ൾ: ഷെ​ർ​ലി​ൻ, ആ​ർ​ലി​ൻ, കെ​വി​ൻ, ആ​ഷ്ലി​ൻ.


ല​യ​യ്ക്കും കു​ടും​ബ​ത്തി​നും സ്നേ​ഹ​ത​ണ​ലാ​യി സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി വാ​ട്ട​ർ​ഫോ​ർ​ഡ്

വാ​ട്ട​ർ​ഫോ​ർ​ഡ്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്‌​ട​പ്പെ​ട്ട മേ​പ്പാ​ടി​യി​ലെ ജി​എ​സ്എ​സ് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ല​യ​യ്ക്കും കു​ടും​ബ​ത്തി​നും പു​തി​യൊ​രു ഭ​വ​നം എ​ന്ന സ്വ​പ്ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി വാ​ട്ട​ർ​ഫോ​ർ​ഡ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി. ഇ​ട​വ​കാം​ഗ​മാ​യ ആ​ഷ്ലി​ൻ ഡി​പി​ന്‍റെ പി​താ​വ് സ​ണ്ണി വ​ണ്ട​ന്നൂ​ർ പാ​ലാ​കു​ളി​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഏ​ഴ് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഏ​ക​ദേ​ശം 18 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ പു​തി​യ ഭ​വ​നം നി​ർ​മി​ക്ക​പ്പെ​ട്ട​ത്. "ക​രു​ണ​യ​ല്ലി​ത് ക​ട​മ​യാ​ണ്' എ​ന്ന ആ​ശ​യ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ജോ​മോ​ൻ കാ​ക്ക​നാ​ട്ട​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഒ​രു​മ​യോ​ടെ ഒ​ന്നു​ചേ​ർ​ന്ന​തോ​ടെ ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. ജോ​മോ​ന​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ലി​ൽ​നി​ന്നും രൂ​പീ​ക​രി​ച്ച 12 അം​ഗ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലൂ​യി​സ്, ടോം, ​ടെ​ഡി, ജോ​സ്മോ​ൻ, ജോ​ജോ, സൈ​ജു, എ​ബി, ലി​ന​റ്റ്, മ​നോ​ജ്, അ​മി​ത്, രേ​ഖ, സൗ​മ്യ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ജോ​മോ​ന​ച്ച​ൻ കൈ​മാ​റി. മാ​ന​ന്ത​വാ​ടി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ദു​രി​തം അ​നു​ഭ​വി​ച്ച ഒ​രു കു​ടും​ബ​ത്തി​ന് ഭ​വ​ന​മൊ​രു​ക്കി​യ സെ​ന്‍റ് മേ​രി​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ജോ​മോ​ന​ച്ച​ൻ പ്ര​ശംസി​ച്ചു. ഉ​ദാ​ര​ത​യും ആ​ത്മാ​ർ​ഥ​ത​യും നി​റ​ഞ്ഞ ഇ​ട​വ​കാ സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണം കൊ​ണ്ട് മാ​ത്ര​മാ​ണ് ഈ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധ്യ​മാ​ക്കി​യ​തെ​ന്നും ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ​യും പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യി ഈ ​സ്നേ​ഹ​ഭ​വ​നം നി​ല​കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത

റോം: ​വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഒ​ക്‌​ടോ​ബ​റോ‌​ടെ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഗാ​ർ​ഡ ത​ടാ​കം, മി​ലാ​ൻ, വെ​നീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വ​ട​ക്ക​ൻ ഇ​റ്റ​ലി​ സഞ്ചാരികളുടെ പ്രി​യ​പ്പെ​ട്ട ഇടമാണ്. പുതിയ തീരുമാനം സഞ്ചാരികളെ വലയ്ക്കും. ‌ താ​ഴ്‌​വ​ര​യി​ലെ വാ​യുമ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി. ജ​ന​സാ​ന്ദ്ര​ത, വ്യ​വ​സാ​യം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ കാ​ര​ണം ഈ ​മേ​ഖ​ല​യി​ൽ വാ​യുമ​ലി​നീ​ക​ര​ണം രൂക്ഷമാണ്.


യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ "ന​ഴ്സ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ' ഇ​ന്ന് ഹാ​ർ​ലോ​യി​ൽ

ഹാ​ർ​ലോ: യു​ക്മ നേ​ഴ്സ​സ് ഫോ​റ​മും യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ന​ഴ്സ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ ഇ​ന്ന് ഹാ​ർ​ലോ​യി​ൽ ന​ട​ക്കും. യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​താ തോ​ട്ടം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. യു​കെ​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​രു​ളു​ന്ന ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ൽ​സി​നെ അ​ണി​നി​ര​ത്തി​യും അ​നു​മോ​ദി​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന് ഹാ​ർ​ലോ, ഔ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ച​ർ​ച്ച്‌ ഹാ​ൾ വേ​ദി​യാ​കും. യു​കെ​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും എ​ൻ​എം​സി ര​ജി​സ്ട്രേ​ഷ​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ൺ ഉ​ണ്ടാ​യി​രി​ക്കെ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും, ഇ​ന്‍റ​ർ​വ്യൂ, ജോ​ലി ക​യ​റ്റം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ദ​ഗ്ധ സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ യു​ക്മ​യു​ടെ ബാ​ന​റി​ൽ ഏ​റ്റ​വും വ​ലി​യ നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നും യു​ക്മ നേ​ഴ്സ​സ് ഫോ​റം അ​ഭി​കാ​മ്യ​മാ​ണ്‌. അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ന്ന​താ​ണ്. ​രാ​വി​ലെ 8.45ന് ​രെ​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. 9.15ന് ​പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട​ലും ഒ​മ്പ​ത​ര​യോ​ടെ നേ​ഴ്സ​സ് ദി​നാ​ഘോ​ഷ ഉ​ദ്ഘാ​ട​ന ക​ർ​മ​വും തു​ട​ർ​ന്ന് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. പ്രഫ​ഷ​ണ​ൽ ഡെ​വ​ല​പ്പ്മെന്‍റ്, അ​റി​വ് മെ​ച്ച​പ്പെ​ടു​ത്ത​ൽ, നെ​റ്റ്‌​വ​ർ​ക്കിം​ഗ് അ​വ​സ​ര​ങ്ങ​ൾ, ക​രി​യ​ർ മു​ന്നേ​റ്റം, ക​ലാ​പ​രി​പാ​ടി​ക​ൾ, ഡിജെ, കമ്യൂ​ണി​റ്റി ബി​ൽ​ഡിംഗ് ഒ​പ്പം വി​ജ്ഞാ​ന​പ്ര​ദ​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും വി​നോ​ദ​പ​ര​വും പ്രൗ​ഢ​വു​മാ​യ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​മാ​ണ് യുഎ​ൻഎ​ഫ് ഒ​രു​ക്കു​ന്ന​ത്‌. യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണി​ന്‍റെ​യും യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ർ​ലോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സം​ഘാ​ട​ക സ​മി​തി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ ജോർജ് 07574674480, ഷിന്‍റോ സ്കറിയ 07459134878. വേദി: Church of Our Lady of Fatima, The Presbytery, Howard Way, Harlow, CM20 2NS.


ബ​ക്കി​ഗ്ഹാം പാ​ല​സ് ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ൽ അ​തി​ഥി​യാ​യി മ​ല​യാ​ളി ന​ഴ്‌​സ് പ്ര​ബി​ൻ ബേ​ബി

ല​ണ്ട​ൻ: അ​ന്ത​രാ​ഷ്‌​ട്ര ന​ഴ്സിം​ഗ് ദി​ന​ത്തി​ൽ ഇ​ര​ട്ടി മ​ധു​ര​വു​മാ​യി സ്റ്റീ​വ​നേ​ജി​ൽ നി​ന്നു​ള്ള മ​ല​യാ​ളി ന​ഴ്‌​സ് പ്ര​ബി​ൻ ബേ​ബി. സ്റ്റീ​വ​നേ​ജി​ലെ ഈ​സ്റ്റ് ആ​ൻ​ഡ് നോ​ർ​ത്ത് ഹേ​ർ​ട്ഫോ​ർ​ഡ്ഷ​യ​ർ എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള ലി​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ്‌ ന​ഴ്‌​സാ​യ പ്ര​ബി​ൻ ബേ​ബി​ക്കാ​ണ് ബ​ക്കി​ഗ്ഹാം പാ​ല​സ് ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ൽ അ​തി​ഥി​യാ​യി പ്ര​വേ​ശ​നം കി​ട്ടി​യ​ത്. സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​വും മു​ൻ ഭാ​ര​വാ​ഹി​യു​മാ​ണ് പ്ര​ബി​ൻ. ആ​തു​ര സേ​വ​ന രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നും അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ലേ​ക്ക് പ്ര​ബി​ന്‍റെ പേ​ര് ട്ര​സ്റ്റ് നി​ർ​ദേ​ശി​ച്ച​തും പ്ര​ത്യേ​ക​മാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട​തും. ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ൽ ആ​തി​ഥേ​യ സം​ഘ​ത്തി​ൽ ചാ​ൾ​സ് രാ​ജാ​വ്, രാ​ജ്ഞി കാ​മി​ല, രാ​ജ​കു​മാ​രി ആ​നി, പ്രി​ൻ​സ് എ​ഡ്‌​വേ​ർ​ഡ്, എ​ഡി​ൻ​ബ​ർ​ഗ് ആ​ൻ​ഡ് ഗ്ലോ​സ്റ്റ​ർ ഡ​ച്ച​സ് സോ​ഫി തു​ട​ങ്ങി​യ രാ​ജ കു​ടും​ബ​ത്തി​ലെ ഉ​ന്ന​ത വ്യ​ക്തി​ക​ൾ നേ​തൃ​ത്വം വ​ഹി​ച്ചു. ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രു​മാ​യ നി​ര​വ​ധി പ്ര​മു​ഖ​ർ ഗാ​ർ​ഡ​ൻ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് ന​ന്ദി പ​റ​യു​ന്ന​തി​നും അ​വ​രു​ടെ പൊ​തു​സേ​വ​ന​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ന്ന​തി​ക്കു​ന്ന​തി​നു​മാ​യി 1860 മു​ത​ൽ രാ​ജ​കു​ടും​ബം ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​ക​ൾ വ​ർ​ഷം തോ​റും ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഗാ​ർ​ഡ​ൻ പാ​ർ​ട്ടി ദി​ന​ങ്ങ​ളി​ൽ ഉ​ച്ച ക​ഴി​ഞ്ഞു മൂ​ന്നി​ന് കൊ​ട്ടാ​ര ക​വാ​ട​ങ്ങ​ൾ തു​റ​ക്കു​ക​യും അ​തി​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. അ​തി​ഥി​ക​ളു​ടെ പ്ര​വേ​ശ​നം തു​ട​ങ്ങി ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം രാ​ജ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ എ​ത്തു​ക​യും സൈ​നി​ക ബാ​ൻ​ഡ് ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് പ​രി​പാ​ടി ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് രാ​ജ കു​ടും​ബം അ​തി​ഥി​ക​ളെ നേ​രി​ൽ​ക്കാ​ണു​വാ​ൻ സ​മ​യം ക​ണ്ടെ​ത്തും. ഗാ​ർ​ഡ​ൻ പാ​ർ​ട്ടി​യി​ൽ സാ​ധാ​ര​ണ ന​ൽ​കു​ന്ന​ത് ചാ​യ, സാ​ൻ​ഡ്‌​വി​ച്ചു​ക​ൾ, ക്രീ​മും ജാ​മും ചേ​ർ​ത്ത റൊ​ട്ടി​ക​ൾ, വി​ക്ടോ​റി​യ സ്‌​പോ​ഞ്ച് കേ​ക്കു​ക​ൾ അ​ട​ക്കം ഇ​ന​ങ്ങ​ളാ​ണ്. പ​ല​പ്പോ​ഴും സ്വാ​ദി​ഷ്‌​ട​മാ​യ ക​സ്റ്റാ​ർ​ഡ് നി​റ​ച്ച പൈ, ​മി​നി​പൈ കൂ​ടാ​തെ മ​റ്റു ചെ​റു​പ​ല​ഹാ​ര​ങ്ങ​ളും ന​ല്ക​പ്പെ​ടാ​റു​ണ്ട്. കൊ​ട്ടാ​ര​ത്തി​ലെ പൂ​ന്തോ​ട്ട​ത്തി​ലി​രു​ന്ന് രാ​ജ​കു​ടും​ബ​ങ്ങ​ള​ട​ക്കം വി​ശി​ഷ്‌​ഠ വ്യ​ക്തി​കൊ​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​വാ​ൻ കി​ട്ടു​ന്ന അ​വ​സ​ര​മാ​ണ് മു​ഖ്യം. ഈ​സ്റ്റ് ആ​ൻ​ഡ് നോ​ർ​ത്ത് എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള സ്റ്റീ​വ​നേ​ജ് ലി​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ൽ നേ​ഴ്‌​സാ​യ പ്ര​ബി​ൻ ബേ​ബി തി​രു​വ​ല്ല സ്വദേശി​യാ​ണ്. യു​കെ​യി​ൽ എ​ത്തി അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ത​ന്നെ, ത​ന്‍റെ മി​ടു​ക്കും സം​ഘാ​ട​ക പാ​ഠ​വ​വും ന​ഴ്സിം​ഗ് മേ​ഖ​ല​ക​ളി​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും ട്ര​സ്റ്റി​ലും ശ്ര​ദ്ധേ​യ​മാ​ക്കു​വാ​ൻ പ്ര​ബി​നു ക​ഴി​ഞ്ഞി​രു​ന്നു. ന​വാ​ഗ​ത​രാ​യ ജോ​ലി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​ഹാ​യ​ത്തി​നും പ്ര​ശം​സ​നീ​യ​മാ​യ ത​ല​ത്തി​ൽ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ നേ​തൃ​ത്വ പാ​ഠ​വ​വും മ​ന​സി​ലാ​ക്കി ട്ര​സ്റ്റ് പ്ര​സ്തു​ത മേ​ഖ​ല​യി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​ക്കി ഉ​യ​ർ​ത്തി​യ പ്ര​ബി​ൻ, പേ​ഷ്യ​ന്‍റ് എ​ക്സ്പീ​രി​യ​ൻ​സ് ന​ഴ്സാ​യി​ട്ടാ​ണ് ജോ​ലി നോ​ക്കു​ന്ന​ത്. സ്റ്റീ​വ​നേ​ജി​ലെ ലി​സ്റ്റ​ർ ആ​ശു​പ​ത്രി​യി​ൽ കേ​ര​ള ദേ​ശീ​യോ​ത്സ​വ​മാ​യ തി​രു​വോ​ണം പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​നും അ​തി​നാ​യി വ​ർ​ഷ​ത്തി​ൽ ഒ​രു ദി​ന​വും വേ​ദി​യും ഒ​രു​ക്കു​വാ​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് സം​ഘ​ടി​പ്പി​ക്കു​വാ​നും സ​ദ്യ​യ​ട​ക്കം വി​ള​മ്പു​വാ​നും ക​ഴി​ഞ്ഞ​ത് പ്ര​ബി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്.


ലെ​സ്റ്റ​ർ സം​ഗീ​ത സ​ദ​സും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യും സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം 25ന്

ലെ​സ്റ്റ​ർ: ലെ​സ്റ്റ​റി​ലെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ലെ​സ്റ്റ​ർ സം​ഗീ​ത സ​ദ​സും ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം " സം​ഗീ​ത​സ​ന്ധ്യ 2025' ഈ ​മാ​സം 25ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ലെ​സ്റ്റ​റി​ലെ ബ്രൗ​ൺ​സ്റ്റോ​ണി​ലെ വെ​സ്റ്റ് സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കും. ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ യു​കെ​യി​ലെ സം​ഗീ​ത രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഗാ​യ​ക​രാ​യ അ​നീ​ഷ് ജോ​ൺ, ജി​ബി ഗോ​പാ​ല​ൻ, ദി​ലീ​പ്, ബാ​ബു, ആ​ദി​ൽ ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സി​ദ്ധ ഗാ​യ​ക​ൻ പി. ​ജ​യ​ച​ന്ദ്ര​ൻ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. റി​നു (കീ​ബോ​ർ​ഡ്), വി​ഷ്ണു​രാ​ജ് (വ​യ​ലി​ൻ), ആ​ദി​ൽ ബ​ഷീ​ർ (ഹാ​ർ​മോ​ണി​യം), സാ​ബു ജോ​സ് (ഗി​റ്റാ​ർ), ജോ​ർ​ജ് തോ​മ​സ് (ത​ബ​ല), പ്ര​ഫു​ൽ ജോ​ർ​ജ് (ഡ്രം) ​എ​ന്നി​വ​ർ വേ​ദി​യി​ൽ അ​ണി​നി​ര​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ സാ​ബു ജോ​സ് (07809211405), റ​ജി ന​ന്തി​കാ​ട്ട് (07852437505 ) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.


"റി​ഥം 25' നൃ​ത്ത സം​ഗീ​ത നി​ശ 31ന് ​ലി​വ​ർ​പൂ​ളി​ൽ

ലി​വ​ർ​പൂ​ൾ: യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക ന​ഗ​രം എ​ന്ന​റി​യ​പ്പെ​ടു​ന്ന ലി​വ​ർ​പൂ​ളി​ൽ റി​ഥം 25 എ​ന്ന പേ​രി​ൽ നൃ​ത്ത സം​ഗീ​ത നി​ശ സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 31 നാ​ണ് പ്ര​സ്തു​ത പ​രി​പാ​ടി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. യു​കെ​യി​ലെ സം​ഗീ​ത വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​ങ്ങ​ളും റി​ഥം യു​കെ ഷോ ​സാ​ര​ഥി​ക​ളു​മാ​യ ര​ഞ്ജി​ത്ത് ഗ​ണേ​ഷ് (ലി​വ​ർ​പൂ​ൾ), റോ​യ് മാ​ത്യു (മാ​ഞ്ച​സ്റ്റ​ർ), ഷി​ബു പോ​ൾ (മാ​ഞ്ച​സ്റ്റ​ർ), ജി​നി​ഷ് സു​കു​മാ​ര​ൻ (മാ​ഞ്ച​സ്റ്റ​ർ) എ​ന്നി​വ​രാ​ണ് ഈ ​ക​ലാ​സ​ന്ധ്യ​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും ഒ​പ്പം അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നും എ​ത്തു​ന്ന ക​ലാ​പ്ര​തി​ഭ​ക​ളും ലി​വ​ർ​പൂ​ളി​ലെ കാ​ർ​ഡി​ന​ൻ ഹെ​ന്ന​ൻ സ്കൂ​ളി​ലെ വ​മ്പ​ൻ സ്റ്റേ​ജി​ൽ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കും. മ​ല​യാ​ള​ത്തി​ലും ബോ​ളി​വു​ഡി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി‌​ട്ടു​ള്ള ച​ല​ച്ചി​ത്ര താ​രം ഡി​സ്നി ജെ​യിം​സ് ആ​ണ് മു​ഖ്യാ​തി​ഥി. യു​ക്മ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് വ​രാ​ക്കു​ടി, ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും അ​തി​ഥി​ക​ളാ​യെ​ത്തും. പരിപാടിയി​ലേ​ക്ക് എ​ല്ലാ ക​ലാ​പ്രേ​മി​ക​ളെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


വി​ന്‍​സി​യു​ടെ കു​ടും​ബ​ത്തി​ന് കെെ​ത്താ​ങ്ങാ​വാ​നൊ​രു​ങ്ങി ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹം

ഗ്ലോ​സ്റ്റ​ര്‍: അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ പ​ത​റി​പ്പോ​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് കെെ​ത്താ​ങ്ങാ​വാ​ൻ ഗ്ലോ​സ്റ്റ​ര്‍ മ​ല​യാ​ളി സ​മൂ​ഹം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​റി​ലെ സ്ട്രൗ​ഡി​ല്‍ താ​മ​സി​ച്ചി​രു​ന്ന വി​ന്‍​സി റി​ജോ മൂ​ന്ന് ചെ​റി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ത​നി​ച്ചാ​ക്കി യാ​ത്ര​യാ​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ന്‍​സ​ര്‍ ബാ​ധി​ച്ചി​രു​ന്ന വി​ന്‍​സി ത​ന്‍റെ ശാ​രീ​രി​ക വേ​ദ​ന​ക​ളെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് നേ​രി​ട്ട​ത്. അ​സു​ഖ​ങ്ങ​ളെ​ല്ലാം മാ​റി, ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ജീ​വി​തം സാ​ധ്യ​മാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വി​ന്‍​സി​യും കു​ടും​ബ​വും. ഏ​ക​ദേ​ശം ര​ണ്ട് വ​ര്‍​ഷം മു​മ്പ് മാ​ത്രം യു​കെ​യി​ല്‍ എ​ത്തി​യ വി​ന്‍​സി​യും കു​ടും​ബ​വും ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് പു​ല​ര്‍​യി​രു​ന്ന​ത്. സ്ട്രൗ​ഡി​ലെ സ്‌​കൂ​ളി​ല്‍ ഒ​ന്പ​ത്, എ​ട്ട്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ന്‍​സി​യു​ടെ മ​ക്ക​ളാ​യ അ​ന്ന​യും ഏ​ഞ്ച​ലും ആ​ഗ്ന‌​യും. ത​ന്‍റെ ശാ​രീ​രി​ക വേ​ദ​ന​യേ​ക്കാ​ള്‍ വി​ന്‍​സി​യി​യെ അ​ല​ട്ടി​യി​രു​ന്ന​ത് കു​ടും​ബ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. യു​കെ​യി​ലേ​ക്ക് വ​രു​ന്ന​തി​നു വേ​ണ്ടി​യെ​ടു​ത്ത ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​കു​ടും​ബം വീ​ണ്ടും പ​രീ​ക്ഷ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. തു​ട​ര്‍​ന്ന് ചി​കി​ത്സ​യ്ക്കാ​യും നാ​ട്ടി​ലേ​ക്കു​ള്ള അ​നു​ബ​ന്ധ യാ​ത്ര​ക​ള്‍​ക്കാ​യും ക​ട​മാ​യും അ​ല്ലാ​തെ​യും വ​ലി​യൊ​രു തു​ക അ​വ​ര്‍​ക്ക് ക​ണ്ടെ​ത്തേ​ണ്ടി വ​ന്നു. വി​ന്‍​സി​യെ ന​ഷ്ട​പ്പെ​ട്ട തീ​രാ​വേ​ദ​ന​ക്കൊ​പ്പം തു​ട​ര്‍​ന്നു​ള്ള അ​വ​രു​ടെ യു​കെ ജീ​വി​ത​വും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്നു. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് വി​ന്‍​സി‌​യു​ടെ കു​ടും​ബ​ത്തെ ചേ​ര്‍​ത്തു​പി​ടി​ക്കാ​ൻ ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​റി​ലെ മ​ല​യാ​ളി സ​മൂ​ഹം തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളും ഒ​രേ സ്വ​ര​ത്തോ​ടെ ഈ ​ദൗ​ത്വ​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​റി​ലെ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യും ജി​എം​എ, കെ​സി​എ, ജി​എം​സി​എ, കേ​ര​ളീ​യം മാ​ക് ചെ​ൽ​ട്ട​ൺ​ഹാം എ​ന്നി​ങ്ങ​നെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഒ​ത്തൊ​രു​മി​ച്ച് കു​ടും​ബ​ത്തി​നാ​യി കൈ​കോ​ര്‍​ക്കു​ക​യാ​ണ്. ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രി​സ് ച​ര്‍​ച്ച് വി​കാ​രി ഫാ. ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ തോ​മ​സ്, ബി​സ് പോ​ൾ മ​ണ​വാ​ള​ൻ, ലി​ജോ ജോ​ർ​ജ്, മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഫി​ലി​പ്പ് ക​ണ്ടോ​ത്ത്, ജി​ജി ജോ​ൺ, പി.​എ. വി​നോ​യ്, ലോ​റ​ൻ​സ് പെ​ല്ലി​ശേ​രി, ആ​ന്‍റ​ണി ജെ​യിം​സ്, ജെ​ഗി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഒ​രു മീ​റ്റിം​ഗ് കൂ​ടി​യി​രു​ന്നു. ച​ര്‍​ച്ച​യി​ല്‍ വി​ന്‍​സി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നും പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ടെ ഭാ​വി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വേ​ണ്ടി ഗ്ലോ​സ്റ്റ​ര്‍​ഷെ​യ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ഫ​ണ്ട് റേ​സിം​ഗ് ന​ട​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രും ഈ ​ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച്, ഗ്ലോ​സ്റ്റ​ർ​ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഗ്ലോ​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ര​ളീ​യം, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചെ​ൽ​ട്ട​ൺ​ഹാം എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.


യു​കെ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ളു​ടെ കു​ടും​ബ സം​ഗ​മം: ടി​ക്ക​റ്റ് പ്ര​കാ​ശ​നം ശനിയാഴ്ച

ബ​ർ​മിം​ഗ്ഹാം: യു​കെ​യി​ലെ 15 ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2025ന്‍റെ ​ടി​ക്ക​റ്റ് പ്ര​കാ​ശ​നം ശനിയാഴ്ച ​രാ​വി​ലെ 10ന് ​ബ​ർ​മിം​ഗ്ഹാമി​ൽ മാ​ർ അ​പ്രേം മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്കു ശേ​ഷം ന​ട​ക്കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീറോമ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് തോ​മ​സ് മൈ​ല​പ്പ​റ​മ്പി​ൽ, ക​ൺ​വീ​ന​ർ ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ, ഫാ. ​ജോ​ഷി കൂ​ട്ടും​ക​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി രാ​മ​ച​നാ​ട്ട്, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന ക്നാ​നാ​യ വൈ​ദി​ക​ർ, നി​ര​വ​ധി വി​ശ്വാ​സി​ക​ൾ, 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ലെ കൈ​ക്കാ​ര​ന്മാ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മെ​ഗാ സ്പോ​ൺ​സ​ർ, ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ, ഡ​യ​മ​ണ്ട് ഫാ​മി​ലി ടി​ക്ക​റ്റ്, പ്ലാ​റ്റി​നം ഫാ​മി​ലി ടി​ക്ക​റ്റ് എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്യും. ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ റെ​മി ജോ​സ​ഫ് പ​ഴ​യി​ട​ത്ത്, രജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ബി നെ​ടു​വാ​മ്പു​ഴ, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ടി​ക്ക​റ്റ് പ്ര​കാ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.​ഒ​ക്ടോ​ബ​ർ നാ​ലി​ന് ബ​ർ​മിംഗ്ഹാ​മി​ലെ ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെന്‍റ​റി​ലാ​ണ് വാ​ഴ്വ് 2025 ന​ട​ക്കു​ന്ന​ത്. കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ മെ​ത്ര​ന്മാ​രും, യു​കെ​യി​ലെ ക്നാ​നാ​യ വൈ​ദി​ക​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന​യോ​ടെ സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് യു​കെ​യി​ലു​ള്ള എ​ല്ലാ ക്നാ​നാ​യ മി​ഷ​നു​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. 15 ക്നാ​നാ​യ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള കൈ​ക്കാ​ര​ന്മാ​ർ, പാ​സ്റ്റ​ർ കൗ​ൺ​സി​ൽ, ഹെ​ഡ് ടീ​ച്ചേ​ഴ്സ് എ​ന്നി​വ​രി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​നാ​യി ന​ട​ക്കു​ന്ന​ത്.


കാ​ൻ​സ് ആ​ർ​ട്ട് ബി​നാ​ലെ​: മലയാളി അ​ന​ഖ നാ​യരെ തെരഞ്ഞെടുത്തു

കാ​ൻ​സ്: ഫ്രാ​ൻ​സി​ലെ കാ​നി​ൽ ന​ട​ക്കു​ന്ന 78ാമ​ത് കാ​ൻ​സ് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഈ മാസം 16 മു​ത​ൽ 18 വ​രെ ന​ട​ക്കു​ന്ന 2025ലെ ​കാ​ൻ​സ് ആ​ർ​ട്ട് ബി​നാ​ലെ​യി​ലേ​ക്ക് മ​ല​യാ​ളി ക​ലാ​കാ​രി​യാ​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ അ​ന​ഖ നാ​യ​ർ ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക​മെ​മ്പാ​ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ക​ലാ​കാ​ര​ന്മാ​രി​ൽ, അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ക മ​ല​യാ​ളി ക​ലാ​കാ​രി​യും, ഈ ​അ​ഭി​മാ​ന​ക​ര​മാ​യ ആ​ഗോ​ള പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന ചു​രു​ക്കം ചി​ല വ​നി​താ ക​ലാ​കാ​രി​ക​ളി​ൽ ഒ​രാ​ളു​മാ​ണ് അ​ന​ഖ. അ​ന​ഖ​യെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ ത​വ​ണയാണ് കാ​ൻ ആ​ർ​ട്ട് ബി​നാ​ലെ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്കു​ന്നത്. ക​ല​യും സാ​ങ്കേ​തി​ക​വി​ദ്യ​യും സു​ഗ​മ​മാ​യി സ​ന്തു​ലി​ത​മാ​ക്കു​ന്ന ഒ​രു ബ​ഹു​മു​ഖ പ്രഫ​ഷ​ണ​ലാ​ണ് അ​ന​ഖ നാ​യ​ർ. 15ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള​ത​ല​ത്തി​ൽ സ​ജീ​വ​മാ​യ ഒ​രു സ്ഥാ​പ​ന​മാ​യ ക​ലാ​തൃ​ഷ്ണ ആ​ർ​ട്സ് സെ​ന്‍ററിന്‍റെ (കെഎ​സി) സ്ഥാ​പ​ക​യും ആ​ർ​ട്ടി​സ്റ്റി​ക് ഡ​യ​റ​ക്ട​റു​മാ​ണ് അ​വ​ർ. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഒ​രു ന​ർ​ത്ത​കി​യും അ​വ​താ​ര​ക​യു​മാ​യ അ​ന​ഖ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡാ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്ട് കൗ​ൺ​സി​ൽ, അ​മേ​രി​ക്ക​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ആ​ർ​ട്സ് എ​ന്നി​വ​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ അം​ഗ​വും നാ​ഷ​ണ​ൽ ഡാ​ൻ​സ് കോ​ച്ച്സ് അ​വാ​ർ​ഡു​ക​ളി​ൽ 2025ലെ ​ഓ​ൾ​സ്റ്റാ​ർ ഡാ​ൻ​സ് കോ​ച്ച് നോ​മി​നി​യു​മാ​ണ്. അനഖയുടെ ക​ലാ​പ​ര​മാ​യ യാ​ത്ര​യ്ക്കൊ​പ്പം, യു​എ​സ്എ​യി​ലെ ഒ​രു പ്ര​മു​ഖ മ​ൾ​ട്ടി​നാ​ഷ​ണ​ൽ ന​ഴ്സ​റി​യി​ൽ പ്രി​ൻ​സി​പ്പ​ൽ എൻജിനിയ​റാ​യി ജോ​ലി ചെ​യ്യു​ന്നു.


രാ​ജു കു​ന്ന​ക്കാ​ടി​ന് പു​ര​സ്കാ​രം സ​മ​ര്‍​പ്പി​ച്ചു

ഏ​റ്റു​മാ​നൂ​ര്‍: സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ആ​റ​ന്മു​ള സ​ത്യ​വ്ര​ത​ന്‍ സ്മാ​ര​ക സാ​ഹി​ത്യ​അ​വാ​ര്‍​ഡ് അ​യ​ര്‍​ല​ൻ​ഡ് പ്ര​വാ​സി​യാ​യ രാ​ജു കു​ന്ന​ക്കാ​ടി​നു സ​മ​ര്‍​പ്പി​ച്ചു. കോ​ട്ട​യം മാ​റ്റൊ​ലി​ക്കു​വേ​ണ്ടി ര​ചി​ച്ച "ഒ​ലി​വ് മ​ര​ങ്ങ​ള്‍ സാ​ക്ഷി' എ​ന്ന നാ​ട​ക​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ​ത്. ജി. ​പ്ര​കാ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ലൈ​ബ്ര​റി ഹാ​ളി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം സി​നി​മാ സം​വി​ധാ​യ​ക​ന്‍ ദി​ലീ​പ് നാ​ട്ട​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വാ​ര്‍​ഡ് തു​ക​യാ​യ 25,000 രൂ​പ​യും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും രാ​ജു​വി​നു ന​ട​ന്‍ കോ​ട്ട​യം പു​രു​ഷ​ൻ സ​മ്മാ​നി​ച്ചു. ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ 2024 ലെ ​രാ​ജ​ന്‍ പി. ​ദേ​വ് പു​ര​സ്കാ​ര​വും ച​ട​ങ്ങി​ൽ രാ​ജു കു​ന്ന​ക്കാ​ടി​നു സ​മ​ര്‍​പ്പി​ച്ചു. കേ​ന്ദ്ര ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി ഏ​റ്റു​മാ​നൂ​ര്‍, കെ.​എം. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കാ​വ്യ​ധാ​ര, അ​ഡ്വ. കെ.​ആ​ര്‍. അ​നി​ല, രു​ഗ്മി​ണി വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


മാ​താ​വി​ലൂ​ടെ ഈ​ശോ​യി​ലേ​ക്കെ​ന്ന​താ​വ​ണം ന​മ്മു​ടെ ല​ക്ഷ്യം: മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്

ഡ​ബ്ലി​ൻ: മാ​താ​വി​ലൂ​ടെ ഈ​ശോ​യി​ലേ​ക്കെ​ന്ന​താ​വ​ണം ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്ന് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്. ന​മ്മു​ടെ കു​ടും​ബ​ത്തി​ലെ കു​റ​വു​ക​ൾ ആ​ദ്യം അ​റി​ഞ്ഞ് ന​മ്മു​ക്കാ​യി മ​ധ്യ​സ്ഥം വ​ഹി​ക്കു​ന്ന​യാ​ളാ​ണ് പ​രി​ശു​ദ്ധ അ​മ്മ​യെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. അ​യ​ർ​ല​ൻ​ഡി​ലെ നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ വി. ​കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്. പ​രി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പ​യു​ടെ മാ​തൃ​സ്നേ​ഹം ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​ഞ്ഞ ബി​ഷ​പ്, മാ​ർ​പാ​പ്പ​യു​ടെ ഓ​രോ വി​ദേ​ശ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ന്ന​തും പ. ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ബ​സ​ലി​ക്ക​യി​ലാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞു. അ​വ​സാ​നം പ. ​പി​താ​വി​ന്‍റെ അ​ന്ത്യ​വ​ശ്ര​മ​വും ആ ​മാ​തൃ​സ​ന്നി​ധി​യി​ലാ​യി. അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി. അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലേ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ഏ​ഴാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സാ​ന്നി​ധ്യം നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ​ത്തി. നോ​ക്ക് ബ​സ​ലി​ക്ക​യി​ലാ​ണ് ദി​വ്യ​ബ​ലി അ​ർ​പ്പ​ണം ന​ട​ന്ന​ത്. വി​ശ്വാ​സി​ക​ൾ നി​റ​ഞ്ഞ് ക​വി​ഞ്ഞ നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, മു​ൻ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റും എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ മു​ൻ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. ആ​ന്‍റ​ണി പെ​രു​മാ​യ​ൻ, തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബാ​ബു പ​ര​ത്തേ​പ​തി​ക്ക​യ്ക്ക​ൽ, റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ് ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​രും അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ചേ​ർ​ന്ന ഇ​രു​പ​ത്ത​ഞ്ചോ​ളം വൈ​ദീ​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. സ​ഭാ​യോ​ഗം സെ​ക്ര​ട്ട​റി ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ​യാ​യി​രു​ന്നു തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി. പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​ർ എ​ന്ന ജൂ​ബി​ലി 2025ന്‍റെ തീം ​ആ​യി​രു​ന്നു ഈ ​തീ​ർ​ഥാ​ട​ന​ത്തി​നും. സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം ഐ​റീ​ഷ് ക​മ്യൂ​ണി​റ്റി​ക്കും ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ലും ക്രി​സ്തീ​യ വി​ശ്വാ​സ​മേ​ഖ​ല​യി​ലും ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി​പ​റ​ഞ്ഞ് എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് നോ​ക്ക് അ​ന്താ​രാ​ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്‌​ട​ർ ഫാ. ​റി​ച്ചാ​ർ​ഡ് ഗി​ബോ​ൺ​സ് സം​സാ​രി​ച്ചു. ഈ ​വ​ർ​ഷം അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ബി​ഷ​പ് വി. ​കു​ർ​ബാ​ന ന​ൽ​കി. അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നു​മു​ള്ള അ​ൾ​ത്താ​ര ബാ​ല​ന്മാ​രും കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു. അ​ഞ്ച് കു​ട്ടി​ക​ളു​ള്ള സോ​ർ​ഡ്സി​ലെ ദി​ലീ​പ് മാ​ത്യു സൗ​മ്യാ ജോ​സ് ദ​മ്പ​തി​ക​ളേ​യും ഡെ​റി​യി​ൽ നി​ന്നു​ള്ള ജി​ബി​മോ​ൻ ജോ​സ് അ​നു​ഗ്ര​ഹ തോ​മ​സ് ദ​മ്പ​തി​ക​ളേ​യും ത​ദ്ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ച്ചു. ഓ​ൾ അ​യ​ർ​ല​ൻ​ഡ് കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ നാ​ലാം ക്ലാ​സു​കാ​രാ​യ ഐ​റി​ൻ ലി​ജോ (വാ​ട്ട​ർ​ഫോ​ർ​ഡ്), അ​മോ​സ് ഷാ​ജി (ബെ​ൽ ഫാ​സ്റ്റ്), നാ​ത​ൻ സി​ജു (ലി​മെ​റി​ക്ക്), ഏ​ഴാം ക്ലാ​സു​കാ​രാ​യ ജോ​നാ മേ​രി ജി​യോ (ഗാ​ൽ​വേ), ജോ​ഹാ​ൻ ജേ​ക്ക​ബ് അ​ബി​ൻ (സോ​ർ​ഡ്സ്), എ​വി​ലി​ൻ ജി​നേ​ഷ് (ഫി​ബ്സ്ബ​റോം), ജോ​യ​ൽ വ​ർ​ഗീ​സ് (ബ്രേ), ​പ​ത്താം ക്ലാ​സു​കാ​രാ​യ ഐ​ലി​ൻ റോ​സ് ജെ​യ്സ് (റ്റു​ള്ളു​മോ​ർ), അ​ന്ന ജെ​സ്റ്റി​ൻ (ലി​മെ​റി​ക്ക്), ഡാ​നി​യ ഡി​ലോ​ൺ (കി​ൽ​ക്കെ​നി), പ​ത്ര​ണ്ടാം ക്ലാ​സു​കാ​രാ​യ എ​മ്മാ​നു​വേ​ൽ ജി​സ് (റ്റു​ള്ളു​മോ​ർ), റൈ​യാ​ന റി​ജു (ഡെ​റി), ആ​ൽ​ബി​യ മാ​ർ​ട്ടി​ൻ (സോ​ർ​ഡ്സ്) എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം അ​യ​ർ​ല​ൻ​ഡി​ലെ ലീ​വിം​ഗ് സേ​ർ​ട്ട് പ​രീ​ക്ഷ​ക​ളി​ലും നോ​ർ​ത്തേ​ൻ അ​യ​ർ​ല​ൻ​ഡി​ലെ, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡും ബി​ഷ​പ് വി​ത​ര​ണം ചെ​യ്തു. അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​ർ ലീ​വിം​ഗ് സേ​ർ​ട്ട്: മൈ​ക്കി​ൾ സു​നി​ൽ (ബ്യൂ​മൗ​ണ്ട്), എ ​ലെ​വ​ൽ: അ​ല​ക്സ് ഷാ​ജി (ബെ​ൽ ഫാ​സ്റ്റ്), ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ ഇ​വ ജോ​യ​ൽ പ്രി​ൻ​സ് (കാ​സി​ൽ​ബാ​ർ), എ​ൽ​സ സു​മോ​ദ് (നാ​സ്), ജോ​യ​ൽ വ​ർ​ഗീ​സ് (ബ്രേ), ​ഇ​മ്മാ​നു​വേ​ൽ സ​ക്ക​റി​യ (ലി​മ​റി​ക്ക്), നി​ഷ ജോ​സ​ഫ് (ഫി​ബ്സ്ബ​റോ) എ​ന്നി​വ​രും ബൈ​ബി​ൾ ക്വി​സ് നാ​ഷ​ണ​ൽ ഗ്രാ​ന്‍റ് ഫി​നാ​ല​യി​ൽ വി​ജ​യി​ക​ളാ​യ കാ​സി​ൽ​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​ർ (ഒ​ന്നാം സ്ഥാ​നം), ഫി​ബ്സ്ബ​റോ (ര​ണ്ടാം സ്ഥ​നം), റ്റു​ള്ളു​മോ​ർ (മൂ​ന്നാം സ്ഥാ​നം) ടീ​മു​ക​ളും ബി​ഷ​പി​ൽ നി​ന്ന് ടോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി. കു​ർ​ബാ​ന​യ്ക്കു ശേ​ഷം അ​യ​ർ​ല​ൻ​ഡി​ലെ മ​ണ്ണി​ൽ മാ​ർ​തോ​മ്മാ ന​സ്രാ​ണി​ക​ളു​ടെ വി​ശ്വാ​സം പ്ര​ഘോ​ഷി​ച്ച്, കൊ​ടി​ക​ളും പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും നൂ​റു​ക​ണ​ക്കി​നു മു​ത്തു​കു​ട​ക​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​ണി​നി​ര​ന്നു. ലൂ​ക്ക​ൻ കു​ർ​ബാ​ന​സെ​ന്‍റ​ർ ഒ​രു​ക്കി​യ കേ​ര​ള ത​നി​മ​യാ​ർ​ന്ന ചെ​ണ്ട​മേ​ളം പ്ര​ദ​ക്ഷി​ണ​ത്തി​നു കൂ​ടു​ത​ൽ മി​ക​വേ​കി. ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ് ടീ​ഷ​ർ​ട്ട് ധ​രി​ച്ച് പ​താ​ക​ക​ളു​മാ​യി പ​താ​ക​യേ​ന്തി​യ കു​ഞ്ഞു മി​ഷ​ന​റി​മാ​രും സീ​റോ​മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് പ​താ​ക​ക​ളേ​ന്തി യു​വ​ജ​ന​ങ്ങ​ളും സെ​റ്റു സാ​രി​യും മ​രി​യ​ൻ പ​താ​ക​ക​ളു​മാ​യി മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​രും കൊ​ടി​ക​ളേ​ന്തി​യ കു​ട്ടി​ക​ളും കേ​ര​ള ത​നി​മ​യി​ൽ മു​ണ്ടു​ടു​ത്ത് മു​ത്തു​കു​ട​ക​ളു​മാ​യി പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​രും അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നെ​ത്തി​യ അ​ൾ​ത്താ​ര​ശു​ശ്രൂ​ഷ​ക​രാ​യ കു​ട്ടി​ക​ളും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച വേ​ഷ​ത്തി​ൽ കു​ട്ടി​ക​ളും പ്ര​ദ​ക്ഷി​ണ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി. മാ​ലാ​ഖ​മാ​രു​ടേ​യും വി​ശു​ദ്ധ​രു​ടേ​യും വേ​ഷ​ത്തി​ൽ വ​ന്ന കു​ട്ടി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കേ​ര​ള സ​ഭ​യു​ടെ എ​ല്ലാ വി​ശു​ദ്ധ​രു​ടേ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം നോ​ക്കി​ലെ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കോ​ണ്ട് ജ​പ​മാ​ല ചൊ​ല്ലി നോ​ക്കി​ലെ ബ​സ​ലി​ക്കാ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു. പ്ര​ദ​ക്ഷി​ണ​ത്തി​ന് ഗാ​ൾ​വേ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും ഡ​ബ്ലി​ൻ റീ​ജ​യ​ണും നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് സീ​റോ​മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്, ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ് കു​ട്ടി​ക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ ദി​വ്യ​ബ​ലി​യ​യും മാ​തൃ​സ്‌​നേ​ഹം വി​ളി​ച്ചോ​തി​യ സ​ന്ദേ​ശ​ങ്ങ​ളും പി​താ​വി​ന്‍റെ​യും ഇ​രു​പ​ത്ത​ഞ്ചോ​ളം വൈ​ദീ​ക​രു​ടെ സാ​ന്നി​ധ്യ​വും ഭം​ഗി​യാ​യും ചി​ട്ട​യാ​യും ആ​രാ​ധ​നാ​സ്തു​തി​ഗീ​ത​ങ്ങ​ളോ​ടെ വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്ന കേ​ര​ള​ത​നി​മ​യാ​ർ​ന്ന പ്ര​ദ​ക്ഷി​ണ​വും തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. 2026ലെ ​നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മേ​യ് ഒ​ന്പ​തി​ന് ന​ട​ക്കും. നോ​ക്കി​ൽ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും പ​തി​വ്പോ​ലെ സീ​റോ​മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.


കോ​ർ​ക്ക് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ക​മ്യൂ​ണി​റ്റി​ തി​രു​നാ​ൾ ആ​ഘോ​ഷം 18ന്

ഡ​ബ്ലി​ൻ: കോ​ർ​ക്ക് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ക​മ്യൂ​ണി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഈ മാസം 18ന് ന​ട​ക്കും. ഉ​ച്ച തി​രി​ഞ്ഞു 2.30ന് ഫാ. ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ കൊ​ടി​യു​യ​ർ​ത്തും. വി​ൽ​ട്ട​ൺ സെ​ന്‍റ് ജോ​സ​ഫ് ദൈ​വാ​ല​യ​ത്തി​ൽ പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​നാ​ൾ എ​ൽ​പി​ക്ക​ൽ എ​ന്നി​വ​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കും സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർലൻഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. കോ​ർ​ക്ക് ആ​ൻ​ഡ് റോ​സ്‌​സ് രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ ഫി​ൻ​റ​ൻ ഗാ​വി​ൻ തി​രു​നാ​ൾ തി​രു​ക്ക​ർമ​ങ്ങ​ളി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും പ​ങ്കെ​ടു​ക്കും. ഫാ. ​പോ​ൾ തെ​റ്റ​യി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ത്തും. ക​ഴു​ന്ന് നേ​ർ​ച്ച ന​ട​ത്താ​നും വി​ശു​ദ്ധ​രെ വ​ണ​ങ്ങു​വാ​നും ഉ​ള്ള പ്ര​ത്യേ​ക സൗ​ക​ര്യം ക്ര​മീ​ക​രി​ക്കും. ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം ന​ട​ത്തി​യ കു​ട്ടി​ക​ൾ തു​വെ​ള്ള വ​സ്ത്ര​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കും. റി​ഥം ചെ​ണ്ട​മേ​ളം ബാ​ലി​ന​സോ​ൾ, ഒ​രു​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ചെ​ണ്ട​മേ​ളം പ​ര​മ്പ​രാ​ഗ​ത കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തെ ഇ​മ്പ​മാ​ർ​ന്ന​താ​ക്കും. തി​രു​നാ​ളി​നു​വേ​ണ്ടി പ്ര​ത്യേ​കം തയാ​റാ​ക്കു​ന്ന സ്നേ​ഹ​വി​രു​ന്ന് സ്വീ​ക​രി​ച്ചു​കൊ​ണ്ട് സ​മു​ഹ​മൊ​ന്നാ​കെ സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും കൂ​ട്ടാ​യ്മ​യും പ​ങ്കു​വ​യ്ക്കും. കൈ​ക്കാ​ര​ൻ​മാ​രാ​യ സി​ബി​ൻ, സ​ജി, ജോ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും വി. ​തോ​മാ​സ്ലീ​ഹാ​യു​ടെ​യും വി. ​അ​ൽ​ഫോ​ൻ​സാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കാ​നും തു​ട​ർ​ന്ന് ന​ട​ത്തു​ന്ന സ്നേ​ഹ​വി​രു​ന്നി​ലും കൂ​ട്ടാ​യ്മ​യി​ലും പ​ങ്കു​ചേ​രു​വാ​നും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സീ​റോമ​ല​ബാ​ർ ച​ർ​ച്ച് ക​മ്യൂ​ണി​റ്റി ചാ​പ്ലി​ൻ ഫാ. ​ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ അ​റി​യി​ച്ചു.


കാ​ന്‍ ഫി​ലിം ഫെ​സ്റ്റിവ​ല്‍ ആ​രം​ഭി​ച്ചു

കാ​ന്‍: ലോ​ക​പ്ര​ശ​സ്ത​മാ​യ കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് കാ​നി​ല്‍ തു​ട​ക്ക​മാ​യി. അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്ക്, സി​നി​മാ ലോ​കം ഫ്ര​ഞ്ച് റി​വി​യേ​ര​യാ​യ കാ​നി​ല്‍ കു​ടി​യേ​റി. ലോ​ക​മെ​മ്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​താ​ക്ക​ളും, വി​ല്‍​പ​ന ഏ​ജ​ന്‍റു​മാ​രും, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രും ഒ​ത്തു​ചേ​രു​ന്ന കാ​ന്‍, ബി​ഗ് സ്ക്രീ​നി​ന്‍റെ ഒ​ളി​മ്പി​ക്സാ​ണ്. പു​തി​യ സി​നി​മ​ക​ള്‍ അ​വ​ത​ര​ണ​ത്തി​ലും അ​ഭി​ന​യ​ത്തി​ലും, ച​മ​യ​ത്തി​ലും ത​മ്മി​ല്‍ മാ​റ്റു​ര​ച്ച് ഒ​ടു​വി​ല്‍ ജേ​താ​വാ​യി സു​വ​ര്‍​ണ സ​മ്മാ​ന​മാ​യ പാം ​ഡി ഓ​ര്‍ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ന്‍ മ​ല്‍​സ​രി​യ്ക്കു​ക​യാ​ണ്. ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ല്‍ നി​ന്നും ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ എ​ത്തു​മ്പോ​ള്‍, പൂ​ര്‍​ത്തി​യാ​യ സി​നി​മ​ക​ളോ പാ​ക്കേ​ജു​ചെ​യ്ത പ്രൊ​ഡ​ക്ഷ​നു​ക​ളോ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വി​ല്‍​ക്കാ​ന്‍ ഇ​ട​പാ​ടു​കാ​ര്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യാ​ണ്. കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ​യും, ലോ​ക​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളു​ടെ ക​ഥ, അ​താ​യ​ത് ലോ​ക​ത്തി​ന്റെ ഭാ​വി​യു​ടെ വെ​ല്ലു​വി​ളി​ക​ളു​ടെ ക​ഥ, സി​നി​മാ സൃ​ഷ്ടി​ക​ളി​ലൂ​ടെ പ​റ​യാ​നു​ള്ള അ​തി​ന്റെ ക​ഴി​വി​നെ​യും ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​നം ’ഉ​ക്രെ​യ്ന്‍ ദി​നം’ എ​ന്ന ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. റ​ഷ്യ​യ്ക്കെ​തി​രാ​യ ഉ​ക്രെ​യ്നി​ന്റെ പോ​രാ​ട്ട​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് മൂ​ന്ന് ചി​ത്ര​ങ്ങ​ളു​ള്ള ഒ​രു പ്ര​ദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണ് 78ാമ​ത് കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച​ത്. യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ഹാ​രോ​വിം​ഗ് ഫ​സ്റ​റ് പേ​ഴ്സ​ണ്‍ ഡോ​ക്യു​മെ​ന്റ​റി​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ ബാ​ഫ്റ്റ അ​വാ​ര്‍​ഡ് ല​ഭി​ച്ചു. ‌യുക്രേനി​യ​ന്‍ പ്ര​സി​ഡ​ന്റി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ ഉ​യ​ര്‍​ച്ച​യെ പി​ന്തു​ട​രു​ന്ന ഒ​രു ജീ​വ​ച​രി​ത്ര​മാ​യ സെ​ലെ​ന്‍​സ്കി ആ​യി​രു​ന്നു ആ​ദ്യം പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. സെ​ലെ​ന്‍​സ്കി​യു​ടെ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ടാ​ത്ത കൗ​മാ​രം, കു​റ്റ​കൃ​ത്യ​ങ്ങ​ളും ദാ​രി​ദ്യ്ര​വും ത​ഴ​ച്ചു​വ​ള​ര്‍​ന്ന ഒ​രു സ്വ​ത​ന്ത്ര യു​ക്രെ​യ്നി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​യും അ​രാ​ജ​ക​ത്വ​ത്തെ​യും പി​ന്തു​ട​ര്‍​ന്നു, അ​തേ​സ​മ​യം ഭാ​വി​യി​ലെ പ്ര​ഭു​ക്ക​ന്മാ​ര്‍ രാ​ജ്യ​ത്തി​ന്‍റെ വി​ഭ​വ​ങ്ങ​ളു​ടെ ഒ​രു പ​ങ്ക് കൈ​വ​ശ​പ്പെ​ടു​ത്തി..​എ​ന്നാ​ണ് സി​നി​മ​യു​ടെ പി​ആ​ര്‍ കു​റി​പ്പു​ക​ള്‍ പ​റ​യു​ന്ന​ത്. 20 ഡേ​യ്സ് ഇ​ന്‍ മ​രി​യു​പോ​ളി​ന്റെ സം​വി​ധാ​യ​ക​ന്‍ മി​സ്റ​റി​സ്ളാ​വ് ചെ​ര്‍​നോ​വി​ന്‍റെ 2000 മീ​റ്റ​ര്‍ ടു ​ആ​ന്‍​ഡ്രി​വ്ക എ​ന്ന ചി​ത്ര​മാ​യി​രി​ക്കും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന മൂ​ന്ന് സി​നി​മ​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം. ഒ​രു യു​ക്രേ​നി​യ​ന്‍ പ്ളാ​റ്റൂ​ണി​ന്‍റെ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള​തും വേ​ദ​നാ​ജ​ന​ക​വു​മാ​യ ഒ​രു കാ​ഴ്ച​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ആ​ന്‍​ഡ്രി​വ്ക ഗ്രാ​മ​ത്തെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍, മൈ​ന്‍​ഫീ​ല്‍​ഡു​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ട ക​രി​ഞ്ഞ വ​ന​ത്തി​ന്‍റെ ഇ​ടു​ങ്ങി​യ സ്ട്രി​പ്പി​ലൂ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ന്ന മു​ന്‍​നി​ര​യി​ലെ സൈ​നി​ക​രോ​ടൊ​പ്പം ചെ​ര്‍​നോ​വ് ചേ​രു​ന്ന​ത് കാ​മ​റ​ക​ള്‍ ഒ​പ്പി​യെ​ടു​ത്ത​തും ചി​ത്ര​ത്തെ കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കു​ന്നു. ഫ്രാ​ന്‍​സി​ന്റെ ആ​യു​ധ​ധാ​രി​ക​ളാ​യ ആ​നി ഡി ​കീ​വ് ബ്രി​ഗേ​ഡി​ന്റെ പോ​രാ​ളി​ക​ളെ പി​ന്തു​ട​രു​ന്ന ബെ​ര്‍​ണാ​ഡ്~​ഹെ​ന്‍റി ലെ​വി​യു​ടെ നോ​ട്രെ ഗ്വെ​റെ എ​ന്ന ചി​ത്ര​വും പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഇ​ത്ത​വ​ണ​ത്തെ ഇ​ന്‍​ഡ്യ​ന്‍ തി​ള​ക്കം ഫെ​സ്റ​റി​വ​ലി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് ത​ന്‍​വി ദി ​ഗ്രേ​റ്റ്, ഹോം​ബൗ​ണ്ട്, ആ​ര​ണ്യ​ര്‍ ദി​ന്‍ രാ​ത്രി, ക​ളി​മ​ണ്ണു​കൊ​ണ്ട് നി​ര്‍​മ്മി​ച്ച ഒ​രു പാ​വ( A Doll Made Up Of Clay),ചരക്ക്( Charak) തു​ട​ങ്ങി​യ 5 ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളാ​ണ്. എ​ല്ലാ വ​ര്‍​ഷ​ത്തെ​യും പോ​ലെ, കാ​നി​ല്‍ ഇ​ക്കൊ​ല്ല​വും ഇ​ന്ത്യ​ന്‍ പ്ര​തി​ഭ​ക​ളു​ടെ​യും സി​നി​മ​ക​ളു​ടെ​യും ഗ​ണ്യ​മാ​യ സാ​ന്നി​ധ്യം സാ​ക്ഷ്യം വ​ഹി​ക്കും. ഇ​തി​ഹാ​സ ച​ല​ച്ചി​ത്ര നി​ര്‍​മ്മാ​താ​വ് സ​ത്യ​ജി​ത് റേ​യു​ടെ ആ​ര​ണ്യ​ര്‍ ദി​ന്‍ രാ​ത്രി മു​ത​ല്‍ അ​നു​പം ഖേ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലു​ള്ള ത​ന്‍​വി ദി ​ഗ്രേ​റ്റ് വ​രെ​യു​ള്ള പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​ന​ത്തോ​ടെ, വ​രാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള സി​നി​മാ​പ്രേ​മി​ക​ള്‍​ക്ക് ഒ​രു ഗം​ഭീ​ര​മാ​യ അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ​മേ​ള ഈ ​മാ​സം 24 ന് ​അ​വ​സാ​നി​ക്കും.


പൗ​ര​സ്ത്യ സു​റി​യാ​നി സ​ഭ​ക​ൾ ചേ​ർ​ന്ന് റോ​മി​ലെ മ​രി​യ മ​ജോ​റ ബ​സി​ലി​ക്ക​യി​ൽ സ​ന്ധ്യ പ്രാ​ർ​ഥ​ന

റോം: ​റോ​മി​ലെ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ബ​സ​ലി​ക്ക​യി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കാ​യു​ള്ള ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൗ​ര​സ്ത്യ സു​റി​യാ​നി ആ​രാ​ധ​നാ പാ​ര​മ്പ​ര്യ​ത്തി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ, മാ​റോ​നീ​ത്താ സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ, സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ തു​ട​ങ്ങി​യ സ​ഭ​ക​ൾ ചേ​ർ​ന്ന സ​ന്ധ്യാ​പ്രാ​ർ​ഥ​ന ന​ട​ത്തി. മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ തൃ​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വാ, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ, ഡി​കാ​സ്റ്റ​റി പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ഗു​ജ​റോ​ത്തി എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ സ​ഭ​ക​ളി​ലെ മെ​ത്രാ​പ്പൊ​ലീ​ത്താ​മാ​ർ, വൈ​ദീ​ക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ, പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സു​റി​യാ​നി, അ​റ​ബി​ക്, ഇം​ഗ്ലീഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നു.​ തു​ട​ർ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക​ബ​റി​ട​ത്തി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ പ്രാ​ർ​ഥി​ച്ചു.


മാ​ൻ​സ്ഫീ​ൽ​ഡ് സ​ട്ട​ണി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഓ​ർ​മ തി​രു​നാ​ൾ

ലണ്ടൻ : വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ സെ​ന്‍റ് ജോ​സ​ഫ് ദി ​വ​ർ​ക്ക​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു മേ​യ് 3 ന് ​ആ​ഘോ​ഷി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ജോ​ൺ ഇ​ട​വ​ഴി​ക്ക​ൽ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കോ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ ക​ഴു​ന്ന് നേ​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് ലെ​സ്റ്റ​ർ റീ​ജൺ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​എ​ൽ​വി​സ് ജോ​സ് കൊ​ച്ചേ​രി കു​ർ​ബാ​ന അ​ർ​പ്പി​ച്ചു​കൊ​ണ്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ത്തി. തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ ക​ലാ​സ​ന്ധ്യ​ക്ക് ഫാ. ​എ​ൽ​വി​സ് കൊ​ച്ചേ​രി, ഫാ. ​ജോ​ബി ഇ​ട​വ​ഴി​ക്ക​ൽ കൈ​ക്കാ​ര​ന്മാ​രാ​യ റോ​ബി​ൻ ചി​റ​ത്ത​ല​ക്ക​ൽ, ഷാ​ൽ​വി അ​റ​ക്ക​ൽ, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ബെ​ന്നി വാ​ണി​യ​പ്പു​ര​ക്ക​ൽ, മ​ത​ബോ​ധ​ന​സ്കൂ​ൾ ഹെ​ഡ് ടീ​ച്ച​ർ​മാ​രാ​യ ടി​ജി, ജോ​ബി​ൻ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ഴ്സ് ആ​യ ജോ​ഷി സ​ക്ക​റി​യാ​സ്, സി​ലു ജി​മ്മി എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി തെ​ളി​യി​ച്ചു. ഇ​ട​വ​കാം​ഗ​ങ്ങ​ളും മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. മാ​ർ​ഗം​ക​ളി അ​വ​ത​രി​പ്പി​ച്ചു. മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രും അ​മ്മ​മാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ നൃ​ത്തം പ​രി​പാ​ടി​ക​ൾ​ക്ക് ചാ​രു​ത​യേ​കി. ഇ​ട​വ​കാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ആ​ർ​ഥ​ബാ​ൻ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഇ​തി​ന്‍റെ ര​ച​ന സം​ഭാ​ഷ​ണം, സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് യ​ഥാ​ക്ര​മം ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ അ​ഭി​ഷേ​ക്, ജോ​ഷി പാ​ലാ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. മാ​ർ യൗ​സേ​പ്പ് കൊ​യ​ർ സം​ഗീ​ത സ​ന്ധ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ്നേ​ഹ​വി​രു​ന്നി​നു ശേ​ഷം പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.


സീ​റോ​മ​ല​ബാ​ർ വാൽസിംഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 19ന്

വാൽസിംഹാം: പ്ര​മു​ഖ മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​​മാ​യ വാൽസിംഹാമി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ തീ​ര്‍​ഥാ​ട​നം ജൂ​ലൈ 19നു ​ന​ട​ക്കും. വാ​ൽസിംഹാം തീ​ര്‍​ഥാ​ട​നം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യും ആ​ഘോ​ഷ​പ്പൊ​ലി​മ ചോ​രാ​തെ​യും ന​ട​ത്തു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യി തീ​ർ​ഥാ​ട​ക സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ ബി​ഷ​പ്പാ​യ അ​ഭി​വ​ന്ദ്യ മാ​ര്‍ ജോ​സ​ഫ് ശ്രാ​മ്പി​ക്ക​ല്‍ ന​യി​ക്കു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന്, നോ​ര്‍​വി​ച്ച്, ഗ്രേ​റ്റ് യാ​ര്‍​മൗ​ത് ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യാ​യ ഫാ.​ ജി​നു മു​ണ്ടു​ന​ട​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോമ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ് ആ​തി​ഥേ​യ​ത്വ​വും ഒ​രു​ക്ക​ങ്ങ​ളും ചെ​യ്യു​ന്ന​ത്. ജൂ​ലൈ 19നു രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ആ​രം​ഭി​ക്കു​ന്ന വാൽസിംഹാം തീ​ർ​ഥാ​ട​ന തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ല്‍, ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണം, ആ​രാ​ധ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും. ബി​ഷ​പ്പ് മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർമി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം തീ​ർ​ഥാട​ന തി​രു​ന്നാ​ൾ സ​മാ​പി​ക്കും. ഇം​ഗ്ല​ണ്ടി​ലെ സീ​റോമ​ല​ബാ​ര്‍ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നും പ്രാ​ര്‍​ത്ഥ​ന​ക​ള്‍​ക്കും ശേ​ഷം സ്ഥാ​പി​ത​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ് തീ​ര്‍​ഥാ​ട​നം ന​ട​ക്കു​വാ​ന്‍ പോ​കു​ന്ന​ത്. യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​വേ​ദി​കൂ​ടി യാ​ണ് വാ​ൽസിംഹാം മ​രി​യ തീ​ര്‍​ഥാ​ട​നം. വ​ര്‍​ഷം തോ​റും മു​ട​ങ്ങാ​തെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും മ​രി​യ ഭ​ക്തി​യു​ടെ ഉ​റ​ച്ച പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും അ​ത്യാ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ മ​രി​യ​ൻ സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ര്‍​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ഹ​ര ഗ്രാ​മ​മാ​യ വാ​ഷി​ങ്ഹാ​മി​ല്‍ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കു ചേ​ര്‍​ന്ന് അ​നു​ഗ്ര​ഹ​പൂ​രീ​ക​ര​ണ​ത്തി​നാ​യി വി​ശ്വാ​സി​ക​ള്‍ ഇ​പ്പോ​ഴേ ത​ന്നെ ത​ങ്ങ​ളു​ടെ അ​വ​ധി ദി​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചു ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങേ​ണ്ട​താ​ണെ​ന്നു തി​രു​നാ​ള്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തിന്‍റെ വി​ലാ​സം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.


കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക്ക് പു​തു​നേ​തൃ​ത്വം

കോ​ള്‍​ചെ​സ്റ്റ​ര്‍: കോ​ള്‍​ചെ​സ്റ്റ​റി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും നൈ​ല​ന്‍റ് വി​ല്ലേ​ജ് ഹാ​ളി​ല്‍ ന​ട​ന്നു. ഞാ​യ​റാ​ഴ്ച അ​ഞ്ചി​ന് ആ​രം​ഭി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ര്‍​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ജ​യ് പി​ള്ള ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ റി​പ്പോ​ര്‍​ട്ടൂം അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ര്‍ രാ​ജി ഫി​ലി​പ്പ് വാ​ര്‍​ഷി​ക ക​ണ​ക്ക് അ​വ​ത​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റാ​യി ജോ​ബി ജോ​ര്‍​ജി​നെ വീ​ണ്ടും ഐ​ക്യ​ക​ണ്‌​ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റ് ഭാ​ര​വാ​ഹി​ക​ള്‍: സീ​മ ഗോ​പി​നാ​ഥ് (സെ​ക്ര​ട്ട​റി), ടോ​മി പ​റ​യ്ക്ക​ല്‍ (ട്ര​ഷ​റ​ര്‍) ജി​മി​ന്‍ ജോ​ര്‍​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷാ​ജി പോ​ള്‍ (ജോ​യി​ന്റ് സെ​ക്ര​ട്ട​റി), നീ​തു ജി​മി​ന്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), ജെ​യി​സ​ണ്‍ മാ​ത്യു (സ്‌​പോ​ര്‍​ട്ട്‌​സ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍), അ​നൂ​പ് ചി​മ്മ​ന്‍ (സോ​ഷ്യ​ല്‍ മീ​ഡി​യ കോഓർ​ഡി​നേ​റ്റ​ര്‍), സു​മേ​ഷ് അ​ര​ന്ദാ​ക്ഷ​ന്‍ (യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍), തോ​മ​സ് രാ​ജ​ന്‍ (യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍), ടോ​മി പാ​റ​യ്ക്ക​ല്‍ (യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍). കൂ​ടാ​തെ യു​ക്മ കോഓർ​ഡി​നേ​റ്റ​ര്‍ ലോ​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട​ര്‍ ആ​യി റീ​ജാ രാ​ജ​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.


ന്യൂ​കാ​സി​ലി​ൽ മ​ല​യാ​ളി ബാ​ലി​ക അ​ന്ത​രി​ച്ചു

ന്യൂ​കാ​സി​ൽ: ബ്രി​ട്ട​നി​ലെ ന്യൂ​കാ​സി​ൽ​അ​പ്പോ​ൺ ടൈ​ൻ അ​ടു​ത്തു​ള്ള ബെ​ഡ് ലിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി​യാ​യ ഇ​ല്ലി​ക്ക​ൽ മാ​ത്യു വ​ർ​ഗീ​സ് ജോ​മോ​ൾ മാ​ത്യു ദ​മ്പ​തി​ക​ളു​ടെ മകൾ ജോ​വാ​ന എ​ൽ​സ മാ​ത്യു(14) അ​ന്ത​രി​ച്ചു. ന്യൂകാ​സി​ൽ റോ​യ​ൽ വി​ക്ടോ​റി​യ ഇ​ൻ​ഫി​ർ​മ​റി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ കു​റെ​നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: എ​റി​ക് എ​ൽ​ദോ മാ​ത്യു. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പി​ന്നീ​ട് പി​റ​വം രാ​ജാ​ധി രാ​ജ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​യു​ടെ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ജോ​ഷ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ക്കു​മാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി​ക​ൾ രൂ​പീ​കരി​ച്ച​താ​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നുവ​രു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


ലണ്ടൻ മലയാള സാഹിത്യവേദി നിർമിച്ച ഷോർട് ഫിലിം ബ്ലാ​ക്ക് ഹാ​ൻ​ഡി​ന് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ

ലണ്ടൻ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷോ​ർ​ട് മൂ​വി മേ​ക്കേ​ഴ്‌​സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യു​ടെ ബാ​ന​റി​ൽ നി​ർമി​ച്ച "ബ്ലാ​ക്ക് ഹാ​ൻ​ഡ്' നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി. നി​ർ​മാതാ​വ് റെ​ജി ന​ന്തി​കാ​ട്ട്, സം​വി​ധാ​യ​ക​ൻ ക​നേ​ഷ്യ​സ്‌ അ​ത്തി​പ്പൊ​ഴി എ​ന്നി​വ​ർ സ്പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​പ്പോ​ൾ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത രാ​കേ​ഷ് ശ​ങ്ക​ര​ൻ മികച്ച സ​ഹന​ട​നു​ള്ള അ​വാ​ർ​ഡ് നേ​ടി. ​അ​വാ​ർ​ഡു​ക​ൾ ജൂ​ൺ 11ന് ​തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ ന​ട​ക്കു​ന്ന പ്രൗ​ഢഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. യു​കെ​യി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​നേ​ഷ്യ​സ്‌ അ​ത്തി​പ്പൊ​ഴി സം​വി​ധാ​നം ചെ​യ്ത "ബ്ലാ​ക്ക് ഹാ​ൻ​ഡ്' യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം നേ​രി​ടു​ന്ന ഗൗ​രവ​ക​ര​മാ​യ ഒ​രു വി​ഷ​യം ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചി​ക്കു​ന്നു. യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം വ​ള​രെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് മു​ൻ​പും ക​നേ​ഷ്യ​സ്‌ അ​ത്തി​പ്പൊ​ഴി സം​വി​ധാ​നം ചെ​യ്ത ഷോ​ർ​ട് ഫി​ലി​മു​ക​ൾ അ​നേ​കം അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ഈ ​അം​ഗീ​കാ​രം വ​ള​രെ സ​ന്തോ​ഷ​വും വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജ​വും ന​ൽ​കു​ന്നു​വെ​ന്ന് ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ റ​ജി ന​ന്തി​കാ​ട്ടും പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ ജി​ബി ഗോ​പാ​ല​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.


യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫ്രെ​ഡ​റി​ക് മേ​ർ​ട്സ്

ബ്ര​സ​ൽ​സ്: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്‌​റി​ഷ് മേ​ർ​ട്‌​സ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ (ഇ​യു) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യൂ​റോ​പ്പി​ലെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.​ര യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, നാ​റ്റോ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് അ​ദേ​ഹം ബ്ര​സ​ൽ​സി​ൽ എ​ത്തി​യ​ത്. ചാ​ൻ​സ​ല​ർ മേ​ർ​ട്‌​സ് അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ വി​ദേ​ശ യാ​ത്ര​യാ​ണ് ഇ​ത്. ബു​ധ​നാ​ഴ്ച പാ​രി​സി​ലും വാ​ർ​സോ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് ശേ​ഷം മേ​ർ​ട്‌​സ് നാ​റ്റോ ത​ല​വ​ൻ മാ​ർ​ക്ക് റു​ട്ടെ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മേ​ധാ​വി​ക​ളാ​യ ഉ​ർ​സു​ല വോ​ൺ ഡെ​ർ ലെ​യ്ൻ, അ​ന്‍റോ​ണി​യോ കോ​സ്റ്റ, റോ​ബ​ർ​ട്ട മെ​റ്റ്സോ​ള എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.


ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഓ​ഫ് അ​ച്ചീ​വേ​ഴ്‌​സ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി ഡോ. ​ജീ​ഷ് ജോ​ര്‍​ജ്

ല​ണ്ട​ന്‍: ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഓ​ഫ് അ​ച്ചീ​വേ​ഴ്‌​സ് അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി ഡോ. ​ജീ​ഷ് ജോ​ര്‍​ജ്. ല​ണ്ട​നി​ലെ വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ പാ​ര്‍​ല​മെ​ന്‍റ് ഹൗ​സ് ഓ​ഫ് ലോ​ര്‍​ഡ്സി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ​മ്മി​റ്റ് ആ​ന്‍​ഡ് അ​വാ​ര്‍​ഡ്സ് ഉ​ച്ച​കോ​ടി​യി​ല്‍ നി​ന്നു​മാ​ണ് ഉ​ന്ന​ത അം​ഗീ​കാ​രം ഡോ​ക്‌​ട‌​റെ തേ​ടി​യെ​ത്തി​യ​ത്. നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ബ​ഹു​മ​തി​ക​ള്‍ നേ​ടി​യി​ട്ടു​ള്ള സം​രം​ഭ​ക​നും വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ ക​ര്‍​മ​നി​ര​ത​നു​മാ​ണ് ഡോ.​ജീ​ഷ് ജോ​ര്‍​ജ് (ഡോ.​കി​ര​ണ്‍). ആ​ഗോ​ള രാ​ഷ്ട്രീ​യ, ബി​സി​ന​സ്, ശാ​സ്ത്ര, വി​ദ്യാ​ഭ്യാ​സ, ജീ​വ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. ഗ്ലോ​ബ​ല്‍ ലീ​ഡ​ര്‍​ഷി​പ്പ്, ന​വീ​ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ള്‍, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്വം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഗ​ഹ​ന​മാ​യ ച​ര്‍​ച്ച​ക​ൾ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് ഹൗ​സ് ഓ​ഫ് ലോ​ര്‍​ഡ്സി​ല്‍ ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യി അം​ഗ​മാ‌​യി തു​ട​രു​ന്ന ദി ​ബാ​രോ​നെ​സ്, സാ​ന്‍​ഡി വ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മി​റ്റി​ല്‍, ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ശ​സ്ത​വും യു​കെ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യു​മാ​യ യു​കെ, എം​എ​സ്ജി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് നെ​റ്റ് വ​ര്‍​ക്കിം​ഗും അ​റി​വ് കൈ​മാ​റ്റ​വും നേ​ടാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്രോ​ഗ്രാം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. യു​കെ, എം​എ​സ്ജി സം​ഘ​ടി​പ്പി​ച്ച 54ാമ​ത് അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ല്‍ വ​ച്ചാ​ണ് അ​ഭി​മാ​ന​ര്‍​ഹ​മാ​യ അം​ഗീ​കാ​രം ഡോ​ക്‌​ട​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത്. ഒ​മ​ന്യേ റോ​യ​ല്‍ കിം​ഗ്ഡം ഓ​ഫ് ഘാ​ന​യു​ടെ "ഹേ​ര്‍ റോ​യ​ല്‍ മ​ജെ​സ്റ്റി ക്വീ​ന്‍ വി​ക്കി​ലീ​ക്സ്റ്റ​ര്‍' ആ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത​ത്. സീ​ഷെ​ല്‍​സി​ന്‍റെ മു​ന്‍ ടൂ​റി​സം മ​ന്ത്രി​യും ലാ​ലി​യ​ന്‍​സ് നൂ​വോ സെ​സ​ലി​ന്‍റെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​ലൈ​ന്‍ സെ​ന്‍റ് ആ​ഞ്ചെ, എം​പി ബാ​രി ഗാ​ര്‍​ഡി​ന​ര്‍, എം​പി മാ​ര്‍​ഷ കോ​ര്‍​ഡോ​വ, ലോ​ര്‍​ഡ് മൈ​ക്കി​ള്‍ ഡേ​വി​ഡ് കാ​ട്‌​സ്, നി​ര​വ​ധി എം​പി​മാ​ര്‍, അ​ബ്ദു​ള്ള ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ര്‍​മാ​നും സം​രം​ഭ​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ദു​ബാ​യി​യി​ല്‍ നി​ന്നു​മു​ള്ള ഡോ. ​ബു അ​ബ്ദു​ള്ള, ല​ണ്ട​ന്‍ മു​ന്‍ മേ​യ​ര്‍​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ ലൂ​ബ്ന അ​ര്‍​ഷാ​ദ്, ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഹി​ന്ദി ഫി​ലിം അ​ഭി​നേ​ത്രി​യും പി​ന്ന​ണി ഗാ​യി​ക​യും വാ​ഗ്മി​യും ടി​വി അ​വ​താ​ര​ക​യു​മാ​യ രാ​ജേ​ശ്വ​രി അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ര്‍ അ​വാ​ര്‍​ഡു​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഡോ.​കി​ര​ണി​ന്, സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തെ ദീ​ര്‍​ഘ​കാ​ല സ​മ​ര്‍​പ്പ​ണ​ത്തി​നും വി​ദ്യാ​ഭ്യാ​സ​ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ള്‍, പാ​വ​പ്പെ​ട്ട​വ​ര്‍​ക്കാ​യു​ള്ള സേ​വ​ന​ങ്ങ​ള്‍, ധാ​ര്‍​മി​ക നേ​തൃ​ത്വം, ഫു​ഡ് ബാ​ങ്ക്, ര​ക്ത​ദാ​നം, വ​സ്ത്ര​ദാ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കാ​ഴ്ച​വ​ച്ച കാ​രു​ണ്യ പ​ദ്ധ​തി​ക​ള്‍​ക്കും മി​ക​വി​നും നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്കും ഉ​ള്ള അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്ക​പ്പെ​ട്ട​ത്. വാ​ഴ​പ്പ​ള്ളി പ​രേ​ത​നാ​യ കെ.​പി. ജോ​ര്‍​ജ് മേ​രി ജോ​ര്‍​ജ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഡോ. ​ഹ​ണി കി​ര​ണ്‍. മ​ക​ന്‍ അ​വി​ന്‍. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നാ​യി നി​ര​വ​ധി കോ​ണ്‍​ഫ​റ​ന്‍​സു​ക​ളും വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ ഡോ​ക്‌​ട​ര്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്. ക​ല്യാ​ണ്‍ ക​ര്‍​ണാ​ട​ക ന​ഴ്സിം​ഗ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. ക്രി​സ്ത്യ​ന്‍ സ​ഭാ സ​മൂ​ഹ​ത്തി​ല്‍ സ​ജീ​വ​മാ​യ ഡോ. ​കി​ര​ണ്‍ ബം​ഗ​ളൂ​രു​വി​ലെ കാ​ത്ത​ലി​ക് കൗ​ണ്‍​സി​ല്‍ ഓ​ഫ് ക​ര്‍​ണാ​ട​ക (സി​സി​കെ) അം​ഗം, ഇ​ന്‍റ​ര്‍ റി​ലീ​ജി​യ​സ് ഫോ​റം ഫോ​ര്‍ പീ​സ് ആ​ന്‍​ഡ് ഹാ​ര്‍​മ​ണി ക​മ്മി​റ്റി അം​ഗം, ഗു​ല്‍​ബ​ര്‍​ഗ രൂ​പ​ത​യു​ടെ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ്, മ​ദ​ര്‍ ഓ​ഫ് ഡി​വൈ​ന്‍ ഗ്രേ​സ് ക​ത്തീ​ഡ്ര​ല്‍ ഗു​ല്‍​ബ​ര്‍​ഗ​യു​ടെ പാ​സ്റ്റ​റ​ല്‍ പാ​രി​ഷ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഗു​ല്‍​ബ​ര്‍​ഗ രൂ​പ​ത​യു​ടെ ധ​ന​കാ​ര്യ ക​മ്മി​റ്റി അം​ഗം അ​ട​ക്കം വി​ശി​ഷ്ട പ​ദ​വി​ക​ളും വ​ഹി​ച്ചു​വ​രു​ന്നു.


വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ പു​ര​സ്കാ​ര​സ​മ​ര്‍​പ്പ​ണം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി

മാ​ഞ്ച​സ്റ്റ​ര്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ സ​മ്മേ​ള​നം യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ന​ടു​ത്തു​ള്ള സ്റ്റോ​ക്ഓ​ണ്‍​ട്രെ​ന്‍​ഡി​ലെ സ്റ്റോ​ണ്‍ ക്രൗ​ണ്‍ ഹോ​ട്ട​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മേ​യ് 2, 3, 4 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തി. ആ​ന​ന്ദ് ടി​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന് (യു​കെ) സോ​ഷ്യ​ല്‍ മീ​ഡി​യ അ​വാ​ര്‍​ഡും ഇം​ഗ്ല​ണ്ടി​ലെ മ​ല​യാ​ളി​ക​ള്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​വാ​ന്‍ ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​ന്ന സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ റോ​യി ജോ​സ​ഫ് മാ​ന്‍​വെ​ട്ട​ത്തി​ന് (യു​കെ) സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത അ​വാ​ര്‍​ഡും ന​ല്‍​കി. ക​ലാ, സാം​സ്കാ​രി​ക, ന​ട​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് രാ​ജു കു​ന്ന​ക്കാ​ട്ട് (അ​യ​ര്‍​ല​ൻ​ഡ്), യൂ​റോ​പ്പി​ലെ മാ​ധ്യ​മ​രം​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​യ​കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യും, സം​ഗീ​ത ആ​ല്‍​ബ ര​ച​ന​ക​ളി​ല്‍ 26 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ അ​വാ​ര്‍​ഡും ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ജ​ര്‍​മ​നി) എ​ന്നി​വ​രും ഏ​റ്റു​വാ​ങ്ങി. അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളാ​യ നാ​ലു​പേ​രെ​യും ജോ​ളി ത​ട​ത്തി​ല്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ബാ​ബു തോ​ട്ട​പ്പ​ള്ളി, ട്ര​ഷ​റ​ര്‍ ഷൈ​ബു ജോ​സ​ഫ്, സാം ​ഡേ​വി​ഡ് മാ​ത്യു എ​ന്നി​വ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു നാ​ലു പേ​രും ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ പ്ര​തി​ബ​ദ്ധ​ത​യി​ല്‍ ഉ​റ​ച്ചു​നി​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ഉ​യ​ര്‍​ച്ച​യെ ല​ക്ഷ്യ​മാ​ക്കു​ന്ന​താ​യി​രി​ക്ക​ണം എ​ന്നു അ​ഭ്യ​ര്‍​ഥി​ച്ചു. ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഗ്രി​ഗ​റി മേ​ട​യി​ല്‍(​വൈ​സ് ചെ​യ​ര്‍​മാ​ന്‍), മേ​ഴ്സി ത​ട​ത്തി​ല്‍ (വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍), ഡോ.​ജി​മ്മി മൊ​യ​ല​ന്‍ (ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ്), സെ​ബി​ന്‍ പാ​ലാ​ട്ടി(​യു​കെ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ്), സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് (യു​കെ പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍), ചി​നു പ​ട​യാ​ട്ടി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് സെ​ക്ര​ട്ട​റി), ല​തീ​ഷ്രാ​ജ് (യു​കെ നോ​ര്‍​ത്ത്‌​വെ​സ്റ്റ് പ്രൊ​വി​ന്‍​സ്, ചെ​യ​ര്‍​മാ​ന്‍)​എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാം ​ഡേ​വി​ഡ് മാ​ത്യു അ​വ​താ​ര​ക​നാ​യി​രു​ന്നു.


അ​യ​ർ​ല​ൻ​ഡി​ൽ സം​ഗീ​ത വി​സ്മ​യ​മാ​യി അ​ലോ​ഷി​യു​ടെ ഗ​സ​ൽ സ​ന്ധ്യ

ഡ​ബ്ലി​ൻ: ക്രാ​ന്തി​യു​ടെ മേ​യ്ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ അ​ലോ​ഷി​യു​ടെ "ഗ​സ​ൽ സ​ന്ധ്യ' ന​ട​ന്നു. കി​ല്‍​കെ​ന്നി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി. തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സ് ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് അ​ലോ​ഷി​യെ​യും സം​ഘ​ത്തെ​യും സ്വാ​ഗ​തം ചെ​യ്ത​ത്. ഗ​സ​ൽ സ​ന്ധ്യ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സം​ഗീ​ത വി​സ്മ​യ​മാ​യി മാ​റി. ഹൃ​ദ​യ​ത്തി​ൽ തൊ​ടു​ന്ന ബാ​ബു​രാ​ജി​ന്‍റെ​യും ജോ​ൺ​സ​ൺ മാ​ഷി​ന്‍റെ​യും മെ​ല​ഡി​ക​ളി​ൽ തു​ട​ങ്ങി​യ സാ​യാ​ഹ്നം അ​ലോ​ഷി​യു​ടെ മാ​ന്ത്രി​ക ശ​ബ്ദ​ത്തി​ൽ വി​പ്ല​വ​ഗാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. ത​ബ​ല​യി​ൽ മ​നോ​ജ് ശ​ശി​കു​മാ​റി​ന്‍റെ വി​സ്മ​യ പ്ര​ക​ട​നം കീ​ബോ​ർ​ഡി​ൽ ജ​യ​രാ​ജി​ന്‍റെ നി​റ​ഞ്ഞാ​ട്ടം, ഡ്രം​സി​ൽ സ​ജി​ൻ തീ​ർ​ത്ത താ​ള​ല​യം, ഗി​ത്താ​റി​ൽ ശ്യാം​കൃ​ഷ്ണ​യു​ടെ മ​നോ​ഹ​ര​മാ​യ ഈ​ണ​ങ്ങ​ൾ അ​ങ്ങ​നെ ഓ​രോ ക​ലാ​കാ​ര​ന്മാ​രും വേ​ദി​യി​ൽ സം​ഗീ​ത​ത്തി​ന്‍റെ മാ​ന്ത്രി​ക​ത തീ​ർ​ത്തു. ബി​ജു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ങ്കാ​രി​മേ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ചെ​ണ്ട​മേ​ളം പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി. ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം ശ്രോ​താ​ക്ക​ൾ​ക്ക് മു​ൻ​പി​ൽ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന നാ​ട​ൻ പെ​ട്ടി​ക്ക​ട​യും ഒ​രു​ക്കി​യി​രു​ന്നു കേ​ര​ള സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ്, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക​മാ​ക​മാ​ന​മു​ള്ള തൊ​ഴി​ലാ​ളി സ​മൂ​ഹം കാ​ലാ​കാ​ല​ങ്ങ​ളാ​യി നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം നി​ര​ന്ത​ര​മാ​യ സ​മ​ര​ഫ​ല​ങ്ങ​ൾ ആ​ണെ​ന്നും ഇ​ത്ത​രം അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം നി​ല​നി​ർ​ത്താ​ൻ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഏ​റെ വ്യ​ത്യ​സ്ത​മാ​യി. പ​രി​പാ​ടി​യി​ൽ കൈ​ര​ളി യു​കെ മു​ൻ​സെ​ക്ര​ട്ട​റി​യും എ​ഐ​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും യു​കെ​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ കു​ര്യ​ൻ ജേ​ക്ക​ബ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മെ​യ്ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഐ​റീ​ഷ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ പ്ര​തി​ഭ​ക​ളെ ക്രാ​ന്തി ആ​ദ​രി​ച്ചു. ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് സെ​ക്ര​ട്ട​റി അ​ജ​യ് സി. ​ഷാ​ജി സ്വാ​ഗ​ത​വും ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ൽ​ബ സി​ജു പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. മേ​യ്ദി​നാ​ഘോ​ഷ​വും ഗ​സ​ൽ സ​ന്ധ്യ​യും വ​ൻ​വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ​വി​ധ​മാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യ ഐ​റീ​ഷ് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ക്രാ​ന്തി ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.


ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ 103ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു

ബ​ർ​ലി​ൻ: ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ 103ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു. യു​ദ്ധ​കാ​ല​ത്ത് കു​റ​ച്ചു​കാ​ലം ബ​ർ​ലി​നി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഫ്രൈ​ഡ്‌​ലാ​ണ്ട​റെ 1944ൽ ​തെ​രേ​സി​ൻ​സ്റ്റാ​ഡ് കോ​ൺ​സ​ൻ​ട്രേ​ഷ​ൻ ക്യാം​പി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. യു​ദ്ധം അ​വ​സാ​നി​ച്ച ഉ​ട​ൻ ത​ന്നെ അ​വ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. 88ാം വ​യ​സി​ൽ, 2010ൽ ​ആ​ണ് അ​വ​ർ ബ​ർ​ലി​നി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ർ​മ​ൻ വോ​ഗ് മാ​സി​ക​യു​ടെ ക​വ​ർ പേ​ജി​ലും ഫ്രൈ​ഡ്‌​ലാ​ണ്ട​ർ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്​വാ​ൾ​ട്ട​ർ സ്റ്റെ​യ്ൻ​മി​യ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ജ​ർ​മ​നി​യി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം ഫ്രൈ​ഡ്‌​ലാ​ണ്ട​ർ നി​ര​വ​ധി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും കു​ട്ടി​ക​ളോ​ടും യു​വാ​ക്ക​ളോ​ടും സം​സാ​രി​ക്കാ​ൻ ജ​ർ​മ​ൻ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. "തി​രി​കെ വ​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് ഞാ​ൻ പ​ല​പ്പോ​ഴും സ്വ​യം ചോ​ദി​ക്കാ​റു​ണ്ട്" എ​ന്ന് 2010ൽ "​എ ലോം​ഗ് വേ ​ഹോം" എ​ന്ന ഡോ​ക്യു​മെ​ന്റ​റി​യി​ൽ ഫ്രൈ​ഡ്‌​ലാ​ണ്ട​ർ പ​റ​ഞ്ഞി​രു​ന്നു. 2023ൽ ​അ​വ​ർ മാ​ർ​ഗോ​ട്ട് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ചി​രു​ന്നു. ഹോ​ളോ​കോ​സ്റ്റ് അ​തി​ജീ​വി​ത​നെ​യാ​ണ് ഫ്രൈ​ഡ്‌​ലാ​ണ്ട​ർ വി​വാ​ഹം ക​ഴി​ച്ച​ത്.


കുടിയേറ്റത്തിനു കുരുക്കിട്ട് ബ്രിട്ടൻ

ല​​​ണ്ട​​​ന്‍: മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്കം ഏ​​​റെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന കെ​​​യ​​​റ​​​ര്‍ വീ​​​സ നി​​യ​​ന്ത്ര​​ണം ഉ​​ൾ​​പ്പെ​​ടെ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന് ക​​​ര്‍ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​ങ്ങ​​ൾ ഏ​​​ര്‍പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ്രി​​​ട്ടീ​​​ഷ് സ​​​ര്‍ക്കാ​​​ര്‍. 2020 മു​​​ത​​​ല്‍ വി​​​ദേ​​​ശ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ലെ വ​​​ന്‍ വ​​​ര്‍ധ​​​ന​​​വ് കാ​​​ര​​​ണം രാ​​​ജ്യ​​​ത്തേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റം നാ​​​ലി​​​ര​​​ട്ടി​​​യാ​​​യി വ​​​ര്‍ധി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. ഇ​​​തോ​​​ടെ മു​​​ന്‍പു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും മ​​​ട​​​ങ്ങി​​​യെ​​​ത്തും. ബി​​​രു​​​ദ ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ക്കു മാ​​​ത്ര​​​മേ ഇ​​​നി യു​​​കെ​​​യി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റ്റം സാ​​​ധ്യ​​​മാ​​​കൂ എ​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് നി​​​യ​​​മം പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.​ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച 82 പേ​​​ജു​​​ള്ള ധ​​​വ​​​ള​​​പ​​​ത്ര​​​ത്തി​​​ലൂ​​ടെ​​യാ​​​ണ് സ​​​മ​​​ഗ്ര പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​വി​​​ട്ട​​​ത്. അ​​​നി​​​യ​​​ന്ത്രി​​​ത കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന് ക​​​ടി​​​ഞ്ഞാ​​​ണി​​​ടു​​​മെ​​​ന്ന ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടി​​​യു​​​ടെ വാ​​​ഗ്ദാ​​​നം നി​​​റ​​​വേ​​​റ്റു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്കും ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ജ്ഞാ​​​നം ക​​​ര്‍ക്ക​​​ശ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും സു​​​പ്ര​​​ധാ​​​നം. ഇ​​​തു​​​വ​​​ഴി കെ​​​യ​​​റ​​​ര്‍ വീ​​​സ​​​യി​​​ല്‍ യു​​​കെ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ ക​​​ണ​​​ക്കു കൂ​​​ട്ടു​​​ന്നു. 2028 വ​​​രെ പു​​​തി​​​യ സോ​​​ഷ്യ​​​ല്‍ കെ​​​യ​​​ര്‍ വീ​​​സ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ലു​​​ള്ള​​​വ​​​രെ ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കും. പെ​​​ര്‍മ​​​ന​​​ന്‍റ് റെ​​​സി​​​ഡെ​​​ന്‍സി​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി 10 വ​​​ര്‍ഷ​​​മാ​​​യി വ​​​ര്‍ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. നി​​​ല​​​വി​​​ല്‍ ഇ​​​ത് അ​​ഞ്ചു വ​​​ര്‍ഷ​​​മാ​​​യി​​​രു​​​ന്നു. യു​​​കെ​​​യി​​​ലേ​​​ക്ക് വ​​​രു​​​ന്ന കു​​​റ​​​ഞ്ഞ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി സ്‌​​​കി​​​ല്‍ഡ് വീ​​​സ പ​​​രി​​​ധി RQF6 (ഗ്രാ​​​ജു​​​വേ​​​റ്റ് ലെ​​​വ​​​ല്‍) ആ​​​യി ഉ​​​യ​​​ര്‍ത്തു​​​ന്ന​​​താ​​​ണ് മ​​റ്റൊ​​രു മാ​​​റ്റം. ഈ ​​​വീ​​​സ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ നി​​​ര്‍ദി​​​ഷ്ട ശ​​​മ്പ​​​ള​​​വും നി​​​ശ്ച​​​യി​​​ക്കും. ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ന് താ​​​ഴെ​​​യു​​​ള്ള തൊ​​​ഴി​​​ലു​​​ക​​​ള്‍ക്ക്, ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ക​​​ര്‍ശ​​​ന​​​മാ​​​യി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി​​​രി​​​ക്കും. ഈ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും വീ​​​സ അ​​​നു​​​വ​​​ദി​​​ക്കു​​​ക. ത​​​ദ്ദേ​​​ശി​​​യ​​​രെ പ​​​ര​​​മാ​​​വ​​​ധി ജോ​​​ലി​​​ക​​​ളി​​​ല്‍ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള നീ​​​ക്ക​​​മാ​​​ണി​​​ത്. ഷോ​​​ര്‍ട്ടേ​​​ജ് ഒ​​​ക്കു​​​പ്പേ​​​ഷ​​​ന്‍ ലി​​​സ്റ്റ് പു​​​തു​​​ക്കും. തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ള്‍ വി​​​ട​​​വു​​​ക​​​ള്‍ നി​​​ക​​​ത്താ​​​ന്‍ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​യു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ല്‍ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ദേ​​​ശീ​​​യ സ​​​മീ​​​പ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ക, ബ്രി​​​ട്ട​​​ന്‍റെ അ​​​തി​​​ര്‍ത്തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക, സ​​​മ്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ മു​​​ന്‍ഗ​​​ണ​​​ന ന​​​ല്‍കു​​​ന്ന​​​ത്. കു​​​റ​​​ഞ്ഞ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ഴും ഐ​​​ടി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ​ ഉ​​​യ​​​ര്‍ന്ന വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള​​​വ​​​ര്‍ക്ക് മു​​​ന്നി​​​ല്‍ വാ​​​തി​​​ല്‍ തു​​​റ​​​ന്നി​​​ടു​​​മെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കു​​​ടി​​​യേ​​​റ്റ വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ള്‍ പ​​​ര​​​സ്യ​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന റി​​​ഫോം പാ​​​ര്‍ട്ടി ശ​​​ക്ത​​​മാ​​​കു​​​ന്ന​​​താ​​​ണ് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യി കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ ലേ​​​ബ​​​ര്‍ പാ​​​ര്‍ട്ടി​​​യെ മാ​​​റി ചി​​​ന്തി​​​ക്കാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ബാ​​​ഹു​​​ല്യം ത​​​ദ്ദേ​​​ശി​​​യ​​​രെ അ​​​സ്വ​​​സ്ഥ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​ര​​​സ്പ​​​ര​​​മു​​​ള്ള ഏ​​​റ്റ​​​മു​​​ട്ട​​​ലി​​​ലേ​​​ക്കു​​വ​​​രെ കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ക​​​ര്‍ശ​​​ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം ജൂ​ൺ അ​ഞ്ച് മു​ത​ൽ

ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം' ജൂ​ൺ അ​ഞ്ച് മു​ത​ൽ എ‌​ട്ട് വ​രെ സം​ഘ​ടി​പ്പി​ക്കു​ന്നു. തി​രു​വ​ച​ന ശു​ശ്രു​ഷ​ക​നും ധ്യാ​ന ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മി​ഷ​ൻ ഡ​യ​റ​ക്ട​റും അ​ഭി​ഷി​ക്ത ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ധ്യാ​നം ന​യി​ക്കും. ജൂ​ൺ അ​ഞ്ചി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം പെ​ന്ത​ക്കോ​സ്താ തി​രു​ന്നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ധ്യാ​നം യാ​ൺ​ഫീ​ൽ​ഡ് പാ​ർ​ക്ക് ട്രെ​യി​നിം​ഗ് ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് ത​യ്യി​ൽ 07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258.


യു​കെ​യി​ൽ അ​ന്ത​രി​ച്ച എ​ൻ.​വി. ജ​യിം​സി​ന്‍റെ സം​സ്കാ​രം ഞായറാഴ്ച

തൊ​ടു​പു​ഴ: യു​കെ​യി​ൽ അ​ന്ത​രി​ച്ച ഉ​ടു​ന്പ​ന്നൂ​ർ ന​ടു​ക്കു​ടി​യി​ൽ എ​ൻ.​വി. ജ​യിം​സി​ന്‍റെ (ചാ​ക്കോ​ച്ച​ൻ 76) സം​സ്കാ​രം ഞായറാഴ്ച അ​ഞ്ചി​ന് ഉ​ടു​ന്പ​ന്നൂ​ർ (മ​ങ്കു​ഴി) സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ആ​നീ​സ് കു​റി​ച്ചി​യി​ൽ. മ​ക്ക​ൾ: റി​ജോ (യു​കെ), സി​ജോ (ആ​ഷ് ഫോ​ർ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ, കെ​ന്‍റ് കൗ​ണ്ടി) മ​രു​മ​ക്ക​ൾ: ഷി​നു പു​ല്ലാ​ട്ട് (അ​രു​വി​ത്തു​റ), വീ​ണ ക​രു​ണാ​റ്റു​മ്യ​ലി​ൽ (ക​ല്ല​റ). മൃ​ത​ദേ​ഹം ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും.


ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജൂ​ൺ ഏ​ഴി​ന്; മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും

റ​യി​ൻ​ഹാം: ഗ്രെ​യ്റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജൂ​ൺ ഏ​ഴി​ന് ന​ട​ത്ത​പ്പെ​ടും. ല​ണ്ട​നി​ൽ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ൽ​കും. യൂ​ത്ത് ആ​ൻ​ഡ് മൈ​ഗ്ര​ന്‍റ് ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ല​ണ്ട​ൻ റീ​ജ​ണ​ൽ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​താ​ണ്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർപേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച്, വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്. ല​ണ്ട​നി​ൽ അ​ജ​പാ​ല​ന ശു​ശ്രു​ഷ ന​യി​ക്കു​ന്ന ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ക​യും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രു​ന്ന​തു​മാ​ണ്. ജൂ​ൺ ഏ​ഴി​ന് രാ​വി​ലെ 9:30 ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​ബ​ലി, തി​രു​വ​ച​ന ശു​ശ്രു​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന​ക്കു​ള്ള സ​മ​യ​മാ​ണ്. കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്കാ​യി​ട്ടു​ള്ള ശു​ശ്രു​ഷ​ക​ൾ ഒ​രു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി, പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തു​മാ​ണ്. ക​ൺ​വ​ൻ​ഷ​നി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള ശു​ശ്രു​ഷ​ക​ളും ഉ​ണ്ടാ​യി​രി​ക്കും. യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ​ത്തി​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ജൂ​ണി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും സൗ​ഖ്യ ശാ​ന്തി​ക്കും വി​ടു​ത​ലി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രു​ഷ​ക​ളി​ലും പ​ങ്കു​ചേ​രു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915 602258. സ​മ​യം: 9:30 16:00 . വേ​ദി: Our lady Of La Salette R C Church, 1 Rainham Road, Rainham, Essex, RM13 8SR, UK.


രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രേ കർശന ന​ട​പ​ടികളുമായി ജ​ര്‍​മ​നി

ബെ​ര്‍​ലി​ന്‍: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ൾ ജ​ര്‍​മ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ല​ക്സാ​ണ്ട​ര്‍ ഡോ​ബ്രി​ന്‍​ഡ് ക​ര്‍​ശ​ന​മാ​യ ഉ​ത്ത​ര​വു​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് എ​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും അ​ഭ​യം തേ​ടി​യെ​ത്തു​ന്ന​വ​രെ ത​ട​യു​ന്ന​ത് ശ​ക്ത​മാ​ക്കി. ഇ​തി​നാ​യി കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു. പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. എ​ല്ലാ കു​ടി​യേ​റ്റ​ക്കാ​രെ​യും ജ​ര്‍​മ​ന്‍ ക​ര അ​തി​ര്‍​ത്തി​ക​ളി​ലൂ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​നി​മു​ത​ൽ ക​ർ​ശ​ന​മാ​യി ത​ട​യും. അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി​യ​താ​യും നി​യ​മ​വി​രു​ദ്ധ എ​ന്‍​ട്രി​ക​ള്‍ നി​ര​സി​ക്കു​ന്ന​ത് വ​ര്‍​ധി​പ്പി​ക്കാ​നും ഡോ​ബ്രി​ന്‍​ഡ് ഫെ​ഡ​റ​ല്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ലു​ള്ള 11,000 ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കു പു​റ​മെ 2,000 മു​ത​ല്‍ 3,000 വ​രെ ഓ​ഫീ​സ​ര്‍​മാ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​റി​യി​ച്ചു. ഏ​ക​ദേ​ശം 4,000 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ബാ​ഹ്യ അ​തി​ര്‍​ത്തി​യി​ലെ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ന്യ​സി​ക്കാ​ന്‍ അ​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.


അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നോ​ക്ക് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച ന​ട​ക്കും. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ൽ​കു​ന്ന നോ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ര്‍​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലേ​യും സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​രും. അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ 38 വി. ​കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​നോ​ക്ക് ബ​സ​ലി​ക്ക​യി​ൽ ആ​രാ​ധ​ന. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ സീ​റോ​മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. അ​യ​ർ​ല​ൻ​ഡി​ലെ മു​ഴു​വ​ൻ സീ​റോ​മ​ല​ബാ​ർ വൈ​ദീ​ക​രും തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യം നേ​ടി​യ​വ​രേ​യും അ​യ​ർ​ല​ൻ​ഡി​ലെ ലി​വിം​ഗ് സെ​ർ​ട്ട് പ​രീ​ക്ഷ​യി​ൽ (എ ​ലെ​വ​ൽ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്) 2024 വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും അ​ഞ്ചോ അ​തി​ല​ധി​ക​മോ മ​ക്ക​ളു​ള്ള അ​യ​ർ​ല​ൻ​ഡി​ലെ വ​ലി​യ കു​ടും​ബ​ങ്ങ​ളേ​യും ഈ ​തീ​ർ​ഥാ​ട​ന​ത്തി​ൽ വ​ച്ച് ആ​ദ​രി​ക്കും. 1879 ഓ​ഗ​സ്റ്റ് 21 നു ​വൈ​കു​ന്നേ​രം കൗ​ണ്ടി മ​യോ​യി​ലെ നോ​ക്ക് ഗ്രാ​മ​ത്തി​ലെ സ്നാ​പ​ക യോ​ഹ​ന്നാ​ന്‍റെ പേ​രി​ലു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ പു​റ​കി​ൽ ന​ട​ന്ന മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന് പ​തി​ന​ഞ്ചി​ലേ​റെ ആ​ളു​ക​ൾ സാ​ക്ഷി​ക​ളാ​യി​രു​ന്നു. പ​രി​ശു​ദ്ധ ക​ന്യ​കാ മാ​താ​വി​നൊ​പ്പം സെ​ന്‍റ് ജോ​സ​ഫും യോ​ഹ​ന്നാ​ൻ ശ്ലീ​ഹാ​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യി ദൃ​ക്സാ​ക്ഷ്യ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​വ​രോ​ടോ​പ്പം ഒ​രു ബ​ലി​പീ​ഠ​വും ഒ​രു കു​രി​ശും ആ​ട്ടി​ൻ​കു​ട്ടി​യും ദൂ​ത​ന്മാ​രും ഉ​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഈ ​ദ​ർ​ശ​നം നീ​ണ്ടു​നി​ന്നു. സ​ഭ നി​യോ​ഗി​ച്ച ര​ണ്ട് ക​മ്മീ​ഷ​നു​ക​ളും ഈ ​ഗ്രാ​മ​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. വി. ​ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പ്പാ​പ്പ​യും ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പാ​യും നോ​ക്ക് ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. വി. ​മ​ദ​ർ തെ​രേ​സാ​യും നോ​ക്ക് സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ച്ചി​രു​ന്നു. വ​ർ​ഷം​തോ​റും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ക​ർ നോ​ക്ക് സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. അ​യ​ർ​ല​ൻഡി​ലെ​ത്തു​ന്ന മ​ല​യാ​ളി​കു​ടും​ബ​ങ്ങ​ൾ പ​തി​വാ​യി നോ​ക്ക് സ​ന്ദ​ർ​ശി​ച്ചു പ്രാ​ർ​ഥി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​റു​ണ്ട്. എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​യും രാ​വി​ലെ 10 മു​ത​ൽ മ​ല​യാ​ള​ത്തി​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. തു​ട​ർ​ന്ന് 12 ​മു​ത​ൽ ആ​രാ​ധ​ന​യും സീ​റോമ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു​വ​രു​ന്നു. സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വൈ​ദീ​ക​ൻ ഈ ​തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. നോ​ക്ക് മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​യ​ര്‍​ല​ൻഡി​ലെ മു​ഴു​വ​ന്‍ വി​ശ്വാ​സി​ക​ളേ​യും പ്രാ​ര്‍​ഥനാ​പൂ​ര്‍​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.


ആ​ത്മീ​യ വെ​ളി​ച്ചം പ​ക​ർ​ന്ന് യൂ​റോ​പ്പ് ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പോ​ള​ണ്ടി​ൽ സ​മാ​പി​ച്ചു

ക്രാ​ക്കോ​വ്: മ​ല​യ​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യൂ​റോ​പ്പ് കോ​ൺ​ഫ​റ​ൻ​സ് ആ​ത്മീ​യ ഉ​ണ​ർ​വേ​കി​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യും വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​മോ​ർ തേ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പോ​ളീ​ഷ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ റ​വ. ഡോ. ​വ്ലാ​ഡി​മി​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കും യു​വ​തി​യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച ക്ലാ​സു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വി​വി​ധ പ​രി​പാ​ടി​ൾ​ക്കും വി​യ​ന്ന​യി​ൽ നി​ന്നു​ള്ള മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ റ​വ.ഫാ. ​ഷൈ​ജു മാ​ത്യു, യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ലെ റ​വ.ഡോ. ​തോ​മ​സ് ജേ​ക്ക​ബ് മ​ണി​മ​ല, റ​വ.ഫാ. ​എ​ൽ​ദോ​സ് വ​ട്ട​പ​റ​ന്പി​ൽ, റ​വ. ഫാ. ​എ​ൽ​ജോ അ​വ​റാ​ച്ച​ൻ, റ​വ.ഫാ. ​പോ​ൾ പി. ​ജോ​ർ​ജ്, റ​വ.ഫാ. ​ബി​ജോ ഏ​ലി​യാ​സ്, റ​വ.ഫാ. ​രെ​ഞ്ചു കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യി പ്ര​ത്യേ​കം ന​ട​ത്തി​യ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് യൂ​റോ​പ്പ് ഭ​ദ്യാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ സു​ധീ​ഷ് മാ​ത്യു, സി​ന്ധു അ​ബ്ജി​ൻ, വി​നീ​ത് വ​ർ​ഗീ​സ്, ലി​യ എ​ൽ​ദോ​സ്, ലി​സി മോ​ൻ​സി, ജോ​മോ​ൾ ജോ​ഷി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ്മേ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ക്രാ​ക്കോ​വി​ലെ പ്ര​സി​ദ്ധ​മാ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വി​ശു​ദ്ധ ഫൗ​സ്റ്റി​ന​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന ഡി​വൈ​ൻ മേ​ഴ്സി ക​ത്തീ​ഡ്ര​ൽ ചാ​പ്പ​ലി​ൽ ഡോ. ​മോ​ർ തെ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. യൂ​റോ​പ്പി​ലെ 13 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ൽ നി​ന്നും യൂ​റോ​പ്പി​ലേ​ക്ക് പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ക്കു​ല​റി​സ​ത്തി​ന്‍റെ​യും അ​തി​രു​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും വി​ശാ​ല​മാ​യ ലോ​ക​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും വി​ശ്വാ​സ​ത്തി​ലും ആ​രാ​ധ​ന​യി​ലും മൂ​ല്യ​ബോ​ധ​ങ്ങ​ളി​ലും ഭ​ദ്ര​മാ​യ കു​ടും​ബ​ജീ​വി​ത​ത്തി​ലും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​രെ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​മെ​ന്നു​ള്ള​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം. യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട കോ​ൺ​ഫ​റ​ൻ​സി​ന് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ അ​ഭി. ഡോ. ​മോ​ർ തെ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഭ​ദ്യാ​സ​ന സെ​ക്ര​ട്ട​റി​യും കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ വെ​ട്ടി​ക്കാ​ട്ടി​ൽ ജോ​ഷ്വാ റ​ന്പാ​ൻ, ഭ​ദ്യാ​സ​ന പി​ആ​ർ​ഒ ജോ​ളി തു​രു​ത്തു​മ്മേ​ൽ, ക്രാ​ക്കോ​വ് ഇ​ട​വ​ക​യു​ടെ ക​ൺ​വീ​നേ​ഴ​സ് ക്രി​സ്റ്റോ യോ​ഹ​ന്നാ​ൻ, അ​ബ്ലി​ൻ എ​ൽ​സ​ൺ, വി​നീ​ത് തോ​മ​സ്, മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ലെസ്റ്റർ കേരള കമ്യൂണിറ്റി "യൂണിറ്റി ഫെസ്റ്റിവൽ 2025’ സമാപിച്ചു

ലെ​സ്റ്റ​ർ: ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച "യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ 2025' സ​മാ​പി​ച്ചു. സി​ഡാ​ർ അ​ക്കാ​ദ​മി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഒ​ത്തു​ചേ​ർ​ന്നു. ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​സം​ഗ​മം. പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഘോ​ഷ​ത്തി​ൽ സെ​ക്ര​ട്ട​റി സ്മൃ​തി രാ​ജീ​വ്, ട്ര​ഷ​റ​ർ ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ജ​യ് പെ​രു​മ്പ​ല​ത്, അ​നീ​ഷ് ജോ​ൺ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​ജി​ത് സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ക​മ്യൂ​ണി​റ്റി​യു​ടെ ഐ​ക്യ​ത്തി സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ ഈ ​ആ​ഘോ​ഷ​വേ​ള​യി​ൽ ക​മ്യൂ​ണി​റ്റി​യു​ടെ ഇ​രു​പ​താം വ​ർ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​പേ​രും ലോ​ഗോ​യും (LKC 2020 CELEBRATION ഒ​രു​മ​യു​ടെ പെ​രു​മ​യു​ടെ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ) ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​മേ​ശ് ബാ​ബു​വും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ പ്ര​ജീ​ഷ് തി​ല​കി​നെ അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​നും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യ ക​ലാ​കാ​ര​ന്മാ​രെ​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും എ​ത്തി. ഡാ​ൻ​സ് അ​ധ്യാ​പ​ക​രാ​യ ടോ​ണി വ​ഞ്ചി​ത്താ​നം, നീ​ര​ജ ക​ലേ​ഷ്, ഗീ​തു ശ്രീ​ജി​ത്ത്, അ​ഷി​ത വി​നീ​ത് എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത ശ്യാം ​കു​റു​പ്പ്, രേ​വ​തി, അ​വ​താ​ര​ക ഐ​ശ്വ​ര്യ, മ​റ്റ് പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഫു​ഡ് ക​മ്മി​റ്റി, റി​സ​പ്ഷ​ൻ ക​മ്മി​റ്റി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യം. ലൈ​റ്റു​ക​ളും ശ​ബ്ദ​വും ഒ​രു​ക്കി​യ അ​നൂ​പ് ജോ​സ​ഫ് സാ​ര​ഥി​യാ​യ ഡ്രീം​സ് ഇ​വ​ന്‍റ് ആ​ൻ​ഡ് ടീം, ​ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ റോ​ബി​ൻ​സ്, ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കി​യ ലെ​സ്റ്റ​ർ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​തി​നു വേ​ണ്ടി മു​ൻ​കൈ എ​ടു​ത്ത ക​മ്യൂ​ണി​റ്റി അം​ഗ​വും ലെ​സ്റ്റ​ർ പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ബി​ജു ചാ​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ മു​ഖ്യ ഘ​ട​കം ആ​യ​പ്പോ​ൾ വ​ൻ വി​ജ​യ​മാ​യി ലെ​സ്റ്റ​ർ യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ മാ​റി ഫോ​ട്ടോ​യെ​ടു​ത്ത സാ​ജു അ​ത്താ​ണി ആ​ൻ​ഡ് ടോം​സ് ബെ​റ്റ​ർ ഫ്രെ​യിം​സ് ടീ​മി​നും വേ​ദി ഒ​രു​ക്കി റീ​റ്റ​ക്കും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി ന​ന്ദി അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.


യു​ക്മ സാം​സ്കാ​രി​ക്ക് പു​തു നേ​തൃ​ത്വം

ല​ണ്ട​ൻ: യു​ക്മ​യു​ടെ ക​ലാ, സാ​ഹി​ത്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​യോ​ഗി​ച്ചു. ലി​റ്റി ജി​ജോ​യെ വൈ​സ് ചെ​യ​ർ​മാ​നാ​യും ബി​നോ ആൻണി​, അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ് എ​ന്നി​വ​രെ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യു​മാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. യു​ക്മ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നാ​ണ് ഇ​വ​രെ നി​യോ​ഗി​ച്ച​ത്. യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​നോ ആ​ന്‍റണി ജ​ന​റ​ൽ ക​ൺ​വീ​ന​ർ യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ബി​നോ ആ​ന്‍റ​ണി യു​ക്മ​യു​ടെ തു​ട​ക്ക കാ​ലം മു​ത​ൽ സം​ഘ​ട​ന​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ണ്. ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ മി​ക​ച്ച ഒ​രു സം​ഘാ​ട​ക​ൻ എ​ന്ന നി​ല​യി​ൽ യു ​കെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​ണ് ബി​നോ ആ​ൻ്റ​ണി. യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​ർ എ​ന്ന നി​ല​യി​ൽ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​ച്ചി​ട്ടു​ള്ള ബി​നോ ആ​ൻ്റ​ണി വെ​യി​ൽ​സ് റീ​ജി​യ​ണി​ൽ യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. 202225 കാ​ല​യ​ള​വി​ൽ യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ച ബി​നോ വെ​യി​ത്സി​ലെ കാ​ർ​ഡി​ഫി​ൽ താ​മ​സി​ക്കു​ന്നു. അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ‌ യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന അ​ഡ്വ. ജാ​ക്സ​ൺ തോ​മ​സ് യു ​കെ യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്. ത​ൻ്റെ വൈ​വി​ദ്ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു ​കെ മ​ല​യാ​ളി​ക​ൾ​ക്ക് ചി​ര​പ​രി​ചി​ത​നാ​യ ജാ​ക്സ​ൺ ഒ​രു മി​ക​ച്ച സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്. 2019 2022 കാ​ല​യ​ള​വി​ൽ യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ പ്ര​സി​ഡ​ൻ്റാ​യി​രു​ന്ന ജാ​ക്സ​ൺ ക​ഴി​ഞ്ഞ ദേ​ശീ​യ നി​ർ​വ്വാ​ഹ​ക സ​മി​തി​യി​ൽ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നു​ള്ള അം​ഗ​മാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യ ഈ ​നി​യ​മ ബി​രു​ദ​ധാ​രി അ​ഭി​നേ​താ​വ്, ഗാ​ന ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​ണ്. മാ​ഞ്ച​സ്റ്റ​റി​ന​ടു​ത്ത് സാ​ൽ​ഫോ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന ജാ​ക്സ​ൺ സാ​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സ്‌​സോ​സ്‌​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ്റ്, സീ​റോ മ​ല​ബാ​ർ സാ​ൽ​ഫോ​ർ​ഡ് മി​ഷ​ൻ ട്ര​സ്റ്റി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. സീ​റോ മ​ല​ബാ​ർ ഗ്രെ​യ്റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ക്രി​സ്റ്റ്യ​ൻ യൂ​ണി​യ​ൻ ഫെ​യ്ത്ത് & ജ​സ്റ്റീ​സ് ക​മ്മീ​ഷ​ൻ അം​ഗ​മാ​യും ജാ​ക്സ​ൺ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ യു​കെ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ​യും സാം​സ്കാ​രി​ക ചേ​ത​ന​യെ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ചു​വ​രു​ന്ന യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​ത​യോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​വാ​ൻ പ്രാ​പ്ത​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ നേ​തൃ​നി​ര​യാ​ണ് ഇ​പ്പോ​ൾ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തെ​ന്ന് എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.


ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് സ​ർ​ഗം സ്റ്റീ​വ​നേ​ജ്

സ്റ്റീ​വ​നേ​ജ്: യു​കെ​യി​ലെ സാ​മൂ​ഹ്യ ​ സാം​സ്കാ​രി​ക മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഈ​സ്റ്റ​ർ വി​ഷു ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. നോ​യ​ൽ, അ​ൽ​ഫ്രി​ഡ്, നേ​ഹ, ആ​ൻ​ഡ്രി​യ, അ​വെ​ലി​ൻ, ബെ​ല്ലാ, ടെ​സ, സൈ​റാ, ബെ​നി​ഷ്യാ, ഹ​ന്നാ, ആ​ൻ, ഏ​ഞ്ച​ൽ, വൈ​ഗാ എ​ന്നി​വ​ർ "ഈ​സ്റ്റ​ർ വി​ഷു ഈ​ദ്' വെ​ൽ​ക്കം ഡാ​ൻ​സും ജോ​സ് ചാ​ക്കോ​യും ജെ​സ്ലി​ൻ വി​ജോ​യും തീം ​സോംഗും പാ​ടി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ പ്രാ​രം​ഭ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ആ​രം​ഭി​ച്ച സാം​സ്കാ​രി​ക വേ​ദി​യി​ൽ സ​ദ​സിനെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ട് സ​ർ​ഗം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ൺ സ​ന്ദേ​ശം ന​ൽ​കി സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൊ​ച്ചു​കു​ട്ടി​ക​ളാ​യ ഇ​വാ ടോം, ​ആ​ന്‍റ​ണി ടോം ​മു​ത​ൽ മു​തി​ർ​ന്ന ഗാ​യ​ക​രാ​യ ടാ​നി​യ അ​നൂ​പ്, അ​ഞ്ജു ടോം, ​ആ​ൻ മേ​രി, ആ​രോ​മ​ൽ, ജി​ന​രാ​ജ് കു​മാ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മെ​ഡ്‌​ലി ഫ്യൂ​ഷ​ൻ പാ​ട്ടു​ക​ളു​മാ​യി ജോ​സ് ചാ​ക്കോ, തേ​ജി​ൻ തോ​മ​സ്, ആ​രോ​മ​ൽ ജി​ന​രാ​ജ്, ജെ​സ്ലി​ൻ വി​ജോ, അ​ഞ്ജു ടോം, ​ആ​ൻ മേ​രി എ​ന്നി​വ​ർ വേ​ദി​യി​ലെ​ത്തി. ടി​ന തോം​പ്സ​ൺ, ജീ​നാ അ​നി, ടെ​സ അ​നി, മ​രി​യാ അ​നി, ല​ക്ഷ്മി​ത പ്ര​ശാ​ന്ത്, ഇ​വാ ടോം, ​ആന്‍റ​ണി ടോം, ​ല​ക്ഷ്മി​ത പ്ര​ശാ​ന്ത്, അ​മേ​യ അ​മി​ത് എ​ന്നി​വ​ർ ക്ലാ​സ്സി​ക്ക​ൽ, സി​നി​മാ​റ്റി​ക്ക്, സെ​മി​ക്ലാ​സ്സി​ക്ക​ൽ ന‍ൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. അ​ദ്‌​വി​ക് ഹ​രി​ദാ​സ്, ഷോ​ൺ അ​ല​ക്‌​സാ​ണ്ട​ർ, റി​ഷേ​ൽ ജോ​ർ​ജ്ജ്, ഡേ​വി​ഡ് ജോ​ർ​ജ്ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ്രൂ​പ്പ് ഡാ​ൻ​സും അ​വ​ത​രി​പ്പി​ച്ചു. "ടീം ​നൃ​ത്യ'​ക്കു​വേ​ണ്ടി ക്രി​സ്റ്റി​ന, ഐ​സാ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​സ​ലീ​ല​യും അ​ദ്വ്യ​ത ആ​ദ​ർ​ശ്, ആ​ദ്യ ആ​ദ​ർ​ശ ജെ​ന്നി​ഫ​ർ വി​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് ഗ്രൂ​പ്പ് ഡാ​ൻ​സും അ​വ​ത​രി​പ്പി​ച്ചു. നൈ​നി​ക ദി​ലീ​പും മീ​ര കോ​ലോ​ത്തും ചേ​ർ​ന്ന് വി​ഷു തീം ​ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു. ബെ​ല്ലാ ജോ​ർ​ജ്ജ്, സൈ​റാ ജി​മ്മി ഭ​ര​ത​നാ​ട്യ​വും നോ​യ​ൽ, ജോ​ഷ്, ക്രി​സ് എ​ന്നി​വ​ർ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യും അ​വ​ത​രി​പ്പി​ച്ചു ക​ലാ​ഭ​വ​ൻ മ​ണി ട്രി​ബ്യൂ​ട്ടു​മാ​യി ടി​ന തോം​സ​ൺ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ടി​ന്‍റു മെ​ൽ​വി​ൻ, ഹി​മ തോം​സ​ൺ, ബീ​ന സു​രേ​ഷ്, സി​നി മാ​ർ​ട്ടി​ൻ, ലി​ൻ​സി അ​ജി, എ​വെ​ലി​ൻ അ​ജി എ​ന്നി​വ​ർ 'കി​ച്ച​ൻ ഡാ​ൻ​സ്' അ​വ​ത​രി​പ്പി​ച്ചു. സ​ർ​ഗ്ഗം സെ​ക്ര​ട്ട​റി ആ​തി​രാ ഹ​രി​ദാ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ടെ​സി ജെ​യിം​സ്, ജി​ന്‍റു ജി​മ്മി, അ​നീ​റ്റ സ​ജീ​വ് എ​ന്നി​വ​ർ അ​വ​താ​ര​കാ​രാ​യി തി​ള​ങ്ങി. സ​ജീ​വ് ദി​വാ​ക​ര​ൻ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഒ​രു​ക്കി. സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ജോ​ൺ, ആ​തി​രാ മോ​ഹ​ൻ, ജോ​ർ​ജ് റ​പ്പാ​യി, ടെ​സ്സി ജെ​യിം​സ്, ജി​നേ​ഷ് ജോ​ർ​ജ്, പ്രി​ൻ​സ​ൺ പാ​ലാ​ട്ടി, ദീ​പു ജോ​ർ​ജ്, ടി​ന്‍റു മെ​ൽ​വി​ൻ, ഡാ​നി​യേ​ൽ മാ​ത്യു, പ്രീ​തി മ​ണി, അ​ബ്രാ​ഹം വ​ർഗീ​സ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.


ഫ്രെ​ഡ​റി​ക് മേ​ർ​ട്സ് പാ​രീ​സി​ൽ; ഇ​മ്മാ​നു​വെ​ൽ മ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

പാ​രീ​സ്: പു​തി​യ ജ​ർ​മ​ൻ ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മേ​ർ​ട്സും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​യു​മാ​യി പാ​രീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചാ​ൻ​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള മേ​ർ​ട്സി​ന്‍റെ ആ​ദ്യ​ത്തെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്. പാ​രീ​സി​ലെ കൂ​ടി​ക്കാ​ഴ്ച​യി​ൽ, പ്ര​തി​രോ​ധ​ന​യ​ത്തി​ൽ ഫ്രാ​ൻ​സു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മേ​ർ​ട്സ് പ്ര​ഖ്യാ​പി​ച്ചു. ഫ്ര​ഞ്ച് ജ​ർ​മ​ൻ പ്ര​തി​രോ​ധ കൗ​ൺ​സി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഉ​ഭ​യ​ക​ക്ഷി ആ​യു​ധ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​ക​യും വേ​ണ​മെ​ന്ന് പു​തി​യ ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു.


മേ​രി​ക്കു​ട്ടി ജെ​യിം​സി​ന് വെ​ള്ളി​യാ​ഴ്ച യു​കെ മ​ല​യാ​ളി സ​മൂ​ഹം വി​ട​യേ​കും; സംസ്കാ​രം പി​ന്നീ​ട്

നോ​ർ​വി​ച്ച്: യു​കെ​യി​ലെ നോ​ർ​വി​ച്ചി​ൽ അ​ന്ത​രി​ച്ച നീ​ണ്ടൂ​ർ മ​ണ്ണാ​ർ​ക്കാ​ട്ടി​ൽ മേ​രി​ക്കു​ട്ടി ജെ​യിം​സി​ന്(68) വെ​ള്ളി​യാ​ഴ്ച സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്രാ​മൊ​ഴി​യേ​കും. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം നോ​ർ​വി​ച്ച് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലും സെ​ന്‍റ് തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട ക്നാ​നാ​യ ഇ​ട​വ​ക​യി​ലും നീ​ണ്ടൂ​ർ സം​ഗ​മ​ത്തി​ലും സ്നേ​ഹ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മേ​രി​ക്കു​ട്ടി​ക്ക് വെ​ള്ളി​യാ​ഴ്ച നോ​ർ​വി​ച്ചി​ൽ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യാ​വും ന​ൽ​കു​ക. പൊ​തു​ദ​ർ​ശ​നം ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ന്ത്യോ​പ​ചാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. നോ​ർ​വി​ച്ചി​ൽ സെ​ന്‍റ് ജോ​ർ​ജ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് പൊ​തു​ദ​ർ​ശ​ന​ത്തി​നും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫി​ലാ​യി​രു​ന്ന മേ​രി​ക്കു​ട്ടി​യു​ടെ കു​ടും​ബം 2004ലാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. മേ​രി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ നീ​ണ്ടൂ​ർ മ​ണ്ണാ​ർ​ക്കാ​ട്ടി​ൽ ജെ​യിം​സ്‌ നോ​ർ​വി​ച്ച് അ​സോ​സി​യേ​ഷ​ൻ ഫോ​ർ മ​ല​യാ​ളീ​സ് സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു. മേ​രി​ക്കു​ട്ടി ഞീ​ഴൂ​ർ പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഞ്ചു, സ​നു, സു​ബി എ​ന്നി​വ​ർ മ​ക്ക​ളും അ​നൂ​ജ, സി​മി, ഹൃ​ദ്യ എ​ന്നി​വ​ർ മ​രു​മ​ക്ക​ളു​മാ​ണ്. നോ​ർ​വി​ച്ച് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​ബ​ലി​യും മ​ര​ണാ​ന​ന്ത​ര ശു​ശ്രു​ഷ​ക​ളും അ​ർ​പ്പി​ക്കും. സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നു മു​ണ്ട​നാ​ട​ക്ക​ൽ, ക്നാ​നാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​നു​ശോ​ച​ന വേ​ള​യി​ൽ മേ​രി​ക്കു​ട്ടി ജ​യിം​സി​ന്‍റെ ജീ​വി​തം അ​നു​സ്മ​രി​ക്കു​ക​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെയ്യും. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തി​രി​ച്ചു മോ​ർ​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തും നീ​ണ്ടൂ​ർ വി. ​മി​ഖാ​യേ​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ കു​ടും​ബ ക​ല്ല​റ​യി​ൽ സം​സ​കരി​ക്കു​ന്ന​തു​മാ​ണ്. പൊ​തു​ദ​ർ​ശ​ന​ത്തി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​ചേ​ർ​ന്ന് വി​ട​പ​റ​ഞ്ഞ പ്രി​യ സോ​ദ​രി​ക്ക് യാ​ത്രാ​മൊ​ഴി​യേ​കു​വാ​നും അ​നു​ശോ​ച​നം അ​ർ​പ്പി​ക്കു​ന്ന​തി​നും​ നി​ത്യ​ശാ​ന്തി നേ​രു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് നോ​ർ​വി​ച്ച് സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വേ​ദി: St. George's R C Church, Sprowston Road, Norwich, Norfolk, NR3 4HZ.


ഫ്രെ​ഡ​റി​ക് മേ​ർ​ട്സ് ജ​ര്‍​മ​ൻ ചാ​ന്‍​സ​ല​റാ​യി അ​ധി​കാ​ര​മേ​റ്റു

ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യു​ടെ പു​തി​യ ഫെ​ഡ​റ​ല്‍ ചാ​ന്‍​സ​ല​റാ​യി ക്രി​സ്ത്യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ (സി​ഡി​യു) നേ​താ​വ് ഫ്രെ​ഡ​റി​ക് മേ​ർ​ട്സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം 17 മ​ന്ത്രി​മാ​രും സ്ഥാ​ന​മേ​റ്റു. പാ​ര്‍​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റ്/​സ്പീ​ക്ക​ര്‍ ജൂ​ലി​യ ഗ്ളോ​ക്ക്ന​റു​ടെ മു​ൻ​പാ​കെ​യാ​ണ് എ​ല്ലാ​വ​രും സ​ത്യ​പ​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. ജ​ര്‍​മ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 63ാം വ​കു​പ്പ് സെ​ക്ഷ​ന്‍2 പ്ര​കാ​രം പാ​ര്‍​ല​മെ​ന്‍റി​ല്‍ ചാ​ന്‍​സ​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സ്പീ​ക്ക​ര്‍ മു​മ്പാ​കെ അ​റി​യി​ച്ച​ശേ​ഷം മേ​ർ​ട്സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ള്‍​ട്ട​ര്‍ സ്റ്റെ​യി​ന്‍​മ​യ​റു​ടെ ബ​ര്‍​ലി​നി​ലെ ഓ​ഫീ​സി​ലെ​ത്തി നി​ന്നും നി​യ​മ​ന ഉ​ത്ത​ര​വു വാ​ങ്ങി​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ​ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം മ​ന്ത്രി​മാ​രെ ന​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വും പ്ര​സി​ഡ​ന്‍റ് കൈ​മാ​റി. ആ​ദ്യം, മേ​ർ​ട്സ് ചാ​ന്‍​സ​ല​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തു​ട​ര്‍​ന്ന്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. അ​തേ​സ​മ​യം നാ​ല് മ​ന്ത്രി​മാ​ര്‍ ഒ​ഴി​കെ എ​ല്ലാ​വ​രും ദൈ​വ​നാ​മ​ത്തി​ല്‍ ആ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്. അ​ടു​ത്ത നാ​ല് വ​ര്‍​ഷ​ത്തേ​ക്ക്, സി​ഡി​യു, സി​എ​സ്‌‌‌​യു, എ​സ്പി​ഡി എ​ന്നി​വ​യു​ടെ സ​ഖ്യ​മാ​യി​രി​ക്കും ജ​ർ​മ​നി ഭ​രി​ക്കു​ക. സി​ഡി​യു​വി​നും എ​സ്പി​ഡി​ക്കും ഏ​ഴ് മ​ന്ത്രി​മാ​ര്‍ വീ​ത​വും സി​എ​സ്‌‌‌​യു​വി​ന് മൂ​ന്ന് മ​ന്ത്രി​മാ​രു​മു​ണ്ട്. സി​ഡി​യു നി​യോ​ഗി​ച്ച മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍ പാ​ര്‍​ട്ടി അം​ഗം പോ​ലു​മ​ല്ല. പു​തി​യ ഫെ​ഡ​റ​ല്‍ ഗ​വ​ണ്‍​മെ​ന്‍റി​ലെ മ​ന്ത്രി​മാ​ർ: ∙ ലാ​ര്‍​സ് ക്ലിം​ഗ്ബെ​യ്ല്‍ (എ​സ്പി​ഡി), ഫെ​ഡ​റ​ല്‍ ധ​ന​കാ​ര്യ മ​ന്ത്രി, വൈ​സ് ചാ​ന്‍​സ​ല​ര്‍, ∙ ബാ​ര്‍​ബ​ല്‍ ബാ​സ് (എ​സ്പി​ഡി), ഫെ​ഡ​റ​ല്‍ തൊ​ഴി​ല്‍, സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രി, ∙ ബോ​റി​സ് പി​സ്റേ​റാ​റി​യ​സ് (എ​സ്പി​ഡി), ഫെ​ഡ​റ​ല്‍ പ്ര​തി​രോ​ധ മ​ന്ത്രി, ∙ വെ​റീ​ന ഹു​ബെ​ര്‍​ട്സ് (എ​സ്പി​ഡി), ഭ​വ​ന, ന​ഗ​ര​വി​ക​സ​ന, നി​ര്‍​മ്മാ​ണ വ​കു​പ്പു​ക​ളു​ടെ ഫെ​ഡ​റ​ല്‍ മ​ന്ത്രി ∙ ഡോ. ​സ്റ്റെ​ഫാ​നി ഹു​ബി​ഗ് (എ​സ്പി​ഡി), ഫെ​ഡ​റ​ല്‍ നീ​തി​ന്യാ​യ, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ മ​ന്ത്രി, ∙ റീം ​അ​ല​ബാ​ലി​റ​ഡോ​വ​ന്‍ (എ​സ്പി​ഡി), സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള ഫെ​ഡ​റ​ല്‍ മ​ന്ത്രി, ∙ കാ​ര്‍​സ്റ്റ​ണ്‍ ഷ്നൈ​ഡ​ര്‍ (എ​സ്പി​ഡി), പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണം, പ്ര​കൃ​തി സം​ര​ക്ഷ​ണം, ആ​ണ​വ സു​ര​ക്ഷ എ​ന്നി​വ​യു​ടെ ഫെ​ഡ​റ​ല്‍ മ​ന്ത്രി ∙ ജോ​ഹാ​ന്‍ വാ​ഡെ​ഫു​ള്‍ (സി​ഡി​യു), ഫെ​ഡ​റ​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി, ∙ തോ​ര്‍​സ്റ്റ​ണ്‍ ഫ്രെ​യ് (സി​ഡി​യു), ഫെ​ഡ​റ​ല്‍ പ്ര​ത്യേ​ക​കാ​ര്യ മ​ന്ത്രി​യും ഫെ​ഡ​റ​ല്‍ ചാ​ന്‍​സ​ല​റി മേ​ധാ​വി,∙ ക​രി​ന്‍ പ്രി​യ​ന്‍ (സി​ഡി​യു), വി​ദ്യാ​ഭ്യാ​സം, കു​ടും​ബം, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, സ്ത്രീ​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഫെ​ഡ​റ​ല്‍ മ​ന്ത്രി, ∙ കാ​ത​റീ​ന റൈ​ഷ് (സി​ഡി​യു), സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളു​ടെ​യും ഊ​ര്‍​ജ​ത്തി​ന്‍റെ​യും ഫെ​ഡ​റ​ല്‍ മ​ന്ത്രി, ∙ പാ​ട്രി​ക് ഷ്നൈ​ഡ​ര്‍ (സി​ഡി​യു), ഫെ​ഡ​റ​ല്‍ ഗ​താ​ഗ​ത മ​ന്ത്രി, ∙ നീ​ന വാ​ര്‍​കെ​ന്‍ (സി​ഡി​യു), ഫെ​ഡ​റ​ല്‍ ആ​രോ​ഗ്യ മ​ന്ത്രി, ∙ ഡോ. ​കാ​ര്‍​സ്റ്റ​ണ്‍ വൈ​ല്‍​ഡ്ബെ​ര്‍​ഗ​ര്‍ (സ്വ​ത​ന്ത്ര​ന്‍), ഡി​ജി​റ്റ​ല്‍, സം​സ്ഥാ​ന ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​നു​ള്ള ഫെ​ഡ​റ​ല്‍ മ​ന്ത്രി ∙ അ​ല​ക്സാ​ണ്ട​ര്‍ ഡോ​ബ്രി​ന്‍​ഡ് (സി​എ​സ്‌‌‌​യു), ഫെ​ഡ​റ​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി, ∙ ഡൊ​റോ​ത്തി ബാ​ര്‍ (സി​എ​സ്‌‌‌​യു), ഫെ​ഡ​റ​ല്‍ ഗ​വേ​ഷ​ണ, സാ​ങ്കേ​തി​ക​വി​ദ്യ, ബ​ഹി​രാ​കാ​ശ മ​ന്ത്രി, ∙ അ​ലോ​യി​സ് റെ​യ്ന​ര്‍ (സി​എ​സ്‌‌‌​യു), ഭ​ക്ഷ്യ, കൃ​ഷി, ആ​ഭ്യ​ന്ത​ര വ​കു​പ്പു​ക​ളു​ടെ ഫെ​ഡ​റ​ല്‍ മ​ന്ത്രി.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത "സു​വാ​റ 2025' ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ലെ​സ്റ്റ​റി​ൽ ന​ട​ന്നു

ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സു​വാ​റ 2025 ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ലെ​സ്റ്റ​റി​ലു​ള്ള കി​ർ​ബി മാ​ക്‌​സോ​ൾ ഹാ​ളി​ൽ വ​ച്ച് ശ​നി​യാ​ഴ്ച ന​ട​ന്നു. നാ​ല് എ​യ്ജ് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം മ​ത്സ​രാർഥി​ക​ളാ​ണ് ഈ ​വ​ർഷം പ​ങ്കെ​ടു​ത്ത​ത്. വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ഓ​രോ എ​യ്ജ് ഗ്രൂ​പ്പി​ലെ​യും ആ​റ് മ​ത്സ​രാ​ഥി​ക​ളാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ 14 17 എ​യ്‌​ജ് ഗ്രൂ​പ്പി​ലെ മ​ത്സ​രാ​ത്ഥി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ആ​ദ്യ എ​യ്ജ് ഗ്രൂ​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ 14 17 ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​നം ഇ​വാ​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി മി​ഷ​ൻ വൂ​സ്റ്റ​ർ ബി​ർ​മിം​ഗ്ഹാം റീ​ജി​യ​ണും ര​ണ്ടാം സ്ഥാ​നം മ​രി​യ മി​ജോ​സ് സെ​ന്‍റ് മേ​രീ​സ്‌ മി​ഷ​ൻ വി​ഗ​ൻ പ്രെ​സ്റ്റ​ൺ റീ​ജി​യ​ണും മൂ​ന്നാം സ്ഥാ​നം കാ​ത​റി​ൻ റോ​ഷ​ൻ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക് സൗ​താം​പ്ട​ൻ റീ​ജി​യ​ണും നേ​ടി. ഈ ​എ​യ്ജ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ക്വി​സ് മാ​സ്റ്റ​ർ ആ​ൻ​സി ജോ​ൺ നേ​തൃ​ത്വം കൊ​ടു​ത്തു . ര​ണ്ടാ​മ​താ​യി ന​ട​ന്ന 11 13 എ​യ്ജ് ഗ്രൂ​പ്പി​ൽ ഒ​ന്നാം സ്ഥാ​നം മെ​ൽ​വി​ൻ ജെ​യ്‌​മോ​ൻ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ ​റോ​സ​റി മി​ഷ​ൻ ന്യൂ​കാ​സി​ൽ ലീ​ഡ്സ് റീ​ജി​യ​ണും ര​ണ്ടാം സ്ഥാ​നം ജോ​ഷ് വ​ട​ക്കേ​ൽ മി​ജോ​സ്, സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ വി​ഗാ​ൻ പ്രെ​സ്റ്റ​ൺ റീ​ജി​യ​ണും മൂ​ന്നാം സ്ഥാ​നം ബെ​ഞ്ച​മി​ൻ ജോ​ൺ ബി​ജു സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ആ​ൻ​ഡ് അ​ന്തോ​ണി മി​ഷ​ൻ എ​ഡി​ന്ബ​റോ സ്കോ​ട്‌ല​ൻ​ഡ് റീ​ജി​യ​ണും നേ​ടി. മ​ത്സ​ര​ങ്ങ​ളു​ടെ ക്വി​സ് മാ​സ്റ്റ​റാ​യി റി​യ ഷാ​ജു​മോ​ൻ നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന 8 10 ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ അ​ല​ൻ ജോ​ർ​ജും ആ​ബേ​ൽ ജോ​ൺ അ​നൂ​പും തു​ല്യ​മാ​ർ​ക്കു​ക​ൾ നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ച്ച​പ്പോ​ൾ മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ലെ​ത്തു​ക​യും വീ​ണ്ടും 12 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു റൗ​ണ്ട് ന​ട​ത്തി വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഒ​ന്നാം സ്ഥാ​നം അ​ല​ൻ ജോ​ർ​ജ് മാ​ർ തോ​മ ശ്ലീ​ഹ മി​ഷ​ൻ കാ​റ്റ​ർ​ബ​റി, കാ​ന്‍റ​ർ​ബെ​റി റീ​ജി​യ​ണും ര​ണ്ടാം സ്ഥാ​ന​വും എ​ബേ​ൽ ജോ​ൺ അ​നൂ​പ് സെ​ന്റ് മേ​രീ​സ് മി​ഷ​ൻ ഗ്ലോ​സ്റ്റെ​ർ, ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണും മൂ​ന്നാം സ്ഥാ​നം ലി​യോ​ണ ജോ​സ​ഫ് സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ അ​ബെ​ർ​ദീ​ൻ സ്കോ​ട്‌ലൻ​ഡ് റീ​ജി​യ​ണും നേ​ടി. റി​റ്റി ടോ​മി​ച്ച​ൻ ഈ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ക്വി​സ് മാ​സ്റ്റ​റാ​യി നേ​തൃ​ത്വം ന​ൽ​കി. 18+ എ​യ്ജ് ഗ്രൂ​പ്പി​ൽ മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നാ​ലാം ത​വ​ണ​യും സു​വാ​റ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ ടി​ന്റു ജോ​സ​ഫ് സെ​ന്‍റ് അ​ഫോ​ൻ​സാ ആ​ൻ​ഡ് അ​ന്തോ​ണി മി​ഷ​ൻ എ​ഡി​ന്ബ​റോ സ്കോ​ട്‌ല​ൻ​ഡ് റീ​ജി​യ​ണും ര​ണ്ടാം സ്ഥാ​നം ലി​ൻ​സി ജോ​ൺ മ​റി​യ ഇ​മ്മാ​ക്കു​ലേ​ഷ​ൻ മി​ഷ​ൻ ല​ണ്ട​ൻ റീ​ജി​യ​ണും മൂ​ന്നാം സ്ഥാ​നം മീ​നു തോ​ട്ടു​ങ്ക​ൽ ഔ​ർ ലേ​ഡി ഓ​ഫ് പെ​ർ​പെ​ക്ച്യു​ൽ ഹെ​ൽ​പ് വോ​ൾ​വ​ർ​ഹാം​പ്ട​ൺ മി​ഷ​ൻ, ബി​ർ​മിം​ഗ്ഹാം റീ​ജി​യ​ണും നേ​ടി. മു​തി​ർ​ന്ന​വ​ർ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തിന്‍റെ ക്വി​സ് മാ​സ്റ്റ​റാ​യി ബി​ജോ​യ് മാ​ത്യു നേ​തൃ​ത്വം കൊ​ടു​ത്തു. വൈ​കു​ന്നേ​രം ന​ട​ന്ന അ​വാ​ർ​ഡു​ദാ​ന​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും ഫൈ​ന​ൽ മ​ത്സ​രാ​ത്ഥി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സു​വാ​റ 2025 മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ഭി​ന​ന്ദി​ക്കു​ക​യും പ്രാ​ർഥിക്കു​ക​യും ചെ​യ്തു. രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്ക​ട്ട് ബൈ​ബി​ൾ അ​പ്പ​സ്റ്റ​ലേ​റ്റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ റ​വ. ഫാ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു​വെ​ന്ന് ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​ന് വേ​ണ്ടി പിആ​ർഒ ​ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.


ഡ​ബ്ലി​നി​ൽ പി​തൃ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ ഏ​ഴി​ന്

ഡ​ബ്ലി​ൻ: എ​സ്എം​സി​സി ഡ​ബ്ലി​ൻ റീ​ജി​ണ​ൽ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "Dad's Goal 2025' അ​ഞ്ചാ​മ​ത് ഫു​ട്ബോ​ൾ ടൂ​​ർ​ണ​മെ​ന്‍റ് ജൂ​ൺ ഏ​ഴി​ന് ന​ട​ക്കും. ഡ​ബ്ലി​ൻ ഫീ​നി​ക്സ് പാ​ർ​ക്ക്‌ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ലാ​ണ് മ​ത്സ​രം. ഈ ​വ​ർ​ഷം മു​ത​ൽ ആ​ദ്യ​മാ​യി യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് "ജൂ​ണി​യ​ർ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും(​പ്രാ​യം 1625) ഇ​തേ​ദി​വ​സം ന​ട​ത്തും. ഓ​രോ കു​ർ​ബാ​ന സെ​ന്‍റ​റി​ൽ നി​ന്നും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു ടീ​മി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. ടീ​മി​ൽ ക​ളി​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും അ​താ​ത് മാ​സ് സെ​ന്‍റ​റി​ലെ അം​ഗ​ങ്ങ​ൾ ആ​യി​രി​ക്ക​ണം. യൂ​ത്ത് ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​റ് ടീ​മു​ക​ൾ എ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്‌​താ​ൽ മാ​ത്ര​മേ മ​ത്സ​രം ഉ​ണ്ടാ​വു​ക​യു​ള്ളൂ. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. ഡാ​ഡ്സ് ഫു​ട്ബോ​ൾ ടീ​മി​ന് 100 യൂ​റോ​യും യൂ​ത്ത് ഫു​ട്ബോ​ൾ ടീ​മി​ന് 50 യൂ​റോ​യും ആ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.


ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു

പ്ര​​​​സ്റ്റ​​​​ൺ: ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​ൻ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത് മ​​​​താ​​​​ധ്യാ​​​​പ​​​​ക സം​​​​ഗ​​​​മം പ്ര​​​​സ്റ്റ​​​​ൺ റീ​​​​ജ​​​​ണി​​​​ന്‍റെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ൽ ചോ​​​​ർ​​​​ലി​​​​യി​​​​ൽ ന​​​​ട​​​​ന്നു. ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.​ കാ​​​​റ്റ​​​​കി​​​​സം ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ റ​​​​വ. ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഫാ. ​​​​ജോ​​​​സ​​​​ഫ് ഇ​​​​ല​​​​ഞ്ഞി​​​​മ​​​​റ്റം ക്ലാ​​​​സെ​​​ടു​​​ത്തു. പ്ര​​​​സ്റ്റ​​​​ൺ റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജോ​​​​സ​​​​ഫ് കി​​​​രാ​​​​ന്ത​​​​ട​​​​ത്തി​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും റീ​​​​ജ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ​ജോ​​​​ബി ജേ​​​​ക്ക​​​​ബ് ന​​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​ത്തെ മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ദി​​​​നം 2026 മേ​​​​യ് നാ​​​ലി​​​ന് ​ല​​​​ണ്ട​​​​ൻ റീ​​​​ജ​​​​ണി​​​​ൽ ന​​​​ട​​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.


ഡി​ക്സ് ജോ​ർ​ജ് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ജ​ന​റ​ൽ ക​ൺ​വീ​ന​ർ

ലണ്ടൻ: യു​ക്മ ഇ​വ​ന്‍റു​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ഡി​ക്സ് ജോ​ർ​ജി​നെ യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ നി​യോ​ഗി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​ല​യാ​ളി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ മ​ത്സ​ര വ​ള്ളം​ക​ളി​യാ​ണ് യു​ക്മ കേ​ര​ള പൂ​രം വ​ള്ളം​ക​ളി. 2022 2025 കാ​ല​യ​ള​വി​ൽ യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​റാ​യി വ​ള​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച ഡി​ക്സ് ജോ​ർ​ജ് യുകെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു സം​ഘാ​ട​ക​നാ​ണ്. യു​ക്മ മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ്, യു​ക്മ ടൂ​റി​സം ക്ലബ് വൈ​സ് ചെ​യ​ർ​മാ​ൻ, നോ​ട്ടിം​ഗ്ഹാം മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അസോസി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി ചു​മ​ത​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ചവ​ച്ച ഡി​ക്സ് യു​ക്മ കേ​ര​ള പൂ​രം വ​ള്ളം​ക​ളി​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കു​വാ​ൻ പോ​ന്ന ഒ​രു സം​ഘാ​ട​ക​നാ​ണ്. യു​ക്മ കേ​ര​ള പൂ​രം വ​ള്ളം​ക​ളി ആ​രം​ഭി​ച്ച 2017 മു​ത​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ യു​ക്മ പ്ര​സി​ഡ​ന്‍റായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഡി​ക്സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്. യു​കെ​യി​ൽ മ​ല​യാ​ളി​ക​ളു​ടെ ഒ​രു വ​ള്ളം​ക​ളി​യെ​ന്ന ആ​ശ​യം 2017ൽ ​യു​ക്മ മു​ന്നോ​ട്ട് വ​ച്ച​പ്പോ​ൾ നെ​റ്റി ചു​ളി​ച്ച ആ​ളു​ക​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ വ​ള്ളം​ക​ളി വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച യു​ക്മ, ക​ഴി​ഞ്ഞ ആ​റ് സീ​സ​ണു​ക​ളി​ലും ആ ​വി​ജ​യ​ഗാ​ഥ തു​ട​ർ​ന്നു. ഇ​ന്ന് യൂ​റോ​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​വ​ന്‍റാ​യി യു​ക്മ കേ​ര​ള പൂ​രം വ​ള്ളം​ക​ളി മാ​റി​ക്ക​ഴി​ഞ്ഞു. 2025ലെ ​വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ ഓ​ഗ​സ്റ്റ് 30 ശ​നി​യാ​ഴ്ച ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ലെ​യ്ക്കി​ൽ ത​ന്നെ​യാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്. യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി പ്ര​സി​ഡന്‍റ് എ​ബി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി​ക്സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു. യു​ക്മ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ സ​ഹ​യാ​ത്രി​ക​നും ഏ​റ്റെ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ലൊ​ക്കെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വെ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ഡി​ക്സ് ജോ​ർ​ജ്, കേ​ര​ള പൂ​രം വ​ള്ളം​ക​ളി ജ​ന​റ​ൽ ക​ൺ​വീ​ന​റു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​വാ​ൻ പ്രാ​പ്ത​നാ​ണെ​ന്ന് യു​ക്മ ദേ​ശീ​യ നി​ർ​വാഹ​ക സ​മി​തി വി​ല​യി​രു​ത്തി. ഏ​റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​ഞ്ഞ ഈ ​ചു​മ​ത​ല​യി​ൽ വ​ള​രെ ഭം​ഗി​യാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഡി​ക്സ് ജോ​ർ​ജി​ന് യു​ക്മ ദേ​ശീ​യ സ​മി​തി എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.


ചരിത്രത്തിലേക്ക് പറന്ന് ബ്രി​ട്ട​നി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ കൊ​മേ​ഴ്ഷ്യ​ല്‍ പൈ​ല​റ്റ് സാ​ന്ദ്ര ജെ​ന്‍​സ​ണ്‍

കേം​ബ്രി​ഡ്ജ്: കേം​ബ്രി​ഡ്ജ് സ്വ​ദേ​ശി​നി​യാ​യ സാ​ന്ദ്ര ജെ​ന്‍​സ​ണ്‍ ബ്രി​ട്ട​നി​ല്‍ പു​ത​ല​മു​റ​യി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ കൊ​മേ​ഴ്ഷ്യ​ല്‍ പൈ​ല​റ്റാ​യി കേരളത്തിന് അ​ഭി​മാ​ന​മാ​വു​ന്നു. 21ാം വ​യ​സി​ല്‍ കൊ​മേ​ഴ്ഷ്യ​ല്‍ പൈ​ല​റ്റ് ലൈ​സ​ന്‍​സ് നേ​ടി​യ സാ​ന്ദ്ര 23ലേ​ക്ക് എ​ത്തു​മ്പോ​ഴേ​ക്കും എ320യി​ല്‍ ഉ​ള്‍​പ്പെ​ടെ മു​പ്പ​തി​നാ​യി​ര​ത്തി​ല്‍​പ്പ​രം നോ​ട്ടി​ക്ക​ല്‍ മൈ​ലു​ക​ളും ആ​യി​ര​ത്തി​ലേ​റെ മ​ണി​ക്കൂ​റു​ക​ളും പ​റ​ന്ന് അ​തു​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ്. മി​ഡി​ല്‍ ഈ​സ്റ്റ് ആ​സ്ഥാ​ന​മാ​യു​ള്ള "ജ​സീ​റ എ​യ​ര്‍​വേ​സി​ല്‍' പൈ​ല​റ്റാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സാ​ന്ദ്ര ജെ​ന്‍​സ​ണ്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി സ്വ​ദേ​ശി​നി​യാ​ണ്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ര​ണ്ടാം വ​യ​സിലാ​ണ് യു​കെ​യി​ലെ​ത്തി​യ​ത്. ത​ന്‍റെ "എ'​ലെ​വ​ല്‍ പ​ഠ​ന കാ​ല​ത്ത് വ​ര്‍​ക്ക് എ​ക്‌​സ്പീ​രി​യ​ന്‍​സ് നേ​ടു​ന്ന​തി​ന് വ്യ​ത്യ​സ്ത മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത "എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ര്‍' എ​ന്ന ഹ്ര​സ്വ​പ​രി​ശീ​ല​ന​ത്തി​ന് ഒ​ടു​വി​ലാ​ണ് ആ​കാ​ശ പ​റ​ക്ക​ല്‍ എ​ന്ന സ്വ​പ്നം മൊ​ട്ടി​ട്ട​തെ​ന്ന് സാ​ന്ദ്ര പ​റ​യു​ന്നു. അ​ങ്ങി​നെ മ​ന​സി​ലേ​ക്ക് ക​യ​റി​വ​ന്ന ആ​കാ​ശ​ത്തോ​ടു​ള്ള ആ​വേ​ശം, പി​ന്നീ​ട് പൈ​ല​റ്റാ​കാ​നു​ള്ള അ​വ​രു​ടെ അ​ഭി​ലാ​ഷ​ത്തി​ന് ഇ​ന്ധ​ന​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും കി​ട്ടി​യ സ​പ്പോ​ര്‍​ട്ടാ​ണ് മോ​ഹ​ത്തി​ന് ചി​റ​കു​വച്ച​തെ​ന്ന് സാ​ന്ദ്ര പ​റ​യു​ന്നു. ഓ​ണ്‍​ലൈ​നാ​യി "ബി​എ​സ്‌​സി ഇ​ന്‍ പ്രൊ​ഫ​ഷ​ണ​ല്‍ പൈ​ല​റ്റ് പ്രാ​ക്ടീ​സ്' ഡി​ഗ്രി കോ​ഴ്സി​ന് സാ​ന്ദ്ര സ​മാ​ന്ത​ര​മാ​യി പ​ഠി​ക്കു​ന്നു​മു​ണ്ട്. ഇ​ത​ര രാ​ജ്യ​ങ്ങ​ളെ​പ്പോ​ലെ എ​ൻജിനിയ​റിം​ഗ് ബി​രു​ദ​മോ, സ​യ​ന്‍​സോ, ക​ണ​ക്കോ സ​മാ​ന വി​ഷ​യ​ങ്ങ​ളോ ഐ​ശ്ചി​ക​മാ​യി പ​ഠി​ച്ചു​വെ​ന്ന​തോ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ആ​യി ഇ​വി​ടെ പ​രി​ഗ​ണി​ക്കാ​റി​ല്ല. പ​ക്ഷെ പ​ഠി​ക്കു​വാ​നും മ​ന​സി​ലാ​ക്കു​വാ​നു​മു​ള്ള ക​ഴി​വും ദ്രു​ത​ഗ​തി​യി​ല്‍ ഓ​ര്‍​മി​ച്ചു കൃ​ത്യ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​വാ​നു​ള്ള ക​ഴി​വും പ്രാ​പ്തി​യു​മാ​ണ് പ്ര​ധാ​ന​മാ​യി പ​രി​ഗ​ണി​ക്കു​ക. ​ സാ​ന്ദ്ര​യു​ടെ പി​താ​വ് ജെ​ന്‍​സ​ണ്‍ പോ​ള്‍ ചേ​പ്പാ​ല ഒ​ക്ക​ല്‍ കേം​ബ്രി​ഡ്ജി​ല്‍ "അ​ച്ചാ​യ​ന്‍​സ് ചോ​യ്സ് ' എ​ന്ന പേ​രി​ല്‍ ഏ​ഷ്യ​ന്‍ ഗ്രോ​സ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മീ​റ്റ് ഫി​ഷ് എ​ന്നി​വ​യു​ടെ​യും ട്രേ​ഡിം​ഗ് ബി​സി​ന​സ് ന​ട​ത്തു​ന്നു. സാ​ന്ദ്ര​യു​ടെ മാ​താ​വ് ഷി​ജി ജെ​ന്‍​സ​ണ്‍ അ​ഡ​ന്‍​ബ്രൂ​ക്ക്സ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ല്‍ സീ​നി​യ​ര്‍ ന​ഴ്സാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. മൂ​ത്ത സ​ഹോ​ദ​രി സോ​ണ ജെ​ന്‍​സ​ണ്‍ ഗ്യാ​സ് ഇ​ന്‍​ഡ​സ്ട്രി അ​ന​ലി​സ്റ്റും ഇ​ള​യ സ​ഹോ​ദ​ര​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജി​ല്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യു​മാ​ണ്.


ഫ്രെ​ഡ​റി​ക് മേ​ർ​ട്സ് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി സി​ഡി​യു നേ​താ​വ് ഫ്രെ​ഡ​റി​ക് മേ​ർ​ട്സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ട​ന്ന ആ​ദ്യ റൗ​ണ്ട് വോ​ട്ടെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ മേ​ർ​ട്സ് ര​ണ്ടാം ഘ​ട്ട​വോ​ട്ടെ​ടു​പ്പി​ലാ​ണ് വി​ജ​യി​ച്ച​ത്. ആ​കെ​യു​ള്ള 630 വോ​ട്ടു​ക​ളി​ൽ 325 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് മേ​ർ​ട്സി​ന്‍റെ വി​ജ​യം. 316 വോ​ട്ടു​ക​ളാ​ണ് വി​ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. ജ​ർ​മ​നി​യു​ടെ പ​ത്താ​മ​ത് ചാ​ൻ​സ​ല​റാ​യി മേ​ർ​ട്സ് അ​ടു​ത്ത ദി​വ​സം സ്ഥാ​ന​മേ​ൽ​ക്കും. ആ​ദ്യ ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ആ​റ് വോ​ട്ടി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണു​ണ്ടാ​യ​ത്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും ചാ​ൻ​സ​ല​ർ സ്ഥാ​നാ​ർ​ഥി ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ല. സു​ഗ​മ​മാ​യി വി​ജ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന മേ​ർ​ട്സി​ന്‍റെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി. ഇ​തോ​ടെ ജ​ർ​മ​ൻ ഓ​ഹ​രി​വി​പ​ണി​യും ഇ​ടി​ഞ്ഞു. ജ​ർ​മ​ൻ ക​മ്പ​നി​ക​ളു​ടെ സൂ​ചി​ക 1.8 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി വൈ​കി​യാ​യി​രു​ന്നു ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്. 630 വോ​ട്ടു​ക​ളി​ൽ 316 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് മേ​ർ​ട്സി​ന് ആ​വ​ശ്യ​മാ​യി​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 310 വോ​ട്ടു​ക​ൾ മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. മെ​ർ​ട്സി​ന്‍റെ മു​ന്ന​ണി​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ 328 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ചാ​ൻ​സ​ല​ർ തെ​ര​ഞ്ഞെ​ടു​പ്പ് ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ​യാ​യ​തി​നാ​ൽ ആ​രാ​ണ് കൂ​റു​മാ​റി​യ​തെ​ന്ന് അ​റി​യാ​ൻ ക​ഴി​യി​ല്ല. മേ​ർ​ട്സി​ന്‍റെ പാ​ർ​ട്ടി​യാ​യ മ​ധ്യ​വ​ല​തു​പ​ക്ഷ ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​നും ക്രി​സ്ത്യ​ൻ സോ​ഷ്യ​ൽ യൂ​ണി​യ​നും ചേ​ർ​ന്നു​ള്ള സ​ഖ്യ​ത്തെ നി​ല​വി​ലെ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ്‌ ഷൊ​ൾ​സി​ന്‍റെ പാ​ർ​ട്ടി​യാ​യ മ​ധ്യ​ഇ​ട​തു​പ​ക്ഷ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റും പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. പു​തി​യ ചാ​ൻ​സ​ല​റെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ്. യു​ക്രെ​യ്ൻ യു​ദ്ധ​വും ജ​ർ​മ​നി​യു​ടെ സാ​മ്പ​ത്തി​ക മാ​ന്ദ്യ​വു​മാ​ണ് അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. തീ​വ്ര വ​ല​തു​പ​ക്ഷ, കു​ടി​യേ​റ്റ വി​രു​ദ്ധ പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യാ​ണ് മ​റ്റൊ​രു ആ​ഭ്യ​ന്ത​ര പ്ര​ശ്നം. ഇ​തി​നു പു​റ​മേ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ്യാ​പാ​ര ന​യ​വും പു​തി​യ ചാ​ൻ​സ​ല​ർ​ക്ക് വെ​ല്ലു​വി​ളി​യാ​കും.


കൈ​ര​ളി യു​കെ​യെ ന​യി​ക്കു​വാ​ൻ പുതു​ നേ​തൃ​ത്വം

ല​ണ്ട​ൻ: കൈ​ര​ളി യു​കെ​യു​ടെ ര​ണ്ടാ​മ​ത് ദേ​ശീ​യ പ്ര​തി​നി​ധി സ​മ്മേ​ള​നം റോ​യ​ൽ ബ്രി​ട്ടീ​ഷ് ലേ​ജി​യ​ൻ ഹെ​യ്ജ് ഹൗ​സ് ന്യൂ​ബെ​റി​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ എ​ക്സ്‌​സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ൾ നാ​ടി​ന്‍റെ സ്പ​ന്ദ​നം തൊ​ട്ട​റി​യു​ന്ന​വ​രാ​ണെ​ന്നും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് ചെ​റു​ത​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൈ​ര​ളി​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​ഴ​ത്തി​ൽ വി​ശ​ക​ല​നം ചെ​യു​വാ​നും, യു​കെ​യി​ലെ പു​തി​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ പു​തി​യ​താ​യി വ​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളെ എ​ത്ത​ര​ത്തി​ൽ ബാ​ധി​ക്കു​ന്നു എ​ന്ന​ത് കൂ​ടു​ത​ലാ​യി ച​ർ​ച്ച ചെ​യ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം 202527 വ​ർ​ഷ​ത്തെ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും ക​മ്മ​റ്റി​യെ​യും തെര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​നം കൈ​ര​ളി യു​കെ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി രാ​ജേ​ഷ് ചെ​റി​യ​നെ​യും സെ​ക്ര​ട്ട​റി​യാ​യി ന​വി​ൻ ഹ​രി​കു​മാ​റി​നെ​യും ട്ര​ഷ​റാ​യി ടി. ​കെ. സൈ​ജു​വി​നെ​യും തെര​ഞ്ഞെ​ടു​ത്തു. സാ​മൂ​വ​ൽ ജോ​ഷ്വ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ​ഫ്. ടി. ​ജോ​സ​ഫ് ( വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ​ൻ ജോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​നു​മോ​ൾ ലി​ൻ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കു​ര്യ​ൻ ജേ​ക്ക​ബ്, പ്രി​യ രാ​ജ​ൻ, ബി​ജു ഗോ​പി​നാ​ഥ്, പ്ര​വീ​ൺ സോ​മ​നാ​ഥ​ൻ, ലി​നു വ​ർ​ഗ്ഗീ​സ്, നി​തി​ൻ രാ​ജ്, ഐ​ശ്വ​ര്യ ക​മ​ല, മി​നി വി​ശ്വ​നാ​ഥ​ൻ, ജ്യോ​തി സി.​എ​സ്, ജെ​യ്സ​ൻ പോ​ൾ, ജെ​റി വ​ല്യ​റ, ര​ഞ്ജി​ത്ത് തെ​ക്കേ​കു​റ്റ്, വ​രു​ൺ ച​ന്ദ്ര​ബാ​ല​ൻ, സു​ജ വി​നോ​ദ്, ജ​യ​കൃ​ഷ്ണ​ൻ, അ​ന​സ് സ​ലാം, അ​ബി​ൻ രാ​ജു എ​ന്നി​വ​ർ അ​ട​ങ്ങി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെര​ഞ്ഞെ​ടു​ത്തു. പ്രി​യ രാ​ജ​ൻ, ബി​നോ​ജ് ജോ​ൺ, രാ​ജേ​ഷ് ചെ​റി​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബ് അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ എ​ൽ​ദോ​സ് അ​വ​ത​രി​പ്പി​ച്ച സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. യു​കെയി​ലെ വി​വി​ധ യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 122 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. മി​നി വി​ശ്വ​നാ​ഥ​ൻ, ജെ​റി വ​ല്യ​റ മി​നി​ട്സ് ക​മ്മി​റ്റി​യു​ടെ​യും, അ​നു​മോ​ൾ ലി​ൻ​സ്, അ​ശ്വ​തി അ​ശോ​ക്, ജോ​സ​ഫ്.​ടി.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​മേ​യ ക​മ്മി​റ്റി​യു​ടെ​യും, അ​നു മോ​ൾ ലി​ൻ​സ്, ജെ​യ്സ​ൻ പോ​ൾ, ലൈ​ല​ജ് എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. പ​ഹ​ൽ​ഗാ​മ ഭീ​ക​ര​ക്ര​മ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും, വ​ർ​ധി​ച്ചു​വ​രു​ന്ന വി​സ ത​ട്ടി​പ്പു​ക​ൾ​ക്കും നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത റി​ക്രൂ​ട്മെ​ന്‍റു​ക​ൾ​ക്കും എ​തി​രെ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ലും മേ​ൽ​നോ​ട്ട​വും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​നം സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും തു​ട​ങ്ങി​യ പ്ര​മേ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം അ​ജ​യ​ൻ അ​നു​ശോ​ച​നം അ​വ​ത​രി​പ്പി​ച്ച ച​ട​ങ്ങി​ൽ കൈ​ര​ളി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ന​വി​ൻ ഹ​രി​കു​മാ​ർ സ്വാ​ഗ​ത​വും, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചെ​റി​യാ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.


സാ​ലി​സ്ബ​റി​യി​ൽ എ​സ്എം​എ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മേ​യ് 25ന്

സാ​ലി​സ്ബ​റി : സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​ക്കാ​യു​ള്ള അ​ഞ്ചാ​മ​ത് ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മേ​യ് 25ന് ​ന​ട​ക്കും. എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സാ​യി ആ​യി​രം പൗ​ണ്ടും സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിംഗ് ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് അ​ഞ്ഞൂ​റ് പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. യു​കെ​യി​ലെ ക​രു​ത്ത​രാ​യ എ​ട്ട് ടീ​മു​ക​ളാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. എ​ൽജിആ​ർ, കെസി​സി പോ​ർ​ട്ട്സ്മൗ​ത്ത്, സ്വി​ൻ​ഡ​ൺ സി.​സി, ബ്രീ​മോ​ർ ദ്രാ​വി​ഡി​യ​ൻ സി​സി സാ​ലി​സ്ബ​റി, ഗ​ള്ളി ഓ​ക്സ്ഫോ​ർ​ഡ്, കോ​വെ​ൻ​ട്രി ബ്ലൂ​സ്, റോ​യ​ൽ ഡെ​വ​ൺ സി​സി, എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ക. റോം​സി​യി​ലെ ഹ​ണ്ട്സ് ഫാം ​പ്ലെ​യി​ങ് ഫീ​ൽ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.​പ്ര​സി​ഡ​ന്‍റ് എം ​പി പ​ത്മ​രാ​ജ്, സെ​ക്ര​ട്ട​റി ജി​നോ​യി​സ് തോ​മ​സ്, ട്ര​ഷ​റ​ർ ഷാ​ൽ​മോ​ൻ പ​ങ്കെ​ത്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷാ​ന്ത് സോ​മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റിനാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 07383924042 (നി​ഷാ​ന്ത്) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. എ​സ്എം​എ മു​ൻ സെ​ക്ര​ട്ട​റി സീ​ന ഷി​ബു​വി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റി​ജൺ കോ​ണ്‍​ഫറ​ന്‍​സി​ന് ല​ണ്ട​നി​ല്‍ തു​ട​ക്ക​മാ​യി

സ്റേ​റാ​ക്ഓ​ണ്‍​ട്രെ​ന്‍​ഡ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജൺ കോ​ണ്‍​ഫറൻ​സ് ല​ണ്ട​നി​ലെ സ്റ്റോ​ക് ഓ​ണ്‍​ട്രെ​ന്‍​ഡ് കൗ​ണ്ടി​യി​ലെ സ്റ്റാ​ഫോ​ര്‍​ഡ്ഷെ​യ​റി​ലെ, സ്റ്റോ​ണ്‍ ക്രൗ​ണ്‍ ഹോ​ട്ട​ലി​ല്‍ വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ന​ട​ക്കും. മേ​യ് 2 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാലിന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭി​ച്ചു. മൂ​ന്നുദി​ന കോ​ണ്‍​ഫറൻസിന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വൈ​കി​ട്ട് 8 ന് ​ഡ​ബ്ള്യു​എം​സി യൂ​റോ​പ്പ് റീ​ജൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍, ഡ​ബ്ള്യു​എം​സി യൂ​റോ​പ്പ് റീ​ജൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം ​പ​ട​യാ​ട്ടി​ല്‍, യൂ​റോ​പ്പ് റീ​ജി​യ​ന്‍ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി, റീ​ജി​യ​ന്‍ ട്ര​ഷ​റാ​ര്‍ ഷെ​ബു ജോ​സ​ഫ്, ഗ്ലോബൽ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഗ്രി​ഗ​റി മേ​ട​യി​ല്‍(​വൈ​സ് ചെ​യ​ര്‍​മാ​ന്‍), മേ​ഴ്സി ത​ട​ത്തി​ല്‍ (വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍), രാ​ജു കു​ന്ന​ക്കാ​ട്ട് (സാം​സ്കാ​രി​ക ഫോ​റം സെ​ക്ര​ട്ടി), ഡോ.​ജി​മ്മി മൊ​യ​ല​ന്‍ (ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ്), സെ​ബി​ന്‍ പാ​ലാ​ട്ടി(​യു​കെ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്റ്), സെ​ബാ​സ്റ​റ്യ​ന്‍ ജോ​സ​ഫ്(​യു​കെ ​റീ​ജൺ ചെ​യ​ര്‍​മാ​ന്‍), ചി​നു പ​ട​യാ​ട്ടി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് സെ​ക്ര​ട്ട​റി), യൂ​റോ​പ്പ് റീ​ജി​യ​ന്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാം ​ഡേ​വി​ഡ് മാ​ത്യു, ഡ​ബ്ള്യു​എം​സി യു​വ​നേ​താ​ക്ക​ളാ​യ ഡോ, ​എ​ല്‍​സ ജി​മ്മി, ഡോ.​ബി​ബി​ന്‍ ബേ​ബി എ​ന്നി​വ​ര്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ജോ​ളി ത​ട​ത്തി​ല്‍ (ജ​ര്‍​മ​നി) അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ളി എം ​പ​ട​യാ​ട്ടി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​വി​ധ പ്രൊ​വി​ന്‍​സ​സ് ഭാ​ര​വാ​ഹി​ക​ള്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സാം ​ഡേ​വി​ഡ് പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു.


നീ​നാ കൈ​ര​ളി​യു​ടെ "​ഒ​രു​മ 2025’ പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​യി

ഡ​ബ്ലി​ൻ : നീ​നാ കൈ​ര​ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന്ധ​ഒ​രു​മ 2025’ പ​രി​പാ​ടി നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.​ പ്ര​ത്യാ​ശ​യും ഐ​ശ്വ​ര്യ​വും സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​മ​യു​ടെ സ​ന്ദേ​ശ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. നീ​നാ സെന്‍റ്​ മേ​രി​സ് ച​ർ​ച്ചി​ലെ വൈ​ദി​ക​രാ​യ ഫാ.​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ,ഫാ.​ജോ​ഫി​ൻ ജോ​സ്,ഒ​പ്പം ഫാ.​യാ​ക്കൂ​ബ് എ​ന്നി​വ​രും തു​ട​ർ​ന്നു ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നു തി​രി​തെ​ളി​യി​ച്ചു. ഒ​രു​മ​യു​ടെ മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശം ഫാ.​റെ​ക്സ​ൻ ചു​ള്ളി​ക്ക​ൽ ന​ൽ​കി.​തു​ട​ർ​ന്നു നി​ര​വ​ധി സ്കി​റ്റു​ക​ൾ,കൂ​ട്ടു​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ,നൃ​ത്ത പ​രി​പാ​ടി​ക​ൾ ,സം​ഗീ​താ​ലാ​പം തു​ട​ങ്ങി​യ​വ​ൻ ന​ട​ന്നു. തു​ട​ർ​ന്നു നീ​നാ കൈ​ര​ളി​യു​ടെ വെ​ബ്സൈ​റ്റ് ആ​യ <വേേുെ://ി​ലി​മ​ഴ​വ​സ​മ​ശൃ​മ​ഹ​ശ.​രീാ> ന്റെ ​സ്വി​ച്ച് ഓ​ൺ ക​ർ​മ്മം ഫാ.​യാ​ക്കൂ​ബ് നി​ർ​വ​ഹി​ച്ചു.​പി​ന്നീ​ട് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു. ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ന്റോ, സി​നു, സ​ഞ്ജു, തോം​സ​ൺ, സോ​ഫി, നി​ഷ, രോ​ഹി​ണി, ര​മ്യ എ​ന്നി​0വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 202526 വ​ർ​ഷ​ത്തെ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജെ​യ്സ​ൺ, ജി​ബി​ൻ, പ്ര​ദീ​പ്, ടെ​ൽ​സ്, ജെ​സ്ന, എ​യ്ഞ്ച​ൽ, ജി​ജി, വി​ന​യ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത മ​താ​ധ്യാ​പ​ക ദി​നം ആ​ച​രി​ച്ചു

പ്ര​സ്റ്റ​ൺ: ഗ്രേ​റ്റ് ബ്രി​ട്ടൻ​ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ മൂ​ന്നാ​മ​ത് മ​താ​ധ്യാ​പ​ക സം​ഗ​മം മേ​യ് 5 തി​ങ്ക​ളാ​ഴ്ച പ്ര​സ്റ്റ​ൺ റീ​ജി​യ​ണി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ചോ​ർ​ലി​യി​ൽ വച്ചു നടത്തപ്പെട്ടു. ആ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്ത വി​ശ്വാ​സ പ​രി​ശീ​ല​ക സം​ഗ​മം രൂ​പ​താ അ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ രൂ​പ​ത കാ​റ്റ​കി​സം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ട്ടോ​സി​ഞ്ചെ​ള്ളൂ​സ് വെ​രി. റ​വ. ഡോ.​ആ​ൻ​റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യ ഇ​യ​ർ ഓ​ഫ് സ്പി​രി​ച്ച്വാ​ലി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൗ​ര​സ്ത്യ ആ​ധ്യാ​ത്മി​ക​ത​യോ​ടെ പ്ര​ത്യാ​ശ​യു​ടെ തീ​ർ​ത്ഥാ​ട​ക​ർ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് റ​വ. ഫാ. ​ജോ​സ​ഫ് ഇ​ല​ഞ്ഞി​മ​റ്റം ക്ലാ​സ് ന​യി​ച്ചു. രൂ​പ​താ കാ​റ്റ​ക്കി​സം ക​മ്മീ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന് പ്ര​സ്റ്റ​ൺ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് കി​രാ​ന്ത​ട​ത്തി​ൽ സ്വാ​ഗ​ത​വും റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ശ്രീ ​ജോ​ബി ജേ​ക്ക​ബ് ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി. അ​ടു​ത്ത വ​ർ​ഷ​ത്തെ മ​താ​ധ്യാ​പ​ക​ദി​നം മേ​യ് 4 ന് ​ല​ണ്ട​ൻ റീ​ജ​ണി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.


ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തിന്‍റെ​ ഈ​സ്റ്റ​ര്‍, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ള്‍ വ​ര്‍​ണാ​ഭ​മാ​യി

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ഈ​സ്റ്റ​ര്‍, വി​ഷു, ഈ​ദ് ആ​ഘോ​ഷം ഏ​പ്രി​ല്‍ 26 ന് ​വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സാ​ല്‍​ബൗ ടി​റ്റൂ​സ് ഫോ​റ​ത്തി​ല്‍ അ​ര​ങ്ങേ​റി. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍, ഈ​സ്റ്റ​ര്‍, വി​ഷു, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​സ​ക്തി​യും പ്രാ​ധാ​ന്യ​വും ന​ന്മ​യും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാ​യ സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, ഗാ​നാ​ലാ​പ​നം, കു​ച്ചി​പ്പു​ടി, എ​ന്നി​വ​ക്ക് പു​റ​മെ, സ​മാ​ജ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ത​ല​മു​റ​ക​ളു​ടെ അ​ന്ത​ര​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ല​ഘു​നാ​ട​ക​വും, യു​വ​തീ​യു​വാ​ക്ക​ളു​ടെ ഡാ​ന്‍​സ് ഡ്രാ​മ​യും അ​വ​ത​ര​ണ​ത്തി​ല്‍ മി​ക​വു പു​ല​ര്‍​ത്തി. കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളം സ്കൂ​ളി​ലെ കൊ​ച്ചു കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച അ​ക്ഷ​ര​മാ​ല​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഗാ​നം എ​വ​യെും ആ​ക​ര്‍​ഷി​ച്ചു. 120 ല​ധി​കം ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​ണ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. ല​ക്കി ഡ്രോ​യു​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​മ്മാ​നം ന​ല്‍​കി. കേ​ര​ള​ത്ത​നി​മ​യു​ള്ള അ​ത്താ​ഴ​വി​രു​ന്നും പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. സ​മാ​ജം സെ​ക്ര​ട്ട​റി ന​ന്ദി പ​റ​ഞ്ഞു. ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ഏ​ശ​ദേ​ശം രാ​ത്രി ഒന്പതിന് ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു. സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള, ക​മ്മി​റ്റി മെ​മ്പ​ര്‍ അ​ജു സാം ​എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​രാ​യി. ആ​ഘോ​ഷ​ത്തി​ല്‍ ഏ​താ​ണ്ട് നാ​നൂ​റ്റി ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. പു​തു​താ​യി ജ​ര്‍​മ​നി​യി​ലെ​ത്തി​യ യു​വാ​ക്ക​ളാ​യ മ​ല​യാ​ളി​ക​ള്‍​ക്ക് ആ​ഘോ​ഷം ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി. ധാ​രാ​ളം സീ​നി​യ​ര്‍ അം​ഗ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം എ​ല്ലാ​വ​ര്‍​ക്കും ഏ​റെ പ്ര​ചോ​ദ​ന​മാ​യി. പ​രി​പാ​ടി​ക​ളു​ടെ എ​ല്ലാ​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഡി​പി​ന്‍ പോ​ള്‍ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ല്‍ (ട്ര​ഷ​റ​ര്‍), ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ റെ​ജീ​ന ജ​യ​റാം, ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


മ​ല​യാ​ളി പ്ര​തി​ഭ​ക​ളെ ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് ആ​ദ​രി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ലൻഡിൽ​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. റോ​ഷ​ൻ വാ​വ​ള്ളി​ൽ കു​ര്യാ​ക്കോ​സ്, എ​യ്ഞ്ച​ൽ ബോ​ബി, എ​യ്ഡ​ൻ ബോ​ബി, ഫെ​ബി​ൻ മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് ക്രാ​ന്തി അ​യ​ർ​ല​ൻ​ഡ് ആ​ദ​രി​ച്ച​ത്. കി​ൽ​ക്കെ​നി​യി​ലെ ഒ ​ലൗ​ഗ്ലി​ൻ ഗെ​യി​ൽ ജിഎഎ ​ക്ല​ബിൽ സം​ഘ​ടി​പ്പി​ച്ച ക്രാ​ന്തി​യു​ടെ മേ​യ്ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​തി​ഭ​ക​ൾ​ക്ക് ആ​ദ​ര​വ് ന​ൽ​കി​യ​ത്. കേ​ര​ള സം​സ്ഥാ​ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ, എ​ക്സൈ​സ് പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ​വ​കു​പ്പ് മ​ന്ത്രി എം.ബി. രാ​ജേ​ഷ് പ്ര​തി​ഭ​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ഇ​വ​രു​ടെ ക​ഠി​നാ​ദ്ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വും അ​യ​ർ​ലൻഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്നും മ​ന്ത്രി ആ​ശം​സി​ച്ചു. 2024 ന​വം​ബ​ർ 23ന് ​ബോ​സ്റ്റ​നി​ൽ ന​ട​ന്ന വേ​ൾ​ഡ് നാ​ച്ചു​റ​ൽ ബോ​ഡി ബി​ൽ​ഡിംഗ് ഫെ​ഡ​റേ​ഷ​ൻ (WNBF) നാ​ച്ചു​റ​ൽ ബോ​ഡി ബി​ൽ​ഡിംഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​സ്റ്റേ​ഴ്സ് ലൈ​റ്റ് വെ​യി​റ്റ് വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യാ​ണ് റോ​ഷ​ൻ കു​ര്യാ​ക്കോ​സ് അ​യ​ർ​ലൻഡ് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യ​ത്. വാ​ട്ട​ർ​ഫോ​ർ​ഡി​ലെ ട്രാ​മോ​റി​ൽ നി​ന്നു​ള്ള റോ​ഷ​ൻ ക്ലി​നി​ക്ക​ൽ ന​ഴ്സ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്നു. ഭാ​ര്യ: ജോ​ബി സ്ക​റി​യ, മ​ക്ക​ൾ: യോ​ഹാ​ൻ റോ​ഷ​ൻ, റി​യാ​ന റോ​ഷ​ൻ. ക​ഠി​നാ​ധ്വാ​ന​വും അ​ച​ഞ്ച​ല​മാ​യ അ​ർ​പ്പ​ണ​ബോ​ധ​വു​മാ​ണ് റോ​ഷന്‍റെ​ ഗം​ഭീ​ര വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ എ​യ്ഞ്ച​ൽ ബോ​ബി​യും എ​യ്ഡ​ൻ ബോ​ബി​യും ഐ​റി​ഷ് ജൂ​നി​യ​ർ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തി​ള​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. എ​യ്ഞ്ച​ൽ ആ​റാം ക്ലാ​സി​ലും ഏ​യ്ഡ​ൻ മൂ​ന്നാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. ഐ​റി​ഷ് ചെ​സ്‌​ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഐ​റി​ഷ് ജൂ​നി​യ​ർ ചെ​സ്‌​ ചാ​മ്പ്യ​ൻ​ഷി​പ്പ് 2025ൽ ​ഏ​ഞ്ച​ൽ ബോ​ബി​യും ഏ​യ്ഡ​ൻ ബോ​ബി​യും ച​രി​ത്ര​പ​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. അ​ണ്ട​ർ 12 ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ഏ​ഞ്ച​ൽ ബോ​ബി ചാ​മ്പ്യ​ൻ പ​ട്ടം ചൂ​ടി. അ​തേ​സ​മ​യം, അ​ണ്ട​ർ 10 വി​ഭാ​ഗ​ത്തി​ൽ ഏ​യ്ഡ​ൻ ബോ​ബി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ചു ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. അ​യ​ർ​ല​ൻ​ഡ് അ​ണ്ട​ർ19 ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യ മ​ല​യാ​ളി താ​രം ഫെ​ബി​ൻ മ​നോ​ജാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ മ​റ്റൊ​രു വ്യ​ക്തി. Hills ക്ല​ബിന്‍റെ​യും ലൈ​ൻ​സ്റ്റ​ർ അണ്ടർ 17 ​ടീ​മിന്‍റെയും മി​ക​ച്ച താ​ര​മാ​യി​രു​ന്ന ഫെ​ബി​ൻ സിം​ബാ​ബ്വെ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ലും തന്‍റെ മി​ക​വ് തെ​ളി​യി​ച്ചു. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ 4 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി ടീ​മി​ൽ ശ്ര​ദ്ധേ​യ​നാ​യി. കി​ല്‍​ഡെ​യ​ർ കൗ​ണ്ടി​യി​ലെ അ​ത്താ​യി​ലു​ള്ള മ​നോ​ജ് ജോ​ണി​ന്‍റെ​യും ബീ​ന വ​ർ​ഗീ​സിന്‍റെ​യും മ​ക​നാ​ണ് ഫെ​ബി​ൻ. നേ​ഹ മ​നോ​ജ് സ​ഹോ​ദ​രി​യാ​ണ്. അ​യ​ർ​ല​ൻഡിലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഇ​വ​ർ​ക്ക് കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ നേ​ടാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നും ക്രാ​ന്തി കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സി​ച്ചു.


യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ

ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള ജൂൺ 21ന് ലിവർപൂളിൽ. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആണ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ വച്ചാണ് യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേള വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം യുക്മ നോർത്ത് വെസ്റ്റ് റീജണൽ കമ്മിറ്റി അറിയിച്ചു. വിവിധ പ്രായപരിധികളിലുള്ളവർക്കായി വ്യത്യസ്ത കായികമത്സരങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുക്മ നോർത്ത് വെസ്റ്റ് റീജണൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും.റീജണൽ മത്സരങ്ങളിൽ വിജയിക്കുന്ന കായികതാരങ്ങൾക്ക് ജൂൺ 28ന് നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള നോർത്ത് വെസ്റ്റ് റീജണിലെ അംഗ അസോസിയേഷനുകളിലെ കായികതാരങ്ങൾ അതത് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജൺ പ്രസിഡന്‍റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, സ്പോർട്സ് കോഓർഡിനേറ്റർ ബിനോയി മാത്യു എന്നിവർ അറിയിച്ചു.


കൈ​ര​ളി യുകെയു​ടെ ദേ​ശീ​യ സ​മ്മേ​ള​നം മ​ന്ത്രി എം.ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ല​ണ്ട​ൻ: യു​കെയി​ലെ പു​രോ​ഗ​മ​ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൈ​ര​ളി യുകെയു​ടെ ര​ണ്ടാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​നം വൈ​വി​ദ്ധ്യ​മാ​ർ​ന്ന സം​സ്‍​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ന്യൂ​ബ​റി പാ​ർ​ക്ക് ഹൗ​സ് സ്കൂ​ളി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തി​യ വൈ​വി​ധ്യമാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്കം കു​റി​ച്ച സ​മ്മേ​ള​നം കൈ​ര​ളി യുകെയു​ടെ പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ര​ളി നാ​ളി​തു​വ​രെ യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യിലും ​നാ​ട്ടി​ലു​മാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ദേ​ശീ​യ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബ് വി​ശ​ദീ​ക​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് എ​ഐസി ​സെ​ക്ര​ട്ട​റി ജ​നേ​ഷ് സി, ​ആ​ർസിഎ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ലി​യോ​സ് പോ​ൾ, എംഎയു​കെ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത്, എ​സ്എ​ഫ്ഐ ​യുകെ ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ശാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൈ​ര​ളി യുകെ ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ് എം​പ്ല​ർ അ​വാ​ർ​ഡ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ രോ​ഗി​ക​ൾ​ക്ക് വി​ദേ​ശ മാ​തൃ​ക ട്രെ​യി​നിംഗ് നേ​തൃ​ത്വം ന​ൽ​കി​യ ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, മോ​ണ, മി​നി​ജ, മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ​ക്കും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച കൈ​ര​ളി ഹീ​ത്രൂ യൂ​ണി​റ്റി​നും വ​ഞ്ചി​നാ​ട് കി​ച്ച​ണും പ്ര​ശ​സ്ത ഗ​വേ​ഷ​ക​നും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നും ആ​യ മെ​ഹ​മൂ​ദ് കൂ​രി​യ, പ്ര​ശ​സ്ത പ്ര​വാ​സി എ​ഴു​ത്തു​കാ​രി ഐ​ശ്വ​ര്യ ക​മ​ല എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. വെ​സ്റ്റ് ബെ​ർ​ക്ഷെ​യ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് ജെ​യ്സ​ൻ പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വ​രു​ൺ ച​ന്ദ്ര​ബാ​ല​ൻ ന​ന്ദി പ​റ​ഞ്ഞു. അ​ലോ​ഷി ആ​ദം​സും സം​ഘ​വും ചേ​ർ​ന്നൊ​രി​ക്കി​യ മ​നോ​ഹ​ര​മാ​യ ഗ​സ​ൽ ഗാ​ന​ങ്ങ​ൾ സ​ദ​സ്‌​സ് ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ചു. യുകെ മ​ല​യാ​ളി​ക​ൾ​ക്ക് ഗ​സ​ൽ സ​ന്ധ്യ​യു​ടെ പെ​രു​മ​ഴ​കാ​ല​മാ​ണ് അ​ലോ​ഷി സ​മ്മാ​നി​ച്ച​ത്. സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​വീ​ൺ, വി​മി, ഐ​ശ്വ​ര്യ, ലി​മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഡി ​കെ എം ​എ​സ് ഒ​രു​ക്കി​യ സ്റ്റെ​ൻ​സി​ൽ ഡോ​ണ​ർ സ്റ്റാ​ളും, കം​ബ്രി​ഡ്ജ് യൂ​ണി​റ്റ് ഒ​രു​ക്കി​യ റോ​ബോ​ട്ടി​ക് സ്റ്റാ​ളും പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽപ​ന​ക്കു​മാ​യി ഒ​രു​ക്കി​യ സ്റ്റാ​ളു​ക​ളും, അ​ല​ങ്കാ​ര ചെ​ടി​ക​ളു​ടെ​യും വി​വി​ധ ഇ​നം പ​ച്ച​ക്ക​റി തൈ​ക​ളു​ടെ​യും സൗ​ജ​ന്യ വി​ല്പ​ന​യും പ്ര​ദ​ർ​ശ​വും കൈ​ര​ളി​യു​ടെ നാ​ൾ​വ​ഴി​ക​ൾ എ​ന്ന ച​രി​ത്ര പ്ര​ദ​ർ​ശ​ന​വും കൂ​ടാ​തെ സി​ഗ്നേ​ച്ച​ർ ക്യാ​മ്പ​യി​നും ഒ​രു​ക്കി​യി​രു​ന്നു. യുകെയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്ന​ത് അ​വ​ർ​ക്കെ​ല്ലാം വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി കൈ​ര​ളി​യു​ടെ വെ​സ്റ്റ് ബെ​ർ​ക്ഷെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി നി​തി​ൻ രാ​ജ് ജെ​യ്സ​ൻ പോ​ൾ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഴ്ച​ക​ൾ നീ​ണ്ടു നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു, ന​വീ​ൻ, ശ്രീ​ജി​ത്ത്, വി​ഷ്ണു, റെ​ൻ​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് വേ​ദി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. കൈ​ര​ളി​യു​ടെ ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു കെെയോ​പ്പു​ചാ​ർ​ത്തി​യാ​ണ് ആ​ദ്യ​ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.


ദേഹാസ്വാസ്ഥ്യം; യുകെ മലയാളി നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ മരിച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള വിമാനയാത്രയ്ക്കിടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് മ​ല​യാ​ളി മരിച്ചു. ബേ​സി​ൻ സ്റ്റോ​ക്കി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി ഫി​ലി​പ്പുകു​ട്ടി​യാ​ണ് മ​രിച്ച​ത്. ഭാ​ര്യാ​മാ​താ​വി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞതിനെ തുടർന്നാണ് നാ​ട്ടി​ലേ​ക്ക് യാ​ത്ര​ തിരിച്ചത്. വി​മാ​നം മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഫി​ലി​പ്പു​കു​ട്ടി​യെ സീ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. അ​റി​യ​പ്പെ​ടു​ന്ന ചെ​ണ്ട​മേ​ള ക​ലാ​കാ​രനായിരു​ന്നു ഫി​ലി​പ്പു​കു​ട്ടി. മ​ദേ​ഴ്സ് ചാ​രി​റ്റി ട്ര​സ്റ്റി സ​ജി​നി​യാ​ണ് ഭാ​ര്യ.


ക​ലാ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് തു​ട​ക്കം

നോ​ട്ടിം​ഗം​ഷ​യ​ർ: മാ​ൻ​സ്‌​ഫീ​ൽ​ഡും ആ​ഷ്‌​ഫീ​ൽ​ഡും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ളി സ​മൂ​ഹ​മൊ​രു​മി​ച്ചു പു​തി​യ സം​ഘ​ട​ന​യ്ക്ക് തു​ട​ക്കം കു​റി​ച്ചു. ക​ലാ കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (കെ​കെ​എ​എ​സ്‌​സി) എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പേ​ര്. കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഐ​ക്യ​വും ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ശൈ​ലി​യെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മൂ​ഹ സം​ഘ​ട​ന എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ല​ബ് രൂ​പം കൊ​ണ്ടി​ട്ടു​ള്ള​ത്. കേ​ര​ളീ​യ കു​ടി​യേ​റ്റ സ​മൂ​ഹ​ത്തെ​യും അ​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തെ​യും കെ​കെ​എ​എ​സ്‌​സി സ്വാ​ഗ​തം ചെ​യ്യു​ന്നു. പാ​ര​മ്പ​ര്യ​ങ്ങ​ൾ, ശാ​രീ​രി​ക ആ​രോ​ഗ്യം, സ​മൂ​ഹ പ​ങ്കാ​ളി​ത്തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ഴി യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തെ​യും സാ​മൂ​ഹ്യ സേ​വ​ന​ത്തെ​യും കേ​ന്ദ്ര​വ​ത്ക​രി​ച്ച് ത​ല​മു​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്നി​വ​യാ​ണ് സം​ഘ​ട​ന ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. കെ​കെ​എ​എ​സ്‌​സി​യു​ടെ ആ​ദ്യ സം​രം​ഭ​മാ​യ കി​ഡ്‌​സാ​നി​യ (കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക്രാ​ഫ്റ്റ്സ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഡാ​ൻ​സ്) വ​ർ​ക്‌​ഷോ​പ് ഏ​പ്രി​ലി​ൽ ന​ട​ന്നു. ഇ​തി​ന്‍റെ വ​ൻ​വി​ജ​യ​ത്തി​ന് ശേ​ഷം, ഈ​സ്റ്റ​ർ വി​ഷു റം​സാ​ൻ പ​രി​പാ​ടി​യും ഏ​പ്രി​ൽ 20നു ​അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്തി. മാ​ൻ​സ്‌​ഫീ​ൽ​ഡ് ആ​ഷ്‌​ഫീ​ൽ​ഡ് മേ​ഖ​ല​യി​ലെ നിരവധി മ​ല​യാ​ളി​ക​ളു​ടെ തൊ​ഴി​ൽ ദാ​താ​വാ​യ കിം​ഗ്സ്‌​മി​ൽ എ​ൻ​എ​ച്ച്എ​സ് ഹോ​സ്പി​റ്റ​ലി​ലെ പെ​ർ​ഫോ​മ​ൻ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് മേ​ട്ര​ൺ ആ​യ ലെ​സ്ലി വാ​ർ​ഡും ഗ​വെ​ർ​ണ​ൻ​സ് ഫെ​സി​ലി​റ്റേ​റ്റ​ർ ആ​യ എ​മ്മ ബ്ര​റ്റ്ലി​യും ആ​ണ് ക​ലാ കേ​ര​ള​യു​ടെ ആ​ദ്യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​ലാ കേ​ര​ള​യു​ടെ പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ഗ​സ്റ്റി​ൻ സെ​ക്ര​ട്ട​റി സ​ന മാ​ത്യു, ട്ര​ഷ​റ​ർ ബി​ബി​ൻ ക​രു​ണാ​ക​ര​ൻ, ലെ​സ്ലി വാ​ർ​ഡ്, എ​മ്മ ബ്ര​റ്റ്ലി എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. സൂ​സ​ൻ ജോ​ഷി, ജോ​യ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ളേ​കി. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ജോ​ഷി സ​ക്ക​റി​യാ​സ് പാ​ലാ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത "നി​ണ​മ​ണി​ഞ്ഞ വ​ഴി​ക​ൾ' ക്രി​സ്തു​വി​ന്‍റെ ഗാ​ഗു​ൽ​ത്താ​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ പു​ന​രാ​ഖ്യാ​നം എ​ന്നി​വ പ​രി​പാ​ടി​ക്ക് വ​ർ​ണ​പ​കി​ട്ടേ​കി . വി​ഭ​വ​സ​മൃ​ദ്ധ​മാ​യ വി​രു​ന്നോ​ടു​കൂ​ടി ക​ലാ​കേ​ര​ള​യു​ടെ ആ​ദ്യ​പ്രോ​ഗ്രാം സ​മാ​പി​ച്ചു.


മാ​ര്‍​പാ​പ്പ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​ള്ള സം​ഗീ​ത ആ​ല്‍​ബം "ക​ര്‍​മ്മ​പ​ഥ​ത്തി​ലെ കാ​രു​ണ്യം' പ്രേ​ക്ഷ​ക​രി​ലേ​ക്ക്

ബെ​ര്‍​ലി​ന്‍: 1988 മു​ത​ല്‍ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് നി​ര്‍​മി​ക്കു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ടു​ള്ള സം​ഗീ​ത ആ​ല്‍​ബം "ക​ര്‍​മ്മ​പ​ഥ​ത്തി​ലെ കാ​രു​ണ്യം' ശ​നി​യാ​ഴ്ച ല​ണ്ട​നി​ല്‍ റി​ലീ​സ് ചെ​യ്യും. പ്ര​വാ​സി​ഓ​ണ്‍​ലൈ​നി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​ഷ​ന്‍​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ആ​ല്‍​ബ​ത്തി​ലെ ഗാ​നം ര​ചി​ച്ച​ത് യൂ​റോ​പ്പി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യാ​ണ്. സം​ഗീ​തം ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ബി​ജു കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ്. ന​റു​പു​ഞ്ചി​രി​യി​ല്‍ ലോ​കം നേ​ടി​യ പു​ണ്യാ​ത്മാ.. എ​ന്ന തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​യ്ക്കു​ന്ന​ത് നി​ര​വ​ധി ആ​ല്‍​ബ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ടീ​നു ട്രീ​സ​യാ​ണ്. ഗാ​ന​ത്തി​ന് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബി​നു മാ​തി​രം​പു​ഴ​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല സ്റ്റു​ഡി​യോ​യി​ല്‍ ജോ​യ് ജോ​സ​ഫാ​ണ് സോം​ഗ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന മൂ​ന്നു​ദി​ന റീ​ജി​യ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വ​ച്ച് കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യു​ട്യൂ​ബി​ലൂ​ടെ ഗാ​നം റി​ലീ​സ് ചെ​യ്യും. ലി​ങ്ക്: https://www.youtube.com/@KUMPILCREATIONS


ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ൽ പി​തൃ​വേ​ദി ദേ​ശീ​യ ഡ​യ​റ​ക്‌​ട​ർ

ഡ​ബ്ലി​ൻ: പി​തൃ​വേ​ദി 2025 26 ലേ​ക്കു​ള്ള ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫാ. ​അ​നീ​ഷ് വ​ഞ്ചി​പ്പാ​റ​യി​ലാ​ണ് ദേ​ശീ​യ ഡ​യ​റ​ക്‌ടർ. ഇ​ദ്ദേ​ഹം ബെ​ല്‍​ഫാ​സ്റ്റ് റീ​ജ​ൺ ഡ​യ​റ​ക്‌ട​റാ​യും ചു​മ​ത​ല വ​ഹി​ക്കും. മ​റ്റു റീ​ജ​ൺ ഡ​യ​റ​ക്‌ട​ർ​മാ​രാ​യി ഫാ. ​സി​ജോ വെ​ങ്കി​ട്ട​ക്ക​ൽ (ഡ​ബ്ലി​ൻ റീ​ജ​ൺ), ഫാ. ​സ​ന്തോ​ഷ് തോ​മ​സ് (കോ​ർ​ക്ക് റീ​ജ​ൺ), ഫാ. ​റെ​ജി കു​ര്യ​ൻ (ഗാ​ൽ​വേ റീ​ജ​ൺ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി പു​ന്ന​മ​ട ജോ​ർ​ജു​കു​ട്ടി (പ്ര​സി​ഡ​ന്‍റ്), അ​ഡ്വ സി​ബി സെ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി), റോ​ണി ജോ​ർ​ജ് (ട്ര​ഷ​റ​ർ), ഡോ. ​സ​ന​ൽ ജോ​ർ​ജ് (പിആ​ർഒ) ​എ​ന്നി​വരെ​യും തെ​ര​ഞ്ഞെ​ടു​ത്തു.


വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റി​ജി​യ​ൺ കോ​ണ്‍​ഫറ​ന്‍​സി​ന് ഇ​ന്ന് ല​ണ്ട​നി​ല്‍ തി​രി​തെ​ളി​യും

സ്റ്റോ​ക്ഓ​ണ്‍​ട്രെ​ന്‍​ഡ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ കോ​ണ്‍​ഫ​റ​ന്‍​സ് ല​ണ്ട​നി​ലെ സ്റ്റോ​ക്ഓ​ണ്‍​ട്രെ​ന്‍​ഡ് കൗ​ണ്ടി​യി​ലെ സ്റ്റാ​ഫോ​ര്‍​ഡ്ഷെ​യ​റി​ലെ ക്രൗ​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി മൂ​ന്നു​ദി​ന കോ​ണ്‍​ഫ​റ​ന്‍​സി​ന് തു​ട​ക്കം കു​റി​ക്കും. ആ​ദ്യ​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ (ജ​ര്‍​മ​നി) അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി (​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഗ്രി​ഗ​റി മേ​ട​യി​ല്‍ (​വൈ​സ് ചെ​യ​ര്‍​മാ​ന്‍), മേ​ഴ്സി ത​ട​ത്തി​ല്‍ (വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍), രാ​ജു കു​ന്ന​ക്കാ​ട്ട് (സാം​സ്കാ​രി​ക ഫോ​റം സെ​ക്ര​ട്ടി), ഡോ.​ജി​മ്മി മൊ​യ​ല​ന്‍ (ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ്), സെ​ബി​ന്‍ പാ​ലാ​ട്ടി (​യു​കെ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ്), ചി​നു പ​ട​യാ​ട്ടി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ര​ണ്ടാം ദി​വ​സ​മാ​യ മേ​യ് മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ച് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ സോ​ഷ്യ​ല്‍ മീ​ഡി​യ അ​വാ​ര്‍​ഡ് എ​സ്. ശ്രീ​കു​മാ​റി​നും(​യു​കെ), സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത അ​വാ​ര്‍​ഡ് റോ​യി ജോ​സ​ഫ് മാ​ന്‍​വ​ട്ട​ത്തി​നും(​യു​കെ) ന​ല്‍​കും. അ​യ​ര്‍​ല​ൻ​ഡി​ലെ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും സം​ഘ​ട​നാ മേ​ഖ​ല​യി​ലും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ല്‍ സാം​സ്കാ​രി​ക ഫോ​റം സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ടി​നെ​യും മാ​ധ്യ​മ​രം​ഗ​ത്ത് കാ​ല്‍​നൂ​റ്റാ​ണ്ടും സം​ഗീ​ത മേ​ഖ​ല​യി​ല്‍ 26 വ​ര്‍​ഷ​വും പി​ന്നി​ട്ട് വൈ​വി​ധ്യ​മാ​ര്‍​ന്ന ഗാ​ന​ര​ച​ന​ക​ള്‍ കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​യെ​യും (ജ​ര്‍​മ​നി) ആ​ദ​രി​ക്കും. രാ​ത്രി 7.30ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പം സ​ന്‍​ജു സാ​ജ​ന്‍റെ (അ​വ​റാ​ച്ച​ന്‍) ലൈ​വ് ഡി​ജെ​യും ന​ട​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ള്‍, കാ​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ണ്‍​ഫ​റ​ന്‍​സി​ന് തി​ര​ശീ​ല വീ​ഴും. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ സെ​ക്ര​ട്ട​റി ബാ​ബു ടി. ​തോ​മ​സ് തോ​ട്ട​പ്പ​ള്ളി ഷെ​ബു ജോ​സ​ഫ് ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ ട്ര​ഷ​റ​ര്‍ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് ഡ​ബ്ല്യു അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാം ​ഡേ​വി​ഡ്, ല​തീ​ഷ് രാ​ജ് തു​ട​ങ്ങി​യ​ര്‍ അ​ട​ങ്ങി​യ ക​മ്മി​റ്റി​യും കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.


വെ​യി​ൽ​സി​ലെ പ​ന്ത​സാ​ഫ് വി​ൻ​സ​ൻ​ഷ്യ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ച്ചു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം മേയ് 23 മു​ത​ൽ

വെ​യി​ൽ​സ്: വെ​യി​ൽ​സി​ലെ പ​ന്ത​സാ​ഫി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് മൂ​ന്നു ദി​വ​സ​ത്തെ താ​മ​സി​ച്ചു​ള്ള ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​ങ്ങ​ളും ധ്യാ​ന​ങ്ങ​ളും ശു​ശ്രു​ഷ​ക​ളും ന​യി​ക്കു​ന്ന വി​ൻ​സ​ൻ​ഷ്യ​ൽ സ​ഭാ സ​മൂ​ഹ​ത്തി​ലെ അ​നു​ഗ്ര​ഹീ​ത ധ്യാ​ന ഗു​രു​ക്ക​ളാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ചാം​കു​ടി​യി​ൽ വി​സി, ഫാ. ​ഡെ​ന്നി മ​ണ്ഡ​പ​ത്തി​ൽ വി​സി എ​ന്നീ വൈ​ദി​ക​രാ​വും ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം പ​ന്ത​സാ​ഫി​ൽ ന​യി​ക്കു​ക. ക​ഴി​ഞ്ഞ മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ലോ​ക​മെ​മ്പാ​ടും തി​രു​വ​ച​നം പ്ര​ഘോ​ഷി​ക്കു​ക​യും ദൈ​വീ​ക സാ​ന്നിധ്യവും കൃ​പ​ക​ളും ത​ന്‍റെ ശു​ശ്രു​ഷ​ക​ളി​ലൂ​ടെ പ​ക​രു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​മു​ള്ള അ​ഭി​ഷി​ക്ത ധ്യാ​ന ശു​ശ്രു​ഷ​ക​ൻ ബ്ര​ദ​ർ ജെ​യിം​സ്‌​കു​ട്ടി ച​മ്പ​ക്കു​ളം പ​ന്ത​സാ​ഫി​ലെ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​ന​ത്തി​ൽ അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളും തി​രു​വ​ച​ന​ങ്ങ​ളും പ​ങ്കു​വയ്ക്കു​ന്ന​താ​ണ്. "അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും, അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം147:3). തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ളി​ലൂ​ടെ​യും ധ്യാ​നാ​ത്മ​ക ചി​ന്ത​ക​ളി​ലൂ​ടെ​യും വി​ശു​ദ്ധ കൂ​ദാ​ശ​ക​ളി​ലൂ​ടെ​യും കൗ​ൺ​സി​ലിം​ഗി​ലൂ​ടെ​യും പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​യി​ക്കു​ന്ന ധ്യാ​നം യേ​ശു​ക്രി​സ്തു​വി​ന്‍റെ ക​രു​ണ​യും സ്നേ​ഹ​വും ആ​ഴ​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന​തി​നും ആ​ന്ത​രീ​ക രോ​ഗ​ശാ​ന്തി​ക്കും ആ​ത്മീ​യ​മാ​യ ന​വീ​ക​ര​ണ​ത്തി​നും ആ​ധ്യാ​ത്മി​ക പോ​ഷ​ണ​ത്തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും. വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രു​ഷ​ക​ൾ, ശ​ക്ത​മാ​യ തി​രു​വ​ച​ന പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ ദി​വ​സേ​ന ഉ​ണ്ടാ​യി​രി​ക്കും. വ്യ​ക്തി​പ​ര​മാ​യ പ്രാ​ർ​ഥ​ന​ക​ൾ, കൗ​ൺ​സി​ലിം​ഗ്, കു​മ്പ​സാ​രം എ​ന്നി​വ​ക്കും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1852ൽ ​സ്ഥാ​പി​ത​മാ​യ​തും ഫ്രാ​ൻ​സി​സ്ക​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​സ്ഥാ​ന​വു​മാ​യി​രു​ന്ന പ​ന്ത​സാ​ഫ് ഫ്രാ​ൻ​സി​സ്ക​ൻ ഫ്രി​യ​റി 2022ൽ ​വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ്ക​ൻ ഫ്രി​യ​റി, സെന്‍റ് ഡേ​വി​ഡ്സ് പ​ള്ളി. ഫ്രാ​ൻ​സി​സ്ക​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ, പാ​ദ്രെ പി​യോ ദേ​വാ​ല​യം, കാ​ൽ​വ​രി ഹി​ൽ, റോ​സ​റി വേ ​എ​ന്നി​വ ഇ​പ്പോ​ൾ പ​ന്ത​സാ​ഫി​ലെ വി​ൻ​സെ​ൻ​ഷ്യ​ൻ റി​ട്രീ​റ്റ് സെന്‍ററി​ന്‍റെ കീ​ഴി​ൽ പൂ​ർ​ണ​മാ​യും സ​ജീ​വ​വു​മാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഹോ​ളി​വെ​ല്ലി​ൽ നി​ന്ന് മൂന്ന് മൈ​ൽ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന വി​ൻ​സ​ൻ​ഷ്യ​ൻ ധ്യാ​ന കേ​ന്ദ്രം, തീ​ർ​ഥാ​ട​ന​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തി​രി​ക്കു​ന്ന കാ​ൽ​വ​രി ഹി​ൽ, റോ​സ​റി വേ, ​പാ​ദ്രെ പി​യോ ദേ​വാ​ല​യം എ​ന്നി​വ നൂ​റു ക​ണ​ക്കി​ന് തീ​ർഥാ​ട​ക​രാ​ണ് നി​ത്യേ​ന സ​ന്ദ​ർ​ശി​ക്കു​ക​യും, പ്രാ​ർ​ഥിച്ചു പോ​വു​ന്ന​തും. ആ​ത്മീ​യ സൗ​ര​ഭ്യം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ​ന്ത​സാ​ഫി​ലെ ഫ്രാ​ൻ​സി​സ്ക​ൻ ഫ്ര​യ​റി​യി​ലെ ശാ​ന്ത​വും, മ​നോ​ഹ​ര​വും, ച​രി​ത്ര പ്ര​ശ​സ്ത​വു​മാ​യ വി​ൻ​സ​ൻ​ഷ്യ​ൽ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്റ​റി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ത്രി​ദി​ന ധ്യാ​നം മേയ് 23, 24, 25 തീ​യ​തി​ക​ളി​ലാ​വും ന​ട​ത്ത​പ്പെ​ടു​ക. 23ന് ​രാ​വി​ലെ ഒ​മ്പ​തിന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം 25ന് ​വൈ​കു​ന്നേ​രം നാ​ലിന് സ​മാ​പി​ക്കും. മ​ന​സി​ൽ ത​ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ജീ​ർ​ണ​ത​യി​ൽ നി​ന്നും വി​ശു​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന​തി​നും വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളെ ദൈ​വ സ​മ​ക്ഷം സ​മ​ർ​പ്പി​ച്ച് ഉ​ഥി​ത​നാ​യ ക്രി​സ്തു​വി​ലൂ​ടെ രോ​ഗ​ശാ​ന്തി സ്പ​ർ​ശം അ​നു​ഭ​വി​ക്കാ​നും കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​നും ധ്യാ​ന ശു​ശ്രു​ഷ​ക​ളി​ലേ​ക്കു ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു. മൂ​ന്നു ദി​വ​സ​ത്തെ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി പ​തി​വ്പോ​ലെ £75 മാ​ത്ര​മാ​ണ് രജി​സ്‌​ട്രേ​ഷ​ൻ ഫീ​സാ​യി എ​ടു​ക്കു​ന്ന​ത്. സ്ഥ​ല പ​രി​മി​തി കാ​ര​ണം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 80 പേ​ർ​ക്ക് മാ​ത്ര​മേ അ​വ​സ​രം ഉ​ള്ളു​വെ​ന്ന​തി​നാ​ൽ നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്തു ത​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ താത്പ​ര്യ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07417494277, FANTASAPH @DIVINEUK.ORG. ഓ​ൺ​ലൈ​ൻ രജി​സ്‌​ട്രേ​ഷ​ൻ: WWW.DIVINEUK.ORG


മി​സ്‌​മ​യു​ടെ മെ​ഗാ ഷോ ​വെ​ള്ളി​യാ​ഴ്ച ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ൽ

ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത്: നൃ​ത്ത​വും സം​ഗീ​ത​വും മി​മി​ക്സും മാ​ജി​ക്കു​മാ​യി മ​ല​യാ​ള​ക്ക​ര​യി​ലെ പ്ര​ശ​സ്ത​രാ​യ സി​നി​മ ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ജെ​ബി ഗ്രൂ​പ്പും ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്ത് മി​സ്മാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സൂ​പ്പ​ർ സ്റ്റേ​ജ്ഷോ ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്ക് എ​ത്തു​ന്നു. ച​ടു​ല​നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി സി​നി​മ സീ​രി​യ​ൽ താ​രം അ​നു ജോ​സ​ഫ് ന​യി​ക്കു​ന്ന ഈ ​ആ​ഘോ​ഷ​രാ​വ് വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം 5.30 മു​ത​ൽ 9.15 വ​രെ കു​ക്ക്ഫീ​ൽ​ഡ് വാ​ർ​ഡ​ൻ പാ​ർ​ക്ക് സ്കൂ​ളി​ൽ അ​ര​ങ്ങേ​റും. ഗാ​യ​ക​രാ​യ ജോ​ബി ജോ​ണും ഹൃ​തി​ക​യും മ​ല​യാ​ളി​ക​ൾ വീ​ണ്ടും കേ​ൾ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​മ്പ​മേ​റി​യ അ​ടി​പൊ​ളി ഗാ​ന​ങ്ങ​ൾ പാ​ടും. തു​ട​ർ​ന്ന് മ​ജീ​ഷ്യ​ൻ മു​ഹ​മ്മ​ദ് ഷാ​നു അ​തി​ശ​യി​പ്പി​ക്കു​ന്ന മാ​ജി​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കും. സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ ലൈ​വ് കീ​ബോ​ർ​ഡ് പെ​ർ​ഫോ​മ​ൻ​സും അ​ബി ചാ​ത്ത​ന്നൂ​രി​ന്‍റെ കോ​മ​ഡി ഷോ​യും തു​ട​ർ​ന്ന് അ​ര​ങ്ങേ​റും. റി​യാ​ലി​റ്റി ഷോ ​താ​രം റോ​ക്കി​യും ആ​ഘോ​ഷ​രാ​വി​ല​ണി​ചേ​രും. കി​ച്ചൂ​സ് കി​ച്ച​ന്‍റെ ഫു​ഡ് കൗ​ണ്ട​റി​ൽ നി​ന്നും മി​ത​മാ​യ നി​ര​ക്കി​ൽ രു​ചി​യേ​റി​യ ഭ​ക്ഷ​ണ​വും ല​ഭി​ക്കും. മി​സ്മാ പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ൻ ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സീ​ജ വി​ശ്വ​നാ​ഥ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗം​ഗാ പ്ര​സാ​ദ്, മു​ൻ സെ​ക്ര​ട്ട​റി ജോ​സ​ഫ് തോ​മ​സ്, ട്ര​ഷ​റ​ർ ജോ​യ് എ​ബ്ര​ഹാം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​രു​ൺ മാ​ത്യു, ബാ​ബു മാ​ത്യു, ഫി​ലി​പ്പ് കെ. ​ജോ​യ്, ഉ​ണ്ണി കൊ​ച്ചു​പു​ര, സ​ജി​ൽ വേ​ണു​ഗോ​പാ​ൽ, അ​രു​ൺ പീ​റ്റ​ർ, ജി​ജോ അ​ര​യ​ത്ത്, ജാ​ൻ​സി ജോ​യ്, നോ​ബി​ൾ വ​ർ​ഗീ​സ്, സി​ബി​ൻ പോ​ത്ത​ൻ മേ​രി, മി​സ്മാ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ജോ​സ്, വി​ശ്വ​നാ​ഥ് ക​ള​രി​ക്ക​ൽ, ഹ​നീ​ഷ് ഹി​ലാ​രി ഓ​ഡി​റ്റ​ർ സാം ​മാ​ത്യു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ഘോ​ഷ രാ​വ് ഔ​ദ്യ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടും. തു​ട​ർ​ന്ന് ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ലെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി ര​മ്യാ അ​രു​ൺ​കൃ​ഷ്ണ​ന്‍റെ ഡാ​ൻ​സും തു​ട​ർ​ന്ന് മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും. പ്ര​സ്തു​ത വേ​ദി​യി​ൽ വ​ച്ച് മി​സ്‌​മ​യു​ടെ 120 ഓ​ളം കു​ടും​ബ​ങ്ങ​ളെ ഉ​ൾ​കൊ​ള്ളി​ച്ചു കൊ​ണ്ട് ജൂ​ൺ 29ന് ​ന​ന​ട​ക്കു​ന്ന മി​സ്മാ കാ​യി​ക​മേ​ള 2025ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം അ​നു ജോ​സ​ഫും ജോ​ബി ജോ​ണും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ക്കും. ക​ലാ പ​രി​പാ​ടി​ക​ൾ​ക്ക് സീ​ജ വി​ശ്വ​നാ​ഥ് സ്വാ​ഗ​ത​വും ജി​ജോ അ​ര​യ​ത്ത് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ക്കും. ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ രാ​വ് അ​വ​സാ​നി​ക്കും. യു​കെ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റേ​ജ് ഷോ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ജോ​ബി മാ​ളി​യേ​ക്ക​ലി​ന്‍റെ​യും ബി​ജോ​യ് വ​ർ​ഗീ​സി​ന്‍റെ​യും നേ​തു​ത്വ​ത്തി​ലാ​ണ് ആ​ര​വം ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ൽ എ​ത്തു​ന്ന​ത്. ഇ​നി​യും ആ​ർ​ക്കെ​ങ്കി​ലും ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ന് പു​റ​മെ സ​സെ​ക്സി​ൽ നി​ന്നും കെ​ന്‍റി​ൽ നി​ന്നും ല​ണ്ട​നി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഹേ​വാ​ർ​ഡ്‌​സ് ഹീ​ത്തി​ലെ​ത്തു​മ്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ ഒ​രു വ​ലി​യ സം​ഗ​മ വേ​ദി​യാ​യി മാ​റും ഈ ​ആ​ഘോ​ഷ രാ​വ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ദാ​ന​ന്ദ​ൻ ദി​വാ​ക​ര​ൻ 07723020990, സീ​ജ വി​ശ്വ​നാ​ഥ് 07721152214, ഗം​ഗാ പ്ര​സാ​ദ് 07466396725, ജോ​യ് എ​ബ്ര​ഹാം 07939161323.


നീ​ണ്ടൂ​ർ സ്വ​ദേ​ശി​നി നോ​ർ​വി​ച്ചി​ൽ അ​ന്ത​രി​ച്ചു

നോ​ർ​വി​ച്ച്: യു​കെ​യി​ലെ നോ​ർ​വി​ച്ചി​ൽ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നീ​ണ്ടൂ​ർ മ​ണ്ണാ​ർ​ക്കാ​ട്ടി​ൽ മേ​രി​ക്കു​ട്ടി ജെ​യിം​സ്‌(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് നീ​ണ്ടൂ​ർ വി. ​മി​ഖാ​യേ​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കു​ടും​ബ ക​ല്ല​റ​യി​ൽ ന​ട​ത്തും. പ​രേ​ത ഞീ​ഴൂ​ർ പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം ആ​ണ്. ഗ​ൾ​ഫി​ലാ​യി​രു​ന്ന മേ​രി​ക്കു​ട്ടി​യു​ടെ കു​ടും​ബം 2004 ലാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. മേ​രി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ നീ​ണ്ടൂ​ർ മ​ണ്ണാ​ർ​ക്കാ​ട്ടി​ൽ ജെ​യിം​സ്‌ ആ​ണ്. ജെ​യിം​സ്‌ നോ​ർ​വി​ച്ച് അ​സോ​സി​യേ​ഷ​ൻ ഫോ​ർ മ​ല​യാ​ളീ​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ണ്. സെ​ന്‍റ് തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട ക്നാ​നാ​യ കാ​ത്ത​ലി​ക്ക് മി​ഷ​ൻ അം​ഗ​മാ​യി​രു​ന്ന പ​രേ​ത, ക്നാ​നാ​യ കൂ​ടാ​ര യോ​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. നോ​ർ​വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലും സ​ജീ​വ​മാ​യി​രു​ന്നു. മ​ക്ക​ൾ: സ​ഞ്ചു, സ​നു, സു​ബി. മ​രു​മ​ക്ക​ൾ: അ​നൂ​ജ,സി​മി, ഹൃ​ദ്യ. സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നു മു​ണ്ട​നാ​ട​ക്ക​ൽ, ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ൻ വി​കാ​രി ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ, ക്നാ​നാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ് എ​ന്നി​വ​ർ മോ​ർ​ച്ച​റി ചാ​പ്പ​ലി​ൽ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഇ​ന്ന് പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ചു. മേ​രി​ക്കു​ട്ടി​യു​ടെ മ​ര​ണ വി​വ​രം അ​റി​ഞ്ഞു നോ​ർ​വി​ച്ച് മ​ല​യാ​ളി​ക​ൾ പ​രേ​ത​യു​ടെ ഭ​വ​ന​ത്തി​ൽ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​സ്മ​ര​ണം നേ​ർ​ന്നു. നോ​ർ​വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സി​ജി സെ​ബാ​സ്റ്റ്യ​നും യു​ക്മ​യ്ക്കു വേ​ണ്ടി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നും യു​കെ​കെ​സി​എ​യ്ക്കു വേ​ണ്ടി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ബി തോ​മ​സും അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.


ചി​യേ​ഴ​സ് ക്രി​ക്ക​റ്റ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു

നോ​ട്ടിം​ഗ്ഹാം: യു​കെ​യി​ലെ പ്ര​സി​ദ്ധ​മാ​യ മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബാ​യ ചി​യേ​ഴ​സ് ക്രി​ക്ക​റ്റ് ക്ല​ബ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ജ​ഴ്സി​യു​ടെ പ്ര​കാ​ശ​ന ക​ർ​മം കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നും ആ​യി​ര ക​ണ​ക്കി​നു മൈ​ലു​ക​ൾ താ​ണ്ടി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ പ​ര​സ്പ​ര​മു​ള്ള ഐ​ക്യ​വും കൂ​ട്ടാ​യ്മ​ക​ളും സ​ന്തോ​ഷ​ക​ര​വും അ​ഭി​മാ​ന​ക​ര​വു​മാ​ണെ​ന്നു എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​വ​ൻ​ട്രി​യി​ലെ റാ​മ​ഡ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ക​ക്ക​നാ​ട്ടു ജോ​സ്, സെ​ക്ര​ട്ട​റി ഏ​ബി​ൾ ജോ​സ​ഫ്, ടീം ​മാ​നേ​ജ​ർ മ​നോ​ജ് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ടീ​മി​ന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​രാ​യ ഫ​സ്റ്റ് കോ​ൾ, ഫോ​ക​സ് ഫി​ൻ​ഷ്യു​വ​ർ, ആ​ക്സി​ഡ​ന്‍റ് സൊ​ല്യൂ​ഷ​ൻ​സ്, ഐ​ഡി​യ​ൽ സോ​ളി​സി​റ്റേ​ഴ്സ്, സം​ഗീ​ത് റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​ർ​ക്ക് ക്ല​ബി​ന്‍റെ പേ​രി​ൽ ചെ​യ​ർ​മാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ടീം ​സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ മ​ല​യാ​ളി ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മേ​യ് 26ന് ​നോ​ട്ടിം​ഗ്ഹാ​മി​ൽ അ​ര​ങ്ങേ​റും. ടൂ​ർ​ണ​മെ​ന്‍റി​നൊ​രു​ങ്ങി​യി​രി​ക്കു​ന്ന ടീ​മി​ന്‍റെ ജ​ഴ്‌​സി പ്ര​കാ​ശ​നം, ക​ളി​ക്കാ​ർ​ക്ക് ആ​വേ​ശം വ​ർ​ധി​പ്പി​ക്കു​ന്ന ഒ​രു തു​ട​ക്ക​മാ​യി മാ​റി.


ലി​മ​യു​ടെ ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് സം​ഗ​മം ലി​വ​ർ​പൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു

ലി​വ​ർ​പൂ​ൾ: ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​ലി​മ) ത​ങ്ങ​ളു​ടെ 25 വ​ർ​ഷ​ത്തെ സേ​വ​ന പാ​ര​മ്പ​ര്യ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് സം​യു​ക്ത ആ​ഘോ​ഷ​ങ്ങ​ൾ ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ഹ്ലാ​ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി. സം​ഘ​ട​ന​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ​ഴ​യ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും ലി​വ​ർ​പൂ​ളി​ൽ പു​തി​യ​താ​യി എ​ത്തി​ച്ചേ​ർ​ന്ന​വ​രെ സ​മൂ​ഹ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യാ​നും ഈ ​ആ​ഘോ​ഷ​വേ​ദി ഉ​പ​ക​രി​ച്ചു. ലി​വ​ർ​പൂ​ൾ കാ​ർ​ഡി​ന​ൽ കീ​ന​ൻ ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ലി​മ​യു​ടെ പ​രി​പാ​ടി​ക​ൾ സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ക​ലാ​സ​മ്പ​ന്ന​ത​യും കൊ​ണ്ട് മി​ക​ച്ചു നി​ന്നു. ഹാ​ളി​നു പു​റ​ത്തു​നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഈ ​വ​ർ​ഷ​ത്തെ ക​ലാ​പ​രി​പാ​ടി​ക​ൾ, "ഒ​രു​മ" എ​ന്ന പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ, വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ ഒ​രു സം​ഗ​മ​മാ​യി​രു​ന്നു. നൃ​ത്തം, സം​ഗീ​തം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ ഒ​ട്ടും മു​ഷി​വി​ല്ലാ​തെ കാ​ണി​ക​ളെ ക​ണ്ണി​നും കാ​തി​നും മ​ന​സ്സി​നും ഇ​മ്പ​മു​ള്ള മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ലി​മ​യു​ടെ ഒ​രു​മ​യ്ക്ക് സാ​ധി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​ക​ളും ലി​മ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ധാ​കൃ​ഷ്ണ മ​ത്സ​രം, ന​മ്മു​ടെ ത​ന​ത് വി​ഷു​ക്ക​ണി ദ​ർ​ശ​നം, വി​ഷു​ക്കൈ​നീ​ട്ടം എ​ന്നി​വ കു​ട്ടി​ക​ളി​ൽ ഏ​റെ സ​ന്തോ​ഷം നി​റ​യ്ക്കു​ക​യും ന​മ്മു​ടെ പൈ​തൃ​കം പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്തു. രാ​ധാ​കൃ​ഷ്ണ വേ​ഷ​ത്തി​ൽ വ​ന്ന കു​ട്ടി​ക​ളെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് ഹാ​ൾ സ്വീ​ക​രി​ച്ച​ത്. ജോ​യ് അ​ഗ​സ്തി​യും സ​ജി മാ​ക്കി​ലും ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് വി​ഷു​കൈ​നീ​ട്ടം ന​ൽ​കി. ലി​വ​ർ​പൂ​ൾ ലോ​ർ​ഡ് മേ​യ​ർ റി​ച്ചാ​ർ​ഡ് കേ​മ്പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് എ​ന്നീ മൂ​ന്ന് പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ളെ ഒ​രു​മി​പ്പി​ച്ച് ഇ​ത്ര​യും ഭം​ഗി​യാ​യും ചി​ട്ട​യാ​യും വി​ജ​യ​ക​ര​മാ​യും സം​ഘ​ടി​പ്പി​ച്ച ലി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ലോ​ർ​ഡ് മേ​യ​ർ റി​ച്ചാ​ർ​ഡ് ചാ​ൾ​സ് കെ​മ്പ് പ്ര​ശം​സി​ച്ചു. മ​ല​യാ​ളി​ക​ൾ ന​ല്ലൊ​രു സ​മൂ​ഹ​മാ​യി ഈ ​നാ​ടി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ മേ​യ​ർ അ​ഭി​ന​ന്ദി​ച്ചു. മെ​ഴ്‌​സി സൈ​ഡി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മി​ക​ച്ചൊ​രു ഒ​ത്തു​ചേ​ര​ലും ക​ലാ​സാം​സ്കാ​രി​കാ​നു​ഭ​വ​വും സാ​ധ്യ​മാ​ക്കി​യ ലി​മ​യു​ടെ സം​ഘാ​ട​ന മി​ക​വി​നെ പ്ര​ശം​സി​ച്ച മേ​യേ​ഴ്സ് ആ​ൽ​ഡ​ർ വു​മ​ൺ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. ലി​മ പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യ്യി​ൽ സെ​ക്ര​ട്ട​റി ആ​തി​ര ശ്രീ​ജി​ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലി​വ​ർ​പൂ​ളി​ലെ ക​ഴി​വു​റ്റ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച മി​ക​ച്ച നൃ​ത്ത​ങ്ങ​ൾ, സ്കി​റ്റു​ക​ൾ, മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ എ​ന്നി​വ നി​റ​ഞ്ഞ സ​ദ​സി​ന്‍റെ നി​ര​ന്ത​ര​മാ​യ പ്രോ​ത്സാ​ഹ​നം നേ​ടി. 25 വ​ർ​ഷ​ത്തെ ക​മ്യൂ​ണി​റ്റി സേ​വ​ന​ത്തി​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​മാ​ണ് ഇ​ത്ര​യും മി​ക​ച്ച രീ​തി​യി​ൽ ഒ​രു പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ലി​മ​യ്ക്ക് സ​ഹാ​യ​ക​മാ​യ​തെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി​ക്കൊ​ണ്ട് രു​ചി​ക​ര​വും വി​ഭ​വ​സ​മൃ​ദ്ധ​വു​മാ​യ ഭ​ക്ഷ​ണ​വും ലി​മ ഒ​രു​ക്കി​യി​രു​ന്നു. സം​ഗ​മം കേ​വ​ലം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം, ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ അം​ഗ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ലേ​ക്ക് ചേ​ർ​ത്ത് നി​ർ​ത്താ​നു​മു​ള്ള ലി​മ​യു​ടെ കാ​ഴ്ച​പ്പാ​ടി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു.