• Logo

Allied Publications

Australia & Oceania
ബേസിൽ ഫെർണാണ്ടസിന്‍റെ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു
Share
സിഡ്നി: ഗായകൻ ബേസിൽ ഫെർണാണ്ടസ് ആലപിച്ച ’നക്ഷത്രങ്ങൾ കാത്തിരുന്ന രാത്രി ’ എന്ന ക്രിസ്മസ് ഗാനം ഏറെ ശ്രദ്ധേയമായി. ഡിസംബർ 12 നു റീലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണ മാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് . പ്രശസ്ത പിന്നണി ഗായിക ജെൻസി ആന്‍റണി സൂം വിഡിയോ മീറ്റിലൂടെ പരിചയപ്പെടുത്തിയ ഗാനത്തിന്‍റെ പിന്നണിയിൽ പ്രവർത്തിച്ചത് ഓസ്ട്രേലിയയിൽ നിന്നുള്ള കലാകാരന്മാരാണ്.

ഷിബു എബ്രഹാം മെൽബണ്‍ ആണ് സംഗീതം നിർവഹിച്ചത്. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ ബേസിൽ ഇപ്പോൾ സിഡ്നിയിൽ താമസിക്കുന്നു. ഇതിനുമുൻപ് കൊച്ചിൻ ഹരിശ്രീയുടെ പ്രധാന ഗായകനായിരുന്നു.

ഈ ഗാനത്തിന്‍റെ കരോക്കെ ആവശ്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് . ഗാനത്തിന്‍റെ യൂ ട്യൂബ് ലിങ്ക് þhttps://youtu.be/2UbJS_KfECU

റിപ്പോർട്ട്: ജെയിംസ് ചാക്കോ

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.