• Logo

Allied Publications

Australia & Oceania
ഓസ്ട്രേലിയയിൽ കോവാക്സിന് അംഗീകാരം
Share
മെൽബൺ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന് ഓസ്‌‌ട്രേലിയയുടെ അംഗീകാരം. കോവാക്സിനെടുത്തവർക്ക് ഇനി മറ്റൊരു പരിശോധനയില്ലാതെ രാജ്യത്തു പ്രവേശിക്കാം.

കോവിഷീൽഡിന് ഓസ്ട്രേലിയ മുന്പ് അംഗീകാരം നല്കിയിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നിർമിച്ച കോവീഷീൽഡുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിനുകൾ.

ചൈനയുടെ ബിബിഐബിപികോർ വി വാക്സിനും തെറാപ്പറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ(ടിജിഎ) അംഗീകാരം നല്കി. ഇതുപ്രകാരം കോവാക്സിനെടുത്ത 12 വയസിനു മുകളിലുള്ളവർക്കും ചൈനയുടെ ബിബിഐബിപികോർ വി വാക്സിനെടുത്ത 18 മുതൽ 60 വരെ വയസുവരെയുള്ളവർക്കും രാജ്യത്തു മറ്റു പരിശോധനകളുണ്ടാവില്ല.

രണ്ടു വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കോവിഷീൽഡിനും ചൈനയുടെ മറ്റൊരു വാക്സിനായ കൊറോണവാക്കിനും ഓസ്ട്രേലിയ നേരത്തേ അംഗീകാരം നല്കിയിരുന്നു. സിഡ്നിയിലും മെൽബണിലും 80 ശതമാനം പേരും വാക്സിനെടുത്തതിനാൽ നിയന്ത്രണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിരുന്നു.

ടൗൺസ്‌വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ.
ടൗൺസ് വിൽ: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്‌വിൽ ടൈറ്റൻസ് ക്ല
ബേബിച്ചൻ വർഗീസിന്‍റെ സംസ്കാരം ബുധനാഴ്ച.
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറി
പീറ്റർ ട്ടോ റോട്ട് ഒക്‌ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്.
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട പീറ്റർ ട്ടോ റോ
ഫാ. വിക്‌ടർ വിൻസെന്‍റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം.
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമായ ഫാ.
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
ഡാര്‍വിന്‍: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു.