• Logo

Allied Publications

Australia & Oceania
ഓസ്ട്രേലിയയിൽ കോവാക്സിന് അംഗീകാരം
Share
മെൽബൺ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സിനായ കോവാക്സിന് ഓസ്‌‌ട്രേലിയയുടെ അംഗീകാരം. കോവാക്സിനെടുത്തവർക്ക് ഇനി മറ്റൊരു പരിശോധനയില്ലാതെ രാജ്യത്തു പ്രവേശിക്കാം.

കോവിഷീൽഡിന് ഓസ്ട്രേലിയ മുന്പ് അംഗീകാരം നല്കിയിരുന്നു. ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിനും അസ്ട്രാസെനക്കയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നിർമിച്ച കോവീഷീൽഡുമാണ് ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിനുകൾ.

ചൈനയുടെ ബിബിഐബിപികോർ വി വാക്സിനും തെറാപ്പറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ(ടിജിഎ) അംഗീകാരം നല്കി. ഇതുപ്രകാരം കോവാക്സിനെടുത്ത 12 വയസിനു മുകളിലുള്ളവർക്കും ചൈനയുടെ ബിബിഐബിപികോർ വി വാക്സിനെടുത്ത 18 മുതൽ 60 വരെ വയസുവരെയുള്ളവർക്കും രാജ്യത്തു മറ്റു പരിശോധനകളുണ്ടാവില്ല.

രണ്ടു വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കോവിഷീൽഡിനും ചൈനയുടെ മറ്റൊരു വാക്സിനായ കൊറോണവാക്കിനും ഓസ്ട്രേലിയ നേരത്തേ അംഗീകാരം നല്കിയിരുന്നു. സിഡ്നിയിലും മെൽബണിലും 80 ശതമാനം പേരും വാക്സിനെടുത്തതിനാൽ നിയന്ത്രണങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയിരുന്നു.

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.