• Logo

Allied Publications

Australia & Oceania
വാക്സിൻ എടുത്തവർക്ക് ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താം
Share
സിഡ്നി: കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താൻ അനുമതി നൽകുമെന്നു പ്രധാനമന്ത്രി സ്കോട്ട് മോറിസൺ.

രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചാൽ വിദ്യാർഥികൾക്കും വ്യവസായ വിസ കൈവശമുള്ളവർക്കും അഭയാർഥികൾക്കുമുൾപ്പെടെ ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താം. സന്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധതൊഴിലാളികളും വിദ്യാർഥികളും തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡിനെത്തുടർന്ന് 2020 മേയിലാണ് വിദേശികൾക്ക് രാജ്യത്തെത്തുന്നതിനു വിലക്കുകൊണ്ടുവന്നത്.

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.