• Logo

Allied Publications

Australia & Oceania
ജിബി ജോയി ’ജസ്റ്റിസ് ഓഫ് പീസ്’ ആയി ചുമതലയേറ്റു
Share
പെർത്ത്: ജിബി ജോയി ആർമഡെയിൽ മജിസ്ട്രേറ്റ് മുന്പാകെ ’ജസ്റ്റിസ് ഓഫ് പീസ്’ ആയി ചുമതലയേറ്റു. വെസ്റ്റേണ്‍ ഓസ്ട്രേലിയൻ ഗവണ്‍മെന്‍റിലെ ധനമന്ത്രി ഡോ: ടോണി ബൂട്ടിയാണ് ജിബിയെ ’ജെപി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന "ജസ്റ്റിസ് ഓഫ് പീസ് ' ആയി നാമനിർദ്ദേശം ചെയ്തത്.

സംസ്ഥാന ഗവർണർ നിയമിക്കുന്ന ഈ തസ്തിക പോലീസും, കോടതിയുമായും ബന്ധപ്പെട്ട് ചെയ്യുന്ന നിരവധി ചുമതലകളുണ്ട്. പോലീസിന് ഭവന പരിശോധനയ്ക്കും മറ്റുമുള്ള അനുമതി നൽകുക, ജാമ്യാപേക്ഷയിൽ ഒപ്പുവയ്ക്കുക ഇതെല്ലാം ഇവയിൽ ചിലതാണ്.

വർഷങ്ങളായി ഓസ്ട്രേലിയയിലെ തെരുവുകളിൽ അശരണരും, ഭവനരഹിതരും ആയിട്ടുള്ളവരെ സഹായിക്കുന്ന ’സ്ട്രീറ്റ് ചാപ്ലയിൻ’ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനം, വിവിധ സാമൂഹികരംഗത്തുള്ള പ്രവർത്തനങ്ങൾ ഇവയെല്ലാം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നതിന് ജിബിയെ സഹായിച്ചു. കേരളത്തിൽ കോതമംഗലം പുളിക്കൽ കുടുംബാംഗമായ ജിബി ഭാര്യ കവിതയോടും, അഞ്ച് മക്കളോടും ഒപ്പം പെർത്തിലെ മൗണ്ട് നസുറയിൽ താമസിക്കുന്നു.

ബിജു നടുകാണി

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.