• Logo

Allied Publications

Australia & Oceania
ബ്രിസ്ബെയ്ൻ സെന്‍റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി
Share
ബ്രിസ്ബെയ്ൻ : സെന്‍റ് തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി എൽദോസ് സ്കറിയ കുമ്മക്കോട്ട് അച്ചൻ ചുമതലയേറ്റെടുത്തു. ഓസ്ട്രേലിയൻ അതിഭദ്രാസനത്തിന്‍റെ അഭിവന്ദ്യ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപോലിത്തയുടെ അനുഗ്രഹ കൽപന പ്രകാരം നിയമിതനയ അച്ചൻ ഹൈറേഞ്ച് മേഖലയിൽ കന്പിളിക്കണ്ടം സ്വദേശിയാണ് . കോതമംഗലം മാർത്തോമൻ പള്ളി, കാരക്കുന്നം പള്ളി എന്നിവയുൾപ്പെടെ നിരവധി പള്ളികളുടെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2022 ജൂലൈ 16 മുതൽ രണ്ടു വർഷത്തേക്കാണ് പുതിയ വികാരിയുടെ നിയമനം .

നിലവിലെ വികാരി ലിലു വർഗീസ് പുലിക്കുന്നേൽ അച്ചൻ നാട്ടിലേക്ക് തിരികെ പോകുന്ന ഒഴിവിലേക്കാണ് പുതിയ വികാരി നിയമിതനായത്. 5 വർഷത്തിലേറെയായി ഇടവകയുടെ ചുമതലയിൽ ആയിരിക്കുന്പോൾ സുറിയാനി സഭയുടെ ക്വീൻസ്ലാൻഡ് സംസ്ഥാനത്തിലെ പ്രഥമ ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന ചിരകാല അഭിലാഷം പൂർത്തിയാക്കിയാണ് ലിലു അച്ചൻ പടിയിറങ്ങുന്നത് .

ദൈവാലയത്തിനുള്ള സ്ഥലം വാങ്ങിക്കുന്നതിനും നിർമാണത്തിനും കൂദാശാ കർമ്മങ്ങൾക്കും അച്ചന്‍റെ നേതൃത്വം ഇടവകയ്ക്ക് മുതൽക്കൂട്ടായി. 70 കുടുംബങ്ങൾ മാത്രമായിരുന്ന ഇടവകയെ 125 ഇൽ പരം കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയായി വളർത്തിയെടുത്ത അച്ചന് ഓഗസ്റ്റ് മാസം 7ന് പ്രൗഢഗംഭീരമായ യാത്രയപ്പ് നൽകുവാനുള്ള ക്രമീകരണം നടന്നു വരുന്നതായി സെക്രട്ടറി എൽദോസ് തേലപ്പിള്ളിൽ, ട്രസ്റ്റീ എൽദോസ് സാജു എന്നിവർ അറിയിച്ചു.

ടൗൺസ്‌വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ.
ടൗൺസ് വിൽ: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്‌വിൽ ടൈറ്റൻസ് ക്ല
ബേബിച്ചൻ വർഗീസിന്‍റെ സംസ്കാരം ബുധനാഴ്ച.
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറി
പീറ്റർ ട്ടോ റോട്ട് ഒക്‌ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്.
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട പീറ്റർ ട്ടോ റോ
ഫാ. വിക്‌ടർ വിൻസെന്‍റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം.
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമായ ഫാ.
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
ഡാര്‍വിന്‍: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു.