• Logo

Allied Publications

Australia & Oceania
പെൻറിത്തിലെ മലയാളി സമൂഹത്തിന്‍റെ ഓണാഘോഷം വർണാഭമായി
Share
പെൻറിത്ത്: അനിശ്ചിതത്തിന്‍റെയും ആശങ്കയുടെയും മഹാമാരിയുടെയും രണ്ടു വർഷക്കാലം കടന്ന് പെൻറിത്തിലെ മലയാളി സമൂഹം ആശ്വാസത്തിന്‍റെയും കൂട്ടായ്മയുടെയും ഓണം ആഘോഷിച്ചു. ഓഗസ്റ്റ് 27ന് കിംഗ്സ് വുഡ് ഹൈസ്കൂളിൽ നടന്ന ഓണാഘാഷപരിപാടികൾ വർണാഭമായി. പെൻറിത്ത് മേയർ ട്രിസ്യാ ഹിച്ചൻ, ഡെപ്യൂട്ടി മേയർ ജോണ്‍ ടെയിൻ, മുൻമന്ത്രിയും നിലവിൽ പാർലമെന്‍റ് അംഗവുമായ സ്റ്റുവർട്ട് ഐയിറിസ് എന്നിവർ മുഖ്യാതിഥികളായി.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിൽ പ്രദേശികമായി നടക്കുന്ന സാംസ്കാരിക പരിപാടികൾ മുഖ്യപങ്കുവഹിക്കുന്നതായി മേയർ പറഞ്ഞു. ക്ലാസിക്കൽ നൃത്തനൃത്യങ്ങളും, നാടൻ കലാരൂപങ്ങളും, സംഗീത പരിപാടികളും എല്ലാം ചേർന്ന് ആഘോഷത്തിനു മിഴിവേകി. ഓസ്ട്രേലിയയിലെ ശ്രദ്ധേയനായ മലയാളി ഗായകൻ ജമിനി തരകൻ തന്‍റെ മനോഹരമായ ആലാപനത്തിലൂടെ സദസിനെ ആവേശം കൊള്ളിച്ചു.

ചെണ്ടമേളത്തിന്‍റെയും തിരുവാതിര സംഘത്തിന്‍റെയും അകന്പടിയോടെ എത്തിച്ചേർന്ന മാവേലി തന്പുരാൻ ഇനിയും തിരിച്ചു വരാത്ത ഒരു കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി. പരന്പരാഗത ആചാര തനിമയോടെ തയാറാക്കിയ സദ്യ എല്ലാവരും ചേർന്ന് ആസ്വദിച്ചു. സാംസ്കാരിക പരിപാടിയിൽ പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പബ്ലിക് ഓഫീസർ ഡോ. അവനീഷ് പണിക്കർ സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സതീഷ് കുമാർ നന്ദിയും പറഞ്ഞു.

തോമസ് ജോണ്‍ (പ്രസിഡന്‍റ്), ഹരിലാൽ വാമദേവൻ (വൈസ് പ്രസിഡന്‍റ്), കിരണ്‍ സജീവ് (സെക്രട്ടറി), ഡോ. ജോമോൻ കുര്യൻ (ട്രഷറർ), മനോജ് കുര്യൻ (അസിസ്റ്റന്‍റ് ട്രഷറർ), ജോജോ ഫ്രാൻസിസ്, രാജേഷ് എറാട്ട് (കമ്മറ്റി അംഗങ്ങൾ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

ടൗൺസ്‌വിൽ വടംവലി മത്സരം: ടൈറ്റൻസ് ജേതാക്കൾ.
ടൗൺസ് വിൽ: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ടൗൺസ്‌വിൽ ടൈറ്റൻസ് ക്ല
ബേബിച്ചൻ വർഗീസിന്‍റെ സംസ്കാരം ബുധനാഴ്ച.
പെർത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച പെർത്തിലെ കാനിംഗ്ടണിൽ താമസിക്കുന്ന മുണ്ടക്കയം ഏന്തയാർ വളക്കമറ്റത്തിൽ പരേതനായ ചെറി
പീറ്റർ ട്ടോ റോട്ട് ഒക്‌ടോബർ 19ന് വിശുദ്ധ പദവിയിലേക്ക്.
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായനും മതാധ്യാപകനും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട പീറ്റർ ട്ടോ റോ
ഫാ. വിക്‌ടർ വിൻസെന്‍റിന് സമൂഹത്തിൽ മികച്ച സേവനത്തിനുള്ള അംഗീകാരം.
കാൻബറ: തൃശൂർ ജില്ലയിലെ പാവറട്ടി സ്വദേശിയും മലയാളി വൈദികനുമായ ഫാ.
റവ.ഡോ. ജോൺ പുതുവയുടെ വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു.
ഡാര്‍വിന്‍: വിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ച് റവ.ഡോ. ജോൺ പുതുവ രചിച്ച നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു.