• Logo

Allied Publications

Australia & Oceania
പെർത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
Share
പെർത്ത്: പെർത്തിലെ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

വളർന്ന് വരുന്ന ഓരോ രാഷ്‌ട്രീയ പ്രവർത്തകനും ഉമ്മൻ ചാണ്ടി പിന്തുടർന്ന പാതയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് പ്രസിഡന്‍റ് ജോജി തോമസ് അനുസ്മരണത്തിൽ ഓർമപ്പെടുത്തി.

സെക്രട്ടറി നിജോ പോൾ എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. യോഗത്തിൽ പങ്കെടുത്തവർ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മൗന പ്രാർഥനയോടെ ആണ് യോഗം ആരംഭിച്ചത്.

സോഷ്യൽ കൾച്ചറൽ ഫോറത്തിനോട് എന്നും പ്രത്യേക താത്പര്യവും അതിന്‍റെ സേവന പ്രവർത്തനങ്ങളെ അനുമോദിച്ചിട്ടുമുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

കഴിഞ്ഞവർഷം പ്രിയദർശിനി കേരളത്തിൽ നടത്തിയ 28 വീൽചെയർ വിതരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ കണ്ട് അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ നാലു വീൽ ചെയറുകൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.

നാല് അല്ല 400ൽ അധികം ഇത്തരത്തിലുള്ള അപേക്ഷകൾ തന്‍റെ ഓഫീസിലുണ്ട് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിൽ ഏറ്റവും അർഹരായ നാല് പേരെ കണ്ടെത്തി വിതരണം ചെയ്ത അനുഭവം തോമസ് തോമസ് ഡാനിയേൽ അനുസ്മരണ പ്രസംഗത്തിൽ ഓർമിച്ചു.

ഷാനവാസ് പീറ്റർ, സുഭാഷ് മങ്ങാട്ട്, ജിനീഷ് ആന്‍റണി, പോളി ചെമ്പൻ, ജിജോ ജോസഫ്, ശ്രീരേഖ ശ്രീകുമാർ, തോമസ് മാത്യു എന്നിവർ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു.

ട്രഷറർ അനീഷ് ലൂയിസ് നന്ദി അർപ്പിച്ച് സംസാരിച്ചു. പ്രിയ നേതാവിന് നിത്യശാന്തി നേർന്നുകൊണ്ട് യോഗം അവസാനിച്ചു.

ഓസ്ട്രേലിയൻ വനിതാ എംപിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു.
ക്യൂൻസ്‌ലാൻഡ്: മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ.
മെല്‍ബണ്‍ രൂപതയിലെ എസ്എംവൈഎം അംഗങ്ങളെ സ്വാഗതം ചെയ്തു.
കാക്കനാട്: മിഷന്‍ സന്ദേശവുമായി ഇന്ത്യയിലേക്ക് എത്തിയ എസ്എംവൈഎം മെല്‍ബണ്‍ രൂപത പ്രതിനിധികളെ എസ്എംവൈഎം ഗ്ലോബല്‍ സമിത
ന്യൂസിലൻഡിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനുപോയി കാണാതായ രണ്ടു മലയാളി യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ മലയാളി യുവാക്കളെ കാണാതായി.
നോർത്ത്‌ലാൻഡ്: ന്യൂസിലൻഡിൽ റോക് ഫിഷിംഗിനു പോയ രണ്ടു മലയാളി യുവാക്കളെ കാണാതായി.
ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130 തിമിംഗലങ്ങളെ തിരിച്ചയച്ചു.
പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.