• Logo

Allied Publications

Europe
പി ജയചന്ദ്രന് ശ്രദ്ധാഞ്ജലി; "ഭാവഗീതം’ ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് സംഗീതാദരവായി
Share
പൂൾ: മലയാളികളുടെ പ്രിയ ഗായകൻ പി.ജയചന്ദ്രന് മഴവിൽ സംഗീതം "ഭാവഗീതം’ ഫ്ളാഷ് മ്യൂസിക്കൽ നൈറ്റ് നടത്തി സംഗീതാദരവ് നൽകി. വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിച്ച അദ്ദേഹത്തിന് യുകെയിലെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നാണ് സംഗീതാർച്ചന അർപ്പിച്ചത്. പൂളിലാണ് പരിപാടി സംഘടിപ്പിച്ചത്.

വൈകുന്നേരം 6.30ന് ആരംഭിച്ച പരിപാടി രാത്രി 11 വരെ നീണ്ടുനിന്നു. കലാഭവൻ ബിനു "നീലഗിരിയുടെ സഖികളെ’ എന്ന ഗാനം ആലപിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് മറ്റ് ഗായകരും ജയചന്ദ്രന്‍റെ ഗാനങ്ങൾ ആലപിച്ച് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.



മഴവിൽ സംഗീതം സംഘടിപ്പിച്ച പരിപാടിയിൽ നൃത്തവും മിമിക്സ് പരേഡും ഉൾപ്പെടെ മറ്റു പല കലാപരിപാടികളും അരങ്ങേറി. ഇതര സംസ്ഥാനങ്ങളിലെ ഗായകർ വിവിധ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു.

മഴവിൽ സംഗീതം എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീതപരിപാടിയുടെ ടീസർ ഈ പരിപാടിയിൽ പ്രദർശിപ്പിച്ചു. ജൂൺ 14നാണ് അടുത്ത പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രേസ് മെലോഡീസിന്‍റെ ഉണ്ണികൃഷ്ണന് ഭാവഗീതം പുരസ്കാരം നൽകി. മുഖ്യ കോഓർഡിനേറ്റർ അനീഷ് ജോർജാണ് പുരസ്കാരം സമ്മാനിച്ചത്.

ഗ്രേസ് മെലഡീസ് ഹാംപ്ഷെർ ഒരുക്കിയ എൽഇഡി ലൈറ്റ്, സൗണ്ട് സിസ്റ്റം പരിപാടിയെ ആകർഷകമാക്കി. മഴവിൽ സംഗീതത്തിനുവേണ്ടി അനീഷ് ജോർജ് നന്ദി പ്രകാശിപ്പിച്ചതോടെ പരിപാടികൾ അവസാനിച്ചു.

മലയാളി യുവാവ് യുകെയിൽ മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ഇന്ത്യക്കാർക്കെതിരേയുള്ള ആക്രമണം: ഐറീഷ് സർക്കാർ ഇടപെടുന്നു.
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരേ അയർലൻഡിൽ തുടർന്നുവരുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരത്തിനായി ഐറീഷ് സർക്കാർ ഇടപെടുന്
ചെസ്മിന്‍റണിൽ മലയാളികള്‍ക്ക് അഭിമാന നേട്ടം.
സ്റ്റുട്ട്ഗാര്‍ട്ട്: ചെസും ബാഡ്മിന്‍റണും ചേരുന്ന കായികയിനമായ ചെസ്മിന്‍റണ്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയിലെ സ
അയർലൻഡിലെ വംശീയ ആക്രമണം; ഞെട്ടലിൽനിന്നു മുക്തയാകാതെ മലയാളിബാലിക.
ഡബ്ലിൻ: മലയാളിബാലികയ്ക്കു നേരേയുണ്ടായ വംശീയാക്രമണത്തിന്‍റെ നടുക്കത്തിലാണ് അയർലൻഡിലെ പ്രവാസികൾ.
പ്രത്യാശയുടെ ജൂബിലി തീർഥാടനത്തിന് തടവുകാരും; സ്വീകരിച്ച് ലെയോ മാർപാപ്പ.
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധി