• Logo

Allied Publications

Europe
ജർമനിയിൽ 377 മീറ്റർ നീളമുള്ള പാലം തകർത്തു
Share
ബെര്‍ലിന്‍: നോര്‍ത്ത് റൈൻവെസ്റ്റ്ഫാലിയയിലെ വിൽൻസ്ഡോർഫിൽ 377 മീറ്റർ നീളമുള്ള പാലം 50 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു. എ45 ലെ ജീർണിച്ച ലാൻഡ്സ്ക്രോണർ വെയ്ഹർ വയഡക്റ്റിന്‍റെ രണ്ടാം ഭാഗം ഞായറാഴ്ച 11ന് ആസൂത്രണം ചെയ്തതുപോലെ സ്ഫോടനത്തിലൂടെയാണ് തകർത്തത്.

ഹെസൻ സംസ്ഥാന അതിർത്തിക്കടുത്തുള്ള സീഗൻവിറ്റ്ജൻസ്റ്റെൻ ജില്ലയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വടക്കോട്ട് പോകുന്ന പാലത്തിന്‍റെ ആദ്യഭാഗം 2022 ശരത്കാലത്തിലാണ് തകർത്തത്.

പാലത്തിന്‍റെ അവശിഷ്‌‌ടങ്ങൾ 10,000 ടൺ വരുമെന്ന് ബ്ലാസ്റ്ററിംഗ് മാസ്റ്റർ പറഞ്ഞു. വടക്കോട്ട് പോകുന്ന പുതിയ പാലത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വൈബ്രേഷൻ ലെവലും പരിധിക്കുള്ളിൽ തന്നെ തുടർന്നു.

ജർമനിയിലെ ഏറ്റവും വലിയ മോട്ടർവേ നിർമാണ പദ്ധതികളിൽ ഒന്നാണ് സൗവർലാൻഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന വിപുലീകരണം. ഈ റൂട്ടിലുടനീളം ജീർണിച്ച നിരവധി താഴ്വര പാലങ്ങൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.

അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങളേറുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം.
വാഴ്‌വ് 25: പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ഒക്‌ടോബർ നാലിന് നടത്തപ്പെടുന്ന വാഴ്‌വ് 25ന് വിവിധ കമ്മി
ജര്‍മന്‍ പർവതാരോഹക ലൗറ അപകടത്തില്‍ മരിച്ചു.
ബര്‍ലിന്‍:പാക്കിസ്ഥാനില്‍ പര്യവേഷണം നടത്തുന്നതിനിടെ ജര്‍മനിയുടെ മുന്‍ ബയാത്ലീറ്റ് താരവും പര്‍വതാരോഹികയുമായ ലൗറ
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി യൂറോപ്പ്.
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമ
റോഡ് സുരക്ഷയിൽ ഹെൽസിങ്കി മാതൃക; കഴിഞ്ഞ വർഷം വാഹനാപകടമരണമില്ല.
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങൾ എന്ന നേട്ടത്തിനു പുറമെ മറ്റൊരു നേട്ടംകൂടി ഫിൻലൻഡിനു സ്വന്തം.