• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ കേരളപിറവി ആഘോഷിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ നവംബര്‍ ഒന്നിന് (ശനി) ആര്യ സമാജ് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടെ കേരളപിറവി ആഘോഷിച്ചു. ആഘോഷങ്ങള്‍ ട്രസ്റി ഗോപകുമാര്‍, കലാ വിഭാഗം സെക്രട്ടറിമാരായ നിമിത മേനോന്‍, സീമ രാജേഷ്, ലേഖ ദിനേശ്, അഭിലാഷ് തുടങ്ങിയവര്‍ നിലവിളക്ക് തെളിച്ച് നിര്‍വഹിച്ചു.

പ്രീത സുബ്രഹ്മണ്യന്‍ പ്രാര്‍ഥന ഗീതം ചൊല്ലിയപ്പോള്‍ ശ്രീകൃഷ്ണ ജഗദീഷ്, ജ്യോതി സുരേഷ്, പ്രിയ ഗിരിഷ്, ചിന്ത വിനോദ്, രോഷ്നി ഷാജഹാന്‍, അര്‍ച്ചന രഞ്ജിത്ത്, ചിഞ്ചു, അക്ഷയ, ജോലെറ്റ് ഏബ്രഹാം ഒപ്പം കലാ വിഭാഗവും ചേര്‍ന്നൊരുക്കിയ കലാ പരിപാടികള്‍ ശ്രദ്ധേയമായിരുന്നു.

രോഷിനി ഷാജഹാന്‍ ഒരുക്കിയ കേരള തനിമയാര്‍ന്ന ഫാഷന്‍ ഷോ ഏവരുടെയും കൈയടി നേടി. കേരള അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സംവാദം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നു. രാജ്മോഹന്‍, അജിത് കൊളാടി, സജി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രധാന സ്പീക്കേഴ്സ് ആയിരുന്നു. പ്രവാസി മലയാളികളുടെ സംസ്കാര മുല്യശോഷണം എന്ന വിഷയം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അസോസിയേഷന്‍ സെക്രട്ടറി ഷാജഹാന്‍ നന്ദി പറഞ്ഞു.

നവംബര്‍ ഒമ്പതിന് കെനിയയില്‍ സമ്പൂര്‍ണമായി ഷൂട്ട് ചെയ്ത 'നകു പെന്ട നക് ടകാ' എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചതായി ഷാജഹാന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.