• Logo

Allied Publications

Africa
വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു
Share
നെയ്റോബി: വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു.
നെയ്റോബിയിൽ നടന്ന യോഗത്തിൽ സംഘടനയുടെ ഗ്ലോബൽ ഡയറക്ടർ പ്രിൻസ് പള്ളികുന്നേൽ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു . കേരളം അസോസിയേഷൻ മുൻ ചെയർമാൻ ബാബു ഓടോളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളായി ഫാ. സണ്ണി വെട്ടിക്കൽ (രക്ഷാധികാരി), ജി.പി. രാജ്മോഹൻ (പ്രസിഡന്റ്), ആഷലി ജേക്കബ് (സെക്രട്ടറി), മണി കുന്നുമ്മൽ (വൈസ് പ്രസിഡന്റ്), വി.പി. അജിത് കുമാർ, സുരേഷ് ഓച്ചിറ (ചാരിറ്റി കൺവീനർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബാബു ഓടോളിൽ, നിഷാദ് രാമകൃഷ്ണൻ, ഡോ. റാഫി പോൾ, സി.കെ. പ്രദീപ്, സനിൽ ജോസഫ്, തയിബ എന്നിവരെയും തെരഞ്ഞെടുത്തു.

രണ്ടു മാസങ്ങൾക്കു മുൻപാണ് വേൾഡ് മലയാളി ഫെഡറേഷൻ നിലവിൽ വന്നത്. 40 രാജ്യങ്ങളിൽ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നു വരുന്നു. പ്രിൻസ് പള്ളികുന്നേൽ (ഗ്ലോബൽ കോഓർഡിനേറ്റർ, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പിൽ (ജോയിന്റ് ഗ്ലോബൽ കോഓർഡിനേറ്റർ, ഇന്ത്യ), സ്റ്റാൻലി ജോസ് (സൗദി അറേബ്യ), ഡോണി ജോർജ് (ജർമനി), ഷമീർ യൂസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീർ കണ്ടതിൽ (ഫിൻലൻഡ്) എന്നിവര ടങ്ങിയ ഡബ്ല്യുഎംഎഫ് കോർ കമ്മിറ്റിയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.