• Logo

Allied Publications

Africa
നൈജീരിയൻ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം: 100 മരണം
Share
മൈദുഗുരി:ബോക്കോ ഹറാം തീവ്രവാദികൾക്കെതിരേ ആക്രമണത്തിനു പോയ നൈജീരിയൻ വ്യോമസേനയുടെ യുദ്ധവിമാനം അബദ്ധത്തിൽ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ നൂറു പേരോളം കൊല്ലപ്പെട്ടെന്നു സംശയിക്കുന്നു.

കാമറൂൺ അതിർത്തിക്കു സമീപം റാൻ മേഖലയിലെ ക്യാമ്പിലാണ് അബദ്ധത്തിൽ ബോംബിട്ടത്. അഭയാർഥികളും ജീവകാരുണ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ മരിച്ചതായി അധികൃതർ പറഞ്ഞു. വ്യോമാക്രമണ വാർത്ത പ്രാദേശിക സൈനിക കമാൻഡർ ജനറൽ ലക്കി ഇരാബോർ സ്ഥിരീകരിച്ചു.

മരണസംഖ്യ സംബന്ധിച്ചു കൃത്യമായ വിവരം ഇല്ലെങ്കിലും നൂറോളം പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു നിഗമനം. സൈനികർക്കും ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയിലെയും റെഡ്ക്രോസിലെയും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ബോക്കോ ഹറാം തീവ്രവാദികൾ പ്രദേശത്തു സംഘടിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണത്തിനു നിർദേശം നൽകിയതെന്ന് കമാൻഡർ ഇരാബോർ വ്യക്തമാക്കി.

വ്യോമസേന ഒരിക്കലും സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തില്ലെന്നും പിഴവു പറ്റിയത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇരാബോർ പറഞ്ഞു.അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയ കാര്യം ആദ്യമായാണ് നൈജീരിയൻ സൈന്യം സമ്മതിക്കുന്നത്.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.