• Logo

Allied Publications

Africa
സിഎംഎ സ്പോർട് ഡേ: S2 സോണ്‍ ജേതാക്കൾ
Share
കേപ്ടൗണ്‍: സൗത്താഫ്രിക്കയിലെ തുറമുഖ നഗരമായ കേപ് ടൗണിൽ മലയാളി അസോസിയേഷന്‍റെ (CMA) ആഭിമുഖ്യത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. കാന്പസ് ബേ ഹൈസ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ മാർച്ച് 18 നായിരുന്നു മത്സരം.

S1, S2, N1, N2, HG, SL, WT എന്നിങ്ങനെ വിവിധ സോണുകളായി തിരിച്ചായിരുന്നു മത്സരം. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.

ഏറ്റവും കൂടുതൽ പോയിന്‍റ് നേടി S2 സോണ്‍ ലുലു ഗ്രൂപ്പ് സ്പോണ്‍സർ ചെയ്ത എവർറോളിംഗ് ട്രോഫി സ്വന്തമാക്കി. ക്രിക്കറ്റ് മത്സരത്തിൽ N1 സോണിനെ പരാജയപ്പെടുത്തി S1 സോണ്‍ ജേതാക്കൾക്കുള്ള കണ്ണൻ സന്തോഷ് സ്പോണ്‍സർ ചെയ്ത സന്തോഷ് മെമ്മോറിയൽ ക്രിക്കറ്റ് എവർറോളിംഗ് ട്രോഫി സ്വന്തമാക്കി. ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡബിൾസ് മെൻ വിഭാഗത്തിൽ ജേതാക്കളായ ട2 സോണ്‍ ഡിക്സണ്‍ മാനുവൽ സ്പോണ്‍സർ ചെയ്ത മാനുവൽ തോമസ് ട്രോഫി സ്വന്തമാക്കി. പുല്ലാട്ട് ബ്രദർ സ്പോണ്‍സർ ചെയ്ത സിഎംഎ ചെസ് ഗ്രാന്‍റ് മാസ്റ്റർ എവർ റോളിംഗ് ട്രോഫി N1 ലെ ഷൈജു സ്വന്തമാക്കി.

സമ്മാനദാനചടങ്ങിൽ കേപ് ടൗണ്‍ കോണ്‍സൽ ജനറൽ പുനീത് ആർ. കുണ്ടൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.