• Logo

Allied Publications

Africa
സുഡാനിൽ സൈന്യം കടുത്ത മനുഷ്യവകാശ ലംഘനം നടത്തിയെന്നു യുഎൻ റിപ്പോർട്ട്
Share
ജനീവ: ദക്ഷിണ സുഡാനിൽ സിവിലിയൻമാർക്കു നേർക്ക് സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി യുഎൻ റിപ്പോർട്ട്. കഴിഞ്ഞവർഷം ജൂലൈ മുതൽ ഈ വർഷം ജനുവരി വരെ 114 സിവിലിയൻമാരെ സർക്കാർ അനുകൂല സൈന്യം കൊന്നൊടുക്കിയെന്നാണ് യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. യെയ് നഗരത്തിലോ കോംഗോയുമായി അതിർത്തി പങ്കിടുന്ന പ്രാന്തപ്രദേശങ്ങളിലോ ആയിരുന്നു ഈ കൊലപാതകങ്ങളിൽ ഭൂരിഭാഗവും.

സൈന്യത്തിന്‍റെ ആക്രമണങ്ങൾക്കിടെ നിരവധി സ്ത്രീകൾ ബലാത്സംഗം, മർദനം, കൊള്ളയടിക്കൽ തുടങ്ങിയവയ്ക്ക് ഇരയായി. ശവസംസ്കാര ചടങ്ങുകൾക്കുനേരെ വരെ ഇവിടെ ഷെല്ലാക്രമണമുണ്ടായി. പലായനം ചെയ്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ കണ്‍മുന്നിലായിരുന്നു ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാൻ സൈനിക വക്താവ് കേണൽ സാന്‍റൊ ഡൊമിനിക് കോൾ റോയിട്ടേഴ്സിനോടു പറഞ്ഞു.

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു.
നയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രളയക്കെടുതിയിലും മരണം 210 പിന്
കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
നെയ്റോബി: പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാക്കർ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു.
‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.