Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താരങ്ങളെത്തുന്നതോടെ സിനിമ വലുതാവുകയും കഥാസന്ദര്‍ഭങ്ങള്‍ വികസിക്കുകയും ചെയ്യും.

പലപ്പോഴും താരമൂല്യം കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഭാരമാകാറുണ്ട്. അത്തരം ഭാരമൊഴിവാക്കി സിനിമ സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് സിനിമ വളരും, അത്തരമൊരു അനുഭവത്തിലേക്കാണ് തിരുമഠത്തില്‍ ഫിലിംസിന്‍റെ ബാനറില്‍ സനീഷ് കൂഞ്ഞൂഞ്ഞ്, അഭിലാഷ് രാമചന്ദ്രന്‍ എന്നിവരുടെ ആദ്യ സംവിധാന സംരംഭമായ "കനകംമൂലം' എന്ന വെബ്സിനിമ എത്തുന്നത്.



ആവശ്യത്തിനും അനാവശ്യത്തിനും തെറി പറയുന്ന, കുടുംബത്തിന് ഒരുമിച്ചിരുന്ന് കാണാനാവാത്ത സിനിമയെന്നാണ് ന്യൂജെന്‍ സിനിമകള്‍ക്കും പ്രത്യേകിച്ച് വെബ് സിനിമകള്‍ക്കും പലരും നല്കുന്ന വിശേഷണം. ഒരു ക്രൈംത്രില്ലര്‍ ചിത്രം കാണാനിരിക്കുമ്പോള്‍ ഭയപ്പെടുത്തുന്ന, അല്‍പം അതിരു കടന്ന വര്‍ത്തമാനങ്ങളും സ്വാഭാവികം, പക്ഷേ ഈ സിനിമയില്‍ അതില്ല. ധൈര്യമായി കുടുംബത്തോടൊപ്പം സിനിമ കാണാം.

ഇരുട്ടു മുറിയോ, ഉരുട്ടലോ ഒന്നുമില്ലാതെ, പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത് പോലും വ്യത്യസ്ത രീതിയിലാണ്. സുമുഖനെന്ന മോഷ്ടാവ് കള്ളം പറയുമ്പോള്‍ അയാളെക്കൊണ്ട് തുടര്‍ച്ചയായി സംഭവം പറയിപ്പിച്ചാണ് പോലീസ് സത്യം കണ്ടെത്തുന്നത്. രണ്ടിടി കൊടുത്താല്‍ പോരെ എന്ന് നമുക്ക് തോന്നിയാലും ഇതിലെ പോലീസ് ഉദ്യോഗസ്ഥന്‍ വ്യത്യസ്ത രീതിയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്.



കള്ളന്‍ ജനലിലൂടെ കണ്ട ഒരു നിമിഷത്തെ കാഴ്ച, ആ കാഴ്ചയുടെ കഥ വിശ്വസിച്ച് പരാതിയില്ലാത്ത സ്വര്‍ണ്ണക്കട ഉടമയേയും മക്കളേയും ചോദ്യം ചെയ്യാതെ പോലീസിന് ഉത്തരം കണ്ടെത്തണം. അതിനുള്ള ശ്രമമാണ് ഈ കഥ. അതിന്‍റെ അന്വേഷണത്തില്‍ പോലീസിന് തെറ്റ് പറ്റുന്നുണ്ട്. അവര്‍ ആദ്യം കുറ്റവാളിയെന്ന് സംശയിക്കുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ല. പക്ഷേ അയാളെ കണ്ടെത്തുന്നതിനാണ് പോലീസ് ശ്രമം നടത്തുന്നത്.

അയാളെ കണ്ടെത്തി അയാള്‍ പറയുന്ന മൊഴിയെടുത്ത് സത്യമെന്ന് കണ്ടെത്തുമ്പോള്‍ പോലീസ് അന്വേഷണം വീണ്ടും താളം തെറ്റുന്നു. തെറ്റുപറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ താരമൂല്യമുള്ള സിനിമയില്‍ കുറവായിരിക്കും, എന്നാല്‍ ഇതിലെ അന്വേഷണ ഉദ്യോഗസ്ഥന് തെറ്റ് പറ്റുന്നുണ്ട്, പക്ഷേ അയാള്‍ തിരിച്ചു വരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത്ര ചെറിയ മോഷണക്കേസുമായി എഎസിപിയുടെ അടുത്തേക്ക് പോകുന്നതെന്തിനാണെന്ന് നാം ചിലപ്പോള്‍ സംശയിച്ചേക്കും. അതിനുള്ള ഉത്തരവും സിനിമ കരുതിവച്ചിട്ടുണ്ട്.



സിനിമയില്‍ എന്തു കൊണ്ടാണ് മുക്കുപണ്ടക്കേസിലെ പ്രതിയല്ല യഥാര്‍ഥ മോഷ്ടാവെന്ന് സിഐ മജിസ്ട്രേറ്റിനോട് വ്യക്തമാക്കുന്നുണ്ട്. അയാള്‍ കണ്ടെത്തുന്ന കാരണങ്ങളിലൂടെ നമ്മളും സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ മജിസ്ട്രേറ്റിനോട് അയാള്‍ പറയുമ്പോള്‍ മാത്രമാണ് അത് ശരിയാണെല്ലോ എന്ന തോന്നല്‍ നമുക്കുണ്ടാവുന്നത്.

സുക്ഷ്മ നിരീക്ഷണത്തിലൂടെ ചിന്തകളിലൂടെയാണ് അന്വേഷണ സംഘം കേസിനെ സമീപിക്കുന്നത്. പക്ഷേ അവസാനം കേസിന് തുമ്പുണ്ടാക്കിയാലും കോടതിയില്‍ നിലനില്‍ക്കാനാവാതെ പോകുന്ന വെറും അറസ്റ്റ് നാടകമായി മാത്രം അന്വേഷണം അവസാനിക്കുമെന്നിടത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ തീരുമാനമെടുക്കുമ്പോഴാണ് സിനിമ പുതുവഴി തേടുന്നത്.



നിങ്ങള്‍ക്ക് സിനിമയില്‍ വീഴാതെ തന്നെ ക്ലൈമാക്സിനെ നിരൂപിക്കാം, കണ്ടെത്താന്‍ ശ്രമിക്കാം, പക്ഷേ സിനിമ തീര്‍ന്നുവെന്ന് തോന്നുന്ന സ്ഥലത്ത് നിന്നാണ് ക്ലൈമാക്സിലേക്ക് എത്തുന്നത്. അസാധാരണമായ ഈ ദൗത്യമാണ് എസിപി നിര്‍മലയ്ക്കും സിഐ രാജു കുര്യനും നിര്‍വഹിക്കാനുള്ളത്. ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ സസ്പെന്‍സ് ത്രില്ലര്‍ സിനിമയില്‍ നീന കുറുപ്പ് ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ബേബിമോള്‍ കെ.ജി, ടി.പി പ്രദീപ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കനകംമൂലത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഹാരിസ് മണ്ണഞ്ചേരിയാണ്.



ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകരിലൊരാളായ സനീഷ് കുഞ്ഞൂഞ്ഞാണ്. ഐശ്വര്യ അനില്‍, സുനില്‍ കളത്തൂര്‍, അരുണ്‍ നാരയണന്‍ , ബിനോയ് പോള്‍, കെ. ജയകൃഷ്ണന്‍, പ്രദീപ് കെ.എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണന്‍, സൂര്യ സുരേന്ദ്രന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

ലിബാസ് മുഹമ്മദിന്‍റെ കാമറ സിനിമയുടെ കഥാവഴിയെ മികച്ചതാക്കിയിട്ടുണ്ട്. അമല്‍ രാജു, അഭിജിത്ത് ഉദയകുമാര്‍ എന്നിവരാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ശാലോം ബെന്നിയുടെതാണ് സംഗീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.