Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ജീവാംശമാം സംഗീതം
ജീവാംശമായ്... താനേ നീയെന്നില്‍... കാലങ്ങള്‍ മുന്നേ വന്നൂ...
തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടി കൈലാസ് മേനോന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഈ ഗാനം ഇതിനോടകം കേരളക്കരയൊന്നാകെ ഏറ്റെടുത്തു കഴിഞ്ഞതാണ്. അതുപോലെതന്നെ മലയാളികള്‍ സ്വീകരിച്ചതാണ് ഈ ഗാനത്തിന്‍റെ ക്ലാസിക്കല്‍ കവര്‍ സോംഗും. ഇരുപത്തിമൂന്നുകാരനായ ടിജോ തങ്കച്ചന്‍ ഒരുക്കിയ ഈ ക്ലാസിക്കല്‍ കവര്‍ സോംഗ് രണ്ടു ലക്ഷത്തോളം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ആദ്യമായാകും യഥാര്‍ഥ ഗാനത്തിനു കിട്ടിയ അതേ സ്വീകാര്യത ഒരു കവര്‍ സോംഗിനും കിട്ടുന്നത്. ഗാനത്തിന്‍റെ പുതുമയാര്‍ന്ന ആവിഷ്‌കരണത്തിലൂടെ ടിജോയും സുഹൃത്തുക്കളും യുവജനങ്ങള്‍ക്കു പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്.



വിൻഡോസ് മൂവിമേക്കറിൽ തുടക്കം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിജോ എഡിറ്റിംഗിൽ തന്‍റെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ആ പ്രായത്തിലെ കുട്ടികള്‍ കംപ്യൂട്ടര്‍ ഗെയിമുകളുടെ പിന്നാലെ പോകുമ്പോള്‍ തന്നെ ആകര്‍ഷിച്ചത് വിന്‍ഡോസ് മൂവി മേക്കര്‍ ആയിരുന്നുവെന്ന് ടിജോ പറയുന്നു.

"മൂവി മേക്കറില്‍ ഫോട്ടോകള്‍ സ്ലൈഡ് ചെയ്തു പോകുന്നതു കാണാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. അതായിരുന്നു എഡിറ്റിംഗിലെ തുടക്കം. ആ ഇഷ്ടം പതിയെ സംഗീതത്തിലേക്കും അഭിനയത്തിലേക്കും വഴി മാറി. പ്ലസ് ടു കഴിഞ്ഞ് എന്തു പഠിക്കണം എന്ന കാര്യത്തില്‍ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണം എന്നു ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നതാണ്. അങ്ങനെയാണ് ചങ്ങനാശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ബിഎ മള്‍ട്ടിമീഡിയയ്ക്കു ചേര്‍ന്നത്.'



കുടുംബമാണ് എല്ലാം

"മള്‍ട്ടി മീഡിയ പഠിക്കണം എന്ന തീരുമാനത്തിന് ഏറ്റവുമധികം പിന്തുണ നല്കിയത് അച്ഛന്‍ അഞ്ചല്‍ ചരുവിള പുത്തന്‍വീട്ടില്‍ തങ്കച്ചനും അമ്മ ജോളിയുമാണെന്നു പറയുമ്പോള്‍ ടിജോയുടെ വാക്കുകളില്‍ സന്തോഷവും അഭിമാനവും നിറയുന്നു. അനിയന്‍ ജിജോയും ടിജോയ്ക്ക് ഫുള്‍ സപ്പോര്‍ട്ടാണ്.'

ഇതിനു മുന്പും

കോളജ് പഠനത്തിനുശേഷം 24 എഎം സ്റ്റുഡിയോയില്‍ എഡിറ്ററായി ചേര്‍ന്നു. അവിടെവച്ച് വേലൈക്കാരന്‍, റിച്ചി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഭാഗമായി.

ക്ലാസിക്കലിൽ ആദ്യം

"ജീവാംശമായി എന്ന ഗാനം കേട്ടപ്പോള്‍ തന്നെ മനസിലേക്ക് ആദ്യമെത്തിയത് ഈ ഗാനത്തിന് ഒരു ക്ലാസിക്കല്‍ ടച്ച് നല്കിയാല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയാണ്. മലയാളം പാട്ടുകളുടെ ക്ലാസിക്കല്‍ കവര്‍ മുന്പ് ഇറങ്ങിയിട്ടുണ്ടോ എന്ന് ഞാന്‍ ഒരുപാട് അന്വേഷിച്ചു. അതുവരേയും ആരും ചെയ്തിട്ടില്ല എന്നറിഞ്ഞപ്പോള്‍ കൗതുകം കൂടി. സുഹൃത്തുക്കളുമായി ഈ ആശയം പങ്കുവച്ചപ്പോള്‍ അവര്‍ക്കും ആവേശമായി. അങ്ങനെയാണ് ജീവാംശമായി എന്ന ഗാനത്തിന്‍റെ ക്ലാസിക്കല്‍ കവര്‍ ജനിക്കുന്നത്.'



എല്ലാം ലൈവ്

പതിവില്‍നിന്നു വ്യത്യസ്തമായി, ലൈവായി സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചതും ഗാനത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യചാരുത ഒട്ടും ചോരാതെ കാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രിന്‍സ് ജിമോന്‍ ആണ്. ഗാനത്തിന്‍റെ ക്ലാസിക്കല്‍ ടച്ചിനു മാറ്റുകൂട്ടാന്‍ നിധി സാബുവിന്‍റെ നൃത്തച്ചുവടുകള്‍കൂടി ചേര്‍ന്നതോടെ "ജീവാംശമായ് - ക്ലാസിക്കല്‍ കവര്‍' സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഗാനത്തിന്‍റെ സൗണ്ട് ഡിസൈനിംഗ് അനൂപ് ശിവയും പ്രോഗ്രാമിംഗ് സുരേഷ് നന്ദനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.



കൈലാസ് മേനോന്‍റെ സഹായം

"ഗാനത്തിന്‍റെ ടീസര്‍ തയാറായപ്പോള്‍ കൈലാസ് മേനോനെ കേള്‍പ്പിച്ചു. പുതിയ വേര്‍ഷന്‍ ഒരുപാട് ഇഷ്ടമായെന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗംഭീരമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കൈലാസ് ചേട്ടന്‍ പറഞ്ഞുതന്ന മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാണ് ഞങ്ങള്‍ കവര്‍ പുറത്തിറക്കിയത്. കേരളത്തെ പ്രളയം പിടിച്ചുലച്ചതിനേത്തുടര്‍ന്ന് റിലീസ് ഞങ്ങള്‍ വൈകിപ്പിച്ചിരുന്നു. പുതുജീവിതത്തിലേക്ക് പിച്ചവച്ചു കയറുന്ന കേരളത്തിനുള്ള ഞങ്ങളുടെ സമ്മാനംകൂടിയാണ് ഈ ഗാനം.'

കൈലാസ് മേനോനുമായുള്ള സൗഹൃദത്തിലൂടെ തീവണ്ടിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍സ് ടീമി‌ന്‍റെ ഭാഗമാകാനും ടിജോയ്ക്കു സാധിച്ചു. തീവണ്ടിയിലെ "ഒരു തീപ്പെട്ടിക്കും വേണ്ട' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും ടിജോയാണ് തയാറാക്കിയിരിക്കുന്നത്.

അഞ്ജലി അനിൽകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.