Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
രഞ്ജിത്തിന്‍റെ വേഷങ്ങൾ
സംവിധായകനിൽ നിന്നും നടനിലേക്കുള്ള ദൂരമെത്രയെന്നതിന് ഉത്തരം പറയുകയാണ് മലയാളികളുടെ പ്രിയ കഥാകാരൻ രഞ്ജിത്ത്. തിരക്കഥാകൃത്തായി വന്നു സംവിധായകനായി മാറി ഇന്നു കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനായും മാറിയിരിക്കുകയാണ് ഈ കലാകാരൻ. തിയറ്ററിൽ വലിയ വിജയം നേടുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കുര്യൻ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് രഞ്ജിത്താണ്. അയ്യപ്പനും കോശിയുമായി ബിജു മേനോനും പൃഥ്വിരാജും കസറുന്പോൾ അതിനൊപ്പം തന്നെ ശക്തമായ സാന്നിധ്യമാണ് ഈ കലാകാരനിൽ നിന്നും കാണുന്നത്. പോയ വർഷം പുറത്തിറങ്ങിയ കൂടെ, ഉണ്ട എന്നീ ചിത്രങ്ങൾക്കു ശേഷം അയ്യപ്പനും കോശിയുമിലൂടെയാണ് രഞ്ജിത്തിനെ നടനായി വീണ്ടും പ്രേക്ഷകർ കാണുന്നത്. ഇതിനു പിന്നാലെ റിലീസാകാൻ ഒരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു കഴിഞ്ഞു.

അയ്യപ്പനും കോശിയിലും നിർമാതാവായി എത്തിയതിനെക്കുറിച്ച് രഞ്ജിത് പറയുന്നു, കുര്യൻ എന്ന കഥാപാത്രത്തിനായി കരുതിയിരുന്ന മറ്റൊരു നടനു പകരക്കാരനായിട്ടാണ് ഞാൻ ഈ ചിത്രത്തിൽ എത്തുന്നത്. ഞാൻ നിർമാതാവാകുന്ന ചിത്രം ഞാൻ അഭിനയിച്ച് കുളമാക്കണോ എന്നു ചോദിച്ചതാണ്. പക്ഷേ, സച്ചിക്ക് ഈ കഥാപാത്രം ഞാൻ തന്നെ ചെയ്യണം എന്നു നിർബന്ധമായിരുന്നു. അങ്ങനെയാണ് വീണ്ടും നടനായി ഞാൻ എത്തിയത്. പണ്ടു നാടകത്തിലൊക്കെ ഒരു നടന് എത്താൻ സാധിച്ചില്ലെങ്കിൽ അയാൾക്കു പകരം ആ നാടകം മുഴുവൻ അറിയുന്ന മറ്റൊരാളെ പകരക്കാരനാക്കുന്ന പതിവുണ്ടായിരുന്നു. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. രഞ്ജിത്ത് ഇങ്ങനെ പറയുന്പോഴും ഈ കലാകാരന് അഭിനയം പുതിയ കാര്യമല്ല എന്നു മലയാളികൾക്കറിയാം. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും എഴുത്തിനൊപ്പം അഭിനയവും അഭ്യസിച്ചാണ് മുപ്പതു വർഷം മുന്പ് രഞ്ജിത്ത് മലയാള സിനിമയിലേക്ക് എത്തുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം, സംവിധാനം എന്നതിനും മുകളിലാണ് എഴുത്ത്. കൂടുതൽ ക്രിയേറ്റീവായ ജോലി എഴുത്തു തന്നെയാണെന്നാണ് ഞാൻ കരുതുന്നത്-രഞ്ജിത്ത് പറയുന്നു. എഴുത്തിന്‍റെ മേഖലയിൽ നമ്മൾ തനിച്ചാണ്. അവിടെ എഴുത്തിനെ പ്രണയിച്ച് അതിന്‍റെ ഏകാന്തതയും ഒറ്റപ്പെടലും ആസ്വദിച്ച് ഭ്രാന്തമായ ആ ലോകത്തു കഴിയാനാണ് ഇഷ്ടം. രഞ്ജിത്ത് ഇങ്ങനെ പറയുന്പോൾ ആ ഭ്രാന്തമായ ലോകത്തു നിന്നെത്തിയ കഥാപാത്രങ്ങൾ ഇന്നും ജിവൻ തുടിച്ചു നിൽക്കുന്നു. ദേവാസുരം, ആറാംതന്പുരാൻ, നരസിംഹം, പൂക്കാലം വരവായി, വല്യേട്ടൻ, മായാമയൂരം, സമ്മർ ഇൻ ബേത്‌ലഹേം തുടങ്ങിയ തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ നിരവധിയാണ്. പിന്നീട് സംവിധാനത്തിലേക്കു വന്നപ്പോൾ തന്‍റേതായ പാതയിലൂടെ മുന്നോട്ടു പോകാനും ഈ കലാകാരനു സാധിച്ചു. രാവണപ്രഭു എന്ന മാസ് ചിത്രത്തിലൂടെ സംവിധാന കുപ്പായം അണിഞ്ഞെങ്കിലും രഞ്ജിത്തിന്‍റെ സിനിമകൾ എന്ന പെരുമ നേടിയ ചിത്രങ്ങൾ ഒരുപിടി പിന്നീട് കണ്ടു. നന്ദനം, കയ്യൊപ്പ്, തിരക്കഥ, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്‍റ്, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്, ഞാൻ തുടങ്ങിയ രഞ്ജിത്ത് ശൈലിയിലൂടെ നമ്മളെ വിസ്മയിപ്പിച്ച ചിത്രങ്ങൾ.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയ്ക്കു ശേഷം അയ്യപ്പനും കോശിയിലും അച്ചനും മകനുമായാണ് രഞ്ജിത്തും പൃഥ്വിരാജും എത്തുന്നത്. നന്ദനത്തിലൂടെ രഞ്ജിത്ത് മലയാളത്തിനു പരിചയപ്പെടുത്തിയ പുതു മുഖ നടനിൽ നിന്നും ഇന്നു മലയാളത്തിലെ സൂപ്പർസ്റ്റാർ നായകനും സംവിധായകനുമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്‍റെ വളർച്ച ഒരു അച്ഛൻ മകനെ നോക്കിക്കാണുന്നതുപോലെയാണ് ഞാൻ കാണുന്നത്. ആദ്യമായി അഭിനയിക്കാനെത്തുന്പോൾ സിനിമയിൽ തുടരാൻ ഇഷ്ടപ്പെടുന്ന കുട്ടിയാണോ രാജു എന്നെനിക്കു സംശയം ഉണ്ടായിരുന്നു. നന്ദനത്തിന്‍റെ ഷൂട്ടിംഗും ഡബ്ബിംഗും കഴിഞ്ഞതിനു ശേഷം വിദേശത്തു തുടർ പഠനത്തിനു പോകാനിരുന്ന ആളാണ് ഇന്ന് ഇരുന്നൂറിൽ അധികം സിനിമകളിൽ അഭിനയിക്കുകയും മലയാളത്തിൽ ഒരു ബ്ലോക്ബസ്റ്ററിന്‍റെ സംവിധായകനുമായി മാറിയത്.

പിന്നീടുള്ള രാജുവിന്‍റെ വളർച്ചയിൽ സ്വയം നവീകരണം നടത്തുന്നത് കാണാനുണ്ടായിരുന്നു. തിരക്കഥയിലാണ് വീണ്ടും ഞങ്ങൾ ഒന്നിച്ചത്. അപ്പോഴേക്കും രാജുവിനു സിനിമയിൽ സ്വന്തമായി ഒരിടം ലഭിച്ചിരുന്നു. തിരക്കഥയിൽ കേന്ദ്രകഥാപാത്രം അവനല്ലായിരുന്നു. എങ്കിലും എന്‍റെ സിനിമയിലേക്ക് അവൻ സന്തോഷപൂർവമെത്തി. പിന്നീട് ഞങ്ങൾ ഒന്നിച്ച ഇന്ത്യൻ റുപ്പിയിലെത്തിയപ്പോഴേക്കും രാജു അറിയപ്പെടുന്ന താരമായിക്കഴിഞ്ഞിരുന്നു. എത്ര തന്നെ ഉയരത്തിലേക്കു കുതിക്കുന്പോഴും നന്ദനത്തിൽ കണ്ട രാജു തന്നെയാണ് എനിക്കവൻ എപ്പോഴും. അവനൊപ്പം അഭിനയിക്കുന്പോഴും ആ ഇഷ്ടമാണ് എന്നിൽ നിറയുന്നത്. അതുകൊണ്ടു തന്നെ ഞാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ രാജുവാണ് നാകനാകുന്നത്. പൃഥ്വിരാജിനെക്കുറിച്ചു രഞ്ജിത്തിനു പറയാനേറെ ഇനിയുമുണ്ട്.

അയ്യപ്പനും കോശിയും രഞ്ജിത്ത് നിർമാതാവാകുന്ന മൂന്നാമത്തെ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി രഞ്്ജിത്ത് തന്നെ സംവിധാനം ചെയ്ത ഞാൻ എന്നീ ചിത്രങ്ങളാണ് ഇതിനു മുന്പ് ഇദ്ദേഹം നിർമിച്ചിട്ടുള്ളത്. സച്ചി എന്ന എഴുത്തുകാരനിലുള്ള വിശ്വാസവും സ്നേഹവുമാണ് ഈ ചിത്രത്തിന്‍റെ നിർമാതാവായി എത്താൻ കാരണം. അനാർക്കലിക്കു ശേഷം സച്ചിക്കൊപ്പം പൃഥ്വിയും ബിജു മേനോനും വീണ്ടും എത്തുകയാണ്. ഒപ്പം സത്യസന്ധമായ രചനയും ആവിഷ്കാരവും ഈ ചിത്രത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഈ ചിത്രം സ്വീകരിക്കും എന്ന ഉറപ്പ് ഞങ്ങളുടെ ടീമിനുണ്ടായിരുന്നു എന്നും രഞ്ജിത്ത് തുറന്നു പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.