• Logo

Allied Publications

Delhi
ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്; ഒരാള്‍ അറസ്റ്റില്‍
Share
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പഞ്ചാബില്‍നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്.

നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്‍റെ പ്രവര്‍ത്തകനാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹിയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി ബാഗ്, ശിവാജി പാര്‍ക്ക്, മാദിപുര്‍, പശ്ചിമവിഹാര്‍, ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്‌റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ചുവരെഴുത്തുകള്‍ കണ്ടത്.

ചിലയിടങ്ങളില്‍ ജി 20ക്കെതിരായ മുദ്രാവാക്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജി 20 സമ്മേളനം നടക്കാനിരിക്കെ സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഡല്‍ഹി പോലീസിന്‍റെ പ്രത്യേക സെല്ലാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.
ഡല്‍­ഹി­യി­ലെ എട്ട് സ്­കൂ­ളു­ക­ളില്‍ ബോം­ബ് ഭീ­ഷ­ണി; വി­ദ്യാര്‍­ഥിക­ളെ ഒ­ഴി­പ്പി­ച്ചു.
ന്യൂ­ഡല്‍ഹി: രാ­ജ്യ­ത­ലസ്ഥാ­ന മേ­ഖ­ല­യി­ലെ എട്ട് സ്­കൂ­ളു­ക­ളില്‍ ബോം­ബ് ഭീ­ഷ­ണി.
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹീന്ദ്ര പാർക്ക് ഏരിയയിൽ മെക്കാനിക്ക് കുത്തേറ്റു മരിച്ചു.