• Logo

Allied Publications

Delhi
ഒൻപത് വയസുകാരിയെ കൊന്നു കനാലിൽ തള്ളി: ഒരാൾ അറസ്റ്റിൽ
Share
ന്യൂഡൽഹി: ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ ഡൽഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സ്വരൂപ് നഗറിൽ ഡിസംബർ 12നായിരുന്നു സംഭവം.

ഫാക്‌ടറി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. കൊല്ലപ്പെട്ട പെൺകുട്ടി പ്രതിയുടെ വാഹനത്തിൽ അവസാനമായി ഇരിക്കുന്നത് കണ്ടത് വഴിത്തിരിവായി.

കുട്ടിയെ കൊന്ന് മൃതദേഹം കനാലിൽ തള്ളിയെന്നു ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. മൃതദേഹം കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചുള്ള ശ്രമങ്ങൾ പോലീസ് നടത്തുകയാണ്.

ഇയാൾക്കെതിരേ തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം, പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.