• Logo

Allied Publications

Americas
കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ: പ്രതിഷേധയോഗം വ്യാഴാഴ്ച
Share
ടൊറന്‍റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ കുടിയേറ്റ നിയമം പരിഷ്കരിച്ചതിനെത്തുടർന്ന് നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർഥികൾ വ്യാഴാഴ്ച പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു.

രണ്ട് ആഴ്‌ചയാ‌യി വിദ്യാർഥികൾ പ്രതിഷേധം നടത്തുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വിദ്യാർഥികൾ വ്യാഴാഴ്ച അസംബ്ലി യോഗം സംഘടിപ്പിക്കുന്നത്. കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ഷാർലറ്റ്ടൗണിലെ 175 റിച്ച്മണ്ട് സ്ട്രീറ്റിലാണ് യോഗം ചേരുന്നത്.

കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ പ്രവിശ്യാസർക്കാർ നിയമം പരിഷ്കരിച്ചത്. കുടിയേറ്റം വർധിച്ചുവരുന്നത് ആരോഗ്യസംരക്ഷണത്തെയും താമസ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സർക്കാർ നിലപാട്.

അതേസമയം, കാനഡയിൽ നിന്ന് വിദ്യാർഥികളെ നാടുകടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം നൽകി ട്രംപ്.
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കാപിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി.
കൊളറാഡോയിൽ നാല് പേർ വെടിയേറ്റ് മരിച്ചു.
കൊളറാഡോ: തെക്കുകിഴക്കൻ കൊളറാഡോയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെടിയേറ്റ് മരിച്ചു.
കുട്ടിയുമായി ഫോർട്ട്‌വർത്ത് ബാങ്ക് കൊള്ളയടിച്ച ആളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ചു.
ഡാളസ്: ഫോർട്ട്‌വർത്ത് ബാങ്ക് കവർച്ചക്കാരനെ തിരിച്ചറിയാൻ എഫ്ബിഐ പൊതുജനങ്ങളോടെ സഹായം അഭ്യർഥിച്ചു.
എബി കെ. ജോർജിന്‍റെ പിതാവ് കെ.പി. ജോർജുകുട്ടി അന്തരിച്ചു.
ഹൂസ്റ്റൺ: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജുകുട്ടി (74 മല്ലശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ) അന്തരിച്ചു.
മകന് ശിക്ഷ ഇളവ് നൽകില്ലെന്ന് ബൈഡൻ.
ഫാസാനോ: തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സംഭവത്തിൽ പ