• Logo

Allied Publications

Americas
വോട്ട് ട്രംപിന്; നിലപാട് മയപ്പെടുത്തി നിക്കി ഹേലി
Share
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ പ്രൈമറിയിൽ സ്ഥാനാർഥിയായിരുന്ന നിക്കി ഹേലി.

തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് താൻ വോട്ട് ചെയ്യുമെന്ന് ഹേലി വ്യക്തമാക്കി. വാഷിംഗ്ടൺ ഡിസിയിലെ ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രസംഗത്തിന് ശേഷം നടന്ന് ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു നിക്കി.

ജോ ബൈഡൻ അല്ലെങ്കിൽ ഡോണൾഡ് ട്രംപ് ആരായിക്കും അമേരിക്കയെ നയിക്കാൻ മികച്ചതെന്ന് ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ട്രംപിന് അനുകൂലമായ നിലപാട് നിക്കി സ്വീകരിച്ചത്.

രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പ്രസിഡന്‍റിനെ താൻ പിന്തുണയ്ക്കും. ട്രംപ് ഈ നയങ്ങളിൽ പൂർണത പുലർത്തിയിട്ടില്ല. എന്നാൽ, ബൈഡൻ ഈ വിഷയത്തിൽ പരാജയമാണ്. അതിനാൽ താൻ ട്രംപിന് വോട്ട് ചെയ്യുമെന്നും നിക്കി പറഞ്ഞു.

നേരത്തെ, റിപ്പബ്ലിക്കൻ പ്രൈമറി മത്സരത്തിൽ ട്രംപും നിക്കിയും പരസ്പരം പോരടിച്ചിരുന്നു. ട്രംപിനെതിരേ നിക്കി ഹേലി കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം നൽകി ട്രംപ്.
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കാപിറ്റൾ ഹില്ലിൽ സന്ദർശനം നടത്തി.
കൊളറാഡോയിൽ നാല് പേർ വെടിയേറ്റ് മരിച്ചു.
കൊളറാഡോ: തെക്കുകിഴക്കൻ കൊളറാഡോയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെടിയേറ്റ് മരിച്ചു.
കുട്ടിയുമായി ഫോർട്ട്‌വർത്ത് ബാങ്ക് കൊള്ളയടിച്ച ആളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ചു.
ഡാളസ്: ഫോർട്ട്‌വർത്ത് ബാങ്ക് കവർച്ചക്കാരനെ തിരിച്ചറിയാൻ എഫ്ബിഐ പൊതുജനങ്ങളോടെ സഹായം അഭ്യർഥിച്ചു.
എബി കെ. ജോർജിന്‍റെ പിതാവ് കെ.പി. ജോർജുകുട്ടി അന്തരിച്ചു.
ഹൂസ്റ്റൺ: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജുകുട്ടി (74 മല്ലശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ) അന്തരിച്ചു.
മകന് ശിക്ഷ ഇളവ് നൽകില്ലെന്ന് ബൈഡൻ.
ഫാസാനോ: തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സംഭവത്തിൽ പ