• Logo

Allied Publications

Delhi
കൊടുംചൂടിൽ വലഞ്ഞ് ഡൽഹി
Share
ന്യൂഡൽഹി: ഡൽഹിയിലെ താപനില ചൊവ്വാഴ്ച 50 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. ഡൽഹിയിലെ മുങ്കേഷ്പുരിലും നരേലയിലുമാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.

49.9 ഡിഗ്രി സെൽഷ്യസ്. ഇത് സാധാരണയേക്കാൾ 9 ഡിഗ്രി കൂടുതലാണ്. നജഫ്ഗഡിൽ 49.8 ഡിഗ്രി രേഖപ്പെടുത്തി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജസ്ഥാനിലെ ചുരുവിൽ ചൂട് രൂക്ഷമാണ്. സാധാരണയിൽനിന്ന് 7.5 ഡിഗ്രി കൂടി 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിർസയിലാണ് കൂടിയ താപനില 50.3 ഡിഗ്രി സെൽഷ്യസിലെത്തിയത്.

ഹിസാറിൽ 49.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിൻഡയിൽ 49.3 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. യുപിയിലെ ഝാൻസിയിൽ 49.0 ഡിഗ്രി സെൽഷ്യസും പ്രയാഗ്‌രാജിൽ 48.2 ഡിഗ്രി സെൽഷ്യസും വാരണാസിയിലും കാൺപുരിലും 47.6 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.