• Logo

Allied Publications

Delhi
ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു
Share
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു. റിയാസുദ്ദീൻ(32) എന്നയാളാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ഭാഗമായാണ് വെടിവയപുണ്ടായത്.

ഗുണ്ടാ തലവൻ ഹാഷിം ബാബയുടെ സംഘത്തിലെ നാലുപേരടങ്ങിയ ആക്രമികൾ എതിർ സംഘത്തിലെ ഒരാളെ കൊലപ്പെടുത്താനാണ് ആശുപത്രിയിലെത്തിയത്. 18 വയസുള്ള ഒരാളാണ് റിയാസുദ്ദീനെ വെടിവച്ചത്.

എന്നാൽ ഇവർ ലക്ഷ്യമിട്ടു വന്നയാൾ റിയാസുദ്ദീൻ കിടന്ന കട്ടിലിന് എതിർ വശത്താണുണ്ടായിരുന്നത്. ആക്രമിസംഘത്തിന് അബദ്ധം സംഭവിച്ചതിനാൽ നിരപരാധിയായ റിയാസുദ്ദീൻ കൊല്ലപ്പെട്ടു. ജൂൺ 23നാണ് വയറിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആക്രമിസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടർ ഫായിസിനെ ലോണിയിൽ നിന്നും ഫർഹാനെ ഡൽഹിയിലെ സീലംപൂരിൽ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.