• Logo

Allied Publications

Delhi
ശ്രീനാരായണ കേന്ദ്ര സംഘടിപ്പിക്കുന്ന വാർഷിക ഉപന്യാസ രചനാ മത്സരം ഞായറാഴ്ച
Share
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉപന്യാസ രചനാമത്സരം ഞായറാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഞ്ചാം ക്ലാസു മുതൽ എട്ടാം ക്ലാസുവരെയുള്ളവർ ജൂനിയർ വിഭാഗത്തിലും ഒന്പതാം ക്ലാസു മുതൽ മുതൽ 12ാം ക്ലാസുവരെയുള്ളവർ സീനിയർ വിഭാഗത്തിലും മത്സരമുണ്ടാവും.

കേരള സ്‌കൂളുകളായ മയൂർ വിഹാർ3, കാനിംഗ് റോഡ്, വികാസ്‌പുരി, ആർകെ പുരം, വിസ്‌ഡം പബ്ലിക് സ്കൂൾ മുനീർക, ഡിഎംഎ ഏരിയ ഓഫീസ് മെഹ്റോളി, ശ്രീനാരായണ കേന്ദ്രം ദ്വാരക തുടങ്ങിയ ഏഴ് കേന്ദ്രങ്ങളിലാവും ഉപന്യാസ രചനാ മത്സരം നടക്കുക.

ജൂനിയർ വിഭാഗത്തിനുള്ള വിഷയങ്ങൾ: 1. വിദ്യകൊണ്ട് സ്വതന്ത്രരാവുക (ശ്രീനാരായണ ഗുരു), 2. ശ്രീനാരായണ ഗുരു വിഭാവനം ചെയ്‌ത വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി. 3. വൃക്ഷങ്ങൾ നടുക തണലുമായി ഫലവുമായി (ശ്രീനാരായണ ഗുരു), 4. ഹരിതഗൃഹ വാതക (ജിഎച്ച്ജി) പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം.

സീനിയർ വിഭാഗത്തിനുള്ള വിഷയങ്ങൾ: 1. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (ശ്രീനാരായണ ഗുരു), 2. ശ്രീനാരായണ ഗുരു വിഭാവനം ചെയ്‌ത ഏകലോക സാക്ഷാത്കാരം. 3. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഭീഷണി നിർമ്മാർജ്ജനം ഭാവി സമൂഹത്തിന്‍റെ ആവശ്യം.

സമ്മാനമായി ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് അവാർഡും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സീനിയർ വിഭാഗത്തിന് യഥാക്രമം 5000, 3000, 2000 രൂപയും ക്യാഷ് അവാർഡും നൽകും.

കൂടാതെ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സ്കൂളിനോ കേന്ദ്രത്തിനോ ഡോ. എം. ആർ. ബാബുറാം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ലഭിക്കും. പങ്കെടുക്കുന്ന എല്ലാ സ്കൂളുകൾക്കും കേന്ദ്രങ്ങൾക്കും പങ്കാളിത്തത്തിനുള്ള അവാർഡ് ലഭിക്കും.

ആന്ധ്ര എജ്യുക്കേഷൻ സൊസൈറ്റി സ്‌കൂൾ, സർവോദയ സ്‌കൂൾ, ഡൽഹി തമിഴ് സ്‌കൂൾ തുടങ്ങിയ സ്‌കൂകളിൽ നിന്നുള്ള കുട്ടികളെ അടുത്തുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് പ്രസിഡന്‍റ് ഡോ. കെ. സുന്ദരേശൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പത്തിയൂർ രവി (ഉപന്യാസ മത്സരം ജനറൽ കൺവീനർ) 9810699696.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.