• Logo

Allied Publications

Delhi
ഡൽഹിയിൽ ഈമാസം12 വർഷത്തിനിടയിലെ ‌ഏറ്റവും ഉയർന്ന മഴ
Share
‌ന്യൂഡൽഹി: ഈമാസം ഡൽഹിയിൽ 378.5 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണു രാജ്യതലസ്ഥാനത്തു ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

സഫ്ദർജംഗ് ഒബ്സർവേറ്ററി ഇന്നലെവരെ 378.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 2013 ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് 321.4 മില്ലിമീറ്റർ മഴയായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2010 ലാണ്.

455.1 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയതെന്നു കാലാവസ്ഥാവകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2012ൽ 378.8 മില്ലീമീറ്ററും 2013ൽ 321.4 മില്ലീമീറ്ററും ആയിരുന്നു മഴ. 1961ൽ രേഖപ്പെടുത്തിയ 583.3 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ഓഗസ്റ്റിൽ പെയ്ത മഴയുടെ സർവകാല റിക്കാർഡ്.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.