• Logo

Allied Publications

Delhi
വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
Share
ന്യൂഡൽഹി: ബസ് യാത്രയ്ക്കിടെ ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കത്തിലേർപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടി. ബുരാരിയിലെ നാഥ്പുര മേഖലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇബ്രാഹിംപൂർ ചൗക്കിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടി, ഡ്രൈവർ ദീപക്, യാത്രക്കാരനായ മനോജ് എന്നിവരുമായാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. അൽപ്പ സമയത്തിനു ശേഷം പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.

സംഭവം കണ്ടുനിന്ന രണ്ട് പേർ ഷാലിമാർ പാലസ് ചൗക്കിന് സമീപം ബസ് തടഞ്ഞുനിർത്തി. പീഡനശ്രമത്തെ തുടർന്ന് പെൺകുട്ടി രക്ഷപെടാനാണ് ബസിൽ നിന്നും ചാടിയെന്ന വാർത്ത പരന്നതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ഇരുവരെയും മർദിച്ചു.

വിവരമറിഞ്ഞെത്തി‍യ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും രണ്ട് പുരുഷന്മാരെയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും തന്നെ പീഡിപ്പിക്കുകയോ തന്നോട് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറുകയോ ചെയ്തില്ലെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തലമുറ സംഗമം സംഘടിപ്പിച്ചു.
ന്യൂഡൽഹി: വടക്കിന്‍റെ പരുമല എന്ന് അറി‌യപ്പെടുന്ന ഡൽഹി ജനക്പുരി മാർ ഗ്രിഗോറിയോസ് ദേവാലയത്തിന്‍റെ ഗോൾഡൻ ജൂബിലിയോട്
സൗജന്യ ലോജിസ്റ്റിക്സ് പഠന ക്ലാസ്.
ന്യൂഡൽഹി: ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് കോഴ്‌സിന്‍റെ സൗജന്യ പഠനം മയൂർ വിഹാർ ഫേസ് ടുവിൽ ആരംഭിക്കുന്നു.
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ
ടി.ആർ. രതീഷ് അന്തരിച്ചു.
നിലന്പൂർ: ചുങ്കത്തറ പള്ളിക്കൂത്ത് വീട്ടിൽ പരേതനായ രാജപ്പന്‍റെ മകൻ ടി.ആർ. രതീഷ് (39) അന്തരിച്ചു.
ഡൽഹിയിൽ ഇന്നു പകൽ ഉഷ്ണതരംഗം, വൈകുന്നരം മഴ.
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.