• Logo

Allied Publications

Middle East & Gulf
കൈരളി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു
Share
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്‍റെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കൈരളി കലാവിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും ഓണസദ്യയും ഓണാഘോഷത്തിന്‍റെ ഭാഗമായി ഉണ്ടാകും.

കൈരളി ഓണാഘോഷം വിജയിപ്പിക്കുന്നതിനായി സുഭാഷ് വി.എസ്. ചെയർമാനും ടിറ്റോ തോമസ് ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപികരിച്ചു. കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡന്‍റ് പ്രദീപിന്‍റെ അധ്യക്ഷതയിൽ കൈരളി ഓഫീസിൽ ചേർന്ന യോഗം കൈരളി സെൻട്രൽ കമ്മറ്റി ജോയിന്‍റ് സെക്രട്ടറി സുധീർ തെക്കേക്കര ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് ഉമ്മർ ചോലയ്ക്കൽ, സെൻട്രൽ കമ്മിറ്റി അംഗം അഷറഫ് പിലാക്കൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും.
ദുബായി: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും.
പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം: ജെ.കെ. മേനോന്‍.
ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്‍റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമ
തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ.
മനാമ: കനത്ത ചൂടിൽ തൊഴിൽ ചെയ്യുന്നവർക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗങ
കൈരളി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു.
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിന്‍റെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുവാ
നിമിഷപ്രിയയ്ക്ക് മാപ്പില്ല; കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ.
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകൾക്കു തിരിച്ചടി.