• Logo

Allied Publications

Americas
ഓര്‍മ ഇന്‍റര്‍നാഷനല്‍ പ്രസംഗമത്സരം രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
Share
ഫിലഡല്‍ഫിയ: ഓര്‍മ ഇന്‍റര്‍നാഷനല്‍ (ഓവര്‍സീസ് റസിഡന്‍റ് മലയാളിസ് അസോസിയേഷന്‍) ടാലന്‍റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷനല്‍ പ്രസംഗമത്സരം സീസണ്‍ മൂന്നിന്‍റെ രണ്ടാംഘട്ടം പൂര്‍ത്തിയായി.

സെക്കന്‍റ് റൗണ്ടില്‍ മലയാളംഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ചവച്ച 130 മത്സരാര്‍ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. മലയാളംജൂണിയര്‍സീനിയര്‍, ഇംഗ്ലീഷ്ജൂണിയര്‍സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

മേയ് 20 മുതല്‍ ജൂലൈ അഞ്ച് വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1658 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ജൂണിയര്‍ വിഭാഗത്തില്‍ ഏഴാം ക്ലാസ് മുതൽ പത്താംക്ലാസുവരെയും സീനിയര്‍ വിഭാഗത്തില്‍ പതിനൊന്നു മുതൽ ഡിഗ്രി ഫൈനൽ ഇയർവരെയും പഠിക്കുന്ന വിദ്യാർഥികളാണ് പങ്കെടുത്തത്.

രണ്ടാംറൗണ്ടിൽ മത്സരാര്‍ഥികള്‍ക്ക് സൗജന്യമായി ഓൺലൈൻ പബ്ലിക് സ്പീക്കിംഗ് പരിശീലനം സംഘാടക സമിതി നല്‍കിയിരുന്നു. സിനര്‍ജി എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള ഡോ. ബെന്നി കുര്യന്‍, സോയ് തോമസ് എന്നിവരായിരുന്നു ട്രെയിനേഴ്സ്.

ജോര്‍ജ് കരുനക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍ എന്നിവര്‍ മെന്റേര്‍സും. ഓഗസ്റ്റ് 8, 9 തീയതികളില്‍ പാലായില്‍ വച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ഓഗസ്റ്റ് എട്ടിന് രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെ മത്സരാര്‍ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരാർഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും.

പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിന് രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും.

ഓഗസ്റ്റ് ഒമ്പതിന് മത്സരാർഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിംഗർ താരങ്ങളായ ശ്രീഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രതേക സംഗീത പരിപാടി അവതരിപ്പിക്കും. ഓര്‍മ ഇന്‍റര്‍നാഷനല്‍ പ്രസംഗ മത്സരത്തിന്‍റെ സീസണ്‍ ഒന്നില്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ മൂന്നില്‍ സീനിയർ ജൂണിർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ "ഓര്‍മ ഒറേറ്റര്‍ ഓഫ് ദ ഇയര്‍2025' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക.

സീനിയര്‍ വിഭാഗത്തില്‍ മലയാളംഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ഥികള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5,000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂണിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3,000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.

വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ്, സെറിബ്രോ എജ്യുക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ ഇന്‍റര്‍നാഷനല്‍ സീസണ്‍ മൂന്ന് രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.



മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒഎയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്‍റ് ഡോ. ബിന്ദു ആലപ്പാട്ട്‌,

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്‍റലിസ്റ്റ് നിപിൻ നിരവത്ത്‌, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ രാജ്യാന്തര പ്രസംഗ മത്സരത്തിന്‍റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അധ്യാപകനും മോട്ടിവേറ്റര്‍ എജ്യുക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ ഇന്‍റര്‍നാഷനല്‍ ടാലന്‍റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്.

അറ്റോണി ജോസഫ് കുന്നേല്‍ (കുന്നേല്‍ ലോ, ഫിലഡല്‍ഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌(സീനിയർ കെമിസ്റ്റ്) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍.

എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന്‍)സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍, എയ്മിലിൻ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്)യൂത്ത് കോഓര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ (പ്രസിഡന്‍റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ലാമൂട്ടില്‍ (ട്രഷറര്‍), പിർഒ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫെയർ ചെയർ വിൻസെന്‍റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്‍റ്) ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

പിറവം വാര്‍ഷികസംഗമം ഒക്‌ടോബര്‍ 11ന്.
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്‍ററിൽ ഒക്‌ടോബര്‍ 11ന് വൈകുന്നേരം അഞ്ച
പിറവം വാര്‍ഷികസംഗമം ഒക്‌ടോബര്‍ 11ന്.
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള സെന്‍ററിൽ (1824 FAIR FAX ST ELMONT 11003) വച്ച് ഒ
വി.എസ്. അച്യുതാനന്ദന്‍റെ വിയോഗത്തിൽ ഫോമ അനുശോചിച്ചു.
ന്യൂയോർക്ക് : മുതിർന്ന കമ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.
ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകദിനം ആഘോഷിച്ചു.
ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി നടന്ന ഇടവക ദിനം അവിസ്മരണീ