• Logo

Allied Publications

Americas
ഓർമ ഇന്‍റർനാഷനൽ പ്രസംഗമത്സരം: ഗ്രാൻഡ് ഫിനാലെ പാലായിൽ
Share
പാലാ: ഓർമ ഇന്‍റർനാഷനൽ (ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ) ടാലന്‍റ് പ്രമോഷൻ ഫോറം സംഘടിപ്പിക്കുന്ന ഇന്‍റർനാഷനൽ പ്രസംഗമത്സരം സീസൺ മൂന്ന് വിജയകരമായ മൂന്നു ഘട്ടങ്ങളും പൂർത്തിയാക്കി ഗ്രാൻഡ് ഫിനാലെയിലേക്ക് കടക്കുന്നു.

ഈ മാസം 8, 9 തീയതികളിൽ പാലായിലെ സെന്‍റ് തോമസ് കോളജ് ഇന്‍റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വച്ചാണ് ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദ് ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യും.

എഡിജിപി പി. വിജയൻ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, മാണി സി. കാപ്പൻ എംഎൽഎ, പാലാ മുനസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സംവിധായകൻ ഭദ്രൻ മാട്ടേൽ, മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് എന്നിവർ മുഖ്യ അതിഥികളായിരിക്കും.

നടി വിൻസി അലോഷ്യസ് ഫൈനലിലെ വിജയികളെ പ്രഖ്യാപിക്കും. ഓഗസ്റ്റ് എട്ടിന് രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെ മത്സരാർഥികൾക്കുള്ള ട്രെയിനിംഗും മത്സരാർഥികളുടെ കുടുംബങ്ങളുടെ കൂട്ടായ്മയും നടക്കും.

പരിശീലനത്തിനായി എത്തുന്ന മത്സരാർഥികൾക്കും കുടുംബാംഗങ്ങൾക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിന് രാവിലെ മുതൽ ഫൈനൽ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്ക് ശേഷം അവാർഡ് ദാനവും നടക്കും.

മത്സരാർഥികൾക്കും കുടുംബങ്ങൾക്കുമായി ഗായകരായ പി.വി. ശ്രീഹരി, വൈഷ്ണവി പണിക്കർ എന്നിവർ പ്രത്യേക സംഗീത പരിപാടി അവതരിപ്പിക്കും. ഓർമ ഇന്‍റർനാഷനൽ പ്രസംഗ മത്സരത്തിന്‍റെ സീസൺ ഒന്നിൽ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി നൽകിയതെങ്കിൽ സീസൺ മൂന്നിൽ സീനിയർ, ജൂണിയർ വിഭാഗങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനൽ റൗണ്ടിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഗ്രാൻഡ് പ്രൈസായ ‘ഓർമ ഒറേറ്റർ ഓഫ് ദി ഇയർ2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാർഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക.

സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥികൾക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നൽകും.

ജൂനിയർ വിഭാഗത്തിൽ ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാർഥികൾക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.

വേദിക് ഐഎഎസ് ട്രെയിനിങ് അക്കാദമി, കാർനെറ്റ് ബുക്സ്, കരിയർ ഹൈറ്റ്സ്, സെറിബ്രോ എജ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓർമ ഇന്‍റർനാഷനൽ രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ഡിആർഡിഒഎയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡന്‍റ് ഡോ. അജയ് നായർ, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്‍റ് ഡോ. ബിന്ദു ആലപ്പാട്ട്,

എംജി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, പ്രശസ്ത മെന്‍റലിസ്റ്റ് നിപിൻ നിരവത്ത്, ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്, കോർപ്പറേറ്റ് ട്രെയിനർ ആൻഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓർമ രാജ്യാന്തര പ്രസംഗ മത്സരത്തിന്‍റ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയിൽ അധ്യാപകനും മോട്ടിവേറ്റർ എജ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ ഇന്റർനാഷനൽ ടാലന്‍റ് പ്രൊമോഷൻ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നൽകുന്നത്.

അറ്റോണി ജോസഫ് കുന്നേൽ (കുന്നേൽ ലോ, ഫിലഡൽഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്സ് കുരുവിള (മാനേജിംഗ് ഡയറക്ടർ, കാർനെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്പെഷലിസ്റ്റ് ഇൻ ക്ലിനിക്കൽ കാർഡിയോവാസ്കുലർ മെഡിസിൻ), ഡോ. ജയരാജ് ആലപ്പാട്ട് (സീനിയർ കെമിസ്റ്റ്), ഷൈൻ ജോൺസൺ (റിട്ട. എച്ച്എം, എസ്.എച്ച്. ഹയർ സെക്കൻഡറി സ്കൂൾ, തേവര) എന്നിവരാണ് ഡയറക്ടർമാർ.

എബി ജെ. ജോസ് (ചെയർമാൻ, മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ)സെക്രട്ടറി, ഷാജി അഗസ്റ്റിൻ ഫിനാൻഷ്യൽ ഓഫീസർ, എയ്മിലിൻ റോസ് തോമസ് (യുഎൻ സ്പീച്ച് ഫെയിം ആൻഡ് പെൻസിൽവേനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്)യൂത്ത് കോഓർഡിനേറ്റർ.

സജി സെബാസ്റ്റ്യൻ (പ്രസിഡന്‍റ്), ക്രിസ്റ്റി എബ്രഹാം (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റി ബോർഡ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (ട്രഷറർ), പിആർഒ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്‍റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്‍റ), ഓർമ കേരള ചാപ്റ്റർ പ്രസിഡന്‍റ് കുര്യാക്കോസ് മണിവയലിൽ എന്നീ ഓർമ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

കാമുകനെ ആക്രമിച്ചു; ഒളിമ്പിക്സ് താരം അറസ്റ്റിൽ.
ഡാളസ്: കാമുകനെ ആക്രമിച്ച സംഭവത്തിൽ യുഎസിൽ നിന്നുള്ള ഒളിമ്പിക്സ് താരം സിയാറ്റ് വിമാനത്താവളത്തിൽ അറസ്റ്റിലായി.
ഐഎംഎ ഓണാഘോഷം സെപ്റ്റംബർ അഞ്ചിന്.
ഷിക്കാഗോ: പ്രതീക്ഷയുടെ പൂക്കളങ്ങൾ തീർക്കാൻ ഓണം വരവായി.
മത്തായി സഖറിയ ഡാളസിൽ അന്തരിച്ചു.
ഡാളസ്: ശോശാമ്മയുടെ(അമ്മുക്കുട്ടി) ഭർത്താവ് മത്തായി സഖറിയ(അനിയൻകുഞ്ഞ്) ഡാളസിൽ അന്തരിച്ചു.
മലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്‍റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും.
ടെക്‌സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാളസിൽ നിന്നുള്ള മാറ്റ് ജോർജ്, ഓസ്റ്റിനിൽ നിന്നുള്ള ജൂലി എന്ന
അമേരിക്കയിൽ ഭൂചലനം; നാശനഷ്‌‌ടമില്ല.
വാഷിംഗ്ടൺ: ‌അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.