• Logo

Allied Publications

Americas
വെനസ്വേല പ്രസിഡന്‍റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികം
Share
വാഷിംഗ്ടൺ ഡിസി: വെനസ്വേലന പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികം ഇരട്ടിയാക്കി അമേരിക്കൻ സർക്കാർ.

മഡുറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് 50 മില്യൺ ഡോളറാണ് നീതിന്യായ വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റും വാഗ്ദാനം ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് കടത്തുകാരിൽ ഒരാളാണ് മഡുറോ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാൽ, ഞങ്ങൾ അദ്ദേഹത്തിന്‍റെ പ്രതിഫലം 50 മില്യൺ ഡോളറാക്കിയെന്ന് ബോണ്ടി പറഞ്ഞു.

ന്യൂയോർക്കിൽ ലഹരിമരുന്ന് ഭീകരത, കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ മഡുറോയ്ക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ്
ബെൽവിൽ സെന്‍റ് കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിൽ സംയുക്ത തിരുനാളാഘോഷം.
ബെൽവിൽ(കാനഡ): സെന്‍റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഈ മാസം 15 മുതൽ 17 വരെ ആചരിക്കും.
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്‍റിന് ഇന്ന് തുടക്കം.
മെസ്‌ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്‍റ് ആവേശകരമായ മത്സരങ്ങളോടെ ഇന്ന്
ഗ്ലോബൽ വെബിനാർ: സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ.
ന്യൂയോർക്ക്: ഫുൾ ഗോസ്‌പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്‍റർനാഷണൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ വെബിനാറിൽ മലയാളിയും അമേരി
അടുത്ത വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നേടാനാവുമോ?.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അടുത്ത ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ സമയമുണ്ട്.