• Logo

Allied Publications

Americas
ഗ്ലോബൽ വെബിനാർ: സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ
Share
ന്യൂയോർക്ക്: ഫുൾ ഗോസ്‌പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്‍റർനാഷണൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ വെബിനാറിൽ മലയാളിയും അമേരിക്കൻ പൊളിറ്റിക്കൽ ബിസിനസ്‌ സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകനാകും.

"കരിസ്മാറ്റിക് ബോർഡ്‌റൂം' എന്ന വിഷയത്തിൽ ശനിയാഴ്ച ഇന്ത്യൻ സമയം 12നാണ് വെബിനാർ. മിഷനറിയും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻലി ജോർജ്, യുഎസ് പ്രസിഡന്‍റ് ഡോനാൾഡ് ട്രംമ്പിന്‍റെ കാമ്പയിൻ സ്റ്റാറ്റർജി സംഘത്തിലും റിപ്പബ്ലിക്കൻ പാർട്ടി തെരഞ്ഞെടുപ്പ് ഉപദേശക സമതിയിലും അംഗമായ ഏക ഇന്ത്യൻ വംശജനുമാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് ലീഡേഴ്‌സ്, സംരംഭകർ, പ്രൊഫഷനലുകൾ എന്നിവർ ഇതിൽ പങ്കെടുക്കും. 1952ൽ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി സ്ഥാപിതമായ രാജ്യാന്തര സംഘടനയായ ഫുൾ ഗോസ്‌പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്‍റർനാഷണലിനു 90 രാജ്യങ്ങളിലായി നാലായിരത്തോളം ചാപ്റ്ററുകളുണ്ട്.

ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ്
ബെൽവിൽ സെന്‍റ് കുര്യാക്കോസ് ചാവറ സീറോമലബാർ ദേവാലയത്തിൽ സംയുക്ത തിരുനാളാഘോഷം.
ബെൽവിൽ(കാനഡ): സെന്‍റ് കുര്യാക്കോസ് സീറോമലബാർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഈ മാസം 15 മുതൽ 17 വരെ ആചരിക്കും.
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്‍റിന് ഇന്ന് തുടക്കം.
മെസ്‌ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്‍റ് ആവേശകരമായ മത്സരങ്ങളോടെ ഇന്ന്
ഗ്ലോബൽ വെബിനാർ: സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ.
ന്യൂയോർക്ക്: ഫുൾ ഗോസ്‌പെൽ ബിസിനസ് മെൻസ് ഫെല്ലോഷിപ് ഇന്‍റർനാഷണൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ വെബിനാറിൽ മലയാളിയും അമേരി
അടുത്ത വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റിക് പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നേടാനാവുമോ?.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ അടുത്ത ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ സമയമുണ്ട്.