• Logo

Allied Publications

Middle East & Gulf
ഇൻഡിഗോ വിമാനയാത്രക്കാർക്ക് അബുദാബിയിൽ സിറ്റി ചെക്ക് ഇൻ സൗകര്യം ആരംഭിച്ചു
Share
അബുദാബി: ഇൻഡിഗോ യാത്രക്കാർക്കായി അബുദാബിയിലും അലൈനിലും സിറ്റി ചെക്ക് സൗകര്യം ആരംഭിച്ചതായി മൊറാഫിഖ് ഏവിയേഷൻ സർവീസസ്‌ അറിയിച്ചു. ഓഗസ്റ്റ് 11 മുതലാണ് സിറ്റി ചെക്ക് ഇൻ ആരംഭിച്ചത്.

ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര നടത്തുന്നവർക്ക്‌ ഇനി മുതൽ യാത്രയുടെ 24 മുതൽ നാല് മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യമാണ് സിറ്റി ചെക്ക് ഇൻ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.

ബാഗേജുകൾ ഇവിടെ നൽകി ബോർഡിംഗ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ, നേരെ എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക് ഇൻ സൗകര്യത്തെ ജനപ്രിയമാക്കുന്നതു.

അബുദാബിയിൽ മീന ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുസഫയിലെ ഷാബിയ പതിനൊന്ന്, യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസ്, അലൈനിലെ കുവൈറ്റാറ്റ് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് സിറ്റി ചെക്ക് ഇൻ സൗകര്യം നിലവിലുള്ളത്.

അലൈനിൽ സെപ്റ്റംബർ ഒന്ന് മുതലാണ് ഇൻഡിഗോ യാത്രക്കാർക്ക് സിറ്റി ചെക് ഇൻ സൗകര്യം ആരംഭിക്കുക. അലൈൻ കേന്ദ്രത്തിൽ സിറ്റി ചെക്ക് ഇൻ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂറാണ്.

നിലവിൽ എത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്റ്റ് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ വീടുകളിൽ എത്തി, ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിക്കുന്ന ഹോം ചെക്ക് ഇൻ, അബുദാബി വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ ബാഗേജുകൾ വിമാനത്താവളത്തിൽ നിന്നും വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാൻഡ് ആൻഡ് ലീവ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 800 6672347 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കേളി കാരംസ് ടൂർണമെന്‍റ്: അഫ്സൽ ഫഹദ് ടീം ഒന്നാമത്.
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു.
യുഎസ് തീരുവ: വിമർശിച്ച് കേളി ന്യൂ സനയ്യ സമ്മേളനം.
റിയാദ്: ഇറക്കുമതി തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ
പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.
മനാമ: പ്രവാസി വെൽഫെയർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.
ചങ്ങനാശേരി സ്വദേശി സൗദിയിൽ അന്തരിച്ചു.
ചങ്ങനാശേരി: മടുക്കുംമൂട് പള്ളിപ്പറമ്പിൽ നവാസ് (56, ഗ്ലാടാ നവാസ്) സൗദി അറേബ്യയിൽ അന്തരിച്ചു.
ഗ്രാൻഡ് ഹൈപ്പർ രണ്ടാമത് ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു.
കുവൈറ്റ് സിറ്റി: ഫഹഹീലിലെ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കു കൂടുതൽ സൗകര്യമൊരുക്കി വിപുലമായ രണ്ടാമതൊരു ശാഖ പ്രവർത്ത