• Logo

Allied Publications

Middle East & Gulf
യുഎസ് തീരുവ: വിമർശിച്ച് കേളി ന്യൂ സനയ്യ സമ്മേളനം
Share
റിയാദ്: ഇറക്കുമതി തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം അഭിപ്രായപ്പെട്ടു.

കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന അമേരിക്കൻ തീരുവനയം, സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയർ ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവയെയെല്ലാം ബാധിക്കും.

ഈ മേഖലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്‌ടപ്പെടും. ഇന്ത്യയുടെ താത്പര്യങ്ങൾ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഈ നടപടിക്കെതിരേ പ്രതികരിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല.

ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എണ്ണ നൽകാമെന്ന് റഷ്യയുടെ വാഗ്ദാനം സ്വീകരിക്കരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം, രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ പോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരേ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം വെടിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളത്തിന്‍റെ മുന്നോടിയായി നടന്ന ന്യൂ സനയ്യ ഏരിയയുടെ ഒമ്പതാമത് സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ നടന്നു.

ഏരിയ പ്രസിഡന്‍റ് നിസാർ മണ്ണഞ്ചേരി താത്കാലിക അധ്യക്ഷനായി ആരംഭിച്ച സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു.



ഏരിയ സെക്രട്ടറി ഷിബു തോമസ് മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു ബാലചന്ദ്രൻ വരവ് ചെലവ് കണക്കും കേളി വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

അഞ്ച് യൂണിറ്റുകളെ പ്രധിനിധീകരിച്ച് പത്ത് പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ മറുപടി പറഞ്ഞു.

നിസാർ മണ്ണഞ്ചേരി പ്രസിഡന്‍റ്, ബേബി ചന്ദ്രകുമാർ, ഷമൽ രാജ് എന്നിവർ വൈസ് പ്രസിഡന്‍റുമാർ, തോമസ് ജോയ് സെക്രട്ടറി, അബ്ദുൽ നാസർ, ജയപ്രകാശ് എന്നിവർ ജോയിന്‍റ് സെക്രട്ടറിമാർ, താജുദ്ദീൻ ട്രഷർ, അബ്ദുൽ കലാം ജോയിന്‍റ് ട്രഷറർ എന്നിവർ ഭാരവാഹികളായും

ഹരികുമാർ, ഷിബു തോമസ്, കരുണാകരൻ മണ്ണടി, സജീഷ്, സജി കാവനൂർ, ഷൈജു ച ലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്, മധു ഗോപി, നിസാർ പി.ഇ, വിജയരാഘവൻ എന്നിവർ അംഗങ്ങളായും സമ്മേളനം പുതിയ 19 അംഗ നിർവാഹക സമിതിയെ തെരഞ്ഞെടുത്തു.

ഏരിയാ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ചാർജുകാരനുമായ ഷാജി റസാഖ് കേന്ദ്ര സമ്മേളന പ്രതിനിധികളെയും പ്രഖ്യാപിച്ചു. പ്രവീൺ, ഗിരീഷ്, ഹരിപ്രസാദ്, ബിജു പി.ടി, രജീഷ് വി.കെ, ക്രിസോ തോമസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.

നിസാർ മണ്ണഞ്ചേരി, നാസർ ഒളവട്ടൂർ, കിംഗ്സ്റ്റൺ എന്നിവർ പ്രസീഡിയം, തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ എന്നിവർ സ്റ്റിയറിംഗ് കമ്മിറ്റി, ഷമൽ രാജ്, സന്തോഷ്, ഗിരീഷ്, അരുൺ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റി, ഗിരീഷ്, അനൂപ്, കരുണാകരൻ കണ്ടൊന്താർ എന്നിവർ മിനിട്സ് കമ്മറ്റി, താജുദ്ദീൻ, അബ്ദുൽ കലാം, കരുണാകരൻ എന്നിവർ പ്രമേയ കമ്മിറ്റി, ഷമൽ, ബേബി ചന്ദ്രകുമാർ, വിജയരാഘവൻ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയായും സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രജീഷ് പിണറായി, ലിപിൻ പശുപതി, കിഷോർ ഇ. നിസാം, നസീർ മുള്ളൂർക്കര, ബിജു തായംബത്ത് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സമ്മേളന സംഘാടക സമിതി ആക്ടിംഗ് കൺവീനർ താജുദ്ദീൻ സ്വാഗതവും പുതിയ സെക്രട്ടറി തോമസ് ജോയ് നന്ദിയും പറഞ്ഞു.

കേളി കാരംസ് ടൂർണമെന്‍റ്: അഫ്സൽ ഫഹദ് ടീം ഒന്നാമത്.
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു.
യുഎസ് തീരുവ: വിമർശിച്ച് കേളി ന്യൂ സനയ്യ സമ്മേളനം.
റിയാദ്: ഇറക്കുമതി തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ
പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.
മനാമ: പ്രവാസി വെൽഫെയർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.
ചങ്ങനാശേരി സ്വദേശി സൗദിയിൽ അന്തരിച്ചു.
ചങ്ങനാശേരി: മടുക്കുംമൂട് പള്ളിപ്പറമ്പിൽ നവാസ് (56, ഗ്ലാടാ നവാസ്) സൗദി അറേബ്യയിൽ അന്തരിച്ചു.
ഗ്രാൻഡ് ഹൈപ്പർ രണ്ടാമത് ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു.
കുവൈറ്റ് സിറ്റി: ഫഹഹീലിലെ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കു കൂടുതൽ സൗകര്യമൊരുക്കി വിപുലമായ രണ്ടാമതൊരു ശാഖ പ്രവർത്ത