മത്സ്യക്കുരുതി; കര്‍ഷകര്‍ക്കു നഷ്‌ടം ഒന്‍പത് കോടി
Friday, May 24, 2024 3:01 AM IST
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ കര്‍ഷകര്‍ക്ക് ഒന്‍പത് കോടിയുടെ നഷ്‌ടം സംഭവിച്ചതായി ഫിഷറീസ് വകുപ്പ്. പാതാളം ബണ്ടിനു താഴെ 150 ഓളം മത്സ്യക്കൂടുകളാണുള്ളത്. ഇവര്‍ക്കെല്ലാമായാണ് ഇത്രയും രൂപയുടെ നഷ്‌ടം സംഭവിച്ചത്. വിശദമായ കണക്കെടുപ്പ് കഴിഞ്ഞാല്‍ നഷ്‌ടം ഇതിലും കൂടാനാണു സാധ്യതയെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎസ്എസ്‌വൈ), സംസ്ഥാന സര്‍ക്കാരിന്‍റെ ജനകീയ മത്സ്യക്കൃഷി എന്നീ പദ്ധതികള്‍ വഴിയാണു കര്‍ഷകര്‍ വായ്പയെടുത്ത് മത്സ്യക്കൃഷി നടത്തിയത്. ഒരു കൂട് മത്സ്യകര്‍ഷകന് 10 മുതല്‍ 15 ലക്ഷം വരെ നഷ്‌ടമുണ്ടായിട്ടുണ്ടെന്നാണു നിഗമനം. പെരിയാറിലെ വെള്ളം മലിനമായതിനാല്‍ ഇനി മത്സ്യക്കൃഷി എന്നു സാധ്യമാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

ഫിഷറീസ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ സ്മിത ആര്‍.നായരുടെ നേതൃത്വത്തില്‍ ആറംഗ സംഘം വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചു. മത്സ്യക്കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്ന കാര്യം ആവശ്യപ്പെടും.

നഷ്‌ടങ്ങളുടെ കണക്ക് അടങ്ങിയ റിപ്പോര്‍ട്ട് ഇന്നു നല്‍കുമെന്നാണ് സൂചന. ഫിഷറീസ് വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരും കര്‍ഷകരില്‍നിന്ന് നാശനഷ്‌ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.