Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് നവാഗതനായ ആനന്ദ് മോനോന്‍ സംവിധാനം ചെയ്ത ഗൗതമന്‍റെ രഥം. കുട്ടിക്കാലം മുതല്‍ വണ്ടിപ്രണയം മനസില്‍ സൂക്ഷിക്കുന്ന നായകന്‍റെ ജീവിതത്തിലേക്ക് ഒരു നാനോകാര്‍ എത്തുന്നതാണ് കഥാ തന്തു.

പോസ്റ്റ്മാസ്റ്ററായ അച്ഛനും അമ്മയും മുത്തശ്ശിയുമടങ്ങുന്നതാണ് ഗൗതമന്‍റെ ലോകം. ബാല്യകാലത്തില്‍ മുത്തശ്ശി ചൊല്ലിക്കൊടുത്ത പുരാണകഥകളില്‍ തേരാളിയായ കൃഷണനില്‍ തന്‍റെ ഹീറോയെ കണ്ടെത്താനുള്ള കാരണവും ഗൗതമിന്‍റെ വണ്ടി പ്രാന്താണ്. ഗൗതമന്‍ വളര്‍ച്ചക്കൊപ്പം അവന്‍ വണ്ടി ഭ്രമവും വളര്‍ന്നുകൊണ്ടിരുന്നു.

ഡൈവിംഗ് മോഹങ്ങള്‍ക്ക് ചിറക് നല്‍കി പതിനെട്ടുകാരന്‍ ലൈസന്‍സ് നേടുന്നതോടെ ഡ്രൈവിംഗ് പഠനത്തിന് പിന്തുണ നല്‍കിയ അച്ഛന്‍ സ്വന്തമായൊരു കാറെന്ന സ്വപ്നത്തിന്‍ വിത്ത് പാകുന്നു. ഹോണ്ട സിറ്റിയില്‍ ചുരുങ്ങി ഒന്നും തന്നെ സങ്കല്‍പ്പിക്കാത്ത ഗൗതമനെ തേടിയെത്തുന്നത് അവന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ഒരു സെക്കനന്‍ഡ് നാനോ കാറാണ്.



വീട്ടുകാര്‍ നാണപ്പനെന്ന ചെല്ലപ്പേരില്‍ വിളിക്കുന്ന ഇത്തിരിക്കുഞ്ഞന്‍ നാനോകാറുമായുള്ള ഗൗതമന്‍ യാത്രക്ക് ഇതോടെ ഗ്രീന്‍ സിഗ്നല്‍ ലഭിക്കുകയാണ്. കൂട്ടുകാരുടേയും മറ്റും പരിഹാസം ഒഴിവാക്കാനും കുറച്ചുകൂടി മെച്ചപ്പെട്ട ഒരു വാഹനം സ്വന്തമാക്കാനുള്ള പരിശ്രമങ്ങളും തത്രപ്പാടുകളുമായാണ് ചിത്രം മുന്നോട്ട് പോകുന്നത്. പതിനെട്ടുവയസ്സുകാരന്‍ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ മുഹൂര്‍ത്തങ്ങളും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് കാട്ടുന്നുണ്ട്.

കച്ചവട സിനിമകളുടെ സ്ഥിരം പരിവേഷങ്ങളില്‍ നിന്ന് വിഭിന്നമാണ് ഗൗതമന്‍റെ രഥം. നായകന്‍റെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന സംഭവവികാസങ്ങളും കരുത്തനായ പ്രതിയോഗിയും പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്തുന്ന കഥാനിമിഷങ്ങളെന്ന ക്ലീഷെ സന്ദര്‍ഭങ്ങളോ ഇല്ലാതെ, പരിമിതികളിലും പെരുവഴിയിലാക്കാത്ത ഇത്തിരിക്കാറിലെ യാത്രപോലെയൊരു അതിഭാവുകത്വങ്ങളിലാത്ത ഒരു സിനിമ.

കളിയും കാര്യവും ചിന്തയുമായെത്തിയ ഗൗതമന്‍റെ രഥത്തിലെ നായക കഥാപാത്രം നീരജ് മാധവനില്‍ ഭദ്രമാണ്. സംവിധാനയനില്‍ നിന്ന് നടനിലേക്കുള്ള വേഷപകര്‍ച്ചയില്‍ നര്‍മ്മം വഴങ്ങുമെന്ന് ഇതിനോടകം തെളിയിച്ച ബേസില്‍ ജോസഫാണ് ഗൗതമന്‍റെ കൂട്ടുകാരനായ വെങ്കിടിയായി സ്ക്രീനില്‍ ചിരിസാന്നിധ്യമാകുന്നത്.



"ഫാമിലിമാന്‍’ എന്ന വെബ് സീരീസിലൂടെ ഗ്ലോബല്‍ താരമായി മാറിയ നീരജിന്‍റെ ആദ്യനായക വേഷമാണ് ചിത്രത്തിലേത്. രഞ്ജി പണിക്കരുടെ അച്ഛന്‍ വേഷത്തിനൊപ്പം അമ്മയായെത്തുന്ന ദേവി അജിത്തും വല്‍സലാ മേനാന്‍റെ മുത്തശ്ശി വേഷവും നായികയായ പുണ്യ എലിസബത്തും ഒന്നിനൊന്ന് മികവു പുലര്‍ത്തിയിട്ടുണ്ട്. ഹരീഷ് കണാരന്‍, ബിജു സോപാനം, കലാഭവന്‍ പ്രജോദ് തുടങ്ങി വളരെ കുറച്ചു അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്.

സമൂഹത്തില്‍ സ്വന്തമായൊരു കാര്‍ നല്‍കുന്ന സോഷ്യല്‍ സ്റ്റാറ്റസിനെ വരച്ചുകാട്ടാന്‍ തിരകഥാകൃത്ത് ശ്രമിക്കുന്നുണ്ട്. അതേസമയം ശക്തമായൊരു തിരക്കഥയുടെ അഭാവവും ചെറിയൊരു കഥാതന്തുവിനെ വലിച്ചുനീട്ടുമ്പോള്‍ സ്വാഭാവികമായും സൃഷ്ടിക്കപ്പെടുന്ന ഇഴച്ചിലും സിനിമയുടെ പോരായ്മയായി എടുത്തു പറയായേണ്ടതാണ്. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണം പ്രശംസാവഹമാണ്.



ചിത്രത്തിലെ "ഉയിരേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുകയാണ്. അങ്കിത് മേനോന്‍റെ ഈണത്തില്‍ സിദ്ദ് ശ്രീരാം പാടിയ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തിക്കഴിഞ്ഞു. ഒന്നിലധികം തവണ കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനമെന്നാണ് സംഗീതപ്രേമികളുടെ അഭിപ്രായം. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍.

വമ്പന്‍ താരനിരകളും ബിഗ് ബജറ്റ് സിനിമകളും അരങ്ങ് വാഴുമ്പോഴും സാമാന്യം ഭേദപ്പെട്ട ഒരു തിയേറ്റര്‍ അനുഭവം തന്നെ നല്‍കാന്‍ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ചിരിയോടെ ആസ്വദിക്കാവുന്ന ഒരു ഫീല്‍ഗുഡ് ചിത്രമാണ് "ഗൗതമന്‍റെ രഥം’.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.