Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എന്ന റോ ഏജന്‍റിനോട് മാതൃവാത്സ്യലമുള്ള മേലധികാരി ഒരുവേള പറയുന്ന വാക്യമാണിത്.

അബാസ് ടയർവാലയുടെ ഈ വരികൾ, പഠാൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ പുകഴ്ത്താനുള്ള പഞ്ച് ലൈൻ എന്നതിലുപരി പ്രേക്ഷകരുടെ ഹൃദയത്തിൽ ഷാറൂഖ് ഖാൻ എന്ന നടന് എന്ത് സ്ഥാനമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയ വേട്ടയാടലുകളും ബഹിഷ്കരണ കോലാഹലങ്ങളും പിന്നിട്ടെത്തിയ ഷാറൂഖ് ഖാൻ എന്ന താരത്തിന്‍റെ സിനിമാ ജീവിതത്തെ ഇതിലും വ്യക്തമായി അടയാളപ്പെടുത്തുന്ന മറ്റൊരു ചലച്ചിത്ര സംഭാഷണം ഉണ്ടായിട്ടില്ല.



വർഗീയ ചേരിതിരിവുകൾ കലുഷിതമായ 1990-കൾ മുതൽ ഇന്ത്യൻ മതേതരത്വത്തിന്‍റെ അപ്രഖ്യാപിത മുഖമായ ഷാറൂഖ്, ഈ രാജ്യത്തിന്‍റെ ഒരുമയുടെ പ്രതീക്ഷയാണെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് പ്രഖ്യാപിക്കുന്നു.

എന്നാൽ വെറും ഫാൻ സർവീസ് മാത്രമായി ഒതുങ്ങിപോകാമായിരുന്ന ചിത്രത്തെ രസകരമായ ബോളിബുഡ് മസാല ചിത്രമാക്കി മാറ്റാൻ സംവിധായകന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ജയിംസ് ബോണ്ട് മുതൽ മിഷൻ ഇംപോസിബിൾ വരെയുള്ള സ്പൈ ചിത്രങ്ങളുടെ വാർപ്പ് മാതൃകയിൽ ഒരുങ്ങിയ ചിത്രത്തിന് കഥാപരമായി യാതൊരു പുതുമയും അവകാശപ്പെടാനില്ല.

അതേസമയം രസച്ചരട് മുറിയാതെ സൃഷ്ടിച്ച ആക്ഷൻ സീക്വൻസുകളും ഷാറുഖ് ബ്രാൻഡ് തമാശകളും ചിത്രത്തെ പിടിച്ച് നിർത്തുന്നു. സ്ക്രീനിലൊരു സുന്ദരി എന്നതിനപ്പുറം ആക്ഷൻ സീനുകളിലും കഥാഗതിയിലെ മാറ്റങ്ങളിലും ശക്തമായ സാന്നിധ്യമറിയിച്ച് ദീപിക പദുക്കോണും ചിത്രത്തെ മികച്ച ദൃശ്യാനുഭവമാക്കുന്നു.



ലോകത്തിന് ഭീഷണിയായ ബയോ വെപ്പൺ തടുക്കുകയെന്ന "പഴഞ്ചൻ' ദൗത്യമാണ് ഏജന്‍റ് പഠാന് ലഭിക്കുന്നത്. ഇതിനിടെ യഷ്‌രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിലെ ടൈഗർ സീരീസ് ചിത്രങ്ങൾക്ക് സമാനമായ രീതിയിൽ ഐഎസ്ഐ - റോ വ്യക്തിബന്ധങ്ങളും കടന്നുവരുന്നു.

പാക്കിസ്ഥാന് മേലുള്ള വിജയം എന്ന പതിവ് ബോളിവുഡ് ഫോർമുല ഉപയോഗിക്കുന്ന ചിത്രത്തിൽ ഇസ്ലാമോഫോബിയയും അമിത ദേശഭക്തിയും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും തീവ്ര ദേശീയ നിലപാടുള്ള സഹപ്രവർത്തകരിൽ നിന്നുമുള്ള ഭീഷണികൾക്കെതിരെ ഷാറൂഖിന്‍റെ മുഖമുപയോഗിച്ച് ബോളിവുഡ് നൽകുന്ന മറുപടിയായി പഠാനെ കാണാം.

വില്ലൻ വേഷത്തിൽ പ്രതീക്ഷിച്ച സ്പാർക്ക് നൽകാൻ സാധിച്ചില്ലെങ്കിലും, ദേശസേവനത്തിനായി ഇറങ്ങിയ ശേഷം സ്വദേശത്ത് നിന്നേറ്റ മുറിവുകളിൽ അസ്വസ്ഥനാകുന്ന റോ ഏജന്‍റ് എന്ന ജോൺ എബ്രഹാം കഥാപാത്രം പതിവ് ബോളിവുഡ് രീതികളിൽ നിന്ന് വ്യത്യസ്തമാണ്.



വില്ലന്മാർക്ക് പ്രത്യേക മതചിഹ്നങ്ങൾ നൽകാത്തതും വീരനായ നായകനെ, അനാഥനും മതരഹിതനുമായി വരച്ചുകാട്ടിയതും വഴി പഠാന് വ്യത്യസ്തമായി. ഷാറൂഖ് ഖാൻ എന്ന നടന്‍റെ ബോക്സ് ഓഫീസ് വിജയം ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ആഘോഷിക്കാനുള്ളത് പഠാന് നൽകുന്നു.

തെറ്റുകൾ സംഭവിച്ച് വീണുപോകുന്ന പഠാനെ രക്ഷിക്കാനായി അവതരിക്കുന്ന ഭായ്ജാൻ ഉൾപ്പെടെയുള്ള മാസ് - മസാല വിഭവങ്ങൾ നിരത്തി, സാധാരണ സിനിമാ പ്രേക്ഷകർക്കും ഷാറൂഖിനോട് അനുഭാവമുള്ള സകലർക്കും ഉറപ്പായും ഇഷ്ടമാകുന്ന രീതിയിലാണ് പഠാൻ ഒരുക്കിയിരിക്കുന്നത്.

ഏറെക്കാലമായി പറയാൻ വെമ്പി നിന്ന "ആ വാക്യം' ഉറക്കെ പറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പലരും ആദ്യ ദിനം തീയേറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. അത്യന്തികമായി അതാണ് സത്യവും -

Yes, The King is Back!!

ജോർജ് സഖറിയ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.