Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
പുലി ‘കുട്ടി’ മുരുകൻ
എന്തൊരു വരവായിരുന്നു അത്, മുടിയൊക്കെ നീട്ടി വളർത്തി ഉറച്ച കാൽവയ് പ്പുകളോടെ തീയറ്റർ മൊത്തം ഇളക്കിമറിച്ച് കണ്ണുകളിൽ പ്രതികാരത്തിന്റെ കനലുമായി ഒരു കുട്ടി. പുലിമുരുകനിലെ കുട്ടി മുരുകനെ സിനിമ കാണുന്ന ആരും മറന്നുകാണില്ല. ഡാൻസ് വേദികളിൽ മെയ് വഴക്കത്തിന്റെ പ്രതീകവും കാമറയ്ക്ക് മുന്നിൽ കുട്ടി മുരുകനായുള്ള പകർന്നാട്ടവും കൊണ്ട് ജനഹൃദയങ്ങളെ കോരിത്തരിപ്പിച്ച അജാസ് ദീപിക ഡോട്ട്കോമുമായി സംസാരിക്കുന്നു....

ത്രില്ലടിപ്പിച്ച ഫോൺകോൾ

പുലിമുരുകനിൽ ഒരു വേഷമുണ്ട് അജാസിന് ചെയ്യാൻ പറ്റുമോ എന്നു ചോദിച്ച് സംവിധായകൻ വൈശാഖ് സാറാണ് എന്നെ വിളിച്ചത്. മോഹൻലാലിന്റെ ബാല്യകാലമാണ്, ഒരു ആക്ഷൻ മൂവിയാണ് എന്നെല്ലാം പറഞ്ഞപ്പോൾ ആകെ മൊത്തം ത്രില്ലടിച്ചു. സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്ന് അറിയാതെയായി. പിന്നെ ചിരിച്ചുകൊണ്ടു പറഞ്ഞു ‘ഞാൻ ചെയ്യാം സാർ’. പിന്നെ ഷൂട്ടിംഗ് സെറ്റിൽ എത്തുന്നതിനെ പറ്റിയും ലാൽ അങ്കിളിനെ കാണാമെന്നെല്ലാം ഓർത്തപ്പോൾ ശരിക്കും ഹാപ്പിയായി. ലാൽ അങ്കിളിന്റെ എല്ലാ സിനിമയും ഞാൻ കാണും. എനിക്കൊരുപാട് ഇഷ്‌ടമാണ് അങ്കിളിനെ. അപ്പോൾ പിന്നെ ഇങ്ങനെ ഒരു വേഷം കിട്ടിയാൽ സന്തോഷം ഉണ്ടാകാതിരിക്കുമോ.

മോഹൻലാൽ ഫാൻ

മോഹൻലാൽ ഫാനാണോന്നോ... അതു പിന്നെ പറയാനുണ്ടോ. ലാൽ അങ്കിളിന്റെ ബിഗ് ഫാനാണ് ഞാൻ. എന്തുരസമായിട്ടാണ് ലാൽ അങ്കിൾ അഭിനയിക്കുന്നത്. ആക്ഷൻ സീൻസും ഡാൻസുമെല്ലാം എനിക്കിഷ്‌ടാണ്. ഏറ്റവും ഇഷ്‌ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാലും കുടുങ്ങും. ലാൽ അങ്കിളിന്റെ കണ്ടിട്ടുള്ള എല്ലാ സിനിമകളും എനിക്കിഷ്‌ടമാണ്.



ലാൽ അങ്കിൾ സിംപിളാണ്

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ലാൽ അങ്കിൾ എന്നെ കാണാൻ വന്നിരുന്നു. നല്ല വേഷമാണ് കേട്ടോ... ഗംഭീരമായി ചെയ്യണം നിന്നെക്കൊണ്ട് ഇതൊക്കെ പറ്റും എന്നെല്ലാം പറഞ്ഞ് എന്നെ കെട്ടിപിടിച്ചു. ഇഷ്‌ടതാരത്തെ മുന്നിൽ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ലാൽ അങ്കിൾ ഭയങ്കര സീരിയസായിരിക്കുമെന്നെല്ലാം കരുതിയിരിക്കുമ്പോളാണ് എന്നെ വന്ന് കെട്ടിപിടിച്ച് ഓൾ ദി ബെസ്റ്റ് പറഞ്ഞ് പോയത്. സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്. പിന്നെ ലൊക്കേഷനിൽ ഉള്ളവരെല്ലാം എന്തു കരുതുമെന്ന് കരുതി എല്ലാം ഞാൻ ഒരു ചിരിയിൽ ഒതുക്കി. എന്നിട്ട് ലാൽ അങ്കിൾ അവിടെ നിന്നും പോകുന്നതും നോക്കിനിന്നു.

കാട് കയറാൻ പേടിയായിരുന്നു

കാട്ടിലാണ് ഷൂട്ടെന്നെല്ലാം പറഞ്ഞപ്പോൾ നല്ല പേടിയായിരുന്നു. കാടിന് നടുക്കുള്ള ഗ്രാമത്തിലേക്ക് പോയത് ജീപ്പിലാണ്. കൊടുംകാടിന് ഒത്തനടുക്കുടെയുള്ള യാത്ര. കാടെന്ന് കേട്ടപ്പോൾ ഉണ്ടായിരുന്ന പേടി കൂടി കൂടി വന്നു. പിന്നെ ലൊക്കേഷനിലെത്തി കഴിഞ്ഞപ്പോളാണ് ആ പേടിയൊക്കെ മാറിയത്. ഉൾകാട്ടിലായിരുന്നു പ്രധാനപ്പെട്ട സീൻസെല്ലാം ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് തുടങ്ങി കാട്ടിലൂടെയുള്ള നടപ്പും ഓട്ടവും എല്ലാം ആയപ്പോൾ കാടുമായി പതുക്കെ പതുക്കെ കൂട്ടായി. റിഹേഴ്സലും ഷൂട്ടിംഗും കഴിഞ്ഞ് കാടുവിട്ട് വീട്ടിലേക്ക് പോകാറായപ്പോൾ ശരിക്കും വിഷമമായി. കാട്ടിലെ താമസം എനിക്ക് ഒത്തിരി ഇഷ്‌ടാമായി തുടങ്ങുകയായിരുന്നു.

15 ദിവസം പരിശീലനം

ഷൂട്ടിംഗിന് മുമ്പ് ലൊക്കേഷന് അടുത്തു തന്നെ എനിക്ക് 15 ദിവസത്തെ പരിശീലനം പീറ്റർ ഹെയ്ൻ (ആക്ഷൻ ഡയറക്ടർ) സാറിന്റെ ശിഷ്യന്മാർ തന്നിരുന്നു. ആക്ഷൻ രംഗങ്ങൾ എങ്ങനെ ചെയ്യണമെന്നും അതിന് പരിശീലിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചുള്ള ക്ലാസുകളാണ് എനിക്കു തന്നത്. എനിക്ക് ഈ വേഷം ചെയ്യാൻ പറ്റുമെന്ന് കോൺഫിഡൻസ് കിട്ടുന്നത് ഈ ക്ലാസ് കഴിഞ്ഞതോടെയാണ്. അതുവരെ എങ്ങനെയാണ് ഇത്തരം ഒരു വേഷം ചെയ്യേണ്ടത്... മോഹൻലാൽ അങ്കിളിന്റെ ബാല്യകാലം അല്ലേ... ഞാൻ ചെയ്തിട്ട് ശരിയായി ഇല്ലെങ്കിലോ എന്നുള്ള പേടിയെല്ലാം ഉണ്ടായിരുന്നു. 15 ദിവസത്തെ ക്ലാസ് കഴിഞ്ഞതോടെ അതൊക്കെ മാറി.

സ്പെഷൽ ക്ലാസ്

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഒരു ദിവസം പീറ്റർ ഹെയ്ൻ സാർ എനിക്ക് ക്ലാസെടുത്തു. അതൊരു സ്പെഷൽ ക്ലാസായിരുന്നു. വേഗത്തിലോടാനും ചാടാനും നടക്കാനും ഒക്കെയായി ഒരു ക്ലാസ്. ഷൂട്ടിംഗിന് മുന്നേയുള്ള റിഹേഴ്സൽ പോലെ. പിന്നെ ഗ്രാഫിക്സ് വീഡിയോ കാട്ടിതന്നു എങ്ങനെയാണ് ഓടേണ്ട തെന്നും ചാടേണ്ടതെന്നും എല്ലാം അപ്പോൾ കൃത്യമായി മനസിലായി. അതുകൂടി കഴിഞ്ഞതോടെ കുട്ടി മുരുകനാകാൻ ഫുൾ കോൺഫിഡൻസായി. രാവിലെയും പിന്നെ രാത്രിയിലുമായിട്ടായിരുന്നു പീറ്റർ ഹെയ്ൻ സാറിന്റെ ക്ലാസ്. പിന്നെയെല്ലാം ലൊക്കേഷനിൽ കാമറയ്ക്ക് മുന്നിലായിരുന്നു എന്റെ അഭ്യാസങ്ങൾ.

കുട്ടിമുരുകന്റെ അനിയനോട് ഇണങ്ങാൻ മൂന്നു ദിവസം

കുഞ്ഞിനെ കൈയിലെടുക്കുന്ന സീനുണ്ട് സിനിമയിൽ. കുട്ടിയാണെങ്കിൽ ഭയങ്കര കരച്ചിൽ. എന്നോട് ആദ്യമൊന്നും ഇണങ്ങിയില്ല. പിന്നെ ആദ്യമായിട്ടാണ് ഒരു കുഞ്ഞുകുട്ടിയെ കൈയിൽ എടുക്കുന്നത്. മൊത്തത്തിൽ ടെൻഷനായി. പിന്നെ മൂന്നു ദിവസം ആ കുട്ടിയുമായി കമ്പിനിയാകാൻ സമയം തന്നു. എപ്പോഴും കരയുന്ന കുഞ്ഞുവാവ പതുക്കെ പതുക്കെ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. മൂന്നു ദിവസം കഴിയുമ്പോഴേയ്ക്കും ഞങ്ങൾ നല്ല കമ്പിനിയായി. അതിന് ശേഷമാണ് കുഞ്ഞുവാവയും ഒത്തുള്ള സീൻസെല്ലാം ഷൂട്ട് ചെയ്തത്.

ആദ്യ ദിവസം ടിക്കറ്റ് കിട്ടി

20 ദിവസത്തെ ഷൂട്ടെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പിന്നെ റിലീസിംഗിനായുളള കാത്തിരിപ്പിലായിരുന്നു. ആദ്യ ദിവസം ടിക്കറ്റ് കിട്ടുമോ എന്നു സംശയിച്ചു. മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ ചേട്ടന്മാരാണ് ടിക്കറ്റ് റെഡിയാക്കി തന്നത്. ആദ്യ ദിവസം ആദ്യ ഷോ വീട്ടുകാരുമൊത്ത് കൊല്ലത്തെ ധന്യ തീയറ്ററിൽ പോയി കാണാൻ പറ്റി.



ശരിക്കും ഞാൻ ഞെട്ടി

തീയറ്ററിലേക്ക് കയറുമ്പോൾ സന്തോഷവും അമ്പരപ്പുമെല്ലാം ഉണ്ടായിരുന്നു. സിനിമ തുടങ്ങിയതോടെ ശരിക്കും ഞെട്ടി തുടങ്ങി. എന്റെ സീൻസെല്ലാം വരുമ്പോൾ കിട്ടിയ കൈയടി കൂടി കണ്ടതോടെ ഭയങ്കര സന്തോഷമായി. ഷൂട്ട് ചെയ്തത് അതുപോലെ വരുമെന്ന് കരുതിയിരുന്നിടത്ത് മുമ്പിൽ കണ്ട കാഴ്ചകൾ അത്രയും എന്നെ തന്നെ അമ്പരപ്പിച്ചു. കുട്ടിമുരുകന്റൈ ആക്ഷൻ സീൻസെല്ലാം വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും അവൻ സൂപ്പാറാട്ടാ എന്നെല്ലാം പറയുന്നത് കേൾക്കാനുമെല്ലാം ഭാഗ്യം എനിക്കുണ്ടായി. സിനിമ കഴിഞ്ഞ് തീയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്കവിടെ വലിയ സ്വീകരണം എല്ലാം ഒരുക്കിയിരിന്നു. തീയറ്ററിലോട്ട് കയറിയപ്പോൾ എന്നെ മനസിലാക്കാത്തവർ തീയറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ എന്നെ പൊക്കിയെടുത്തു.

വീട്ടിലും നാട്ടിലും ഇപ്പോൾ മുരുകൻ

കൊല്ലത്താണ് എന്റെ വീട്. സിനിമ ഇറങ്ങിയതോടെ ഇപ്പോൾ നാട്ടിലുള്ള കൂട്ടുകാരെല്ലാം മുരുകൻ എന്നാണ് വിളിക്കുന്നത്. കൊല്ലത്തുള്ള സിദ്ധാർഥ സെൻട്രൽ സ്കൂളിൽ ആറാം ക്ലാസിലാണ് പഠിക്കുന്നത്. സിനിമ റിലീസ് ചെയ്ത വെള്ളിയാഴ്ച സ്കൂളിൽ പോയില്ല. പിന്നെ ഇത്രയും ദിവസം അവധിയല്ലാരുന്നോ... പക്ഷേ സ്കൂളിലേയും നാട്ടിലേയുമെല്ലാം ഫ്രണ്ട്സ് സിനിമ കണ്ടിട്ടുവിളിച്ചു. എടാ മുരുകാ നീ സൂപ്പറാക്കി എന്നെല്ലാം പറഞ്ഞു. എനിക്ക് രണ്ടു ചേട്ടന്മാരുണ്ട്. അഫ്സലും അജ്മലും. സിനിമ കണ്ട് രണ്ടുപേരും എന്നെ നോക്കിയൊന്ന് ചിരിച്ചു. ഞാൻ മുരുകനിൽ നന്നായി എന്നുപറഞ്ഞ് അവർക്കും ഒരുപാട് കോളുകൾ വന്നു. ബാപ്പ നവാസിനും ഉമ്മ ആമിനയ്ക്കും ഇപ്പോൾ നല്ല തിരക്കാണ്. ടിക്കറ്റ് കിട്ടാതെ ഓരാരോരുത്തർ വിളിക്കുമ്പോൾ അത് എങ്ങനെയെങ്കിലും അറേഞ്ച് ചെയ്ത് കൊടുക്കണ്ടേ. കുറച്ചു പേർക്കെല്ലാം ടിക്കറ്റ് റെഡിയാക്കി കൊടുത്തു. തിരക്ക് കൂടിയതോടെ പിന്നെ അത് നിർത്തി. ബാപ്പയേയും ഉമ്മയേയും ഒരുപാട് പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു. കുട്ടി മുരുകൻ ക്ലിക്കായതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

ഡാൻസ് റിയാലിറ്റി ഷോയിൽ നിന്ന് കിട്ടിയ കോൺഫിഡൻസും പരിചയവും ഷൂട്ടിംഗ് സമയത്ത് നല്ലപോലെ എനിക്ക് ഹെൽപ്പ് ചെയ്തു. ഓടാനും ചാടാനും സ്ലിപ്പായി വീഴാനുമെല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റി. വൈശാഖ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ പുലിമുരുകൻ ടീമിലെ ഓരോരുത്തരോടും.

കലപില കൂട്ടി പുലിമുരുകൻ വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരില്ലായെന്ന് കുട്ടി മുരുകൻ (അജാസ്) പറയുമ്പോൾ ഊഹിക്കാവുന്നതേയുള്ളു എത്രകണ്ട് സന്തോഷത്തിലാണ് ഈ മിടുമിടുക്കനെന്ന്. പുലിമടയിൽ പോയി പുലിയെ വേട്ടയാടിയ കുട്ടി മുരുകനെ കുറിച്ച് ചിത്രം കണ്ടിറങ്ങുന്നവർ വാതോരാതെ പറയുമ്പോൾ ഇതിലും വെല്ലുവിളിയുള്ള കഥപാത്രങ്ങൾ അജാസിനെ തേടിയെത്തുമെന്ന് ഉറപ്പാണ്.

വി.ശ്രീകാന്ത്
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്രഹം കൊണ്ടു മദിരാശിയിലേക്കു പോകുന്നതും അവിടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അവ
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍ചെയറില്‍! ഗണേഷ് എന്ന ചെറുപ്പക്കാരന്‍റെ ത്രില്ലിംഗ് ലൈഫ് പറയുകയാണ് കരിയറിലെ 15
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന്‍ മണികണ്ഠന്‍ ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979ല്‍ പുറത്തിറങ്ങിയ പ്രേംനസീര്‍ നായകനായ "ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തില്‍ വില
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍റിറ്റിയുണ്ടെന്നും സംവിധായകന്‍ ബ്ലെസി. 'ബെന്യാമിന്‍ നോവലില്‍ പറയാതെ പോയ കാര്യങ്
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹന്‍റെയും മകന്‍. സായികുമാറിന്‍റെ സഹോദരീപുത്രന്‍. വിനു മോഹന്‍റെ സഹോദരന്‍... കു
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകൾ തേടിവരുന്നവർ എന്നതായിരുന്നു റെക്സന്‍റെ ആകെയുള്ള അറിവ്. അങ്ങ
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥന ബിനുവിന്‍റെ തുടക്കം. ഒരു അഭിനേത്രിയാകണം എന്ന മോഹം ചെറുപ്പത്തിലേയുണ്ട്. നിരവ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബസ് സര്‍വീസുമായി ബന്ധപ്പെട്ടുണ്ടായ ഒരു തര്‍ക്കം നാടിന്‍റെ മനഃസാക്ഷിയെ പിടിച്ചുല
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ ചിരിപ്പടം പ്രതീക്ഷിക്കുക സ്വാഭാവികം. പക്ഷേ, ഇത്തവണ റൂട്ടൊന്നു മാറ്റിപ്പിടിക്കുക
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍ കോട്ടൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു.

പോസ്റ്റ് പ്രൊ
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത, ഭാവനാ സ്റ്റുഡിയോസിന്‍റെ ‘പ്രേമലു’.

ഓപ്പറേഷന്‍ ജാവ, സൂപ്പര്‍ ശര
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മയക്കാഴ്ചകളുടെ എല്‍ജെപി ഉത്സവത്തില്‍ ഉടനീളം പടരുന്ന വാക്കുകള്‍. ക്ലൈമാക്‌സില
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പത്മിനി (പപ്പിക്കുട്ടി) എന്ന കഥാപാത്രവും മാത്രം മതി, സുചിത്ര നായര്‍ എന്ന അഭിനേത്ര
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്തിരി കലാവാസന കൈമുതലുള്ള മട്ടാഞ്ചേരിയിലെ പത്താം ക്ലാസുകാരന്‍ ശിവരാജ്. സെറ്റില
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അ
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്‌സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന്‍ കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒ
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജി ജോര്‍ജ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ "ഋതം ബിയോണ്‍ഡ്
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജിത്തിന്‍റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്‍റെ സമ്പൂര്‍ണവിജയമാ
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് സിനിമയായിരുന്നു ആനന്ദ് ഏകര്‍ഷിയുടെ ആട്ടം. ഐഎഫ്എ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍ നരേന്‍ മകന്‍ ഒരു വയസുകാരന്‍ ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ച
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരു
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്‍ ഫാത്തിമയായി മലയാളികളുടെ പ്രിയതാരം കല്യാണിപ്രിയദര്‍ശന്‍. ഹൃദയം തൊട്ടുണര്‍ത്തുന്ന ഹിഷാമിന്‍റെ വിസ്മയ
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ അതിന്‍റെ മഹിമ നേടിയവരിൽ ഒരു മഹിമയുമുണ്ടായിരുന്നു. നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ആർഡിഎക്സിൽ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍.

ദുല്‍ഖറിനെ മനസില്‍ കണ്ടുതന്നെയാണ് കഥയെ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.