Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
നിരാശപ്പെടുത്തില്ല ഈ ഊഴം
സസ്പെൻസുകളില്ലാത്ത ത്രില്ലറാണ് ഊഴം. ഒന്നിൽ നിന്നും ഏഴിലേക്കുള്ള സംവിധാന വഴിയിൽ തഴക്കം വന്ന അനുഭവസമ്പത്തിനെ പരീക്ഷണശാലയിലിട്ട് മെരുക്കിയെടുത്ത് പ്രേക്ഷകരെ മുന്നിൽ കണ്ടൊരുക്കിയ ഒരു ജീത്തു ജോസഫ് ചിത്രം. മികച്ച തിരക്കഥയെ പുതുമകൾ നിറഞ്ഞ ആവിഷ്കരണ രീതിയോട് തുന്നിചേർത്തപ്പോൾ ഊഴം സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്. ഈ വർഷം ബോക്സ് ഓഫീസിൽ താളം തെറ്റിയ രണ്ടു ചിത്രങ്ങളുടെ പരാജയഭാരം ഊഴത്തിലൂടെ ഇറക്കിവെക്കാനുള്ള അവസരം പൃഥ്വിരാജിന് ജീത്തു ജോസഫ് നല്കിയപ്പോൾ മികവുറ്റ പ്രകടനത്തോടെ പൃഥ്വി അത് കൃത്യമായി നിർവഹിക്കുകയും ചെയ്തു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ തീയറ്ററിൽ കയറിയാൽ ഒട്ടും നിരാശപ്പെടുത്താതെ ഊഴം നിങ്ങളെ പിടിച്ചിരുത്തും.

ക്ലാസ്മേറ്റ്സിന് ശേഷം ബാലചന്ദ്രമേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം, ജീത്തു ജോസഫ്–പൃഥ്വിരാജ് കോമ്പിനേഷനിലെ രണ്ടാമത്തെ ചിത്രം, വ്യത്യസ്തതകളുടെ ഇഷ്‌ട തോഴന്റെ ഏഴാമത്തെ ചിത്രം ഇങ്ങനെ നിരവധി പ്ലസ് പോയിന്റുകളുമായാണ് ഊഴം തിയറ്ററിലേക്കെത്തിയത്. ഈ സുരക്ഷാ കവചങ്ങൾ നല്കിയ തണലിന്റെ മറപറ്റി ബിഗ് സക്രീനിൽ ഇടംപിടിക്കാൻ ഊഴം കാത്തുനിൽക്കുന്നവരുടെ ഇടയിലൂടെ കുരുക്കുകൾ ഒന്നൊന്നായി അഴിച്ച് ഊഴം വെള്ളിവെളിച്ചത്തിൽ നന്നേ പ്രകാശിച്ചു.

പ്രതികാര സിനിമകളുടെ പട്ടികയിലേക്ക് ഊഴം കൂടി പ്രവേശിക്കുമ്പോൾ ഇതുവരെ കണ്ടു പരിചിതമല്ലാത്ത ആവിഷ്കാര രീതിയെ കൂട്ടുപിടിച്ച് ഊഴത്തിന് പുതിയൊരു മാനം നല്കാൻ സംവിധായകനു കഴിഞ്ഞു. പക്ഷേ, കണ്ടു പഴകിയ പ്രതികാര കഥകളുടെ പ്രേതം ഊഴത്തിലും നിഴലിക്കുന്നുണ്ട്. അതു തന്നെയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്ന ഏക ഘടകം. സൂര്യ കൃഷ്ണമൂർത്തി (പൃഥ്വിരാജ്)യുടെ കുടുംബത്തിനുണ്ടാകുന്ന ദുരന്തവും പിന്നീട് അതിന്റെ കാരണങ്ങൾ തേടിയുള്ള ഓട്ടപ്പാച്ചിലും പകരംവീട്ടലുമാണ് ചുരുക്കത്തിൽ ഊഴം. പൃഥ്വിയുടെ അച്ഛനായി കൃഷ്ണമൂർത്തി (ബാലചന്ദ്രമേനോൻ) അനിയനായി അജ്മൽ (നീരജ് മാധവ്) ചിത്രത്തിൽ എത്തുമ്പോൾ പൃഥ്വിയുടെ അനിയത്തിക്കുട്ടിയായി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് രസ്നാ പവിത്രൻ. ഈ കുടുംബത്തിലെ അമ്മ കഥാപാത്രമായി എത്തുന്നത് സീതയാണ്. കുടുംബ പശ്ചാത്തലമൊരുക്കുന്നതിലുള്ള സംവിധായകന്റെ മികവ് മറ്റു ചിത്രങ്ങളിലെ പോലെ ഈ ചിത്രത്തിലും കാണാൻ കഴിയും. നായികയായി എത്തുന്ന ദിവ്യാ പിളളയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ചിത്രത്തിലുള്ളത്.നായകന്റെ നിഴലാകാതെ തന്മയത്വത്തോടെ ആ വേഷം ദിവ്യ കൈകാര്യം ചെയ്യുകയും ചെയ്തു.




പൃഥ്വിരാജ് തന്നെ ജീവൻ നല്കിയ റോബിൻ ഹുഡിലെ കേന്ദ്ര കഥാപാത്രവും അൻവറിലെ കേന്ദ്ര കഥാപാത്രവുമെല്ലാം ചിത്രത്തിൽ എവിടെയെക്കയോവെച്ച് നമ്മേ തുറിച്ച് നോക്കുന്നുണ്ടെങ്കിലും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അവയ്ക്കെല്ലാം ഒരു മറ നല്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന നിയന്ത്രിത സ്ഫോടനങ്ങളുടെ വിദഗ്ധനായാണ്് ഊഴത്തിൽ പൃഥ്വിരാജ് വേഷമിട്ടിരിക്കുന്നത്. എഡിറ്റിംഗിന്റെ മികവും കാമറയിലെ കൈയടക്കവും പശ്ചാത്തല സംഗീതത്തിന്റെ ഒഴുക്കുമെല്ലാം ചിത്രത്തിൽ ചേരുംപടി ചേരുംവണ്ണം ചേർന്നപ്പോൾ ഊഴത്തിന്റെ അഴകിന് തെളിമ കൂടി.

ത്രില്ലർ ചിത്രമാകുമ്പോൾ പശ്ചാത്തല സംഗീതം എറിച്ചു നിൽക്കണമെന്നുള്ള കീഴ്വഴക്കം ഊഴത്തിലും സംവിധായകൻ തുടരുന്നുണ്ട്.ചില സ്‌ഥലങ്ങളിൽ അലോസരപ്പെടുത്തിയെങ്കിലും പശ്ചാത്തല സംഗീതം ഒരുക്കിയ അനിൽ ജോൺസൺ അഭിനന്ദനം അർഹിക്കുന്നു. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞുപോയ ഒന്നാം പകുതിയിൽ നിന്ന് രണ്ടാം പകുതിയലേക്കെത്തുമ്പോൾ കഥയുടെ വേഗം അല്പം കുറയുന്നുണ്ട്. ഈ ചെറിയ ചെറിയ പോരോയ്മകളെ മറികടക്കാനെന്നവണ്ണം ആക്ഷൻ രംഗങ്ങൾ ചെയ്യാനുള്ള പൃഥ്വിരാജിന്റെ മേൽക്കൈ ചിത്രത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട് സംവിധായകൻ. പശുപതിയും ജയപ്രകാശുമെല്ലാം തലയെടുപ്പുള്ള വില്ലന്മാരായി ഊഴത്തിലുണ്ട്. ഇവരുടെ പ്രകടനത്തെ നിങ്ങൾ കണ്ടുതന്നെ വിലയിരുത്തുക.




ചിത്രത്തിൽ കുടുംബ ബന്ധങ്ങളുടെ തീവ്രത സ്നേഹത്തിൽ ചാലിച്ച ഒരു ഗാനത്തിലൂടെ നമ്മളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. മരണത്തിലേക്കായി വിരിച്ച വലയിൽപ്പെടാതെ രക്ഷപ്പെടാനായുള്ള ഓട്ടപ്പാച്ചിലിനിടെ നായകന്റെ ഓർമകളെ കൂട്ടുപിടിച്ച് കഥയിലേക്ക് കൊണ്ടു പോകുന്ന രീതിയാണ് ചിത്രത്തിൽ ജീത്തു ജോസഫ് കൊണ്ടുവരാൻ ശ്രമിച്ചത്. ഒന്നിനോട് ഒന്ന് ചേരുന്ന രീതിയിൽ സീനുകളിലെ തുടർച്ച നഷ്‌ടപ്പെടാതെ പൃഥ്വിരാജിന്റെ പൂർവകാലത്തിലേക്ക് കൊണ്ടുപോകാൻ എഡിറ്റർ അയൂബ് ഖാൻ കാട്ടിയ മിടുക്ക് പ്രശംസനീയം തന്നെ. പൃഥ്വിരാജിന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടുന്ന ചേരുവകളെല്ലാം ഊഴത്തിലുണ്ട്. പ്രതികാര കഥകൾ ഇഷ്‌ടപ്പെടുന്ന ഏതൊരാൾക്കും ഒരുവട്ടം കാണാനുള്ള വകയെല്ലാം ജീത്തു ജോസഫ് ഊഴത്തിൽ ഒരുക്കിയിട്ടുമുണ്ട്. പക്ഷേ ജീത്തു ജോസഫ് എന്ന പ്രതീക്ഷയുടെ ഭാരം പേറി ഊഴത്തിന് കയറിയാൽ ചിത്രം നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.

(പ്രേക്ഷകരുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ മുന്നിൽ കണ്ട് ജീത്തു ജോസഫ് ആദ്യമായി ഒരുക്കിയ ത്രില്ലർ ചിത്രമെന്ന് ഊഴത്തെ വിശേഷിപ്പിക്കാം. സംവിധായകന്റെ മറ്റ് ആറ് ചിത്രങ്ങളിൽ നിന്ന് ഊഴത്തെ വ്യത്യസ്തമാക്കുന്നതും അതു തന്നെയാണ്.)

വി.ശ്രീകാന്ത്
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്‍' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചി
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍ തിരയുടെ തലോടല്‍ കാത്തുകിടപ്പുണ്ടാകും ഇതാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ്ങളാണ് ടിനു പാപ്പച്ചൻ ജോയ് മാത്യു കൂട്ടുകെട്ടിന്‍റെ "ചാവേർ" വെള്ളിത്തിരയിൽ അവത
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താകുമോ അതാണ് ഒരു ശരാശരി മലയാളി പ്രേക്ഷകന് ആറ്റ്ലി - ഷാറൂഖ് ഖാൻ ടീമിന്‍റെ "ജവാൻ'. "
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാ
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സി
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി എത്തുന്ന ചിത്രമാണ് ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത "കുറുക്കൻ'.

സുന്ദരിയുടെ ക
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ലവ നായകന്‍റെ ഭരണകാലത്തിന്‍റെ അവസാന ലാപ്പിൽ നടക്കുന്ന ഒരു കൊലപാതകം. രാഷ്ട്രീ
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളിവുഡിൽ സ്ഥിരം സാന്നിധ്യമാണ്. വിഷ്ണു വിശാലിന്‍റെ കരിയർ മാറ്റിമറിച്ച "രാക
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാണുമെന്നതിന്‍റെ ഉദാഹരണമാണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത "ഏജന്‍റ്'. ലഹരിവസ്തുക്കള
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് മുഹഷിൻ സംവിധാനം ചെയ്ത "കഠിന കഠോരമീ ഈ അണ്ഡകടാഹം'. ജീവിതത്തിന്‍
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്‍റെ ചലച്ചിത്രാവിഷ്കാരം സൃ
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവിതം ആസ്വദിക്കുന്നു. ആവോളം രസിക്കുന്നു. പാരവെപ്പും അല്പസ്വല്പം അലന്പുമൊക്കെയായി
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എന്ന റോ ഏജന്‍റിനോട് മാതൃവാത്സ്യലമുള്ള മേലധികാരി ഒരുവേള പറയുന്ന വാക്യമാണിത്.
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അതാണ് ബിജു മേനോനും റോഷൻ മാത്യുവും പത്മപ്രിയയും നിമിഷ സജയനും ഒരു തെ
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ ബാക്കിയാക്കി വേണം ചിത്രം കണ്ടിറങ്ങാൻ. എവർഗ്രീൻ താരങ്ങളായ അരവിന്ദ് സ്വാമിയും കു
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്പുറം ശക്തമായ രാഷ്ടീയവും ചര്‍ച്ച ചെയ്യുന്ന സിനിമ. ഇതാണ് ചുരുക്കത്തില്‍ മൂന്ന് വര
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരിത്രവും അവതരിപ്പിക്കുന്ന "റോക്കട്രി' എന്ന ചിത്രം കാഴ്ചക്കാരന് മോശമല്ലാത്ത തിയേറ്
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീയ രംഗങ്ങള്‍. സംഭവബഹുലമായ ചില മുഹൂർത്തങ്ങൾ. ഇവയെല്ലാം ഒരേ അളവിൽ കോര്‍ത്തിണക്കിയ ചിത്രമാണ് പന്ത്രണ്ട്
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്ക
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താരങ്ങളെത്തുന്നതോടെ സിനിമ വലുതാവുകയും കഥാസന്ദര്‍ഭങ്ങള്‍ വികസിക്കുകയും ചെയ്യും.
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തരും. ചിലപ്പോൾ ഏറെ പ്രിയങ്കരമായ മുഖത്തു നിന്നൊരു പുഞ്ചിരിയോ ആശ്ലേഷമോ ആകാം, അല
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പി
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭദ്രമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് നവാഗതനായ ആനന്ദ് മോനോന്‍ സംവിധാനം ചെയ്ത ഗൗ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോഫീസിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ പൊതുവേ കുറ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പൂരം. ആക്‌ഷന്‍ ചിത്രത്തിന്‍റെ എല്ലാവിധ ചേരുവകളും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ആ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതികരിക്കും. അതിന് സൂപ്പര്‍സ്റ്റാര്‍ എന്നോ ആരാധകനെന്നോ വ്യത്യാസമില്ല. അങ്ങനെ ഒരു സ
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശം കൂടിയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം. പടവെട്ടിയും ജീവന്‍ഹോമിച്ച
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന ദുരന്തങ്ങളില്‍ കരയാന്‍ മാത്രം വിധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന സിനിമയാണ് സനല്‍ കുമാര്‍ ശ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.