• Logo

Allied Publications

Delhi
ഡിഎംഎ പൂക്കള മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു; വസുന്ധര എൻക്ലേവ് ഏരിയക്ക് ഒന്നാംസമ്മാനം
Share
ന്യൂഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ച് ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തിയ മാനുവൽ മലബാർ ജൂവല്ലേഴ്സ് ഡിഎംഎ പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയയും രണ്ടാം സമ്മാനത്തിന് വിനയ് നഗർ കിദ്വായ് നഗർ ഏരിയയും മൂന്നാം സമ്മാനത്തിന് മയൂർ വിഹാർ ഫേസ് 3 ഏരിയയും അർഹരായി.

17 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മയൂർ വിഹാർ ഫേസ്2, ജനക് പുരി, ആശ്രം ശ്രീനിവാസ്പുരി, മെഹ്റോളി, പട്ടേൽ നഗർ, ദ്വാരക, അംബേദ്കർ നഗർ പുഷപ് വിഹാർ, പശ്ചിമ വിഹാർ, മഹിപാൽപ്പൂർ കപ്പാഹേഡാ, ദിൽഷാദ് കോളനി,ആർ കെ പുരം, കരോൾ ബാഗ് കണാട്ട് പ്ലേസ്, കാൽക്കാജി, വികാസ്പുരി ഹസ്തസാൽ എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകൾ.

സമ്മാനമായി 20,000, 15000, 10000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങളിലെത്തിയവർക്കു സെപ്റ്റംബർ 4ന് സിരിഫോർട്ടിൽ നടന്ന ചിങ്ങനിലാവിൽ സമ്മാനിച്ചു. സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 2000 രൂപാ വീതം പ്രോത്സാഹന സമ്മാനമായും നൽകി.

ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.
ഡല്‍­ഹി­യി­ലെ എട്ട് സ്­കൂ­ളു­ക­ളില്‍ ബോം­ബ് ഭീ­ഷ­ണി; വി­ദ്യാര്‍­ഥിക­ളെ ഒ­ഴി­പ്പി­ച്ചു.
ന്യൂ­ഡല്‍ഹി: രാ­ജ്യ­ത­ലസ്ഥാ­ന മേ­ഖ­ല­യി­ലെ എട്ട് സ്­കൂ­ളു­ക­ളില്‍ ബോം­ബ് ഭീ­ഷ­ണി.
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹീന്ദ്ര പാർക്ക് ഏരിയയിൽ മെക്കാനിക്ക് കുത്തേറ്റു മരിച്ചു.