• Logo

Allied Publications

Europe
ഫാ.ജോസ് അഞ്ചാനിക്കലിന് യാത്രയയപ്പ് നൽകി മാഞ്ചസ്റ്റർ മലയാളി സമൂഹം ‌
Share
മാഞ്ചസ്റ്റർ സിറ്റി: മാഞ്ചസ്റ്റർ മലയാളികളുടെ ആത്മീയ ഇടയൻ ഫാ. ജോസ് അഞ്ചാനിക്കലിന് സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി. ഇടവകയിലെ ഭവനങ്ങളിൽ നിന്നും എത്തിച്ച പുഷ്പ്പങ്ങൾ ചേർത്ത ബൊക്കെയും ഇടവക ജനം ഒന്നടങ്കം ഒപ്പിട്ട ആശംസാ കാർഡും നൽകി വികാരനിർഭരമായ യാത്രയപ്പാണ്‌ ഫാ. ജോസ് അഞ്ചാനിക്കലിന് ഇടവക സമൂഹം നൽകിയത്.

നീണ്ട അഞ്ചര വർഷക്കാലത്തെ സേവനത്തിന് ശേഷമാണ് ഫാ.ജോസ് അഞ്ചാനിക്കൽ മാഞ്ചസ്റ്ററിൽ നിന്ന് ആഷ്‌ഫോർഡിലേക്ക് സ്ഥലം മാറിപ്പോകുന്നത്. വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന ദിവ്യബലിയെ തുടർന്നായിരുന്നു സമ്മേളനത്തിന് തുടക്കമായത്.

മിഷനിലെ ആത്മീയ സംഘടനകളും പാരിഷ്‌ കമ്മിറ്റിയും സംയുക്തമായിട്ടാണ് പരിപാടികൾ ക്രമീകരിച്ചത്. മിഷൻ ഡയറക്‌ടറായി ചുമതലയേറ്റ നാൾ മുതൽ മാഞ്ചസ്റ്റർ സെന്‍റ് തോമസ് മിഷന്‍റെ ഉയർച്ചയ്ക്കും ഇടവക ജനത്തിന്‍റെ ഉന്നതിക്കുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും ആണ് അച്ചൻ നേതൃത്വം നൽകിയത്.



ഭക്ത സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും കുടുംബ കൂട്ടയ്മകളിലും ഞാറാഴ്ച കുർബാനകളിലു മെല്ലാം മികച്ച ജന പങ്കാളിത്തം ഉറപ്പാക്കിയ അച്ചൻ, രൂപതാ തലത്തിൽ മാഞ്ചസ്റ്റർ മിഷനെ മുൻപന്തിയിൽ എത്തിക്കുന്നതിനും മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ യുകെയിലെ ഏറ്റവും വലിയ തിരുനാൾ ആക്കി മാറ്റുന്നതിനും സൺഡേ സ്കൂൾ വിദ്യാർഥികളെ വിശ്വാസ തീക്ഷ്ണതയിൽ വളർത്തിക്കൊണ്ടു വരുന്നതിനും എല്ലാം ഇടവക ജനത്തിനൊപ്പം എന്നുമുണ്ടായിരുന്നു.

വൈകുന്നേരം 3.30ന് നടന്ന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന സമ്മേളനത്തിൽ ട്രസ്റ്റി ട്വിങ്കിൾ ഈപ്പൻ എല്ലാവരെയും സ്വാഗതം ആശംസിക്കുകയും അച്ചന് എല്ലാ ഭാവുകങ്ങളും നേർന്നു സംസാരിച്ചതോടെ അച്ചന്‍റെ കഴിഞ്ഞ അഞ്ചര വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ പ്രദർശനം നടന്നു.

തുടർന്ന് ട്രസ്റ്റി റോസ്ബിൻ, സൺ‌ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് ഹെഡ് ടീച്ചർ ബിജോയ്, ഹെഡ് ബോയ് ജെസ്‌വിൻ എന്നിവർ അച്ചൻ ചെയ്ത ഓരോ പ്രവർത്തനങ്ങളെയും അനുസ്മരിച്ച് സംസാരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

സൺഡേ സ്കൂളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും വീടുകളിൽ നിന്നും എത്തിച്ച പൂക്കൾ ചേർത്ത് തയാറാക്കിയ ബൊക്കെയും മുഴുവൻ കുട്ടികളും ഒപ്പിട്ട കാർഡും സ്കൂൾ ലീഡേഴ്‌സായ ജെസ്‌വിനും ജെസീക്കയും ചേർന്ന് അച്ചന് സമ്മാനിച്ചു.

ലീവിയ ലക്സൺ ആലപിച്ച കവിത അച്ചന്‍റെ മനം നിറയ്ക്കുന്നതായിരുന്നു. അൾത്താര സംഘത്തെ പ്രതിനിധീകരിച്ച് ജെസീക്ക ഗിൽബർട്, എസ്എംവൈഎയെ പ്രതിനിധീകരിച്ച് ആരോൺ, ലിയോ എന്നിവരും മെൻസ് ഫോറത്തെ പ്രതിനിധീകരിച്ച് റെയ്‌സൺ, വിമൻസ് ഫോറത്തെ പ്രതിനിധീകരിച്ചു നാഷണൽ പ്രസിഡന്‍റ് ട്വിങ്കിൾ റെയ്‌സൺ എന്നിവരും സംസാരിച്ചു.

ഇടവക ജനം ഒന്നടങ്കം ഒപ്പിട്ട കാർഡും മൊമന്‍റോയും പാരിഷ് കമ്മിറ്റി അംഗങ്ങളും അച്ചന്‍റെ കാലയളവിലെ ട്രസ്റ്റിമാരും ചേർന്ന് കൈമാറിയപ്പോൾ ട്രസ്റ്റിമാർ ഇടവകയുടെ സ്നേഹോപഹാരവും അച്ചന് കൈമാറി.



തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ ഫാ. ജോസ് അഞ്ചാനിക്കൽ ഇടവകയുടെ സ്നേഹത്തിന് നന്ദി പറഞ്ഞു സംസാരിച്ചു. കുടുംബ ബന്ധങ്ങൾ ദൃഡമാക്കി സ്നേഹത്തിലും ഒത്തൊരുമയിലും മിഷനെ കൂടുതൽ ഉയരങ്ങളിലേക്ക് കെട്ടിപ്പടുക്കുവാനും കുഞ്ഞു മക്കളെ ദൈവീക ചൈതന്യത്തിൽ വളർത്തികൊണ്ടുവരുവാനും അച്ചൻ ഉദ്ബോധിപ്പിച്ചു.

സ്ഥാലം മാറ്റങ്ങൾ ഏറെ വേദന നിറഞ്ഞതാണെങ്കിലും മാർ ജോസഫ് ശ്രാമ്പിക്കൽ ഏൽപ്പിക്കുന്ന ജോലി ചെയ്യുവാൻ താൻ ബാധ്യസ്ഥനാണെന്നും അച്ചൻ മറുപടി പ്രസംഗത്തിൽ അറിയിച്ചു.

പാരിഷ് സെക്രട്ടറി മഞ്ജു സി. പള്ളം അവതാരക‌‌യായി എത്തി തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ആദ്യാവസാനം സമ്മേളനം ക്രമീകരിച്ചു. അവസാനം ഇടവക ജനം ഒന്നടങ്കം നിറകണ്ണുകളോടെ നിലക്കാത്ത കരഘോഷത്തോടെയായിരുന്നു അച്ചനെ അൾത്താരയിൽ നിന്നും യാത്രയാക്കിയത്

ആഷ്‌ഫോർഡിലെ മാർ സ്ലീവാ മിഷൻ ഡയറക്ട്ടറായും സെന്‍റ് സൈമൺ സ്റ്റോക്ക് ഇടവക വികാരിയായിട്ടുമാണ് ഫാ. ജോസ് അഞ്ചാനിക്കൽ സ്ഥലം മാറിപ്പോകുന്നത്. 450 ഓളം കുടുംബങ്ങളുമായി രൂപതയിലെ പ്രധാന മിഷനുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സെന്‍റ് തോമസ് മിഷൻ.

ഫാ.ജോസ് കുന്നുംപുറം ആണ് പുതിയ മിഷൻ ഡയറക്റ്ററായി എത്തുന്നത്. ഇടുക്കി രൂപതാ അംഗമായ ഫാ. ജോസ് കഴിഞ്ഞ ഒന്നര വർഷക്കാലമായി സൗത്താംപ്ടൺ റീജിയണൽ കോഓർഡിനേറ്ററും വോക്കിംഗ് മിഷൻ ഡയറക്റ്ററുമായി സേവനം ചെയ്തുവരികയായിരുന്നു.

ഈമാസം 23ന് ഫാ.ജോസ് അഞ്ചാനിക്കൽ പടിയിറങ്ങുമ്പോൾ അന്നേദിവസം ഫാ.ജോസ് കുന്നിൻപുറം മാഞ്ചെസ്റ്ററിൽ ചുമതലയേൽക്കും.

വിയന്നയിൽ അന്താരാഷ്‌ട്ര വോളിബോൾ ടൂർണമെന്‍റ് ശനിയാഴ്ച.
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറലും യുകെയിലെ ക്‌നാനായ സമൂഹത്തിന്‍റെ ആത്മീയ ഗുരുവുമായ ഫാ.
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള.
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി.
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.