• Logo

Allied Publications

Europe
അയർലൻഡ് കണ്ണൂർ സംഗമം ശനിയാഴ്ച; ആശംസകളുമായി പ്രമുഖർ
Share
ഡബ്ലിൻ: അയർലൻഡിലെ കണ്ണൂർ നിവാസികൾ ഒന്നിച്ച് കൂട്ടുന്ന "കണ്ണൂർ സംഗമ മഹോത്സവം' ശനിയാഴ്ച ഡബ്ലിനിൽ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കണ്ണൂരുകാർ വലിയ ആവേശത്തോടെ കണ്ണൂർ സംഗമത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.

വലിയ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നും നൂറുകണക്കിന് കുടുംബങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നും കണ്ണൂർ സംഗമം 2023 ചീഫ് കോർഡിനേറ്റർ അഡ്വ സിബി സെബാസ്റ്റ്യന്‍ അറിയിച്ചു.

ഇനിയും പങ്കെടുക്കാൻ താത്പര്യം ഉള്ളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുമെന്നും സംഘാടകരായ ഷിജോ പുളിക്കൻ, മനോജ് തോമസ് എന്നിവർ അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തെ നിരവധി പേർ കണ്ണൂർ സംഗമത്തിന് ആശംസകൾ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മാധ്യമപ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ, സിനിമ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.

രാവിലെ 10ന് തുടങ്ങി രാത്രി എ‌ട്ട് വരെ നടക്കുന്ന കണ്ണൂർ സംഗമം ഒരു ഉത്സവമാക്കുന്നതിനായി സംഘാടകർ വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത്. ഡബ്ലിനിലെ Clanna Gael Fontenoy GAA Clubൽ വച്ചാണ് ഈ വർഷത്തെ കണ്ണൂർ സംഗമം നടക്കുന്നത്.

മുൻ മന്ത്രി‌യും യൂറോപ്യൻ യൂണിയൻ മെമ്പർ ബാരി ആൻഡ്രുസ് എംപി ആണ് മുഖ്യാഥിതി. മേയർമാർ, ഡെപ്യുട്ടി മേയർമാർ, കൗൺസിലേഴ്‌സ്, വിവിധ പ്രദേശത്തെ ചാപ്ല്യൻസ് അടക്കം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

രാവിലെ 9.30 രജിസ്‌ട്രേഷൻ തുടങ്ങും. രാവിലെ നടക്കുന്ന സ്പോർട്സ് ഗെയിം മത്സരങ്ങൾക്ക് ശേഷം ആവേശകരമായ പുരുഷ വനിതാ വടം വലിയോടെ സ്പോർട്സ് മത്സരങ്ങൾ അവസാനിക്കും.

ഉച്ച‌യ്ക്ക് 12 മുതൽ അയർലൻഡിലെ പ്രമുഖ മേളക്കാരായ Dew Dropsന്‍റെ ശിങ്കാരി മേളം ഉണ്ടായിരിക്കും. മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച ശിൽപ പുന്നൂസ്, ഷിനി സിബി തുടങ്ങി അയർലൻഡിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസ് ആർട്ടിസ്റ്റുകളുടേയും ഡാൻസ് ടീച്ചർമാരുമായവരുടെയും നൃത്ത നൃത്തങ്ങൾ ഉണ്ടായിരിക്കും.

കലാപരിപാടികൾക്ക് ശേഷം യൂറോപ്പിലെ ഏറ്റവും പ്രമുഖ മ്യൂസിക്കൽ ബ്രാൻഡായ സോൾ ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ഉണ്ടാകും. കണ്ണൂർ രുചിക്കൂട്ടിൽ വിപുലമായ ഭക്ഷണശാലയാണ് സംഗമത്തിനായി ഒരുക്കിയിരിക്കുന്നത് .

കഴിഞ്ഞ 12 വർഷമായി എല്ലാവർഷവും നടക്കപ്പെടുന്ന കണ്ണൂർ കമ്യൂണിറ്റി ഇൻ അയർലൻഡ് കൂട്ടായ്മയുടെ ഈ വർഷത്തെ കണ്ണൂർ സംഗമം ഒരു ഉത്സവമാക്കാൻ ബിനുജിത് സെബാസ്റ്റ്യന്‍, ജോയ് തോമസ്, പിന്‍റോ റോയി, നീന വിൻസന്‍റ്, അമൽ തോമസ്, സ്നേഹ, സുഹാസ് പൂവം, ബിജു ചീരൻ കുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളികൾ ആരോഗ്യഐടി മേഖലയിൽ പ്രമുഖർറായി ജോലി ചെയ്യുന്നവരും രാജ്യത്ത് സേവനം അനുഷ്ഠിക്കുന്ന ഒരു ഡസൻ കണ്ണൂരുകാരായ വൈദികർ അടക്കം കണ്ണൂർ സംഗമത്തെ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ.
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്‍റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ.
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന്
ഐഎഫ്എ റമ്മി ടൂർണമെന്‍റ് നടത്തി.
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്‍റ് നടത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി.